‘അഭിനയം നിർത്തിയോ, കേരളം വിട്ട് അമേരിക്കയിലേക്ക് താമസം മാറിയോ ?’ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലെന. അടുത്തിടെയായി ലെനയുടെ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. നടിയുടെ രണ്ടാം വിവാഹവും വലിയ വാർത്തയായിരുന്നു. വിവാഹത്തിന് പിന്നാലെ ലെന അഭിനയം നിർത്തിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ലെന. അമേരിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തി ഇപ്പോൾ കൊച്ചിയിൽ താമസമാക്കിയെന്നും വീണ്ടും അഭിനയിക്കാൻ തുടങ്ങിയെന്നും നടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ലെനയുടെ പോസ്റ്റ്… അടുത്തിടെ ഞാൻ ശ്രദ്ധിച്ചതാണ്, ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽ നിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ എന്‍റെ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്. ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാൻ ഇപ്പോൾ ഇന്ത്യയിലേക്കു മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്. എന്‍റെ കം-ബാക്ക് ചിത്രം “വലതു വശത്തെ കള്ളൻ” സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം…

Read More

‘കഥാപാത്രവുമായി അത്രത്തോളം ഇഴുകിച്ചേര്‍ന്നു, ഷൂട്ടിംഗ് തീർന്ന ദിവസം കരഞ്ഞുപോയി’: പരാശക്തിയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവച്ച് ശ്രീലീല

തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് ശ്രീലീല. നൃത്തരംഗങ്ങളിലെ പ്രകടനമാണ് ശ്രീലീലയുടെ ശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന പരാശക്തിയാണ് ഇനി പുറത്തിറങ്ങാനുള്ള താരസുന്ദരിയുടെ സിനിമ. നടിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണിത്. ഇപ്പോഴിതാ സിനിമയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. സിനിമയുടെ ഷൂട്ട് തീർന്ന ദിവസം താൻ കരഞ്ഞുപോയെന്നും അത്രത്തോളം ആ കഥാപാത്രമായി താൻ ഇഴുകിച്ചേര്‍ന്നെന്നും നടി പറഞ്ഞു. പരാശക്തിയുടെ ഷൂട്ടിംഗ് കഴിയുന്ന ദിവസം ഞാൻ കരഞ്ഞുപോയി. അതൊരു ഫീലിംഗ് ആണ്. ചിലപ്പോൾ ചിലർക്ക് അത് പറഞ്ഞാല്‍ മനസിലാകില്ല. ആ സെറ്റുമായി ഞാൻ അത്രയധികം അടുത്തിരുന്നു. ഒരു കുടുംബം പോലെ തന്നെയാണ് കഴിഞ്ഞിരുന്നത്. ആ ഗെറ്റപ്പും, ആ സെറ്റും എല്ലാം അത്രയേറെ ഇഴുകിച്ചേര്‍ന്നു. ഒന്നും ഇനി ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇമോഷണലായി. ഇതിന്‍റെ രണ്ടാംഭാഗം എടുക്കുമോ എന്നുപോലും ചിന്തിച്ചു. പക്ഷേ അതൊന്നും പ്രാക്‌ടിക്കല്‍ അല്ല എന്നെനിക്കറിയാം. ഏറ്റവും…

Read More

‘സർവം മായ കണ്ടതിന് ശേഷം സഹോദരി എന്നതിലുപരി ഒരു നല്ല കലാകാരി എന്ന നിലയിലുള്ള മഞ്ജുവിന്‍റെ വിലയിരുത്തല്‍ പ്രിയപ്പെട്ടതാണ്’: മധു വാര്യർ

സർവം മായ സിനിമ കണ്ടതിന് ശേഷം മഞ്ജു വാര്യർ ഫോൺ വിളിച്ച് അഭിനന്ദിച്ച സന്തോഷ വാർത്ത പങ്കുവച്ച് മധു വാര്യർ. സിനിമ കണ്ട്കഴിഞ്ഞ് മഞ്ജുവിനും വലിയ സന്തോഷമായി. ഞങ്ങളുടെ നാട്ടിലെ തിയറ്ററുകളിലൊന്നും ടിക്കറ്റ് കിട്ടാത്തതുകൊണ്ട് മൂവാറ്റുപുഴയിൽ പോയാണ് മഞ്ജു സിനിമ കണ്ടത്. കണ്ടുകഴിഞ്ഞയുടനെ എന്നെ എന്നെ വിളിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. “പണ്ടത്തേക്കാള്‍ ചേട്ടന്‍റെ അഭിനയം ഇപ്പോള്‍ ഒരുപാട് നാച്ചുറല്‍ ആയിട്ടുണ്ട്, പ്രകടനത്തില്‍ വലിയ പുരോഗതി വന്നിട്ടുണ്ട്’ എന്ന മഞ്ജുവിന്‍റെ വാക്കുകള്‍ എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. പടം മഞ്ജുവിന് ഒരുപാട് ഇഷ്ടമായി. എന്‍റെ സഹോദരി എന്നതിലുപരി ഒരു നല്ല കലാകാരി എന്ന നിലയിലുള്ള മഞ്ജുവിന്‍റെ ആ വിലയിരുത്തല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് എന്ന് മധു വാര്യർ പറഞ്ഞു.

Read More

അമ്മയ്ക്ക് സ്വതന്ത്ര്യമായി താമസിക്കാൻ കഴിയണം, കയറിച്ചെല്ലാൻ ഒരു ഇടം: വീടെന്ന സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിൽ ദീപക് പറന്പോൽ

വീട് എന്ന സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിൽ നടൻ ദീപക് പറന്പോൽ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. അച്ഛന്‍റെ നാടായ അഴീക്കോടാണ് ഞാൻ വളർന്നത്. തറവാട്ടിലായിരുന്നു താമസം. എങ്കിലും സ്വന്തം വീടില്ലാത്തതിന്‍റേതായ സങ്കടങ്ങളുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം ഒരു വീടെന്ന മോഹം യാഥാർഥ്യമാകുമെന്ന സാഹചര്യം വന്നപ്പോൾ ഞാൻ അമ്മയുടെ നാടായ പിലാത്തറയില്‍ മതിയെന്ന് തീരുമാനിച്ചു. എനിക്ക് വളരെ ഇഷ്ടമുള്ള കുട്ടിക്കാലത്ത് അവധി ദിനങ്ങൾ ചെലവഴിച്ച ഇടമാണ്. മനസിൽ കുറയേറെ നല്ല ഓർമകളുണർത്തുന്ന ഗ്രാമം. 2020 ലാണ് വസ്തു വാങ്ങിയത്. തൊട്ടടുത്ത വർഷം വീടിന്‍റെ പണി തുടങ്ങി വച്ചു. പിന്നീട് സാഹചര്യങ്ങളനുസരിച്ച് പതിയെപ്പതിയെ ഓരോരോ ഘട്ടങ്ങളായാണ് വീട് പണി പുരോഗമിച്ചത്. മൊത്തത്തിൽ ഒരാൾക്ക് കോൺട്രാക്ട് കൊടുക്കുകയായിരുന്നില്ല. പലരെക്കൊണ്ടാണ് ചെയ്യിച്ചത്. എല്ലായ്പ്പോഴും ഞാൻ ഒപ്പം നിന്നിട്ടുണ്ട്. തടിയൊക്കെ പരമാവധി കുറച്ച് ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ ബജറ്റ് ഫ്രണ്ട്‌ലിയായാണ് നിർമാണം പൂർത്തിയാക്കിയത്. അങ്ങനെ…

Read More

കണിമംഗലം കോവിലകം വൈബ് ട്രെയ്‌ലർ നാല് ലക്ഷം കാഴ്ച്ക്കാരുമായി കുതിക്കുന്നു: ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കണിമംഗലം കോവിലകം സിനിമയാകുന്നു എന്ന വാർത്തകൾക്കും ചിത്രത്തിന്‍റെ പ്രൊമോ ഗാനങ്ങൾക്കും തൊട്ട് പിന്നാലെ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്ത് വന്നു. മൂന്ന് ദിവസംകൊണ്ട് നാല് ലക്ഷം കാഴ്ചക്കാരാണ് ട്രെയിലറിമുണ്ടായത്. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം യുവത്വത്തിന്‍റെ കഥയാണ് പറയുന്നത് എന്ന സൂചനയോടെയാണ് ട്രെയ്‌ലർ അവതരിപ്പിച്ചിരിക്കുന്നത്. കോളജ്-ഹോസ്റ്റൽ ജീവിതവും സൗഹൃദത്തിന്‍റെ നിമിഷങ്ങളും ചേർന്ന ട്രെയ്‌ലർ ഒരു പൂർണ ഫൺ റൈഡ് ആകുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. അതോടൊപ്പം ഇതൊരു ഹൊറർ-കോമഡി ജോണറിലുള്ള സിനിമയാണെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ. ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ.കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ…

Read More

അമ്മയുടെ ജന്മദിനം ആഘോഷമാക്കി ഉര്‍വശി റൗട്ടേല: വൈറലായി ചിത്രങ്ങൾ

അമ്മ മീര റൗട്ടേലയുടെ ജന്മദിനം ആഘോഷമാക്കി ബോളിവുഡ് സുന്ദരി ഉര്‍വശി റൗട്ടേല. താരം അമ്മയ്ക്കായി സമ്മാനിച്ച കേക്ക് ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലില്‍ വച്ച് നടന്ന ആഘോഷത്തിലെ പ്രധാന താരം 24 കാരറ്റ് സ്വര്‍ണം പൂശിയ കേക്കായിരുന്നു. മൂന്ന് തട്ടുകളിലായി നിര്‍മിച്ച പ്രത്യേകതരം കേക്ക് പൂര്‍ണമായും സ്വര്‍ണത്താല്‍ അലങ്കരിച്ചതായിരുന്നു. കേക്കിന് മുകളിലായി സ്വര്‍ണത്തില്‍ തീര്‍ത്ത ഒരു വലിയ കിരീടവും കേക്കിന്‍റെ താഴെ ഹാപ്പി മോം എന്ന് എഴുതിയ റിബണും കാണാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലില്‍, രാജകീയമായ സ്വര്‍ണകിരീട കേക്കിനൊപ്പം അമ്മയുടെ ജന്മദിനം എന്നാണ് താരം കുറിച്ചത്. ഇതുകൂടാതെ, ഉര്‍വശിയുടെ രൂപവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ മാതൃകകളും ഉള്‍പ്പെടുത്തിയ മറ്റൊരു ചോക്ലേറ്റ് കേക്കും ആഘോഷത്തിന്‍റെ ഭാഗമായിരുന്നു.

Read More

ദൈവത്തെപ്പോലെ കൂടെ നിന്ന പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നിവിൻ പോളി

ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ… പല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എന്‍റെ കരിയറിൽ വന്നപ്പോൾ ദൈവത്തെപ്പോലെ എന്‍റെ കൂടെ നിന്നത് പ്രേക്ഷകരാണ്. അതിന് ഒരുപാട് നന്ദി. ഇനി നിങ്ങൾക്ക് വേണ്ടി മാത്രം സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വരട്ടെ. നിങ്ങൾക്ക് ഇനിയും ആസ്വദിക്കാൻ സാധിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു. ഇവിടെ വന്നതിനും നിങ്ങളെ കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. ഇപ്പോഴുള്ള സ്നേഹവും സപ്പോർട്ടും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. -നിവിൻ പോളി

Read More

വിജയ് സാറുടെ മറുപടി എന്നെ ഞെട്ടിച്ചെന്ന് ശിവകാര്‍ത്തികേയന്‍

ഞങ്ങൾ ആദ്യം ഒക്‌ടോബറിൽ ദീപാവലിക്ക് പരാശക്തി റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആ ദിവസം വിജയ് ചിത്രം ലോക്ക് ചെയ്തു. പിന്നീട് വിജയ് ചിത്രം പൊങ്കലിന് റീലീസ് പ്ലാൻ ചെയ്തു. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിജയ് സാറുടെ മാനേജര്‍ ജഗദീഷിനെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തോട് ഞങ്ങളുടെ സാഹചര്യം പറഞ്ഞു. അതിനെന്താ പ്രശ്‌നം ബ്രോ രണ്ട് ചിത്രങ്ങള്‍ ഈസിയായി പൊങ്കലിന് റിലീസ് ചെയ്യാലോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കേട്ട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് പ്രശ്‌നമൊന്നുമുണ്ടാവില്ല എനിക്കാണ് പ്രശ്‌നം. ഇത് വിജയ് സാറുടെ അവസാന പടമല്ലേ എന്ന്. വിജയ് സാറുമായി നിങ്ങള്‍ സംസാരിക്കണം എന്ന് ഞാന്‍ പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം അദ്ദേഹം വീണ്ടും വിളിച്ചു. വിജയ് സാറുടെ മറുപടി എന്നെ ഞെട്ടിച്ചു. ക്ലാഷ് റിലീസ് വരുന്നത് കൊണ്ട് ഒരു പ്രശ്‌നവുമില്ല, ഗ്രാന്‍ഡ് ആയി തന്നെ റിലീസ്…

Read More

ഞാൻ എന്‍റെ യാത്ര തുടങ്ങുന്നതേയുള്ളൂ…

രൺവീർ സിങ് നായകനായി എത്തിയ ധുരന്ദർ വമ്പൻ വിജയം നേടി മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 1,000 കോടി ക്ലബിലെത്തിയ ചിത്രം പോയ വർഷത്തെ ഏറ്റവും വലിയ കളക്‌ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്തിരുന്നു. ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്തത്. ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നായികയായി എത്തിയ സാറ അർജുൻ. തന്‍റെ യാത്ര തുടങ്ങുന്നതേയുള്ളുവെന്നും താൻ ഭാഗമായ സിനിമയ്ക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണെന്നും സാറ അർജുൻ കുറിച്ചു.ദൈവത്തിന് മുന്പിലും ഒപ്പം നിങ്ങൾക്ക് മുന്പിലും ആത്മാർഥമായ നന്ദിയോടെ ഞാൻ ശിരസ് നമിക്കുന്നു. ഞാൻ എന്‍റെ യാത്ര തുടങ്ങുന്നതേയുള്ളൂ. ഞാൻ ഭാഗമായ…

Read More

മമ്മൂട്ടി-മോഹൽലാൽ- മഹേഷ് നാരായൺചിത്രം പേട്രിയറ്റ് ചിത്രീകരണം പൂർത്തിയായി

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന പേട്രിയറ്റ് ചിത്രീകരണം പൂർത്തിയായി. മലയാളത്തിന്‍റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പാക്കപ്പ് ആയത്. മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതു വർഷത്തിനുശേഷം ഒരുമിക്കുന്ന ഈ സിനിമ മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് വെള്ളിയാഴ്ച പൂർത്തിയായത്. ചിത്രം നിർമിക്കുന്നത് ആന്‍റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്‍റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി.ആർ. സലിം പ്രൊഡക്‌ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്‍റെ സഹനിർമാണം നിർവഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ്…

Read More