സ്വിമ്മിങ് പൂളിൽ ഉർവശി റൗട്ടലയുടെ ബിക്കിനി ബ്രേക്ക്ഫാസ്റ്റ്; മൂന്ന് മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ലൈക്കുകള്‍

ലോകമെങ്ങും കൊറോണ വൈറസിന്‍റെ ഭീതിയിലാണ്. ജനങ്ങളെല്ലാം ജാഗ്രതയിലും മുൻകരുതലിലുമാണ്. നിരവധി പേരാണ് ക്വാറന്‍റൈൻ പിരീഡിൽ കഴിയുന്നത്. മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. സിനിമ താരങ്ങളും വീടുകളിൽ തന്നെയാണ് ഇപ്പോൾ കഴിയുന്നത്. ഈ സമയത്ത് നടി ഉർവശി റൗട്ടല സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രങ്ങളും വിഡിയോയുമാണ് വൈറലാകുന്നത്. ബിക്കിനിയിൽ സ്വിമ്മിംഗ് പൂളിലുള്ള വിഡിയോയാണ് ഉർവ്വശി പങ്കുവച്ചിരിക്കുന്നത്. ഹൃദയാകൃതിയിലുള്ള ഫ്ളോട്ടിങ് ട്രെയിൽ പ്രഭാതഭക്ഷണവും കാണാം. വിഡിയോ പങ്കുവച്ച് മൂന്ന് മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ലൈക്കുകളാണ് വിഡിയോ നേടിയിരിക്കുന്നത്. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തുന്നത്.

Read More

പാർവതിക്കു ജന്മദിനാശംസകളുമായി താരങ്ങൾ…

അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്തത നൽകി വിസ്മയമായി മാറി കൊണ്ടിരിക്കുന്ന നടിയാണ് പാർവതി. ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ അംഗീകാരങ്ങൾ വാരിക്കൂട്ടിയ പാർവതിയുടെ ഗംഭീര തിരിച്ച് വരവായിരുന്നു കഴിഞ്ഞ വർഷം കാണാൻ സാധിച്ചിരുന്നത്. വീണ്ടും സിനിമകളുടെ തിരക്കുകളിലായിരുന്ന നടിയുടെ പിറന്നാളായിരുന്നു ഇന്നലെ. 32-ാം പിറന്നാൾ ആഘോഷിച്ച പാർവതിക്ക് സോഷ്യൽ മീഡിയ നിറയെ ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പാർവതി അഭിനയിച്ച പല സിനിമകളിലെയും ദൃശ്യങ്ങൾ കോർത്തിണക്കിയ പോസ്റ്ററുകളായിരുന്നു അതിലൊന്ന്. ഒപ്പം സഹപ്രവർത്തകരായ നടിമാരും നട·ാരുമെല്ലാം പാർവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ജ·ദിന സന്ദേശങ്ങളും കൈമാറിയിരുന്നു. നടി പൂർണിമയുടെ കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആളാണ് പാർവതി. അതിനാൽ പിറന്നാൾ ദിനത്തിൽ പൂർണിമയും ഇന്ദ്രജിത്തുമെല്ലാം ആശംസകളുമായി എത്തിയിരുന്നു. പാർവതിയുടെ മടിയിൽ ഇരിക്കുന്നതും കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്നതും തിരിച്ച് ഉമ്മ വെക്കുന്ന ചിത്രങ്ങളെല്ലാം പങ്കുവെച്ച് കൊണ്ടാണ് പൂർണിമ ആശംസ അറിയിച്ചത്. പാർവതിയുടെ…

Read More

ഞാൻ ഒളിഞ്ഞു വന്നപ്പോൾ…! ഭർതൃമാതാവിന്‍റെ വർക്കൗട്ട് വിഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി

ബോളിവുഡിന്‍റെ സൂപ്പർ താരമാണ് ശിൽപ്പ ഷെട്ടി. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നെസിൽ വളരെ ശ്രദ്ധ പുലർത്തുന്ന താരം കൂടിയാണ് ശിൽപ്പ. താരം മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങളും ഫിറ്റ്നസിൽ ഒട്ടും പുറകിൽ അല്ലെന്നു തെളിയിക്കുന്നൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. താരത്തിന്‍റെ ഭർത്താവ് രാജ്കുന്ദ്രയുടെ അമ്മ ഉഷാ റാണി കുന്ദ്ര വർക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ശിൽപ തന്നെയാണ് സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശിൽപയുടെ മകൻ വിയാനൊപ്പമാണ് ഉഷ സ്ട്രെച്ചിംഗും എക്സർസൈസും ചെയ്യുന്നത്. ഇത് പോസ്റ്റ് ചെയ്തത് അറിഞ്ഞാൽ അമ്മ തന്നെ വച്ചിരിക്കില്ലെന്നും പക്ഷേ തനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാൻ കഴിയില്ലെന്നും ശിൽപ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിക്കുന്നു. “”അറുപത്തിയെട്ടുകാരിയായ എന്‍റെ അമ്മായിയമ്മ വർക്കൗട്ട് ചെയ്യുന്നതിനിടെ ഞാൻ ഒളിഞ്ഞു വന്നപ്പോൾ..…

Read More

മഹാഭാരതത്തിൽ ദ്രൗപദി ആയി നിശ്ചയിച്ചിരുന്നത് ജൂഹി ചൗളയെ…!

രാജ്യം ലോക്ക്ഡൗണിലായതോടെ ജനങ്ങളെ വീട്ടിൽ തന്നെ ഇരുത്താനുള്ള മാർഗമെന്നോണം ഇതിഹാസപരന്പരകളെ കേന്ദ്രസർക്കാർ വീണ്ട ും പുനഃസംപ്രേക്ഷണത്തിന് എത്തിച്ചിരിക്കുകയാണ്. മഹാഭാരതവും രാമായണവുമൊക്കെ ഇന്നത്തെ തലമുറയിലുള്ളവർക്ക് പുതിയ അനുഭവമാണ്. ബി.ആർ ചോപ്രയുടെ മഹാഭാരതത്തിൽ ശ്രീകൃഷണന്‍റെ വേഷത്തിൽ എത്തിയത് നിതീഷ് ഭരദ്വാജാണ്. മഹാഭാരതത്തിലെ കൃഷ്ണ വേഷത്തിലേക്ക് വിധി പോലെ എത്തിയതിനെ കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് നിതീഷ് ഭരദ്വാജ്. മറാത്തി, ഹിന്ദി നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്താണ് മഹാഭാരത്തിൽ അവസരം വന്നത്. ആദ്യം വിദുരരുടെ റോളിലേക്കാണ് വിളിച്ചത്. പിന്നെ നകുലനാക്കാമെന്നും പറഞ്ഞു. പിന്നീട് എങ്ങനെയോ വിധി പോലെ ശ്രീകൃഷ്ണവേഷത്തിലെത്തി. ബോളിവുഡിലെ സൂപ്പർതാരങ്ങളയ പലരും മഹാഭാരത്തിൽ സുപ്രധാന വേഷങ്ങൾ ചെയ്യേണ്ട ിയിരുന്നതാണ്. ഗോവിന്ദയെയാണ് അഭിമന്യുവിന്‍റെ വേഷത്തിൽ നിശ്ചയിച്ചിരുന്നത്. പക്ഷേ സിനിമയിൽ അവസരം വന്നതു കൊണ്ട ് അദ്ദേഹം പിന്മാറി. ജൂഹി ചൗളയാണ് ദ്രൗപദി ആകേണ്ട ിയിരുന്നത്. ഷൂട്ടിംഗ് തുടങ്ങും…

Read More

സൗത്ത് കൊറിയൻ സ്പെഷല്‍! ഡൽഗോണ കോഫിയുമായി നവ്യയും; തയാറാക്കുന്നത് ഇങ്ങനെ…

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ മിന്നും താരം ഡൽഗോണ കോഫിയാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എവിടെ നോക്കിയാലും ഡൽഗോണ കോഫിയുടെ വിശേഷങ്ങൾ തന്നെ. സൗത്ത് കൊറിയൻ സ്പെഷലായ ഡൽഗോണ വീട്ടിൽ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നവ്യ നായർ. കാഴ്ചയിലും നല്ല ഭംഗിയുണ്ട ് നവ്യ തയാറാക്കിയ ഡൽഗോണ കോഫിക്ക്. വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ട ാക്കാവുന്ന ഡൽഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡർ, പഞ്ചസാര, പാൽ, ഐസ് ക്യൂബ്സ് എന്നിവ ചേർത്താണ് ഡൽഗോണ കോഫി തയാറാക്കുന്നത്. കോഫി പൗഡർ, രണ്ട ് ടേബിൾ സ്പൂണ്‍ പഞ്ചസാര, 2 ടേബിൾ സ്പൂണ്‍ ചൂട് വെള്ളം എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഇലക്‌ട്രിക് ബീറ്റർ ഉപയോഗിച്ച് മൂന്നു നാല് വട്ടം ബീറ്റ് ചെയ്യുക. ഒരു ഗ്ലാസ്‌സിൽ ഐസ്്ക്യൂബ് ഇട്ടശേഷം മുക്കാൽ ഭാഗം തണുത്ത പാൽ ഒഴിക്കാം.…

Read More

ലോക്ക് വിത്ത് സണ്ണി! സണ്ണി ലിയോണിന്‍റെ പുതിയ ചലഞ്ച്; വൈറലായി വീഡിയോ

രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രസകരമായ ഷോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. ലോക്ക്ഡൗണിൽ കഴിയുന്ന സെലിബ്രിറ്റികളുമായി വീഡിയോ കോളിലൂടെ സണ്ണി സംസാരിക്കുകയാണ്. അവരുമായി രസകരമായ ടാസ്കിൽ ഏർപ്പെടുകയും ചെയ്യും. ലോക്ക് വിത്ത് സണ്ണി എന്ന് പേരിട്ടിരിക്കുന്ന ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി മന്ദന കരീമുമായി വ്യത്യസ്തമായ ചലഞ്ച് നടത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. സോഷ്യൽ മീഡിയയിൽ ഹിറ്റായ ടീ ഷർട്ട് ചലഞ്ചാണ് ഇരുവരും ചേർന്ന് നടത്തിയത്. തലകുത്തി നിന്ന് ടീഷർട്ട് ധരിക്കുന്നതാണ് ചലഞ്ച്. ഇരുവരും രസകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ചലഞ്ച്. വീട്ടിലിരുന്ന് സമയം ചെലവഴിക്കുന്നത് എങ്ങനെയാണെന്നും ജിമ്മിൽ പോകാതെ എക്സസൈസ് ചെയ്യുന്നത് എങ്ങനെയെന്നുമെല്ലാം സണ്ണിയോട് മന്ദന പറഞ്ഞുകൊടുക്കുന്നുണ്ട്. എല്ലാ ദിവസവും ഉച്ച കഴിഞ്ഞാണ് ഏതെങ്കിലും താരത്തിനൊപ്പം സണ്ണി എത്തുന്നത്. രസകരമായ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ ഫേസ്ബുക്ക് ലൈവിൽ വിശേഷങ്ങൾ പങ്കുവയ്ക്കാനും…

Read More

ചിത്രം ഓർമയുണ്ടോയെന്ന് പൂർണിമ; കിടിലന്‍ മറുപടിയുമായി ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയ താരദന്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. താരങ്ങളോടുള്ള അതേ സ്നേഹം അവരുടെ കുടുംബത്തോടും ആരാധകർക്കുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ഇന്ദ്രജിത്തിനും പൂർണിമയ്ക്കും മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ല. അതേസമയം തങ്ങൾക്കേറെ പ്രിയപ്പെട്ട നിമിഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ താരങ്ങളും ശ്രദ്ധിക്കാറുണ്ട്. ലോക്ക്ഡൗണ്‍ ദിനങ്ങൾ ആയതിനാൽ ഷൂട്ടിംഗ് ഒക്കെ നിർത്തിവച്ച് താരങ്ങളെല്ലാം വീട്ടിൽ തന്നെയുണ്ട്. ഈ ഇടവേളയിൽ രസകരമായ ചിത്രങ്ങളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ചിലർ വർക്ക്ഒൗട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്പോൾ മറ്റു ചിലർ കുട്ടികൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും പഴയ ചിത്രങ്ങളും പങ്കുവയ്ക്കുന്നു. ഇത്തരത്തിൽ പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പഴയകാല ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള ചിത്രമാണ് പൂർണിമ പോസ്റ്റ് ചെയ്തത്. ചിത്രം ഓർമയുണ്ടോ എന്ന പൂർണിമയുടെ ചോദ്യത്തിന്, എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം എന്നാണ്…

Read More

പാട്ടിലെ ഇടവേള അവസാനിപ്പിച്ച് മീര നന്ദൻ! ആരാധകർക്ക് കേൾക്കാൻ താത്പര്യമുള്ള പാട്ടുകൾ നിർദേശിക്കാം…

നടി, അവതാരക, ആർജെ, ഗായിക എന്നീ നിലകളിൽ തന്‍റേതായ ഇടം നേടിയ താരമാണ് മീര നന്ദൻ. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ദുബായിയിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ്. കൊറോണ വൈറസ് വ്യാപനത്തിലെ ക്വാറന്‍റൈൻ കാലത്ത് ആരാധകർക്ക് ഗാനങ്ങൾ പാടി കൊടുക്കാൻ തയാറായി എത്തിയിരിക്കുകയാണ് മീര. തിരക്കുകൾ കാരണം കുറേ നാളുകളായി പാട്ടിൽ നിന്നു മാറി നിൽക്കുകയായിരുന്നെന്നും ഇപ്പോൾ ധാരാളം സമയമുള്ളതിനാൽ പാട്ടു പാടാൻ തീരുമാനിച്ചു എന്നാണ് മീര പറയുന്നത്. ആരാധകർക്ക് കേൾക്കാൻ താത്പര്യമുള്ള പാട്ടുകൾ നിർദേശിച്ചാൽ അത് പാടുമെന്നും മീര ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ആരാധകർ നിർദ്ദേശിച്ച “മുൻപേ വാ എൻ അൻപേ വാ… എന്ന ഗാനവുമായി എത്തിയിരിക്കുകയാണ് മീര. തന്‍റെ ആർജെ ലൈഫിന്‍റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read More

സിനിമ നടി അല്ലായിരുന്നെങ്കിൽ ഞാനത് എന്നേ ചെയ്തേനെ..! തുറന്നുപറഞ്ഞ് തപ്‌സി

കുറച്ച് ദിവസങ്ങളായി മുടങ്ങാതെ തന്‍റെ ഫോണിലുള്ള പഴയ ഫോട്ടോകൾ പങ്കുവയ്ക്കല്ലാണ് ബോളിവുഡ് നടി താപ്സി പന്നുവിന്‍റെ പ്രധാന നേരന്പോക്ക്. പിങ്ക് എന്ന ചിത്രത്തിന് വേണ്ടി ചെയ്ത ടാറ്റൂവിന്‍റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് തപ്സി ഇത്തവണ. ടാറ്റൂ ചെയ്യാനുള്ള തന്‍റെ താത്പര്യത്തെക്കുറിച്ചും താപ്സി പറയുന്നുണ്ട്. ടാറ്റൂ ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാൻ. എന്തെങ്കിലും ഒരു ഡിസൈൻ ചെയ്യുന്നതിലും ആളുടെ വ്യക്തിത്വമായി ബന്ധപ്പെട്ടുള്ള ടാറ്റൂകൾ തിരഞ്ഞെടുക്കണമെന്നാണ് എന്‍റെ അഭിപ്രായം. ഇപ്പോൾ രണ്ട് ടാറ്റൂകൾ ഞാൻ ചെയ്തിട്ടുണ്ട്. സിനിമയിൽ ജോലി ചെയ്യുന്നില്ലായിരുന്നുവെങ്കിൽ കഴുത്തിന് പിൻവശത്ത് ഒരു ടാറ്റൂ ഞാൻ നേരത്തെതന്നെ ചെയ്തേനെ- താപ്സി വ്യക്തമാക്കി. മിനൽ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് താൻ ആദ്യമായി ടാറ്റൂ ചെയ്തതെന്ന് താപ്സി കുറിച്ചു. അത് ആ കഥാപാത്രത്തിന്‍റെ വ്യക്തിത്വത്തിന് അനിവാര്യമായിരുന്നു. ചിറകുകൾ വിരിച്ച് പറക്കാൻ ആഗ്രഹിക്കുന്ന ഒരു പക്ഷിയെയാണ് അന്ന് ചെയ്യാനായി തിരഞ്ഞെടുത്തത്.

Read More

മക്കള്‍ക്കൊപ്പം താരദമ്പതികള്‍ വെറുതേ വീട്ടിലിരിക്കുക മാത്രമല്ല! ഭർത്താവിനൊപ്പം സണ്ണി ലിയോണിയുടെ കിടിലൻ ഡാൻസ്; ഒപ്പം മക്കളും

താരദന്പതികളായ സണ്ണിയുടെയും വെബ്ബറിന്‍റെയും മക്കൾക്ക് വേണ്ടിയുള്ള ആഗ്രഹം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാലിപ്പോൾ ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമടക്കം മൂന്ന് മക്കളുടെ മാതാപിതാക്കളാണ് ഇരുവരും. രാജ്യത്ത് സന്പൂർണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മക്കൾക്കൊപ്പമാണ് താരദന്പതികൾ. വെറുതേ വീട്ടിലിരിക്കുക മാത്രമല്ല മക്കൾക്കൊപ്പം വിനോദ പരിപാടികളിൽ ഏർപ്പെട്ടും കളിച്ചും ഉല്ലസിച്ചും കഴിയുകയാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെ സണ്ണി ലിയോണ്‍ പങ്കുവച്ച വീഡിയോ തരംഗമാവുകയാണ്. ഇതിലൂടെയാണ് താരകുടുംബത്തിന്‍റെ ലോക് ഡൗണ്‍ ദിനങ്ങൾ എങ്ങനെയാണെന്ന് പുറംലോകം അറിയുന്നതും. ഇപ്പോൾ കുറേ ദിവസങ്ങളായി കുട്ടികൾ വീട്ടിൽ അടച്ചിരിക്കുന്നു. എല്ലാ ദിവസവും അവരെ സന്തോഷിപ്പിക്കാൻ ഞാനും ഡാനിയേലും ഞങ്ങളാൽ കഴിയുന്നത് ചെയ്യുന്നുണ്ട്. ഇന്ന് നൃത്തം ചെയ്യാൻ തോന്നി. ഡാനിയേലിന്‍റെ നൃത്തം അടിപൊളിയാണ്’ എന്നും അടിക്കുറിപ്പായി സണ്ണി കൊടുത്തിട്ടുണ്ട്. അച്ഛനും അമ്മയും ഡാൻസ് കളിക്കുന്പോൾ മക്കൾ കൈ അടിച്ചും മറ്റുമായി സപ്പോർട്ട് ചെയ്യുന്നതും കാണാം. 2017 ലായിരുന്നു മഹാരാഷ്‌ട്രയിലെ…

Read More