വീട്ടുവളപ്പിലെ കമുകുംഞ്ചേരി മോഡൽ! അനുശ്രീയുടെ ലോക്ക്ഡൗണ്‍കാലത്തെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

ലോക്ക്ഡൗണ്‍ കാലത്ത് സാധാരണക്കാരെ പോലെതന്നെ താരങ്ങളും നല്ല വിരസതയിലൂടെയാണ് കടന്നുപോകുന്നത്. ഈ വിരസതയകറ്റാൻ പലരും വ്യത്യസ്തമായ മാർഗങ്ങൾ കണ്ടെത്തുന്നുണ്ട്. അത്തരത്തിൽ നടി അനുശ്രീ കണ്ടെത്തിയ വ്യത്യസ്തമായ മാർഗമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിൽ നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങൾ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ലോക്ക് ഡൗണ്‍ സമയത്ത് വീട്ടുവളപ്പിലെ കമുകുംഞ്ചേരി മോഡൽ ഫോട്ടോഷൂട്ട് എന്നാണ് അടിക്കുറിപ്പ്. ഫോട്ടോ എടുത്തത് മഹേഷ് ഭായ്, മേൽനോട്ടം അച്ഛൻ, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്ത് തന്നത് ചേട്ടൻ, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, അസിസ്റ്റൻസ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്തവിളി അമ്മൂമ്മ, സുരക്ഷാമേൽനോട്ടം പട്ടിക്കുട്ടി ജൂലി എന്നിങ്ങനെയാണ് ചിത്രത്തിനുള്ള അടിക്കുറിപ്പ്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. വീട്ടുമുറ്റത്തെ പൂന്തോട്ടവും വളർത്തുനായയുമൊക്കെയാണ് വിശേഷങ്ങളിൽ താരങ്ങൾ. ലോക്ക്ഡൗണ്‍കാലത്ത് സുരക്ഷിതമായി കൊല്ലം പത്തനാപുരത്തെ വീട്ടിൽ തന്നെയാണ് അനുശ്രീ. View this…

Read More

കെ.എം. മാണി പറഞ്ഞു, അതു മതി..! ചിത്രത്തിന് സ്ഫടികം എന്ന പേര് വന്നതിനെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍

1995 മാർച്ച് 30ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രം സ്ഫടികം മലയാളത്തിലെ എക്കാലത്തേയും വന്പൻ ഹിറ്റുകളിലൊന്നായിരുന്നു. മോഹൻലാലിലൊപ്പം തിലകനും കെപിഎസി ലളിതയും മത്സരിച്ച് അഭിനയിച്ച ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന്‍റെ ഫേസ്ബുക്ക് പേജിൽ ലൈവ് വന്ന സ്ഫടികത്തിന്‍റെ സംവിധായകൻ ഭദ്രനോട് ചിത്രത്തിന് സ്ഫടികം എന്ന് പേരിട്ടത് ആരാണെന്ന് ഒരാൾ ചോദിച്ചു. ആടുതോമ എന്ന പേരാണ് ചിത്രത്തിന് നിർമാതാവ് നിർദേശിച്ചതെന്നും സ്ഫടികം എന്ന പേര് തന്‍റെ തീരുമാനമായിരുന്നുവെന്നും ഭദ്രൻ മറുപടി പറഞ്ഞു. സ്ഫടികം എന്ന പേരിൽത്തന്നെ ഉറച്ചു നിൽക്കണമെന്ന് തന്നോടാവശ്യപ്പെട്ടത് കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം. മാണിയാണെന്നും ഭദ്രൻ വെളിപ്പെടുത്തി. കെഎം മാണി അന്തരിച്ചപ്പോൾ ഇക്കാര്യങ്ങളൊക്കെ താനോർത്തുവെന്നും ഭദ്രൻ പറഞ്ഞു. സ്ഫടികം ഡിജിറ്റൽ ഫോർമാറ്റിൽ ഒന്നുകൂടി റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇത്രയും കാലത്തിനുശേഷം ആടുതോമയ്ക്ക് എന്തുസംഭവിച്ചുവെന്ന് പുതിയ റിലീസിലുണ്ടാകുമെന്ന് ഭദ്രൻ പറയുന്നു. ഒരിക്കലും സ്ഫടികത്തിന്…

Read More

ഐശ്വര്യ റായിയെ പേടിച്ച് സുസ്മിത പിന്മാറാൻ തീരുമാനിച്ചു!

രണ്ട് സുന്ദരിമാർ ചേർന്ന് ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള നേട്ടങ്ങൾ സമ്മാനിച്ച വർഷമാണ് 1994. മിസ് യൂണിവേഴ്സ്, മിസ് വേൾഡ് എന്നീ രണ്ട് നേട്ടങ്ങളാണ് ഇരുവരും ചേർന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. മിസ് യൂണിവേഴ്സായി സുസ്മിത സെൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഐശ്വര്യ റായി ആയിരുന്നു മിസ് വേൾഡ്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ രണ്ട് നേട്ടങ്ങൾ ഒരു വർഷം തന്നെ വരുന്നത്. മിസ് യൂണിവേഴ്സും ബോളിവുഡിലെ മുൻനിര നായികയുമായിരുന്ന സുസ്മിത സെന്നിന്‍റെ ഒരു വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. താൻ മത്സരത്തിന് പോയപ്പോൾ ധരിച്ച വസ്ത്രത്തെ കുറിച്ച് പറഞ്ഞ വീഡിയോ ആയിരുന്നു വൈറലായത്. ഇപ്പോഴിതാ ഐശ്വര്യ റായിയും താനും തമ്മിലുള്ള ഒരു മത്സരത്തെ കുറിച്ച് പറയുകയാണ് നടി. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ സുസ്മിത ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിക്കുകയും വിജയിക്കുയും ചെയ്തു. ആ വർഷം തന്നെയായിരുന്നു മിസ് ഇന്ത്യ റണ്ണറപ്പായ…

Read More

സഞ്ജീവനി ചെടി ആരാണ് കൊണ്ടുവന്നത് ? ട്രോളാൻ വന്ന ആൾക്ക് കിടിലൻ മറുപടിയുമായി സൊനാക്ഷി

ബോളിവുഡ് സിനിമയിലെ സൂപ്പർ നായികമാരിലൊരാളാണ് സൊനാക്ഷി സിൻഹ. സോഷ്യൽ മീഡിയിലും സജീവമായ താരം തനിക്ക് നേരേ വരുന്ന ട്രോളുകൾക്കും മീമുകൾക്കും കൃത്യമായ മറുപടിയും നൽകാറുണ്ട്. ഒരിക്കൽ കോൻ ബനേഗാ ക്രോർപതിയുടെ 11-ാം സീസണിൽ സോനാക്ഷി പങ്കെടുത്തിരുന്നു. അന്ന് ഷോയുടെ അവതാരകൻ കൂടിയായ അമിതാഭ് ബച്ചൻ രാമായണവുമായി ബന്ധപ്പെട്ട ഒരു ചോദ്യം സൊനാക്ഷിയോടു ചോദിച്ചു. എന്നാൽ ഇതിന്‍റെ ഉത്തരത്തിനായി നടി ലൈഫ് ലൈൻ എടുത്തു. ഇതോടെ സൊനാക്ഷിയും രാമായണവും ട്രോളന്മാരുടെ നിത്യവിഷയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരാൾ സൊനാക്ഷിയോട് വീണ്ടും രാമായണത്തിലെ കാര്യം ചോദിച്ചിരിക്കുകയാണ്. സഞ്ജീവനി ചെടി ആരാണ് കൊണ്ടുവന്നത് എന്നതായിരുന്നു ഇയാളുടെ ചോദ്യം. ഉടൻ തന്നെ മറുപടിയുമായി സൊനാക്ഷി എത്തി. ഹനുമാൻ ഗന്ധമർദ്ധൻ പർവതം പിടിച്ചുകൊണ്ടുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൊനാക്ഷി മറുപടി നൽകിയിരിക്കുന്നത്. ‘നിങ്ങളിൽ പലർക്കും രാമായണത്തിൽ ഒത്തിരി സംശയങ്ങളുണ്ടെന്ന് തോന്നുന്നു.…

Read More

45 കാരിയായ മലൈക അറോറയെ പ്രണയിക്കാനുള്ള കാരണം വെളിപ്പെടുത്തി നടൻ അർജുൻ കപൂര്‍

നിരന്തരം ഗോസിപ്പുകൾ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് പ്രതികരിക്കാതെ നടക്കുകയായിരുന്നു നടൻ അർജുൻ കപൂറും നടി മലൈക അറോറയും. എത്രയോ വർഷത്തോളമായി ഇരുവരെയും കുറിച്ച് വാർത്തകൾ വരാറുണ്ട്. എന്നാൽ യാത്രകളും പൊതുപരിപാടികളിലുമൊക്കെ ഇരുവരും ഒന്നിച്ച് പങ്കെടുക്കാൻ എത്തുന്നത് പതിവായിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമത്തിലൂടെ മലൈകയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞ് കൊണ്ട് ആദ്യമായി അർജുൻ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഞാനെപ്പോഴാണ് വിവാഹിതനാവുക എന്ന കാര്യം അപ്പോൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഇപ്പോൾ അങ്ങനെ ഒരു പ്ലാനും ഇല്ല. മാത്രമല്ല ഇപ്പോൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്നെ എങ്ങനെ നടത്താനാണെന്നും താരം തിരിച്ച് ചോദിക്കുന്നു. എല്ലായിപ്പോഴും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളത് പോലെ തന്നെ ഒരിക്കലും ഞാനത് മറച്ചുപിടിക്കില്ല. മറ്റുള്ളവരിൽ നിന്നും മലൈക വേറിട്ട് നിൽക്കുന്നത് എന്തൊക്കെയാണെന്നതിനെ കുറിച്ചും ചിലർ അർജുനോട് ചോദിച്ചിരുന്നു. ഇതിനും താരം ഉത്തരം…

Read More

ഇതത്ര എളുപ്പമല്ല, എനിക്കറിയാം! പടയാളികളോടൊപ്പമാണെന്‍റെ ഹൃദയം: പാർവതി

ലോക്കഡൗണ്‍ കാലത്ത് പ്രിയപ്പെട്ടവർക്കൊപ്പമായിരിക്കാൻ സാധിക്കാത്തവരെ കുറിച്ചും എല്ലാം മറന്ന് കൊവിഡിനെ നേരിടാനായി പ്രവർത്തന സജ്ജരായി മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്നവരെയും പ്രശംസിച്ചു നടി പാർവതി. ഇതത്ര എളുപ്പമല്ല, എനിക്കറിയാം എല്ലാവർക്കും ഈ ക്വാറന്‍റൈൻ-ലോക്ക്ഡൗണ്‍ കാലത്ത് അവരുടെ പ്രിയപ്പെട്ടവരുടെ ഒപ്പം കഴിയാനായിട്ടില്ല. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതു മാനസികമായ ബുദ്ധിമുട്ടുകളുണ്ടാക്കുകയും വൈകാരിക തലത്തിലേക്ക് കടക്കുകയും ചെയ്യും. കൊവിഡിനെതിരേ പോരാടാൻ മുൻപന്തിയിൽ നിൽക്കുന്ന പടയാളികളോടൊപ്പമാണെന്‍റെ ഹൃദയം. നമ്മുടെ അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നവർ മുതലുള്ളവർ. നഴ്സുമാർ, ഡോക്ടർമാർ, മെഡിക്കൽ രംഗത്ത് പ്രാക്ടീസ് ചെയ്യുന്നവർ, വോളന്‍റിയർമാർ, നമ്മുടെ സർക്കാർ, സർക്കാരുദ്യോഗസ്ഥർ, ഇതിനായി കഠോരമായി സ്വയം ആത്മസമർപ്പണത്തോടെ ഉഴിഞ്ഞുവെച്ച് നമ്മുടെ സുരക്ഷയ്ക്കായി കൈയും മെയ്യും മറന്ന് പ്രവർത്തിക്കുന്നവർക്കൊപ്പമാണു ഞാൻ. എല്ലാത്തിനുമുള്ള ശക്തിയും സ്നേഹവും സമാധാനവും എല്ലാവർക്കുമുണ്ടാകട്ടെയെന്നാണ് ആശംസിക്കാനുള്ളത്- പാർവതി പറഞ്ഞു.

Read More

സ്വിമ്മിങ് പൂളിൽ ഉർവശി റൗട്ടലയുടെ ബിക്കിനി ബ്രേക്ക്ഫാസ്റ്റ്; മൂന്ന് മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ലൈക്കുകള്‍

ലോകമെങ്ങും കൊറോണ വൈറസിന്‍റെ ഭീതിയിലാണ്. ജനങ്ങളെല്ലാം ജാഗ്രതയിലും മുൻകരുതലിലുമാണ്. നിരവധി പേരാണ് ക്വാറന്‍റൈൻ പിരീഡിൽ കഴിയുന്നത്. മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. സിനിമ താരങ്ങളും വീടുകളിൽ തന്നെയാണ് ഇപ്പോൾ കഴിയുന്നത്. ഈ സമയത്ത് നടി ഉർവശി റൗട്ടല സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രങ്ങളും വിഡിയോയുമാണ് വൈറലാകുന്നത്. ബിക്കിനിയിൽ സ്വിമ്മിംഗ് പൂളിലുള്ള വിഡിയോയാണ് ഉർവ്വശി പങ്കുവച്ചിരിക്കുന്നത്. ഹൃദയാകൃതിയിലുള്ള ഫ്ളോട്ടിങ് ട്രെയിൽ പ്രഭാതഭക്ഷണവും കാണാം. വിഡിയോ പങ്കുവച്ച് മൂന്ന് മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ലൈക്കുകളാണ് വിഡിയോ നേടിയിരിക്കുന്നത്. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തുന്നത്.

Read More

പാർവതിക്കു ജന്മദിനാശംസകളുമായി താരങ്ങൾ…

അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്തത നൽകി വിസ്മയമായി മാറി കൊണ്ടിരിക്കുന്ന നടിയാണ് പാർവതി. ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ അംഗീകാരങ്ങൾ വാരിക്കൂട്ടിയ പാർവതിയുടെ ഗംഭീര തിരിച്ച് വരവായിരുന്നു കഴിഞ്ഞ വർഷം കാണാൻ സാധിച്ചിരുന്നത്. വീണ്ടും സിനിമകളുടെ തിരക്കുകളിലായിരുന്ന നടിയുടെ പിറന്നാളായിരുന്നു ഇന്നലെ. 32-ാം പിറന്നാൾ ആഘോഷിച്ച പാർവതിക്ക് സോഷ്യൽ മീഡിയ നിറയെ ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പാർവതി അഭിനയിച്ച പല സിനിമകളിലെയും ദൃശ്യങ്ങൾ കോർത്തിണക്കിയ പോസ്റ്ററുകളായിരുന്നു അതിലൊന്ന്. ഒപ്പം സഹപ്രവർത്തകരായ നടിമാരും നട·ാരുമെല്ലാം പാർവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ജ·ദിന സന്ദേശങ്ങളും കൈമാറിയിരുന്നു. നടി പൂർണിമയുടെ കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആളാണ് പാർവതി. അതിനാൽ പിറന്നാൾ ദിനത്തിൽ പൂർണിമയും ഇന്ദ്രജിത്തുമെല്ലാം ആശംസകളുമായി എത്തിയിരുന്നു. പാർവതിയുടെ മടിയിൽ ഇരിക്കുന്നതും കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്നതും തിരിച്ച് ഉമ്മ വെക്കുന്ന ചിത്രങ്ങളെല്ലാം പങ്കുവെച്ച് കൊണ്ടാണ് പൂർണിമ ആശംസ അറിയിച്ചത്. പാർവതിയുടെ…

Read More

ഞാൻ ഒളിഞ്ഞു വന്നപ്പോൾ…! ഭർതൃമാതാവിന്‍റെ വർക്കൗട്ട് വിഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി

ബോളിവുഡിന്‍റെ സൂപ്പർ താരമാണ് ശിൽപ്പ ഷെട്ടി. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നെസിൽ വളരെ ശ്രദ്ധ പുലർത്തുന്ന താരം കൂടിയാണ് ശിൽപ്പ. താരം മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങളും ഫിറ്റ്നസിൽ ഒട്ടും പുറകിൽ അല്ലെന്നു തെളിയിക്കുന്നൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. താരത്തിന്‍റെ ഭർത്താവ് രാജ്കുന്ദ്രയുടെ അമ്മ ഉഷാ റാണി കുന്ദ്ര വർക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ശിൽപ തന്നെയാണ് സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശിൽപയുടെ മകൻ വിയാനൊപ്പമാണ് ഉഷ സ്ട്രെച്ചിംഗും എക്സർസൈസും ചെയ്യുന്നത്. ഇത് പോസ്റ്റ് ചെയ്തത് അറിഞ്ഞാൽ അമ്മ തന്നെ വച്ചിരിക്കില്ലെന്നും പക്ഷേ തനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാൻ കഴിയില്ലെന്നും ശിൽപ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിക്കുന്നു. “”അറുപത്തിയെട്ടുകാരിയായ എന്‍റെ അമ്മായിയമ്മ വർക്കൗട്ട് ചെയ്യുന്നതിനിടെ ഞാൻ ഒളിഞ്ഞു വന്നപ്പോൾ..…

Read More

മഹാഭാരതത്തിൽ ദ്രൗപദി ആയി നിശ്ചയിച്ചിരുന്നത് ജൂഹി ചൗളയെ…!

രാജ്യം ലോക്ക്ഡൗണിലായതോടെ ജനങ്ങളെ വീട്ടിൽ തന്നെ ഇരുത്താനുള്ള മാർഗമെന്നോണം ഇതിഹാസപരന്പരകളെ കേന്ദ്രസർക്കാർ വീണ്ട ും പുനഃസംപ്രേക്ഷണത്തിന് എത്തിച്ചിരിക്കുകയാണ്. മഹാഭാരതവും രാമായണവുമൊക്കെ ഇന്നത്തെ തലമുറയിലുള്ളവർക്ക് പുതിയ അനുഭവമാണ്. ബി.ആർ ചോപ്രയുടെ മഹാഭാരതത്തിൽ ശ്രീകൃഷണന്‍റെ വേഷത്തിൽ എത്തിയത് നിതീഷ് ഭരദ്വാജാണ്. മഹാഭാരതത്തിലെ കൃഷ്ണ വേഷത്തിലേക്ക് വിധി പോലെ എത്തിയതിനെ കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് നിതീഷ് ഭരദ്വാജ്. മറാത്തി, ഹിന്ദി നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്താണ് മഹാഭാരത്തിൽ അവസരം വന്നത്. ആദ്യം വിദുരരുടെ റോളിലേക്കാണ് വിളിച്ചത്. പിന്നെ നകുലനാക്കാമെന്നും പറഞ്ഞു. പിന്നീട് എങ്ങനെയോ വിധി പോലെ ശ്രീകൃഷ്ണവേഷത്തിലെത്തി. ബോളിവുഡിലെ സൂപ്പർതാരങ്ങളയ പലരും മഹാഭാരത്തിൽ സുപ്രധാന വേഷങ്ങൾ ചെയ്യേണ്ട ിയിരുന്നതാണ്. ഗോവിന്ദയെയാണ് അഭിമന്യുവിന്‍റെ വേഷത്തിൽ നിശ്ചയിച്ചിരുന്നത്. പക്ഷേ സിനിമയിൽ അവസരം വന്നതു കൊണ്ട ് അദ്ദേഹം പിന്മാറി. ജൂഹി ചൗളയാണ് ദ്രൗപദി ആകേണ്ട ിയിരുന്നത്. ഷൂട്ടിംഗ് തുടങ്ങും…

Read More