ഇടക്കാല കരാർ പ്രഖ്യാപിച്ച് ഇന്ത്യയും അമേരിക്കയും; തീരുവ 50 ശതമാനത്തിൽനിന്ന് 18 ആയി കുറച്ചു

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും നിർണായക ഇടക്കാല കരാർ പ്രഖ്യാപിച്ചു. കരാർപ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കും. ഇരു രാജ്യങ്ങൾക്കും പരസ്പര ഗുണകരമാകുന്ന രീതിയിലുള്ള സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള (ബിടിഎ) ആദ്യപടിയായാണ് ഈ നീക്കത്തെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. കരാർ പ്രകാരം വരും വർഷങ്ങളിൽ ഏകദേശം 500 ബില്യൺ ഡോളറിന്‍റെ യുഎസ് ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങും. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2025 ഫെബ്രുവരിയിൽ ആരംഭിച്ച ചർച്ചകളുടെ ക്രോഡീകരണമാണ് ഈ പുതിയ പ്രഖ്യാപനം. പ്രധാന മാറ്റങ്ങൾകരാർ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആശ്വാസമാകും. വസ്ത്രങ്ങൾ, പാദരക്ഷകൾ, ലെതർ ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, റബർ, ജ്വല്ലറി, ഗൃഹാലങ്കാര വസ്തുക്കൾ എന്നീ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കുറഞ്ഞ നികുതി നിരക്കിന്‍റെ ഗുണം ലഭിക്കും.അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്കുള്ള…

Read More

ഒബാമ ദമ്പതികളെ കുരങ്ങന്മാരായി ചിത്രീകരിച്ചു;ട്രംപിനെതിരേ പ്രതിഷേധം ശക്തം

വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങന്മാരായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധവുമുയരുന്നു. ട്രംപിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ആണു വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, 2020ലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന പഴയ ആരോപണങ്ങൾ ആവർത്തിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങന്മാരുടെ ശരീരത്തിൽ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. “ദ ലയൺ സ്ലീപ്‌സ് ടുനൈറ്റ്’ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണു ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പ്രതിഷേധവുമായി ഡെമോക്രാറ്റുകൾട്രംപിന്‍റെ നടപടി അങ്ങേയറ്റം അറപ്പുളവാക്കുന്നതാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രതികരിച്ചു.എല്ലാ റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിന്‍റെ പ്രവൃത്തിയെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ട്രംപിന്‍റെ അനുയായികൾ വംശീയവാദികളാണെന്നും അമേരിക്കൻ ചരിത്രത്തിലെ ഒരു കറുത്ത പാടായി ട്രംപ് അവശേഷിക്കുമെന്നും ബരാക് ഒബാമയുടെ മുൻ…

Read More

ഇന്ത്യയെ മറികടക്കാൻ ബംഗ്ലാദേശ്: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് യുഎസുമായി വ്യാപാര കരാർ

ധാക്ക: ദേശീയ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അമേരിക്കയുമായി നിർണായക വ്യാപാര കരാറിൽ ഒപ്പിടാനൊരുങ്ങി മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല ബംഗ്ലാദേശ് സർക്കാർ. ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെബ്രുവരി ഒൻപതിനാണ് അതീവ രഹസ്യസ്വഭാവമുള്ള കരാർ ഒപ്പിടുന്നത്. ഇന്ത്യയുമായുള്ള വ്യാപാരത്തിൽ അമേരിക്ക നികുതി ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബംഗ്ലാദേശിന്‍റെ ധൃതിപിടിച്ച നീക്കം. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി അമേരിക്ക 18 ശതമാനമായി കുറച്ചിരുന്നു.ബംഗ്ലാദേശിന്‍റെ പ്രധാന വരുമാന മാർഗമായ വസ്ത്ര വ്യാപാര മേഖലയിൽ ഇന്ത്യയുമായി കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ഈ നീക്കത്തിനു പിന്നിൽ. നിലവിൽ ബംഗ്ലാദേശ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 20 ശതമാനമാണു നികുതി. പുതിയ കരാറിലൂടെ ഇത് 15 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. നിബന്ധനകളിൽ ദുരൂഹതകരാറിലെ നിബന്ധനകൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരേ ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 2025 പകുതിയോടെ യുഎസുമായി ഒപ്പിട്ട…

Read More

എപ്‌സ്റ്റീന് ലൈംഗികരോഗങ്ങൾ ബാധിച്ചിരുന്നതായി റിപ്പോർട്ട്: മെഡിക്കൽ രേഖകൾ പുറത്ത്

വാഷിംഗ്ടൺ ഡിസി: ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ ജയിലിൽ ജീവനൊടുക്കിയ അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീന് ഗൊണോറിയ ഉൾപ്പെടെയുള്ള ഗുരുതര ലൈംഗികരോഗങ്ങൾ ബാധിച്ചിരുന്നതായി വെളിപ്പെടുത്തൽ. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ രേഖകളിലാണ് എപ്‌സ്റ്റീന്‍റെ ഹോർമോൺ കുറവുകളെക്കുറിച്ചും രോഗവിവരങ്ങളെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകളുള്ളത്. വർഷങ്ങളോളം നീണ്ടുനിന്ന ഹോർമോൺ അപര്യാപ്തത എപ്‌സ്റ്റീനെ അലട്ടിയിരുന്നതായി മെഡിക്കൽ പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നു. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് താഴ്ന്നനിലയിലായിരുന്നു. പത്തു വർഷത്തോളമായി തന്‍റെ ഹോർമോൺ നില ഇതേ രീതിയിലാണെന്ന് എപ്‌സ്റ്റീൻ ഡോക്ടർമാർക്ക് അയച്ച ഇമെയിലുകളിൽ വ്യക്തമാക്കുന്നുണ്ട്. 2015ൽ ഡോക്ടർക്ക് അയച്ച ഇമെയിലിൽ തന്‍റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എപ്സ്റ്റീൻ പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി ക്ലോമിഡ് പോലുള്ള മരുന്നുകൾ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും, ശരീരഭാരം കൂടുന്നതും നീർക്കെട്ടും കാരണം 2016ൽ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു. ഗൊണോറിയ ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങളും മറ്റ് അണുബാധകളും എപ്‌സ്റ്റീനെ ബാധിച്ചിരുന്നു. 2016ൽ തനിക്ക് ലൈംഗിക രോഗം ബാധിച്ചതായും…

Read More

റഷ്യൻ എണ്ണ ഉപേക്ഷിക്കും: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ മാർച്ചിൽ ഒപ്പിടും

ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനും പകരം അമേരിക്കയിൽ നിന്ന് വൻതോതിൽ ഊർജ-സാങ്കേതിക ഉത്പന്നങ്ങൾ വാങ്ങാനുമുള്ള നിർണായക വ്യാപാര കരാറിൽ ഇന്ത്യയും അമേരിക്കയും മാർച്ചിൽ ഒപ്പിടും. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറയ്ക്കും. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിൽ എത്തിക്കുകയാണു ലക്ഷ്യം. പ്രധാന വ്യവസ്ഥകൾഅമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് കരാറിൽ ധാരണയായത്. കരാറിലെ പ്രധാന ധാരണകൾ: ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കുമേൽ നിലവിലുള്ള ഉയർന്ന നികുതി 18 ശതമാനമായി അമേരിക്ക കുറയ്ക്കും. യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും. ഇത് സംബന്ധിച്ച കർശനമായ നിലപാട് അമേരിക്ക മുന്നോട്ടുവച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ…

Read More

ഇന്ത്യയുമായുള്ള ഊർജ ഇടപാട്: അമേരിക്കൻ വാദങ്ങൾ തള്ളി റഷ്യ

മോസ്കോ: ഇന്ത്യ-അമേരിക്ക പുതിയ വ്യാപാര കരാറിന്‍റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുന്നുവെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് റഷ്യ. ഏതു രാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നു തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഇന്ത്യക്കുണ്ടെന്നും, ഇന്ധനസ്രോതസുകൾ വിപുലീകരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. റഷ്യയുടെ പ്രതികരണംറഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യയിൽനിന്നു തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പെസ്കോവ് അറിയിച്ചു. ഇന്ത്യയുടെ ഏക എണ്ണ വിതരണ രാജ്യം റഷ്യയല്ലെന്ന് തങ്ങൾക്കും അന്താരാഷ്ട്ര ഊർജ വിദഗ്ധർക്കും അറിയാം. ഇന്ത്യ മറ്റു രാജ്യങ്ങളിൽനിന്നും എണ്ണ വാങ്ങാറുണ്ട്. ഇതിൽ പുതുതായി ഒന്നുമില്ലെന്നും പെസ്കോവ് പറഞ്ഞു. റഷ്യയുമായുള്ള ഊർജ ഇടപാടുകൾ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നും അന്താരാഷ്ട്ര എണ്ണ വിപണിയിലെ സ്ഥിരത നിലനിർത്താൻ ഇതു സഹായിക്കുമെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ…

Read More

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധം

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അയൽരാജ്യമായ പാക്കിസ്ഥാനിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും ആഭ്യന്തര പ്രതിഷേധങ്ങൾക്കും വഴിതുറന്നു. മാസങ്ങളോളം നീണ്ട നയതന്ത്ര നീക്കങ്ങൾക്കും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ശേഷം, ഇന്ത്യയെക്കാൾ ഉയർന്ന ഇറക്കുമതി തീരുവ പാകിസ്ഥാനു നേരിടേണ്ടി വന്നതാണ് പാക് ജനതയെയും പ്രതിപക്ഷത്തെയും പ്രകോപിതരാക്കിയത്. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി അമേരിക്ക കുറച്ചു. എന്നാൽ പാകിസ്ഥാന് ഇത് 19 ശതമാനമാണ്. വെറും ഒരു ശതമാനത്തിന്‍റെ വ്യത്യാസമാണെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ കൈവരിച്ച തന്ത്രപരമായ വിജയമാണിതെന്നു വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ യൂണിയനുമായുള്ള കരാറിനു പിന്നാലെ അമേരിക്കയുമായും കരാറിലെത്തിയത് അടുത്ത പത്തുവർഷത്തിനുള്ളിൽ ഇന്ത്യയുടെ കയറ്റുമതിയിൽ 150 ബില്യൺ ഡോളറിന്‍റെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിനെ സമാധാന നൊബേൽ സമ്മാനത്തിനു നാമനിർദ്ദേശം ചെയ്യുകയും ബോർഡ് ഓഫ് പീസിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുകയും ചെയ്ത പാക് സർക്കാരിന്‍റെ നടപടികൾക്ക്…

Read More

ഗാസയിൽ ഇസ്രയേൽ വെടിവയ്പ്: 19 പേർ കൊല്ലപ്പെട്ടു

ജറൂസലെം: ഗാസയിൽ ഇസ്രേലി സേനയുടെ വെടിവയ്പിൽ 19 പലസ്തീൻകാർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളും അഞ്ചു പേർ കുട്ടികളുമാണ്. മൂന്നിടത്തായിരുന്നു ഇസ്രേലി സേന ആക്രമണം നടത്തിയത്. വടക്കൻ ഗാസയിലെ തുഫായിലെ ആക്രമണത്തിൽ 11 പേരാണു കൊല്ലപ്പെട്ടത്. ഇവരിലേറെയും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. പത്തു ദിവസം പ്രായമുള്ള പെൺകുട്ടിയും ബന്ധുവായ അഞ്ചു മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഭീകരരുടെ ആക്രമണത്തിൽ ഇസ്രേലി സൈനികനു ഗുരുതരമായി പരിക്കേറ്റതാണ് ഇസ്രേലി സേനയെ പ്രകോപിപ്പിച്ചത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിലായശേഷം മാത്രം ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 532 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിലായശേഷം തങ്ങളുടെ നാലു സൈനികർ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സൈന്യം പറയുന്നു.

Read More

ജപ്പാനിൽ കനത്ത മഞ്ഞുവീഴ്ച: 35 മരണം, ഗതാഗതം തടസപ്പെട്ടു

ടോക്കിയോ: വടക്കൻ ജപ്പാനിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ റോഡ് ഗതാഗതം താറുമാറായി. ജപ്പാനിലുടനീളം 35 പേർ മരിച്ചതായും 393 പേർക്ക് പരിക്കേറ്റതായുമാണു റിപ്പോർട്ട്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ 2 മീറ്റർ വരെ മഞ്ഞുവീഴ്ചയാണുണ്ടായിട്ടുള്ളത്. ഇതുമൂലം സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ആർട്ടിക് മേഖലയിൽനിന്നുള്ള തണുത്ത വായുവാണ് കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണം. ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ മിക്ക ട്രെയിനുകളും ഓടുന്നില്ല. 1,700ലധികം വീടുകളിൽ വൈദ്യുതിബന്ധം താറുമാറായി. റോഡിലെ മഞ്ഞുവീഴ്ച കാരണം ആംബുലൻസും ഫയർ ട്രക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ദുരിതമേഖലയിലേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അമോറി ഗവർണർ സോയിചിരോ മിയാഷിത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read More

ഓസ്‌ട്രേലിയയിൽ ഗാന്ധി പ്രതിമ മോഷണംപോയ സംഭവത്തിൽകടുത്ത പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡൽഹി: ഓസ്‌ട്രേലിയയിലെ മെൽബണിൽ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ മോഷണംപോയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. മെൽബണിലെ റോവില്ലയിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിനു മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് സാമൂഹിക വിരുദ്ധർ കവർന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വിദേശകാര്യ മന്ത്രാലയം ഓസ്‌ട്രേലിയൻ അധികൃതരോട് ആവശ്യപ്പെട്ടു. പ്രതിമ തകർത്തതിനെയും മോഷ്ടിച്ചതിനെയും ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പ്രതിമ വീണ്ടെടുക്കാനും കുറ്റവാളികളെ പിടികൂടാനും അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 12:50 ഓടെയാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ച് 426 കിലോഗ്രാം തൂക്കം വരുന്ന വെങ്കല പ്രതിമ മുറിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് സമ്മാനിച്ച ഈ പ്രതിമ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് സാംസ്കാരികവും…

Read More