സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ മലയാളി താരങ്ങളെ തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍

കൊച്ചി: സ്‌പെഷല്‍ എന്ന വിശേഷണം ഉള്ളതുകൊണ്ട് ഇവര്‍ പങ്കെടുത്ത ഒളിമ്പിക്‌സിന് പൊലിമ കുറവാണെന്നു സര്‍ക്കാരിനോട് ആരു പറഞ്ഞു? ജര്‍മനിയിലെ ബര്‍ലിനില്‍ 190 രാജ്യങ്ങള്‍ മാറ്റുരച്ച അന്താരാഷ്‌‌ട്ര സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ മത്സരിച്ചു മെഡലുകള്‍ നേടിയെത്തിയ മലയാളി കായികതാരങ്ങളെ വിളിച്ച് അഭിനന്ദിക്കാന്‍പോലും സംസ്ഥാനസര്‍ക്കാരോ കായിക വകുപ്പോ ഇതുവരെ തയാറായിട്ടില്ല. ജൂണ്‍ 17 മുതല്‍ 25 വരെ നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 173 താരങ്ങളില്‍ 22 പേര്‍ കേരളത്തില്‍നിന്നായിരുന്നു. ഏഴു സ്വര്‍ണം, നാലു വെള്ളി, മൂന്നു വെങ്കലം മെഡലുകള്‍ മലയാളിതാരങ്ങള്‍ നേടി. ലോകത്തിനുമുന്നില്‍ രാജ്യത്തിന്‍റെയും കേരളത്തിന്‍റെയും അഭിമാനമുയര്‍ത്തിയ നേട്ടങ്ങളാണെങ്കിലും സംസ്ഥാനസര്‍ക്കാര്‍ അതൊന്നും അറിഞ്ഞമട്ടില്ല. സ്‌പെഷല്‍ ഒളിമ്പിക്‌സിലെ മെഡല്‍ജേതാക്കളെ ആദരിക്കുന്ന പതിവില്ലെന്നു സര്‍ക്കാരും കായികവകുപ്പും പറയാൻ വരട്ടെ. 2014ല്‍ സ്‌പെഷല്‍ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കു സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പാരിതോഷികം മൂന്നു ലക്ഷം രൂപ വീതമാണ്. വെള്ളിമെഡല്‍ ജേതാക്കള്‍ക്കു രണ്ടു ലക്ഷം…

Read More

ഇന്ത്യ-പാക് മത്സരം; ഹോട്ടലുകൾക്ക് ചാകരക്കോൾ; ഒരു ലക്ഷം കടന്ന് മുറി വാടക

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചു. മത്സരം നടക്കുന്ന സ്ഥലത്തെ ഹോട്ടൽ മുറികളുടെ നിരക്കുകൾ റോക്കറ്റ് വേഗത്തിൽ മുകളിലേക്ക്. ടൂർ ണമെന്‍റിലെ ഏറ്റവും വലിയ പോരാട്ടത്തിനു വേദിയാകുന്ന അഹമ്മദാബാദിലെ ഹോട്ടലുകളിലെ മുറി വാടക ലക്ഷം കടന്നു.. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന ഒക്ടോബർ 15 ന് അഹമ്മദാബാദ് നഗരത്തിലെ ഹോട്ടലുകളിൽ മുറി ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടിവരും. ആഡംബര ഹോട്ടലുകൾ 50,000 മുതൽ‌ ഒരു ലക്ഷം വരെയാണ് അന്നേദിവസത്തെ മുറി വാടക. സാധാരണ ദിവസങ്ങളിൽ ഈ ഹോട്ടലുകളിൽ ഒരു ദിവസത്തെ മുറിവാടക 5,000 മുതൽ 8,000 വരെയാണ്. ഇതാണ് പലമടങ്ങ് വർധിച്ചത്. ഇതിനകം തന്നെ ഒക്ടോബർ 15 ന് ഹോട്ടലുകളിൽ മുറികൾ ബുക്കിംഗായി.

Read More

ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യ ആദ്യ നൂറിൽ; ഒന്നാം റാങ്കിൽ അർജന്‍റിന

ന്യൂഡൽഹി: ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യ ആദ്യ 100 ൽ തിരിച്ചെത്തി. പുതിയ റാങ്കിംഗിൽ 4.24 പോയിന്‍റ് ലഭിച്ച ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി. 101 ാം സ്ഥാനത്തായിരുന്ന ഇന്ത്യ നിലവിൽ 100 ാം സ്ഥാനത്താണ്. ഇന്‍റർകോണ്ടിനെന്‍റൽ കപ്പിലും സാഫ് കപ്പിലും ഉൾപ്പെടെ ഈ മാസം ബ്ലൂ ടൈഗേഴ്‌സ് കളിച്ച ഏഴ് കളികളിൽ ഒന്നുപോലും പരാജയപ്പെട്ടില്ല. അഞ്ച് വിജയവും രണ്ട് സമനിലയുമായി മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ 18 ാം റാങ്കിലേക്ക് ഉയർന്നു. ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജപ്പെട്ട ലബനൻ റാങ്കിംഗിൽ ഒരു പടി താഴേയ്ക്കിറങ്ങി. ലോക ചാമ്പ്യന്മാരായ അർജന്‍റീനയാണ് ഒന്നാം റാങ്കിൽ. ഫ്രാൻസ് രണ്ടും ബ്രസീൽ മൂന്നും സ്ഥാനത്താണ്.

Read More

ഇന്ത്യൻ തായ്ക്വോണ്ടോ പ്രീമിയർ ലീഗ് രാജസ്ഥാന് കിരീടം

ന്യൂഡൽഹി: ഇന്ത്യൻ തായ്ക്വോണ്ടോ പ്രീമിയർ ലീഗിന്‍റെ ആദ്യ പതിപ്പിൽ രാജസ്ഥാൻ റിബൽസിനു കിരീടം. ഫൈനലിൽ ഡൽഹി വാരിയേഴ്സിനെ 2-1നു കീഴടക്കിയാണു രാജസ്ഥാൻ കിരീടം സ്വന്തമാക്കിയത്. ആദ്യ റൗണ്ടിൽ 3-9നു തോറ്റെങ്കിലും, അടുത്ത രണ്ടു റൗണ്ട് മത്സരങ്ങൾ യഥാക്രമം 9-4, 5-4 എന്ന സ്കോറിനു ജയിച്ചാണു രാജസ്ഥാൻ അവിശ്വസനീയ തിരിച്ചുവരവും കപ്പും സ്വന്തമാക്കിയത്.   ക്വാർട്ടർ ഫൈനലിൽ ലക്നോ നവാബ്സിനെയും, സെമിയിൽ ഗുജറാത്ത് തണ്ടേഴ്സിനെയും തോൽപ്പിച്ചാണു രാജസ്ഥാൻ കലാശക്കളിക്കു യോഗ്യത നേടിയത്. ഡൽഹി പഞ്ചാബ് റോയൽസിനെ സെമിയിൽ പരാജയപ്പെടുത്തി.

Read More

എംബാപ്പെയെ സ്വന്തമാക്കാനുള്ള പോരാട്ടക്കളത്തിൽ വൻ ഓഫറുമായി ലിവർപൂളും

പാരീസ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്കായുള്ള പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളും. 329 ദശലക്ഷം ഡോളർ (ഏകദേശം 2700 കോടി രൂപ) എംബാപ്പെയ്ക്കുവേണ്ടി ലിവർപൂൾ മുടക്കുമെന്നാണു റിപ്പോർട്ടുകൾ. റയൽ മാഡ്രിഡ് മുന്പുതന്നെ എംബാപ്പെയ്ക്കായി രംഗത്തുണ്ട്. കരിം ബെൻസേമയുടെ ഒഴിവിലേക്കു റയൽ എംബാപ്പെയെ പരിഗണിക്കുന്നെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ജൂഡ് ബെല്ലിംഗ്ഹാമിനെ വാങ്ങിയതോടെ വാർത്തകളുടെ തള്ള് കുറഞ്ഞു. 2024വരെയാണ് എംബാപ്പെയ്ക്കു പിഎസ്ജിയുമായി കരാറുള്ളത്. കരാർ പുതുക്കില്ലെന്ന് എംബാപ്പെ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, എംബാപ്പെയെ ഫ്രീ ഏജന്‍റായി വെറുതെ വിട്ടുനൽകാൻ പിഎസ്ജിക്കു താത്പര്യമില്ല. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ എംബാപ്പെയെ ഈ സീസണിൽ തന്നെ വിറ്റ്, കോടികളുടെ നേട്ടമുണ്ടാക്കാനാണു ക്ലബ്ബിന്‍റെ ശ്രമം. റയൽ മാഡ്രിഡുമായാണു ചർച്ചകൾ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 200 ദശലക്ഷം യൂറോയോ ഒരു സൂപ്പർ താരത്തെയോ ആണു പിഎസ്ജി ആവശ്യപ്പെടുന്നത്. ബ്രസീലിയൻ താരം…

Read More

റയലുമായുള്ള കരാർ പുതുക്കി മോഡ്രിച്ച്; ഒരു വർഷം കൂടി കളിക്കും

മാഡ്രിഡ്: ക്രൊയേഷ്യയുടെ വെറ്ററൻ താരം ലൂക്ക മോഡ്രിച്ച് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി. അടുത്ത വർഷം ജൂണ്‍ വരെയാണു പുതിയ കരാർ. മുപ്പത്തിയേഴുകാരനായ മോഡ്രിച്ചിനായി സൗദി അറേബ്യൻ ക്ലബ്ബ് രംഗത്തുണ്ടായിരുന്നെങ്കിലും റയലിൽ തുടരാൻ മോഡ്രിച്ച് തീരുമാനിക്കുകയായിരുന്നു. 2012ൽ ടോട്ടനത്തിൽനിന്ന് മാഡ്രിഡിലെത്തിയ മോഡ്രിച്ച്, റയലിനൊപ്പം അഞ്ചു ചാന്പ്യൻസ് ലീഗ് ഉൾപ്പെടെ 23 കിരീടങ്ങൾ നേടിയിട്ടുണ്ട്. കരാർ പുതുക്കിയെങ്കിലും വരും സീസണിൽ മോഡ്രിച്ചിന് അവസരം ലഭിക്കുമോ എന്നു വ്യക്തമല്ല. ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്നു വൻ തുക മുടക്കിയെത്തിച്ച ജൂഡ് ബെല്ലിംഗ്ഹാം അടുത്ത സീസണിൽ റയലിന്‍റെ മിഡ്ഫീൽഡ് ഭരിക്കുമെന്നാണു വിദഗ്ധപക്ഷം. ബെല്ലിംഗ്ഹാമിനൊപ്പം ടോണി ക്രൂസ്, സെബയ്യോസ്, എഡ്വാർഡോ കമവിംഗ, ഔറേലിയൻ ചൗമെനി, ഫെഡെ വാൽവർദെ എന്നിവർകൂടി ചേരുന്നതോടെ റയലിന്‍റെ കരുത്ത് പതിന്മടങ്ങു വർധിക്കും.

Read More

ഏകദിന ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; കളി കാര്യവട്ടത്തും

  മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയാകും. സന്നാഹ മത്സരത്തിനാണ് സ്റ്റേഡിയം വേദിയാകുക. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് 12 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാ ബാദിലാണ് മത്സരം. ഇന്ത്യ യുടെ ആദ്യമത്സരം ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരേയാണ്. അതേസമയം, എല്ലാ കണ്ണുകളും ഉറ്റുനോക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിൽ നടക്കും. 11ന് അഫ്ഗാനെയും, 19ന് ബംഗ്ലദേശിനെയും 22ന് ന്യൂസിലന്‍ഡിനെയും 29ന് ഇംഗ്ലണ്ടിനെയും നവംബര്‍ അഞ്ചിന് ദക്ഷിണാ ഫ്രിക്കയെയും ഇന്ത്യ നേരിടും. ആദ്യ സെമി നവംബര്‍ 15 ന് മുംബൈയില്‍വച്ചും രണ്ടാം സെമി നവംബര്‍ 16ന് കോല്‍ക്ക ത്തയില്‍ വെച്ചും നടക്കും. നവംബർ 19ന് അഹമ്മദാബാദിലാണ് ഫൈനൽ. ഇതിനിടെ, ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ…

Read More

യുവേഫ ഫുട്ബോൾ ബോർഡിൽനി രാജിവച്ചു മൗറീഞ്ഞോ

റോം: യുവേഫ ഫുട്ബോൾ ബോർഡിൽനിന്ന് എല്ലാ പദവികളും വിട്ടൊഴിയുന്നതായി പോർച്ചുഗീസ് പരിശീലകൻ ഹൊസെ മൗറീഞ്ഞോ. യൂറോപ്പ ലീഗ് ഫൈനലിൽ റഫറി ആന്‍റണി ടെയ്‌ലറിനെതിരേ വാക്പോര് നടത്തിയ കുറ്റത്തിന് മൗറീഞ്ഞോയ്ക്ക് ടീമിന്‍റെ അടുത്ത നാല് യൂറോപ്യൻ മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് രാജി. 2021 മുതൽ ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയുടെ മാനേജറാണ് മൗറീഞ്ഞോ. യൂറോപ്പ ഫൈനലിൽ 1-1 സമനിലയ്ക്കുശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ റോമയെ കീഴടക്കി സ്പാനിഷ് ടീമായ സെവിയ്യ ചാന്പ്യന്മാരായിരുന്നു. ബുഡാപെസ്റ്റ് വിമാനത്താവളത്തിൽആന്‍റണി ടെയ്‌ലറിനോടും കുടുംബത്തോടും റോമ ആരാധകർ രൂക്ഷഭാഷയിൽ പ്രതികരിച്ചു. റോമ ക്ലബ്ബിനെതിരേ യുവേഫ 50,000 യൂറോ (ഏകദേശം 44.80 ലക്ഷം) പിഴ ചുമത്തിയിരുന്നു. യൂറോപ്പ ലീഗിൽ അടുത്ത എവേ പോരാട്ടത്തിനുള്ള റോമയുടെ ടിക്കറ്റ് വിൽപ്പനയ്ക്കും യുവേഫ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റോമ ആരാധകർ സ്റ്റേഡിയത്തിൽ നടത്തിയ തീവയ്്പിനും മറ്റു നാശനഷ്ടങ്ങൾക്കുമായാണ് ഈ ശിക്ഷ.

Read More

പിഎസ്ജിയിലെ കാലം കഠിനം; പ്രതിസന്ധികൾ തുറന്നുപറഞ്ഞ് മെസി

റൊസാരിയോ: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ നേരിട്ട പ്രതിസന്ധികൾ തുറന്നുപറഞ്ഞ് അർജന്‍റൈൻ ഫുട്ബോൾ താരം ലയണൽ മെസി. പാരീസിലേതു ബുദ്ധിമുട്ടേറിയ കാലമായിരുന്നെന്നു മെസി ബീഇൻ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പിഎസ്ജി രണ്ടു സീസണിലും ചാന്പ്യൻസ് ലീഗിൽനിന്നു പുറത്തായതു വലിയ നിരാശയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താൻ വളരെ താമസിച്ചാണു പിഎസ്ജിയിൽ എത്തിയത്. പ്രീ സീസണ്‍ ഉണ്ടായിരുന്നില്ല. തനിക്കും കുടുംബത്തിനും തുടക്കകാലം കഷ്ടപ്പാടേറിയതായിരുന്നു. കോപ അമേരിക്ക ടൂർണമെന്‍റിനുശേഷമാണു പാരീസിലെത്തിയത്. അതുകൊണ്ടുതന്നെ ശാരീരികക്ഷമത വീണ്ടെടുക്കാൻ ഏറെ സമയമെടുത്തെന്നും മെസി പറഞ്ഞു. പിഎസ്ജി ആരാധകരുമായുള്ള പ്രശ്നങ്ങളെക്കുറിച്ചും മെസി തുറന്നുപറഞ്ഞു. തുടക്കത്തിൽ വളരെ നല്ല അന്തരീക്ഷമാണ് ഉണ്ടായിരുന്നതെന്നും കുറച്ചുസമയത്തിനുശേഷമാണു പാരീസ് ആരാധകരിൽ കുറച്ചുപേർ തന്നെ മറ്റൊരുരീതിയിൽ കാണാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.17 വർഷത്തെ ബാഴ്സലോണ കരിയർ അവസാനിപ്പിച്ചാണു മെസി പിഎസ്ജിയിലേക്കു ചേക്കേറിയത്.

Read More

സഞ്ജു പ്രതിഭയെന്നു ശാസ്ത്രി; ‘പാണ്ഡ്യക്കു ടെസ്റ്റ് പറ്റില്ല’

മുംബൈ: സഞ്ജു സാംസണ്‍ ഇതുവരെ അദ്ദേഹത്തിന്‍റെ കഴിവിനെക്കുറിച്ചു ബോധവാനായതായി തോന്നുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ രവി ശാസ്ത്രി. സഞ്ജുവിന്‍റെ ഇതുവരെയുള്ള പ്രകടനങ്ങളിൽ നിരാശ പ്രകടിപ്പിച്ച ശാസ്ത്രി, കരിയർ അവസാനിപ്പിക്കും മുന്പു മികച്ച കളിക്കാരനെന്ന നിലയിൽ സഞ്ജു പേരെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പ്രത്യാശ പ്രകടിപ്പിച്ചു. ‘സഞ്ജു ഒരു മാച്ച് വിന്നറാണ്. എന്നാൽ, അദ്ദേഹം ഇതുവരെ തന്‍റെ കഴിവിന്‍റെ ആഴം തിരിച്ചറിഞ്ഞിട്ടില്ല. എന്തൊക്കെയോ അദ്ദേഹത്തിന്‍റെ കാര്യത്തിൽ ശരിയാകുന്നില്ല. ഞാൻ പരിശീലകനായിരുന്നപ്പോൾ രോഹിത് ശർമ ടീമിലില്ലായിരുന്നെങ്കിൽ അത് എന്നെ നിരാശപ്പെടുത്തിയേനെ. സഞ്ജുവിന്‍റെ കാര്യത്തിലും എനിക്കു സമാനമായ തോന്നലാണുള്ളത്’- ശാസ്ത്രി പറഞ്ഞു. വെസ്റ്റ്ഇൻഡീസിനെതിരായ പരന്പരയ്ക്കുള്ള ഏകദിന ടീമിൽ സഞ്ജു ഇടംപിടിച്ചതിനു പിന്നാലെയാണു മുൻ പരിശീലകന്‍റെ പ്രസ്താവന. വിക്കറ്റ് കീപ്പറെന്ന നിലയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത് ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെടാനുള്ള സാധ്യതയായും വിലയിരുത്തപ്പെടുന്നു. ‘പാണ്ഡ്യക്കു ടെസ്റ്റ് പറ്റില്ല’ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ…

Read More