ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരല്ല: ശ്രുതിഹാസൻ

സിനിമയിലെന്നല്ല ഇന്ത്യയിൽ ഒരിടത്തും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടി ശ്രുതിഹാസൻ. ഒരു അഭിമുഖത്തിലാണ് രാജ്യത്ത് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ശ്രുതിഹാസൻ വ്യക്തമാക്കിയത്. ഇവിടെ ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരല്ല. എന്നാൽ സിനിമ മേഖലയിൽ ആണ് ഇത് കൂടുതലെന്ന് ഞാൻ പറയില്ല. കാരണം ഈ മേഖലയിൽ വളർന്നവളാണ് ഞാൻ. സിനിമാ ഇൻഡസ്ട്രി സ്നേഹവും ബഹുമാനവും നൽകിയാണ് എന്നെ സംരക്ഷിക്കുന്നത്. ഇത്രയും കാലത്തിനുള്ളിൽ നല്ല മനുഷ്യരെയും മോശം വ്യക്തികളെയും ഞാൻ ഇവിടെ കണ്ടിട്ടുണ്ട്. പക്ഷേ അത് സിനിമാമേഖലയുടെ കുഴപ്പമാണെന്ന് പറയുന്നില്ല. ഏത് മേഖലയിലായാലും ഇത് അങ്ങനെയാണ് ശ്രുതി പറഞ്ഞു. അച്ഛൻ കമൽഹാസനൊപ്പം അഭിനയിക്കുന്ന സബാഷ് നായിഡു എന്ന ചിത്രമാണ് ശ്രുതിയുടെ റിലീസ് ചെയ്യാനുള്ള ചിത്രം.

Read More

ചർച്ചാവിഷയമായി റിച്ചയുടെ ബിക്കിനി വേഷം

നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിൽ ഷക്കീലയുടെ വേഷത്തിൽ അഭിനയിക്കുന്ന റിച്ച ഛദ്ദയുടെ ബിക്കിനി വേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. മുന്പ് സിൽക്ക് സ്മിതയുടെ ജീവിതം ബോളിവുഡ് സിനിമയാക്കിയിരുന്നു. ഡേർട്ടി പിക്ച്ചർ എന്ന ചിത്രത്തിൽ വിദ്യാ ബാലനാണ് സിൽക്ക് സ്മിതയുടെ വേഷം ചെയ്തത്. അതിനു പിന്നാലെയാണ് ബോളിവുഡ് ഇപ്പോൾ ഷക്കീലയുടെ ജീവിതവും സിനിമയാക്കുന്നത്. ഒരു വനത്തിനുള്ളിൽ നടന്ന ചിത്രീകരണത്തിനിടെയാണ് റിച്ച തന്‍റെ ബിക്കിനി വേഷം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. ഇന്ദ്രജീത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനു പേരിട്ടിട്ടില്ല. കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഷക്കീല പിന്നീട് മലയാള സിനിമയിൽ ഒരു തരംഗ മായി മാറുകയായിരുന്നു.

Read More

മമ്മുക്കയെ നാ‍യകനാക്കാൻ ഇരുപതു വർഷങ്ങൾ കാത്തിരുന്നു: സംവിധായകന്‍ റാം പറയുന്നു..

ലയാളത്തിന്‍റെ മെഗാതാരം മമ്മൂട്ടി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം പേരൻപ് ഇതിനോടകം സിനിമാലോകത്ത് ചർച്ചയായി കഴിഞ്ഞു. ഒരിടവേളയ്ക്കുശേഷമാണ് മമ്മൂട്ടി തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. റാം സംവിധാനം ചെയ്ത ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം ഏറെ മികച്ചതാണെന്ന് ഇതിനോടകം പലരും വിലയിരുത്തികഴിഞ്ഞു. ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. “”മമ്മൂക്കയെ നായകനാക്കി ഒരു ചിത്രം. അതെന്‍റെ സ്വപ്നമായിരുന്നു. അദ്ദേഹത്തിന്‍റെ ഡേറ്റിനായി ഞാൻ കാലങ്ങളോളം കാത്തിരുന്നു. 1990കളിൽ പുറത്തിറങ്ങിയ സുകൃതം എന്ന ചിത്രത്തിലൂടെയായിരുന്നു ഞാൻ മമ്മൂക്കയെ ആദ്യമായി കണ്ടത്. അന്നു ഞാൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലമായിരുന്നു. അന്നേ ഞാൻ ഉറപ്പിച്ചിരുന്നു. വലുതാവുന്പോൾ മമ്മൂക്കയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന്. നീണ്ട 20വർഷങ്ങൾ വേണ്ടി വന്നു എന്‍റെ ആഗ്രഹം എനിക്കു പൂർത്തിയാക്കാൻ”-റാം അടുത്തിടെ ഒരു ചടങ്ങിയ പറഞ്ഞു. തങ്ക മീൻകൾ എന്ന ചിത്രത്തിലൂടെ തമിഴിൽ ശ്രദ്ധേയനായ സംവിധായകനാണ് റാം. ഈ…

Read More

ശ്രീറെഡ്ഡിയുടെ ലൈംഗികാരോപണം സുന്ദർ സി.ക്കു നേരെയും; മറുപടിയുമായി ഖുശ്ബു

തെന്നിന്ത്യൻ താരം ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകളുടെ ഞെട്ടലിലാണ് സിനിമാ ലോകം. വിശാൽ, നാനി ഉൾപ്പടെ നിരവധി താരങ്ങൾക്കെതിരെ ലൈംഗികാരോപണങ്ങൾ നടത്തിയ താരം ഏറ്റവും പുതുതായി ആരോപണമുന്നയിക്കുന്നത് ഖുശ്ബുവിന്‍റെ ഭർത്താവും നടനും സംവിധായകനും നിർമാതാവുമായ സുന്ദർ സിക്ക് എതിരെയാണ്. ആഗ്രഹത്തിനൊത്ത് വഴങ്ങിയാൽ സിനിമയിൽ അവസരം നൽകാമെന്ന് സുന്ദർസി പറഞ്ഞതായാണ് ശ്രീ റെഡ്ഡി ആരോപിക്കുന്നത്. ഹൈദരാബാദിൽ അരമനൈ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഗണേഷാണ് സുന്ദർ. സിയെ പരിചയപ്പെടുത്തിയതെന്നും പിന്നീട് അദ്ദേഹത്തിന്‍റെ സുഹൃത്തും കാമറാമാനുമായ സെന്തിൽകുമാർ സുന്ദർ സിയുടെ അടുത്തചിത്രത്തിൽ നായികവേഷം നൽകാൻ ശുപാർശചെയ്യാമെന്നും അറിയിച്ചു. തൊട്ടടുത്തദിവസം സുന്ദർ സി താമസിക്കുന്ന ഹോട്ടലിലേക്ക് തന്നെ വിളിപ്പിച്ചു. വഴങ്ങിത്തന്നാൽ അവസരം നൽകാമെന്ന് അവിടെവെച്ച് അദ്ദേഹം പറഞ്ഞുവെന്നും ശ്രീറെഡ്ഡി വ്യക്തമാക്കി. എന്നാൽ ശ്രീറെഡ്ഡിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ ഖുശ്ബു. പട്ടിയെ പോലെ കുരയ്ക്കുവാനുള്ള കഴിവ് ജന്മനാ…

Read More

കാസ്റ്റിംഗ് കൗച്ച് ആരോപണം; ശ്രീറെഡ്ഡിക്ക് മറുപടിയുമായി കാർത്തി

കാസ്റ്റിംഗ് കൗച്ച് ആരോപിച്ച് തെന്നിന്ത്യൻ സിനിമാ ലോകത്തെയൊന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ശ്രീറെഡ്ഡി പ്രമുഖ താരങ്ങളുൾപ്പടെ നിരവധിയാളുകൾക്കു നേരെയാണ് വിരൽ ചൂണ്ടുന്നത്. സംവിധായകരായ ഏ.ആർ. മുരുകദോസ്, സുന്ദർ സി, നടൻ ശ്രീകാന്ത്, രാഘവ ലോറൻസ്, സുന്ദീപ് കിഷൻ എന്നിവർക്കെതിരെയാണ് ശ്രീറെഡ്ഡി ഏറ്റവും ഒടുവിലായി ആരോപണങ്ങൾ ഉന്നയിച്ചത്. ശ്രീറെഡ്ഡിക്ക് മറുപടിയുമായി ഇവരിൽ കുറച്ചാളുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ശ്രീറെഡ്ഡിയുടെ പ്രവൃത്തിയിൽ അതൃപ്തി പ്രകടിപ്പിച്ച തമിഴ് സിനിമാ താരവും നടികൾ സംഘത്തിന്‍റെ ട്രഷററുമായ കാർത്തി, ശ്രീറെഡ്ഡിയോട് ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ശ്രീറെഡ്ഡിയുയർത്തുന്ന ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ഇവർ ഉയർത്തുന്നതെന്നും കാർത്തി പറഞ്ഞു. മാത്രമല്ല അംഗങ്ങൾ ആരെങ്കിലും പരാതി നൽകാതെ നടികർ സംഘത്തിന് നടപടി സ്വീകരിക്കുവാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെ കാർത്തിയുടെ വാക്കുകൾ തന്നെ വേദനിപ്പിക്കുന്നുവെന്ന് ശ്രീറെഡ്ഡിയും മറുപടി നൽകി. നടികർ സംഘവുമായി സംസാരിക്കുവാൻ…

Read More

പിഷാരടിയുടെ ചിത്രത്തിൽ മമ്മൂട്ടി

രമേശ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് പഞ്ചവർണതത്ത. ജയറാം കിടിലൻ മേക്ക് ഓവറിൽ പ്രത്യക്ഷപ്പെട്ട ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തന്‍റെ ഉള്ളിലും നല്ലൊരു സംവിധായകൻ കൂടിയുണ്ടെന്ന് അവതാരകനായും നടനായും മിമിക്രി താരവുമൊക്കെയായി വിലസിയ രമേശ് പിഷാരടി ഈ ചിത്രത്തിലൂടെ തെളിയിച്ചു. ഇപ്പോഴിതാ തന്‍റെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് പിഷാരടി വ്യക്തമാക്കുന്നു. പുതിയ ചിത്രത്തിൽ മെഗാതാരം മമ്മൂട്ടി നായകനാകുമെന്നാണ് ഒടുവിൽ കേൾക്കുന്ന വാർത്ത. പുതിയ ചിത്രത്തിന്‍റെ രചന ആരംഭിച്ചതായി അടുത്തിടെ ഫേസ്ബുക്ക് ലൈവിൽ പിഷാരടി വ്യക്തമാക്കിയിരുന്നു. ആന്‍റോ ജോസഫാണ് രമേശ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

Read More

വിജയ് സേതുപതി വേറെ ലെവൽ ഡാ…

വിജയ് സേതുപതിയുടെ ആരാധകർ ഒരു മേക്കിംഗ് വീഡിയോ കണ്ട് സന്തോഷിച്ചിരിക്കുകയാണ്. 80 കാരനായി വിജയ് സേതുപതി എത്തുന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ മേക്കോവറാണ് അവരെ സന്തോഷത്തിലാക്കിയിരിക്കുന്നത്. ഞെട്ടിക്കുന്ന മേക്കോവറിലാണ് താരം സീതാകാത്തിയിൽ പ്രത്യക്ഷപ്പെടുക. കഥാപാത്രത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകാറുള്ള താരമാണ് വിജയ് സേതുപതി. നാലു മണിക്കൂർ കൊണ്ടാണ് അദ്ദേഹം 80 കാരനായി വേഷപ്പകർച്ച നടത്തിയത്. മേക്കപ്പ് അഴിക്കാനായി തന്നെ വേണം ഒരു മണിക്കൂർ. ഇതൊക്കെ വിജയ് സേതുപതിക്ക് നിസാരമെന്നാണ് ആരാധക പക്ഷം. ഇതിനോടകം അഞ്ച് ലക്ഷത്തിലേറെ പേരാണ് മേക്കിംഗ് വീഡിയോ യു ട്യൂബിൽ കണ്ണോടിച്ചത്. ബാലാജി തരണീധരനാണ് സീതാകാത്തിയുടെ സംവിധായകൻ. അർച്ചനയാണ് ചിത്രത്തിലെ നായിക. രമ്യാ നന്പീശൻ ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read More

മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍! ഫാസില്‍ മലയാള സിനിമയില്‍ തിരിച്ചെത്തുന്നു; സംവിധായകനായല്ല…

മലയാളത്തിന്‍റെ ഹിറ്റ് സംവിധായകൻ ഫാസിൽ മലയാള സിനിമയിൽ തിരിച്ചെത്തുന്നു. ഇത്തവണ സംവിധായകനായല്ല, നടനായിട്ടാണ് ഫാസിൽ തിരിച്ചുവരുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ലൂസിഫറിലൂടെയാണ് ഫാസിൽ സിനിമയിൽ തിരിച്ചെത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഫാസിൽ ക്രിസ്ത്യൻ വൈദികന്‍റെ വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. ആന്‍റണി പെരുന്പാവൂർ ആണ് നിർമാണം. മുരളി ഗോപിയുടേതാണ് തിരക്കഥ. വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.

Read More

അമേരിക്കൻ പിച്ചക്കാരായി ധർമജനും പിഷാരടിയും

ബിഗ് സ്ക്രീനിലും നിരവധി വേദികളിലും ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച കൂട്ടുകെട്ടാണ് ധർമജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും. ഇപ്പോഴിതാ അമേരിക്കയിൽ ഭിക്ഷയെടുക്കുന്ന ഇരുവരുടെയും വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയായിൽ ചിരിപൂരമൊരുക്കുന്നത്. പിച്ചവെച്ച നാൾ മുതൽക്കെ നീ എന്ന പാട്ടിന്‍റെ പശ്ചാത്തലത്തിൽ ഇരുവരും പിച്ചയെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ രമേഷ് പിഷാരടി ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പഞ്ചവർണതത്തയ്ക്കു ശേഷം താൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തെ കുറിച്ച് രമേഷ് പിഷാരടി അറിയിച്ചിരുന്നു. ഇതെകുറിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നുവെങ്കിലും മറ്റ് വിവരങ്ങളൊന്നും അറിവായിട്ടില്ല. #friendsforever#togetherness#dharmajanbolgatty #perfectpartner # A post shared by Ramesh Pisharody (@rameshpisharody) on Jul 17, 2018 at 11:40am PDT

Read More

അവർ നല്ല സുഹൃത്തുക്കൾ മാത്രം; അനുഷ്കയുടെ അമ്മ പ്രഭുല്ല പറയുന്നു

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങിയതിനു ശേഷം ആരാധകർ ഏറെ ആകാംക്ഷയോടെ ചോദിച്ചത് പ്രഭാസിന്‍റെയും അനുഷ്ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ചായിരുന്നു. ഇതിനെ സംബന്ധിച്ച നിരവധി ഗോസിപ്പുകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അനുഷ്കയുടെ അമ്മ പ്രഭുല്ല ഷെട്ടി. “അനുഷ്കയും പ്രഭാസും ഒന്നിച്ച് അഭിനിയിച്ചിട്ടുണ്ട്. മാത്രമല്ല സ്ക്രീനിൽ അവർ നല്ല ജോഡിയുമാണ്. പ്രഭാസിനെ പോലെ ഒരു മരുമകനെ ലഭിക്കുവാൻ ആരും ആഗ്രഹിക്കും. പക്ഷെ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണ്. കല്യാണത്തെ കുറിച്ച് വെറുതെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്’. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രഭുല്ല തുറന്നു പറച്ചിൽ നടത്തിയത്. ഭഗ്മതിയാണ് അനുഷ്കയുടെ പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണ തിരക്കിലാണ് പ്രഭാസ് ഇപ്പോൾ.

Read More