മോഹൻലാലിനൊപ്പം അഭിനയിക്കാനായത് അനുഗ്രഹം: പാർവതി നായർ

മോഹൻലാലിനെ പോലെയുള്ള ഇതിഹാസങ്ങൾക്കൊപ്പം അഭിനയിക്കുവാനായത് അനുഗ്രഹമാണെന്ന് പാർവതി നായർ. മോഹൻലാലിനൊപ്പം പാർവതി അഭിനയിക്കുന്ന അജോയ് വർമ ചിത്രം നീരാളി തിയറ്ററിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരം തന്‍റെ അനുഭവം വ്യക്തമാക്കി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് പാർവതി ഈ തുറന്നു പറച്ചിൽ നടത്തിയത്. എന്നും ഉൗർജ്ജസ്വലനായിരിക്കുന്ന മോഹൻലാലിനെ പോലെയുള്ള ഒരു ഇതിഹാസത്തിനൊപ്പം വർക്കു ചെയ്യാനായത് തന്‍റെ അനുഗ്രഹമാണെന്നാണ് പാർവ്വതി ട്വീറ്റ് ചെയ്ത. നീരാളിയിലെ വർക്കിംഗ് സ്റ്റില്ലുകളും പോസ്റ്റിൽ നടി പങ്കുവെച്ചിട്ടുണ്ട്. നീരാളിയിൽ സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നദിയ മൊയ്തുവും പാർവതി നായരും ചിത്രത്തിലെ നായികമാരാണ്. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലർ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലൻഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മൂണ്‍ഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ഈ ചിത്രം നിർമിക്കുന്നത്. ജൂണ്‍…

Read More

മലയാളം എന്നെ തഴഞ്ഞു: രമ്യാ നമ്പീശൻ

നിലപാടുകളിൽ ഉറച്ച് നിന്നതിന്‍റെ പേരിൽ രമ്യാ നന്പീശന് അവസരങ്ങൾ കിട്ടുന്നില്ലെന്ന്. 2015-ലാണ് രമ്യാ നന്പീശൻ അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത്. ഹണി ബി -2വിൽ അതിഥി വേഷം കിട്ടിയതൊഴിച്ചാൽ മലയാളത്തിൽ നിന്നും മറ്റ് അവസരങ്ങളൊന്നും തന്നെ തേടിയെത്തിയില്ലായെന്നാണ് താരം പറയുന്നത്. എന്നാൽ തമിഴകത്ത് ഇങ്ങനെ ഒരു അനുഭവം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. തമിഴിലും കന്നടയിലും അവസരങ്ങൾ നിരവധി തേടിയെത്തുന്പോളും മലയാളത്തിൽ നിന്നും തന്നെ മാറ്റി നിർത്തുന്നതിന്‍റെ കാരണം അറിയില്ലെന്നും നടി പറഞ്ഞു. മലയാള സിനിമ മേഖലയെ കടുത്ത ഭാഷയിൽ വിമർശിച്ച് കൊണ്ട് ഇതാദ്യമായാണ് രമ്യ രംഗത്ത് എത്തിയിരിക്കുന്നത്.

Read More

പ്രിയങ്കയുടെ മനസിൽ നിക് ജോനാസ്‍?

ബോളിവുഡിലെ സൂപ്പർസുന്ദരി പ്രിയങ്ക ചോപ്ര പ്രണയത്തിലെന്ന് ഗോസിപ്പ്. അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബോളിവുഡ് കടന്ന് ഹോളിവുഡിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രിയങ്ക ഇപ്പോൾ. പ്രിയങ്കയേയും നിക് ജോനാസിനെയും ഒരുമിച്ച് പല വേദികളിലും കണ്ടുതുടങ്ങിയതോടെയാണ് ഇത്തരമൊരു ഗോസിപ്പ് വന്നിരിക്കുന്നത്. പ്രിയങ്ക നിക് ജോനാസുമായി പ്രണയത്തിലാണ്. അവർ തമ്മിൽ നല്ല ചേർച്ചയുണ്ട്്. ഇരുവരും വളരെ അടുത്തിടപഴകുന്നു. 2017ൽ നടന്ന ഒരു പൊതുചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. അന്ന് ഇരുവരും ചിത്രങ്ങൾക്കായി പോസ് ചെയ്തു. പ്രിയങ്കയുടെ ചിത്രങ്ങൾ നിക് സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഇതോടെയാണ് ഇരുവരെയും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് -ഇങ്ങനെ പോകുന്നു ഗോസിപ്പുകൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ ഈ ഗോസിപ്പിനെക്കുറിച്ച് പ്രിയങ്കയോട് ചോദിച്ചിരുന്നു. എന്നാൽ അതിനെ ചിരിച്ചു തള്ളുകയാണ് പ്രിയങ്ക ചെയ്തത്. മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നേക്കാൾ പത്തു വയസു കുറവുള്ള നിക്കിനെ പ്രണയിക്കുന്നതിൽ എതിർപ്പുമായി ഒരു…

Read More

ആലിയയുമായി പ്രണയത്തിലാണെന്ന് രണ്‍ബീർ കപൂർ

ആലിയയുമായി പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം രണ്‍ബീർ കപൂർ. ഒരു അഭിമുഖത്തിലാണ് രണ്‍ബീർ തുറന്നുപറച്ചിൽ നടത്തിയത്. “തീർത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാൻ താത്പര്യമില്ല. അതിന് അതിന്േ‍റതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോൾ ഒഴുകുകയാണ്. അഭിനയിക്കുന്പോഴും ജീവിക്കുന്പോഴും ഞാൻ എന്താണ് സ്വപ്നം കാണുന്നത്, അതാണ് ആലിയ നൽകുന്നത്. ഞങ്ങൾക്കു രണ്ടു പേർക്കും ഇത് പുതിയ അനുഭവമാണ്’ രണ്‍ബീർ പറഞ്ഞു. “പ്രണയത്തിലായിരിക്കുക എന്നത് വളരെ ആകാംക്ഷയുണർത്തുന്ന ഒരു കാര്യമാണ് എന്ന് രണ്‍ബീർ പറയുന്നു. ന്ധപുതിയ കൗതുകങ്ങൾ, പുതിയ വ്യക്തി, പുതിയ താളം, പഴയതെല്ലാം പുതിയതായി മാറുന്നു, കൂടുതൽ റൊമാന്‍റിക് ആകുന്നു. ഞാനിപ്പോൾ വളരെ ബാലൻസ്ഡ് ആണ്. ബന്ധങ്ങൾക്ക് കൂടുതൽ മൂല്യം കൽപ്പിക്കുന്നു. മറ്റൊരാളുടെ വേദനയെ മുന്പത്തെക്കാൾ കൂടുതൽ മനസിലാക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്’. രണ്‍ബീർ…

Read More

ഇമ്രാൻ ഹാഷ്മിയുടെ നായികയായി വേദിക

ശൃംഗാരവേലൻ, ജെയിംസ് ആൻഡ് ആലീസ്, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ തിളങ്ങിയ വേദിക ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിലാണ് വേദിക നായികയാകുന്നത്. ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് ഇമ്രാൻ ഹാഷ്മിയാണ്. ഋഷി കപൂർ ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ദ ബോഡി എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കോളജ് വിദ്യാർഥിനിയുടെ വേഷത്തിലാണ് വേദിക അഭിനയിക്കുക. 2012ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദ ബോഡിയുടെ റീമേക്കാണിത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ദൃശ്യം ഹിന്ദിയിൽ പ്രദർശനത്തിനെത്തിയിരുന്നെങ്കിലും സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആയിരുന്നില്ല. എന്നാൽ ദ ബോഡിയിലൂടെ ജീത്തു ജോസഫ് ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.

Read More

ഫെമിനിസ്റ്റോ… ഞാനോ..: കരീന കപൂർ

ഞാൻ തുല്യതയിൽ വിശ്വസിക്കുന്നു, പക്ഷേ ഞാൻ ഫെമിനിസ്റ്റല്ല- കരീന കപൂറിന്‍റെ വാക്കുകളാണ് ഇത്. സോഷ്യൽ മീഡിയയിൽ ഈ ഒരു അഭിപ്രായത്തെ പലരും ട്രോളി തുടങ്ങിയിട്ടുണ്ട്. നടി ഫെമിനിസ്റ്റ് എന്ന വാക്കിന്‍റെ അർഥമെന്താണെന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പരിഹസിക്കുന്നത്. ഒരു ഫെമിനിസ്റ്റിന് നല്ല മനുഷ്യനാകാനോ ഭാര്യയാകാനോ കഴിയില്ലെന്നാണ് കരീനയുടെ പക്ഷം.

Read More

നടൻ റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്

കൊച്ചി: പ്രമുഖ നടൻ റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ ഉത്തരവിട്ടിരിക്കുന്നത്. 11 ലക്ഷം രൂപയുടെ ചെക്ക് കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

Read More

നമിത വില്ലത്തിയായി വരുന്നു

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന ഗ്ലാമർ താരം നമിത തിരിച്ചു വരുന്നു. ടി. രാജേന്ദ്രന്‍റെ പുതിയ സിനിമയിലാണ് നമിത അഭിനയിക്കുന്നത്. ചിത്രത്തിൽ വില്ലത്തിയായിട്ടായിരിക്കും നമിത അഭിനയിക്കുക. കൂടുതൽ വിവരങ്ങൾ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Read More

അർജുൻ രാംപാലും മെഹർ ജെസിയയും വേർപിരിയുന്നു

ബോളിവുഡ് നടൻ അർജുൻ രാംപാലും ഭാര്യ മെഹർ ജെസിയയും വേർപിരിയുന്നു. സംയുക്ത പ്രസ്താവനയിലൂടെയാണ് വേർപിരിയുന്നുവെന്ന് ഇരുവരും അറിയിച്ചത്. ഇരുപതു വർഷം നീണ്ട ദാന്പത്യത്തിനൊടുവിലാണ് വേർപിരിയുന്നത്. ഇനി തങ്ങൾക്ക് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളാണെന്ന് കരുതുന്നുവെന്നും അവർ പറഞ്ഞു. പുതിയ യാത്രയിലെങ്കിലും മക്കൾക്കു വേണ്ടി ഒരുമിച്ച് നിൽക്കുമെന്നും ഇരുവരും വ്യക്തമാക്കി. 45 കാരനായ അർജുൻ രാംപാലിനും 47കാരിയായ മോഡൽ ജെസിയയ്ക്കും രണ്ട് പെണ്‍മക്കളാണ് ഉള്ളത്. 16 കാരിയായ മഹികയും 13കാരിയായ മിറയും. 1998ലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങൾക്ക് മുന്പ് ഇരുവരും വിവാഹമോചിതരാകുന്നുവെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അർജുൻ അന്ന് വാർത്തകൾ നിഷേധിക്കുകയായിരുന്നു.

Read More

ഗാലറിയിൽ ഇരിക്കുന്നയാൾ ഇർഫാൻ ഖാനോ; തലപുകച്ച് ബോളിവുഡ്

കാൻസർ ബാധിച്ചതിനെ തുടർന്ന് ബോളിവുഡ് നടൻ ഇർഫാൻ ഖാൻ വിദേശത്ത് ചികിത്സയിലാണ്. ന്യൂറോ എൻട്രോക്രെൻ എന്ന അപൂർവ്വ രോഗം ഇർഫാൻ ഖാനെ ബാധിച്ചെന്ന് കഴിഞ്ഞ മാർച്ചിലാണ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് തന്‍റെ രോഗവിവരത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. തുടർന്ന് ഇംഗ്ലണ്ടിലേക്കാണ് അദ്ദേഹം ചികിത്സയ്ക്കായി പോയത്. പിന്നീട് താരത്തെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഇപ്പൊഴിത ലണ്ടനിലെ ലോർഡ്സിൽ നടന്ന ഇംഗ്ലണ്ട്- പാക്കിസ്ഥാൻ ടെസ്റ്റ് മത്സരം കാണാൻ ഗാലറിയിൽ ഇരിക്കുന്ന താരത്തിന്‍റെ ചിത്രം പുറത്തുവന്നിരിക്കുകയാണ്. പാക്കിസ്ഥാൻ ചാനലിലെ വാർത്താ അവതാരകനായ സൈനബ് അബ്ബാസ് ആണ് ഈ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്നാൽ ചികിത്സയിലിരിക്കുന്ന അദ്ദേഹം എങ്ങനെ ക്രിക്കറ്റ് മത്സരം കാണുവാൻ വരുമെന്ന ചോദ്യം ഉന്നയിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുമുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് സ്വാതന്ത്ര സമരസേനാനി ഉദ്ദം സിങ്ങിന്‍റെ ജീവിതത്തെ ആസ്പദമാക്കി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹം നായകനായി എത്തുമെന്ന് സംവിധായകനായ ഷൂജിത് സിർകർ…

Read More