ബ്രൂസ്‌ലീയെ പ്രണയിച്ച പെൺകുട്ടിയുടെ കഥ: “എന്‍റർ ദ് ഗേൾ ഡ്രാഗൺ’

ബ്രൂസ് ലി നായകനായി 1973ൽ പുറത്തുവന്ന ചിത്രമാണ് എന്‍റർ ദ ഡ്രാഗൺ. റോബർട്ട് ക്ലൗസ് സംവിധാനം ചെയ്ത ഈ ചിത്രം മാർഷ്യൽ ആർട് സിനിമകളിലെ എക്കാലത്തേയും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നു. പിൽക്കാലത്ത് ലോകമെങ്ങും പുറത്തിറങ്ങിയ പല മാർഷ്യൽ ആർട് സിനിമകളേയും എന്‍റർ ദ ഡ്രാഗൺ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മാർഷ്യൽ ആർട് സിനിമ എന്ന വിശേഷണത്തോടെ രാം ഗോപാൽ വർമ സംവിധാനം ചെയ്ത ചിത്രമാണ് എന്‍റർ ദ ഗേൾ ഡ്രാഗൺ. ബ്രൂസ് ലീയെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ആയോധന കലയ്ക്ക് പ്രാധാന്യം നൽകി ഒരുക്കിയ ത്രില്ലർ ചിത്രമാണ് എന്‍റർ ദ ഗേൾ ഡ്രാഗൺ. പൂജ ഫലേക്കർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 3മിനിട്ട് 25 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നായികാ കഥാപാത്രത്തിന്‍റെ ആയോധനാഭ്യാസങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ടീസർ…

Read More

ഷാരുഖിനെ വിവാഹം കഴിക്കുമായിരുന്നോ? മറുപടിയുമായി കജോൾ

ബോളിവുഡിലെ വിജയ ഫോർമുലയായിരുന്നു ഷാരുഖ് ഖാൻ- കജോൾ ജോഡി. ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ, കുഛ് കുഛ് ഹോത്താ ഹെ, കരൺ അർജുൺ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ തന്നെ ഉദാഹരണം. ഇരുവരും തമ്മിൽ നല്ല ചേർച്ചയാണെന്നാണ് ആരാധകരുടെ അഭിപ്രായവും. ഇതു സംബന്ധിച്ച് ഒരു ആരാധകന്‍റെ ചോദ്യവും അതിന് കജോൾ നൽകിയ മറുപടിയുടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. അജയ് ദേവ്ഗണിനെ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ കജോൾ ഷാരുഖിനെ വിവാഹം കഴിക്കുമായിരുന്നോ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഇൻസ്റ്റഗ്രാമിലെ ആസ്ക് മീ എനിതിങ്ങ് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ആരാധകന്‍റെ ചോദ്യങ്ങളുണ്ടായത്. വിവാഹാലോചനകൾ നടത്തണ്ടത് ആണുങ്ങളല്ലേ എന്നായിരുന്നു കാജോൾ മറുപടി പറഞ്ഞത്. എന്താണ് ഷാരുഖുമായുള്ള ബന്ധം എന്ന് മറ്റൊരാൾ ചോദിച്ചപ്പോൾ ആജീവാനന്ത സുഹൃത്ത് എന്നാണ് കജോൾ മറുപടി പറഞ്ഞത്. സഹതാരമെന്ന നിലയിൽ ഷാരുഖിനെയാണോ അജയിനെയാണോ കൂടുതൽ വിലമതിക്കുന്നതെന്ന ചോദ്യത്തിന് സാഹചര്യമനുസരിച്ചിരിക്കുമെന്നാണ് കജോൾ…

Read More

ആലിയയും രണ്‍ബീറും വിവാഹിതരാവുന്നു; വെളിപ്പെടുത്തലുമായി ദീപിക..

ബോളിവുഡ് നടൻ രണ്‍ബീർ കപൂറിന്‍റെയും നടി ആലിയ ഭട്ടിന്‍റെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ വീണ്ടും ബോളിവുഡിൽ വാർത്ത പ്രചരിക്കുന്നു. നടി ദീപിക പദുകോണാണ് താര വിവാഹത്തെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. ഫിലിം കന്പനിക്ക് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്. താരങ്ങളുടെ പ്രണയത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായപ്പോൾ തന്നെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ക്ഷണക്കത്ത് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അതൊക്ക വ്യാജമാണെന്ന് ചൂണ്ടിക്കാണ്ടി താരങ്ങളും അവരുമായി ബന്ധപ്പെട്ട വ്യത്തങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹത്തെ കുറിച്ചുള്ള സൂചന നൽകിയ നടിയും രണ്‍ബീറിന്‍റെ മുൻകാമുകിയുമായ ദീപിക രംഗത്തെത്തിയിരിക്കുന്നത്. ഫിലിം കന്പനി സംഘടിപ്പിച്ച ടോക്ക് ഷോയിൽ ആണ് ദീപികയുടെ വെളിപ്പെടുത്തൽ . ആലിയഭട്ട്, രണ്‍വീർ സിങ്, വിജയ് ദേവേരകൊണ്ട, ആയുഷ്മാൻ ഖുറാന, മനോജ് വാജ്പോയി, വിജയ് സേതുപതി, പാർവതി എന്നിവർ പങ്കെടുത്ത ചാറ്റ് ഷോയിൽ,…

Read More

വീണ്ടുമൊരു ബോളിവുഡ് പ്രണയം! പുറത്തുവരുന്നത് വിക്കി കൗശലും കത്രിന കൈഫും തമ്മിലുള്ള ഡേറ്റിങ്ങ് കഥ

താരങ്ങളുടെ പ്രണയവും വിവാഹവും ബ്രേക്കപ്പുമെല്ലാം ആരാധകർക്ക് അറിയാൻ ഏറ്റവും ഇഷ്ടമുള്ള വിഷയങ്ങളാണ്. ബോളിവുഡിലെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. പ്രിയങ്ക ചോപ്ര- നിക്, ദീപിക പദുകോണ്‍-രണ്‍വീർ സിങ്, അനുഷ്ക- വിരട് കോഹ്ലി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ആഘോഷമായിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ പുതിയൊരു പ്രണയ കഥ കൂടി പുറത്തുവരുന്നു. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിക്കി കൗശലും ബോളിവുഡ് ബ്യൂട്ടി ക്വീൻ കത്രിന കൈഫുമാണ് ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളത്തിലെ ചർച്ചാവിഷയം. താരങ്ങളുടെ ഡേറ്റിങ്ങ് കഥയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉടൻ വിവാഹിതയാകുമെന്നുളള വാർത്തകളും പുറത്തു വരുന്നുണ്ട്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് വിക്കിയും-കത്രീനയും. ഇതിനു മുൻപ് മലയാളി നടി മാളവിക മോഹനന്‍റെ പേര് വിക്കിക്കൊപ്പം ഗോസിപ്പ് കോളത്തിൽ പ്രചരിച്ചിരുന്നു. താരങ്ങളുടെ ചില ഡിന്നർ ഡേറ്റ് ചിത്രങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഡേറ്റിങ്ങ് കഥകളും പ്രണയകഥകളു…

Read More

തൊണ്ണൂറുകളിലെ പല രജനീകാന്ത് ഹിറ്റ് ചിത്രങ്ങളിലേയും നായിക! രജനിക്കൊപ്പം വീണ്ടും ഖുശ്ബു ?

രജനീകാന്തും ഖുശ്ബുവും ഒന്നിച്ച ചിത്രങ്ങളൊക്കെ ഒരു കാലത്ത് വന്പൻ ഹിറ്റുകളായിരുന്നു. അണ്ണാമലൈ, ധർമ്മത്തിൻ തലൈവൻ, മന്നൻ എന്നിവയൊക്കെ രജനിയുടെ നായികയായി ഖുശ്ബുവെത്തിയ സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. തൊണ്ണൂറുകളിലെ പല രജനീകാന്ത് ഹിറ്റ് ചിത്രങ്ങളിലേയും നായിക ഖുഷ്ബുവായിരുന്നു. ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനീകാന്തിനൊപ്പം ഖുശ്ബു ഒരു പ്രധാന വേഷത്തിലെത്തുന്നത്. അതേസമയം കഥാപാത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അജിത് നായകനായ വേതാളം, വീരം, വിശ്വാസം, വിവേഗം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ശിവ.

Read More

പേടിപ്പിക്കാൻ വിമല രാമൻ

ഹൊറർ ചിത്രത്തിൽ പ്രേതമായി വിമല രാമൻ. മലയാളികളുടെ പ്രിയപ്പെട്ട നടി തമിഴകത്താണ് പ്രേത വേഷത്തിലെത്തുന്നത്. ദുരൈയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുന്ദർ സി യാണ് ചിത്രത്തിലെ നായകൻ. ഇരുട്ടെ എന്നാണ് സിനിമയുടെ പേര്. വിമല രാമൻ അവസാനമായി അഭിനയിച്ച മലയാള ചിത്രം ഒപ്പമാണ്.

Read More

ശാലിനിക്ക് അജിത്തിന്‍റെ കിടിലൻ സർപ്രൈസ്!

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദന്പതികളാണ് അജിത്തും ശാലിനിയും. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുൻനിരയിലേക്ക് എത്തിയ താരമായിരുന്നു ശാലിനി. വിവാഹത്തോടെ അഭിനയത്തോട് ഗുഡ്ബൈ പറയുകയായിരുന്നു താരം. താരത്തിന്‍റെ തിരിച്ചുവരവിനെക്കുറിച്ച് ഇന്നും ആരാധകർ ചോദിക്കാറുണ്ട്. അനൗഷ്കയുടേയും അദ്വൈകിന്‍റെയും കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് ശാലിനി. സിനിമയിൽ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമായി ഈ താരത്തെ കാണാറുമുണ്ട്. അടുത്തിടെയായിരുന്നു ശാലിനി 40-ാം പിറന്നാൾ ആഘോഷിച്ചത്. ഇത്തവണത്തെ പിറന്നാളിന് വ്യത്യസ്തമായ സമ്മാനമായിരുന്നു ഭാര്യക്ക് അജിത്ത് നൽകിയത്. അജിത്തും ശാലിനിയും ഒരുമിച്ചുള്ള മനോഹരനിമിഷത്തിന്‍റെ ചിത്രങ്ങളുമായാണ് ആരാധകർ പിറന്നാൾ ആശംസ അറിയിക്കാനെത്തിയത്. ചെന്നൈയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇവരുടെ ചിത്രങ്ങളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിനിടയിലാണ് ഭാര്യക്കായി തല നൽകിയ സർപ്രൈസിനെക്കുറിച്ചുള്ള വിശേഷങ്ങൾ പുറത്തുവന്നത്. ചെന്നൈയിലെ ലീലാ പാലസിൽ ശാലിനിക്കായി അജിത്ത് പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ബീച്ചിനഭിമുഖമായുള്ള ഹോട്ടലുകളോട് ശാലിനിക്ക് പ്രത്യേക താൽപര്യമാണ്.…

Read More

റീബയ്ക്ക് തമിഴിൽ തിരക്കേറുന്നു

ജേക്കബിന്‍റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ റീബാ മോണിക്ക പിന്നീട് പൈപ്പിൻ ചുവട്ടിലെ പ്രണയം, മിഖായേൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ഫോറൻസിക് എന്ന മലയാള ചിത്രം ഇനി റിലീസ് ആകാനുണ്ട്. വിജയ‌യുടെ സൂപ്പർഹിറ്റ് ചിത്രമായ ബിഗിലിൽ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോൾ തമിഴിൽ മൂന്ന് ചിത്രങ്ങൾ റീബയുടേതായി ചിത്രീകരണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ബിഗിലിനു ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് ധനുസു രാശി നേയർഗളേ. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. റീബ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹരീഷ് കല്യാൺ നായകനാകുന്നു. സഞ്ജയ് ഭാരതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗിബാബു, മുനീഷ് കാന്ത് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Read More

മൂക്കുത്തി അമ്മൻ ദേവിയാകാൻ വ്രതമെടുത്ത് നയൻതാര

ദേവിയുടെ വേഷത്തിൽ അഭിനയിക്കുന്നതിന്‍റെ ഭാഗമായി വ്രതമെടുക്കാനുറച്ച് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര. ആർ.ജെ ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് നിർമിക്കുന്ന മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിലാണ് നയൻതാര ദേവിയുടെ വേഷത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് തീരുന്നതുവരെ വ്രതമെടുക്കാനാണ് നയൻതാരയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി മാംസാഹാരം ഉപേക്ഷിക്കുകയും പാർട്ടികളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യും. 2011ൽ റിലീസായ തെലുങ്ക് ചിത്രം രാമരാജ്യത്തിൽ സീതയുടെ വേഷം അഭിനയിക്കുന്പോഴും നയൻതാര വ്രതമെടുത്തിരുന്നു. ബാപു സംവിധാനം ചെയ്ത രാമരാജ്യത്തിൽ നന്ദമൂരി ബാലകൃഷ്ണയാണ് നായകനായി അഭിനയിച്ചത്.

Read More

പൃഥ്വിരാജിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യും: ഗോകുൽ സുരേഷ്

പതിനഞ്ച് വർഷത്തിനുള്ളിൽ സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നടൻ ഗോകുൽ സുരേഷ്. ഒരു ചാനൽ പരിപാടിക്കിടെയാണ് താരം തന്‍റെ ആഗ്രഹത്തെക്കുറിച്ച് വാചാലനായത്. താൻ പൃഥ്വിരാജിന്‍റെ കടുത്ത് ആരാധകനാണെന്നും അദ്ദേഹത്തെ നായകനാക്കി ആക്ഷൻ സിനിമ സംവിധാനം ചെയ്യുകയെന്നതാണ് തന്‍റെ ആഗ്രഹമെന്നും ഗോകുൽ പറഞ്ഞു. ഉൾട്ടയാണ് റിലീസിനൊരുങ്ങുന്ന ഗോകുൽ സുരേഷന്‍റെ ചിത്രം. സിനിമ ഡിസംബർ ആറിന് തീയറ്ററുകളിലെത്തും.

Read More