അനുഷ്കയും പ്രഭാസും വീണ്ടും വരുന്നു

ബാഹുബലിക്കുശേഷം അനുഷ്കയും പ്രഭാസും വീണ്ടും ഒന്നിക്കുന്നു. ഭാഗ്മതി എന്ന ചിത്രത്തിലാണ് ഈ ജോഡിയുടെ കൂടിച്ചേരൽ. അരുന്ധതി, രുദ്രമാദേവി തുടങ്ങിയ ചിത്രങ്ങളെപ്പോലെ ഭാഗ്മതിയും ഒരു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ. നായികാപ്രാധാന്യമുള്ള ചിത്രത്തിൽ വളരെ ശക്തമായ ചെറിയ വേഷമാണ് പ്രഭാസിന്‍റേത്. അനുഷ്കയുടെ ജോഡിയായിട്ടാവും പ്രഭാസ് എത്തുക. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളും ഉണ്ടാകുമെന്നാണ് സൂചന. പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകും എന്ന ഗോസിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് ഈ ജോഡികൾ വീണ്ടുമൊരു സിനിമയിൽ എത്തുന്നതെന്ന വാർത്ത വന്നിരിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിനായി നീക്കിവച്ച 6,000 വിവാഹാലോചനകൾ പ്രഭാസ് വേണ്ടെന്നു വയ്ക്കാൻ കാരണം അനുഷ്കയോടുള്ള പ്രണയമാണെന്നായിരുന്നു വാർത്തകൾ. പ്രഭാസിന്‍റെ സുഹൃത്തുക്കളായ പ്രമോദ് ഉപ്പലപ്പട്ടി, വി.വംശി കൃഷ്ണ റെഡ്ഡി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്മതിയിൽ ഒരു പ്രധാന വേഷത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും ഉണ്ടാകും. ജനതാ ഗാരേജിനു ശേഷം…

Read More

നായിക സമ്മതിച്ചില്ല; രംഗം വെട്ടിമാറ്റി

മൊട്ടരാജേന്ദ്രനും പവർ സ്റ്റാർ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രമാണ് മോഹന. മലയാളിയായ നവാഗത നടി കല്യാണി നായരാണ് ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തുന്നത്. ചിത്രത്തിൽ മൊട്ട രാജേന്ദ്രനെ കല്യാണി ചുംബിക്കേണ്ട രംഗമുണ്ടായിരുന്നു. എന്നാൽ ആ രംഗത്തിൽ അഭിനയിക്കാൻ കല്യാണി തയ്യാറായില്ല. അശ്ലീലമായൊരു ചുംബനമോ, ലിപ് ലോക്കോ ഒന്നുമായിരുന്നില്ല ആ രംഗം. പക്ഷെ നടി ആ ഭാഗത്ത് അഭിനയിക്കാൻ മടിച്ചു. ആൾക്കൂട്ടത്തെ കണ്ടപ്പോൾ കല്യാണി ഭയക്കുകയായിരുന്നുവത്രെ.ഇതേത്തുടർന്ന് നടിയെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അണിയറക്കാർ സംസാരിച്ചു നോക്കി. ഈ സിനിമ തന്നെ താൻ ഉപേക്ഷിക്കുകയാണെന്ന് നടി പറഞ്ഞുവത്രേ. സംവിധായകൻ ആനന്ദ് സംസാരിച്ചിട്ടും നടി ചുംബനരംഗത്ത് അഭിനയിക്കാൻ തയാറായില്ല. സംസാരത്തിന്‍റെ ശബ്ദം മുറിയിൽ നിന്ന് ഉയർന്നു വന്നപ്പോൾ അതൊരു തർക്കമായി പോലും വ്യാഖ്യാനിക്കപ്പെട്ടു. ഒടുവിൽ ആ രംഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നാണ് കേൾക്കുന്നത്

Read More

സൗരയൂഥത്തിലെ ഒരത്ഭുത ഗ്രഹത്തിന്‍റെ കഥ! ഏലിയൻ കോവ്നെന്‍റ്

സൗരയൂഥത്തിലെ ഒരത്ഭുത ഗ്രഹത്തിന്‍റെ കഥപറയുന്ന സിനിമയാണ് ഏലിയൻ കോവ്നെന്‍റ്. കുട്ടികൾക്കും മുതിർന്നവർക്കും വെക്കേഷൻ ആഘോഷിക്കാനായി സംവിധായകരായ റെഡ്ലിസ്ക്കോട്ടും ജോണ്‍ ലോഗണ്‍ സാന്‍റോ ഹോഷറും ചേർന്ന് ഒരുക്കിയ അത്ഭുതപ്രപഞ്ചമാണ് ഏലിയൻ കോവ്നെന്‍റ് എന്ന സിനിമ. ഇത് 2012-ൽ ഇറങ്ങിയ പ്രമുത്യൂസ് എന്ന സിനിമയുടെ തുടർച്ചയാണ്. സൗരയുഥത്തിലെ സ്വർഗം എന്നു വിശേഷിപ്പിക്കുന്ന വിസ്മയജനകവും അസൂയാവഹവുമായ ഒരു ഗ്രഹത്തിലേക്ക് എത്തിച്ചേരുകയാണ് ഗ്രഹാന്വേഷകരമായ കാതറീൻ വാട്ട്സ് സ്റ്റോണും ബില്ലിക്രൂഡപ്പഡേവിഡും.പ്രശംസിച്ചാൽ മതിവരാത്ത നക്ഷത്ര വ്യൂഹമായ ആകാശഗംഗയിലൂടെ ചുറ്റിക്കറങ്ങിയ ഇവർ സ്വർഗം എന്ന് വിശേഷിപ്പിച്ചാൽ പൂർണമാകാത്ത ഒരു ഗ്രഹത്തിൽ ലാൻഡ് ചെയ്യുന്നു. വിശ്വസിക്കാനാവാത്ത കാഴ്ചകൾ വർണനയ്ക്കപ്പുറത്തുള്ള നിറക്കൂട്ടുകൾ വിവിധ പ്രായക്കാരും തടിച്ചവരു, മെലിഞ്ഞവരും, കുറുകിയവരുമൊക്കെയായ സ്ത്രീ പുരുഷന്മാർ.പക്ഷെ അവരുടെ ശരീരഭാഗങ്ങൾ മനുഷ്യരൂപത്തിലും ശിരസുകൾ അന്യജീവി സങ്കൽപ്പത്തിലുള്ളതുമായിരുന്നു. അക്കൂട്ടത്തിൽ വളരെ ക്ഷീണിതനായ മൈക്കേൽ ഫാസ് ബെന്‍റർ എന്ന ഒരു ഗവേഷകനെയും കണ്ടെത്തി. അയാൾ അവർക്ക് മുൻപേ ഈ…

Read More

നിലാവറിയാതെ ചിത്രീകരണം പുരോഗമിക്കുന്നു

കാഞ്ഞങ്ങാട്ടെ ഏച്ചിക്കാനം തറവാട്. വടക്കുംനാഥനടക്കം നിരവധി ചിത്രങ്ങളുടെ പശ്ചാത്തലമാണവിടം. ഇപ്പോൾ സിനിമാ ചിത്രീകരണം നാട്ടുകാർക്കവിടെ ഒരു പുതുമയേ അല്ല. എന്നാൽ ഇതുവരെ നടന്ന ചിത്രീകരണം പോലെയല്ല ഇപ്പോൾ നടക്കുന്നത്. തറവാടിനെ പൂർണ്ണമായും ഉപയോഗിച്ച് അതിന്‍റെ അന്തഃസത്ത ഉയർന്നു നിൽക്കുന്ന ചിത്രം. ചിത്രത്തിന്‍റെ പശ്ചാത്തലം തന്നെ തറവാടാണ്. നിലാവറിയാതെ… പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള, നല്ല സംവിധായകരുടെ കൂടെ നിരവധി സിനിമകൾക്കു കാമറ ചലിപ്പിച്ച ഉൽപൽ വി.നായനാർ ആദ്യമായി സംവിധാനം ചെയ്യുന്നചിത്രമാണിത്. 200 വർഷം മുന്പ് വടക്കെ മലബാറിലെ തുളുനാടിന്‍റെ പശ്ചാത്തലത്തിൽ ജാതീയപരമായ ആചാരങ്ങളുടെ പേരിൽ, ആചാരങ്ങളെ ജാതീയപരമായി നോക്കിക്കണ്ടപ്പോൾ ഒരു തറവാടിനു നേരിടേണ്ടി വന്ന ദുരന്തം. അതാണ് കഥാ തന്തു. ഹരിക്കോട്ടുതറവാട്ടിലെ കാരണവരായ രാമനെശ്മാന്‍റെ വിശ്വസ്തനായ കാര്യസ്ഥൻ പൊക്കനിലൂടെയാണ് കഥ നീങ്ങുന്നത്. മുപ്പതിലധികം കഥാപാത്രങ്ങൾ… രാമനെശ്മാനൻ ആയി സന്തോഷ് കീഴാറ്റൂരും, പൊക്കനായി ബാലയും, കേളുവായി സുധീർ കരമനയും, കാലിയാൻ കൊട്ടനായി…

Read More

ചെഗുവേരയുടെ ശബ്ദം ഫഹദിന്‍റേത്

തിയറ്ററുകളിൽ ഓളമുണ്ടാക്കി ദുൽഖർ സൽമാന്‍റെ കോമ്രേഡ് ഇൻ അമേരിക്ക മുന്നേറുന്പോൾ ചെഗുവേരയുടെ ശബ്ദം എല്ലാവരേയും അന്പരപ്പിക്കുന്നു. ചെയും ലെനിനും കാറൾ മാർക്സുമാണ് ദുൽഖറിന്‍റെ നായക കഥാപാത്രത്തിന്‍റെ ആരാധ്യപുരുഷന്മാർ. അവരാണ് കഥാപാത്രത്തെ ജീവിതത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നത്. ആരാണ് ഈ ശബ്ദത്തിനു പിന്നിൽ എന്ന് ആർക്കും അറിവുണ്ടായിരുന്നില്ല. എന്നാൽ എല്ലാവരേയും അന്പരപ്പിച്ചുകൊണ്ട് ഇപ്പോൾ ആ ശബ്ദത്തിനുടമ ആരെന്നും സിനിമയുടെ സംവിധായകൻ അമൽ നീരദ് വെളിപ്പെടുത്തി. ആ ജനപ്രിയ വിപ്ലവകാരിയുടെ ശബ്ദമായത് മറ്റാരുമല്ല, മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലാണ്.

Read More

ലഡു! ധനുഷ് വീണ്ടും മലയാളത്തിൽ

അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനാകുന്ന ലഡു എന്ന ചിത്രം നിർമിച്ചുകൊണ്ടു തമിഴ്താരം ധനുഷ് വീണ്ടും മലയാളത്തിൽ. ഫേസ് ബുക്കിലൂടെയാണ് സംവിധായകൻ ഇക്കാര്യം പുറത്തുവിട്ടത്. ശബരീഷ് വർമ, ബാലു വർഗീസ്, വിനയ് ഫോർട്ട്, സാജു നവോദയ എന്നിവരാണ് മറ്റു താരങ്ങൾ. നേരത്തെ കമ്മത്ത് മആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ ധനുഷ് അതിഥി താരമായ മലയാളത്തിലെത്തിയിരുന്നു.

Read More

ദീപ്തി തിരിച്ചെത്തുന്നു… മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും ആശാ ശരത്തിനുമൊപ്പം

നീന എന്ന സിനിമയിലൂടെ മലയാളികൾക്കു ലഭിച്ച ബോൾഡ് ബ്യൂട്ടിയാണ് ദീപ്തി സതി. നീനയ്ക്കുശേഷം ദീപ്തിയെ വെള്ളിത്തിരയിൽ കാണാതെ വിഷമിച്ച ആരാധകർക്കൊരു സന്തോഷവാർത്ത, ദീപ്തി തിരികെ എത്തുന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്കും ആശാ ശരത്തിനുമൊപ്പമാണ് ദീപ്തി തന്‍റെ പുതിയ സിനിമയിൽ അഭിനയിക്കുക. കുട്ടിത്തവും കുറുന്പുമൊക്കെയുള്ള കൊച്ചിക്കാരിയായിട്ടാണ് ദീപ്തി ചിത്രത്തിലെത്തുക. ഒരുപാട് പഠിക്കാൻ സാധിച്ചു എന്നായിരുന്നു മമ്മൂട്ടിക്കും ആശയ്ക്കുമൊപ്പമുള്ള അനുഭവത്തെക്കുറിച്ച് താരം പറഞ്ഞത്. നീനയ്ക്കു ശേഷം ദീപ്തി ചെയ്ത ജാഗ്വാറിന്‍റെ കരാറുപ്രകാരം ചിത്രത്തിന്‍റെ റിലീസു വരെ മറ്റു സിനിമകൾക്ക് ഡേറ്റ് കൊടുക്കാൻ പാടില്ലായിരുന്നു. അതുകൊണ്ടാണ് ഇവിടെ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതെന്നും മലയാളത്തിലേക്കുള്ള തന്‍റെ മടങ്ങിവരവ് മൂന്നു പുതിയ സിനിമകളുടെ ഭാഗമായിക്കൊണ്ടാണെന്നും ദീപ്തി സതി പറയുന്നു.

Read More

ഒരു റിഹേഴ്സൽ പോലുമില്ലാതെ…! മന്ത്രി ടി. പി. രാമകൃഷ്ണൻ സിനിമയിൽ

തൊഴിൽ വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ പെൻമസാല എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ധകൃഷ്ണയക്ഷ’ എന്ന ചിത്രത്തിനുശേഷം, ട്വന്‍റി പ്രൊഡക്ഷൻസിനുവേണ്ട ി സുനീഷ് നീണ്ട ൂർ രചനയും, സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. മന്ത്രി ടി. പി. രാമകൃഷ്ണൻ മന്ത്രിയുടെ വേഷം തന്നെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു സുന്ദരഗ്രാമത്തിനുവേണ്ട ി പോരാടുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ പൂർണമായി സപ്പോർട്ട് ചെയ്യുകയും, അവർക്ക് വേണ്ട ുന്ന ഉൗർജം പകർന്നുനൽകുകയും ചെയ്യുന്ന ഒരു മന്ത്രിയുടെ വേഷത്തിലാണ്, മന്ത്രി ടി. പി.രാമകൃഷ്ണൻ അഭിനയിക്കുന്നത്. കോഴിക്കോട് സുരേഷ് പുത്തൂരിന്‍റെ ഭവനത്തിൽ വച്ചാണ് മന്ത്രിയുടെ രംഗങ്ങൾ ചിത്രീകരിച്ചത്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥ·ാരുമായുള്ള ഒരു മീറ്റിംഗിൽ മന്ത്രി ചില നിർദ്ദേശങ്ങൾ കൊടുക്കുന്നരംഗം ഒരു റിഹേഴ്സൽ പോലുമില്ലാതെയാണ് ചിത്രീകരിച്ചത്. സിനിമ ഉടൻ തിയറ്ററിലെത്തും. ഛായാഗ്രഹണം – റെജി വി. കുമാർ, ഗാനങ്ങൾ – സുനീഷ് നീണ്ട ൂർ,…

Read More

പഴയതിലും മികച്ച സുന്ദരി! ഐശ്വര്യയുടെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിയുടെ ഇതുവരെ ആരും കാണാത്ത ചൂടൻ ചിത്രങ്ങൾ പുറത്ത്. പ്രസവം കഴിഞ്ഞെങ്കിലും സൗന്ദര്യത്തിന് കോട്ടം തട്ടാതെ പഴയതിലും മികച്ച സുന്ദരിയായിരിക്കുകയാണ് ഐശ്വര്യ. ചെറുപ്പത്തിലെ മോഡലിങ്ങിലെത്തിയ താരത്തിന്‍റെ ആരും കാണാത്ത ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാം വഴി പങ്കു വച്ചിരിക്കുകയാണ്. അതാണെങ്കിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയുമാണ്. ഐശ്വര്യ തന്‍റെ ഇൻസ്റ്റാഗ്രാം പേജിലുടെ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം മിസ് വേൾഡ് ഐശ്വര്യ റായിയുടെ അപൂർവമായ ഫോട്ടോസ് ആണെന്ന് തലവാചകവും നൽകിയിരിക്കുന്നു. ലോകസുന്ദരിയായതിന് ശേഷം അഭിനയത്തിലെത്തിയെങ്കിലും താരം അധികം ബിക്കിനി വേഷങ്ങളൊന്നും ഇട്ടിരുന്നില്ല. എന്നാൽ ആരെയും അതിശയിപ്പിക്കുന്ന ബിക്കിനി ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ മോഡലിങ്ങ് രംഗത്തെത്തിയയാളാണ് ഐശ്വര്യ. ഒന്പതാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു താരം കാമലിൻ പെൻസിലിന്‍റെ പരസ്യത്തിൽ അഭിനയിച്ചിരുന്നത്. അതായിരുന്നു ആദ്യത്തെ ഷൂട്ട്. ഇരുവർ എന്ന മണിരത്നത്തിന്‍റെ…

Read More

സർക്കിളിനെ വെള്ളം കുടിപ്പിച്ച പ്രേതങ്ങൾ!

സത്യസന്ധനും നിഷ്കളങ്കനുമായ നായകകഥാപാത്രങ്ങളെ തല്ലിച്ചതയ്ക്കാൻ എത്തുന്ന ക്രൂരകഥാപാത്രങ്ങൾക്ക് മിഴിവ് നൽകിയ റിയാസ്ഖാൻ, തന്‍റെ അഭിനയ ജീവിതത്തിലാദ്യമായി, സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്നു. ഫുൾടീം സിനിമാസിനുവേണ്ട ി, ഫിലിപ്സ് സാന്‍റി ഐസക്കും, വിജീഷ് വാസുദേവും ചേർന്ന് നിർമിക്കുന്ന മൂന്നാംനിയമം എന്ന ചിത്രത്തിലാണ് റിയാസ്ഖാൻ വ്യത്യസ്തമായ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ വിജീഷ് വാസുദേവ് രചനയും, സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഉടൻ തിയറ്ററിലെത്തും.പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ഐ. നീലകണ്ഠൻ എന്ന കഥാപാത്രത്തെ യാണ് റിയാസ്ഖാൻ അവതരിപ്പിക്കുന്നത്. ഫുൾടീം സിനിമാസിനുവേണ്ടി ഫിലിപ്സ് സാന്‍റി ഐസക്കും, വിജീഷ് വാസുദേവും ചേർന്ന് നിർമിക്കുന്ന മൂന്നാം നിയമം രചന, സംവിധാനം – വിജീഷ് വാസുദേവ് നിർവഹിക്കുന്നു. കാമറ – അരുണ്‍ ശിവൻ, നിഖിൽ വിജയൻ, ഗാനങ്ങൾ – സന്തോഷ് കോടനാട്, സംഗീതം – ഷിബു ജോസഫ്, ആലാപനം – ജ്യോത്സ്ന, ബിൻഹറോസ്,…

Read More