അനായാസം നൈറ്റ് റൈഡേഴ്സ്

രാജ്കോട്ട്: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു പത്തു വിക്കറ്റ് ജയം. ലയണ്‍സ് ഉയർത്തിയ വന്‍ സ്‌കോറിനു മുന്നില്‍ ഒരിക്കല്‍പ്പോലും പതറാതെ നൈറ്റ് റൈഡേഴ്‌സ് മറികടന്നു. നായകന്‍ ഗൗതം ഗംഭീറും ക്രിസ് ലിനും ചേര്‍ന്ന് തുടക്കം മുതല്‍ ആഞ്ഞടിച്ചപ്പോല്‍ ലയണ്‍സ് ഉയര്‍ത്തിയ 183 റണ്‍സ് 31 പന്തുകള്‍ ബാക്കി നിര്‍ത്തി കോല്‍ക്കത്ത മറികടന്നു. 41 പന്തില്‍ എട്ട് സിക്‌സിന്‍റെയും ആറ് ഫോറിന്‍റെയും അകമ്പടിയില്‍ 93 റണ്‍സ് നേടിയ ലിനും 48 പന്തില്‍ 12 ബൗണ്ടറിയുടെ അകമ്പടിയില്‍ 76 റണ്‍സ് നേടിയ ഗംഭീറും ചേര്‍ന്ന് 14.5 ഓവറില്‍ 184 റണ്‍സ് നേടി. ട്വന്‍റി 20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍സ് ചേസിംഗാണ് നൈറ്റ് റൈഡേഴ്‌സ് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കാഴ്ചവച്ചത്. ആദ്യമായാണ് ഒരു ടീം പത്ത് വിക്കറ്റിന് ജയിക്കുന്നത്. ടോസ് നേടിയ കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍ ഗുജറാത്ത്…

Read More

പൂന സൂപ്പർ ജയന്‍റ് മുൻ നായകൻ എം.എസ്.ധോണിക്ക് താക്കീത്

പൂന: പൂന സൂപ്പർ ജയന്‍റ് മുൻ നായകൻ എം.എസ്.ധോണിക്ക് താക്കീത്. ഐപിഎൽ കളി മര്യാദ ലംഘിച്ചെന്ന കുറ്റം ആരോപിച്ചാണ് ധോണിയെ താക്കീത് ചെയ്തിരിക്കുന്നത്. സംഭവത്തെകുറിച്ച് ഐപിഎൽ ഭരണസമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ധോണി ചെയ്ത കുറ്റമെന്താണ് എന്നതിനെ സംബന്ധിച്ചു കൂടുതൽ വിശദീകരണങ്ങളില്ല. പൂന താരം എം.എസ്.ധോണിയെ കർശനമായി താക്കീത് ചെയ്യാൻ മാച്ച് റഫറി തീരുമാനിച്ചിരിക്കുന്നു. ഐപിഎൽ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചതിനാണ് താക്കീത്. കളിയുടെ മര്യാദയ്ക്കു നിരക്കാത്ത കുറ്റം ചെയ്തതായി അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മാച്ച് റഫറിയുടേതാണ്- വാർത്താക്കുറിപ്പിൽ പറയുന്നു അതേസമയം, മുംബൈയ്ക്കെതിരെ മത്സരത്തിനിടെ ഇമ്രാൻ താഹിറിന്‍റെ ഓവറിൽ പൊള്ളാർഡിനെതിരെ ഉയർന്ന അപ്പീലിലിൽ ധോണി തമാശയ്ക്ക് ഡിആർഎസ് റിവ്യൂവിനായി ചലഞ്ച് ചെയ്തതാണ് താക്കീതിനു കാരണമായതെന്നാണു സൂചന. ഐപിഎല്ലിൽ ഡിആർഎസ് റിവ്യൂ അനുവദിക്കുന്നില്ല.

Read More

നെഹ്‌റയ്ക്കു റിക്കാർഡ്; ഐപിഎല്‍ ചരിത്രത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടംകൈയന്‍

 ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടംകൈയന്‍ ബൗളര്‍ എന്ന റിക്കാര്‍ഡ് ആശിഷ് നെഹ്റയ്ക്ക്. ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലാണ് നെഹ്‌റ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. ബംഗളൂരു താരം ശ്രീനാഥ് അരവിന്ദിനെ ക്ലീൻ ബൗള്‍ഡാക്കിക്കൊണ്ടാണ് നെഹ്‌റ ഈ അപൂര്‍വ നേട്ടത്തിലെത്തിയത്. രണ്ടു വിക്കറ്റുകളാണ് നെഹ്‌റ ഈ മത്സരത്തില്‍ നേടിയത്. 83 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 23.4 ശരാശരിയില്‍ ആണ് നെഹ്റ 100 വിക്കറ്റ് തികച്ചത്. 7.78 ആണ് നെഹറയുടെ എക്കണോമി റൈറ്റ്. 10 സീസണ്‍ എത്തുമ്പോള്‍ നെഹ്‌റ ഇതിനോടകം അഞ്ച് ടീമുകളില്‍ നെഹ്‌റ കളിച്ചു. മുംബൈ ഇന്ത്യന്‍സിലായിരുന്നു തുടക്കം തുടര്‍ന്ന് ഡല്‍ഹി ഡയര്‍ ഡെവിള്‍സിലുംം ചെന്നൈ സൂപ്പര്‍ കിംഗ്സിലും ഒടുവില്‍ സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടിയും കളിച്ചു. കരിയറിന്‍റെ വിവിധ ഘട്ടങ്ങളില്‍ പരിക്ക് അലട്ടിയിരുന്ന നെഹ്‌റയ്ക്ക് നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സഹീര്‍ഖാനാണ്…

Read More

ഫിഫ റാങ്കിംഗില്‍ ഇന്ത്യക്കു വന്‍ കുതിപ്പ്; 132ല്‍ നിന്നും 101ലേക്ക്

ന്യൂഡല്‍ഹി: ഫിഫയുടെ മുന്‍ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍ ഇന്ത്യയിലെത്തിയപ്പോള്‍ പറഞ്ഞ ഒരു വാചകമുണ്ടായിരുന്നു. ലോക ഫുട്‌ബോളില്‍ ഇന്ത്യ ഉറങ്ങുന്ന സിംഹമാണെന്ന്. കൂര്‍ക്കം വലിച്ച് ഉറങ്ങിയ ആ സിംഹം ഇതാ ഉണരുകയാണ്. അതിനുള്ള തെളിവായി ഏറ്റവും പുതിയ ഫിഫ റാങ്കിംഗില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്. മുപ്പത്തൊന്ന് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 132ല്‍ നിന്നും 101ലേക്കാണ് ഇന്ത്യ കുതിച്ചത്. 331 പോയന്‍റാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏഷ്യയിലെ ഫുട്‌ബോള്‍ ശക്തികളെന്നു പരക്കെ പറയാറുള്ള ഇറാക്കും ഉത്തര കൊറിയയുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്കു പിന്നിലാണ് ഇപ്പോള്‍. സമീപകാലത്തു നടന്ന മത്സരങ്ങളിലെ ഇന്ത്യയുടെ മികച്ച പ്രകടനമാണ് റാങ്കിംഗില്‍ അദ്ഭുതാവഹമായ മുന്നേറ്റത്തിനു കാരണം. ഇന്നലെ പ്രസിദ്ധീകരിച്ച റാങ്കിംഗ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനം മുന്നേറിയ രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ. മാസിഡോണിയ 33 സ്ഥാനങ്ങള്‍ മുന്നേറിയപ്പോള്‍ ഇന്ത്യ 31 റാങ്ക് മുന്നേറി. 1996ന് ശേഷമുളള ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണ്…

Read More

സ്മിത്ത് പട നയിച്ചു; സൂപ്പർ ജയന്‍റിനു സൂപ്പർ ജയം

 പൂന: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം മത്സരത്തിൽ പൂന സൂപ്പർ ജയന്‍റിനു വിജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പൂനയെ നായകൻ സ്റ്റീവ് സ്മിത്ത് മുന്നിൽനിന്നു നയിച്ചപ്പോൾ ഒരു പന്ത് ബാക്കിനിൽക്കെ ടീം വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന രണ്ടു പന്തും സിക്സറിനു പായിച്ചായിരുന്നു സ്മിത്ത് വിജയമൊരുക്കിയത്. സ്മിത്ത് 54 പന്തിൽനിന്ന് 84 റണ്‍സ് നേടി. മുൻ നായകൻ എം.എസ്.ധോണി 12 റണ്‍സുമായി പുറത്താകാതെനിന്നു. ഓപ്പണർ അജിൻക്യ രഹാനെയും തകർപ്പൻ ബാറ്റിംഗും പൂന ജയത്തിൽ നിർണായകമായി. രഹാനെ 34 പന്തിൽനിന്ന് 60 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈക്കു വേണ്ടി പാർഥിവ് പട്ടേലും ജോസ് ബട്ലറും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. 10 റണ്‍സ് ശരാശരിയിൽ മുന്നേറിയ മുംബൈയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത് അവർക്ക് 4.2 ഓവറിൽ 45 റണ്‍സെത്തിയപ്പോഴാണ്. 19 റണ്‍സെടുത്ത…

Read More

ഇഷാന്ത് പഞ്ചാബിനൊപ്പം

  ന്യൂഡല്‍ഹി: ലേലത്തിൽ എല്ലാ ടീമുകളും കൈയൊഴിഞ്ഞ ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്കും ഒടുവിൽ നറുക്കു വീണു. ഐപിഎല്‍ തുടങ്ങാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കിംഗ്സ് ഇലവൻ പഞ്ചാബ് ഇഷാന്തിനെ ടീമിലെത്തിച്ചു. മുരളി വിജയ്ക്ക് പരിക്കേറ്റതാണ് ഇഷാന്തിനു തുണയായത്. ഇഷാന്തിന്‍റെ പഴയ ടീമായ റൈസിംഗ് പൂന സൂപ്പര്‍ ജയന്‍റിനെതിരേ യാണ് പഞ്ചാബിന്‍റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. പൂന ഇത്തവണ ഇഷാന്തിനായി അത്ര താത്പര്യം കാണിച്ചിരുന്നില്ല. – See more

Read More

പത്താം പൂരം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പത്താം പതിപ്പിന് ഇന്ന് കൊടി ഉയരും. ഇനി കുട്ടിക്രിക്കറ്റ് ഉത്സവത്തിന്‍റെ 47 നാളുകള്‍. മേയ് 21നാണ് ഫൈനല്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ വിപ്ലവങ്ങള്‍ക്കും വിജയങ്ങള്‍ക്കും നാണക്കേടുകള്‍ക്കും ഇടയാക്കിയ ടൂര്‍ണമെന്‍റിന്‍റെ ജനപ്രീതി ഇന്ത്യയിലും ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഐപിഎല്‍ പത്താം സീസണു കൊടിയേറുമ്പോള്‍ എട്ടു ടീമുകളും അങ്കപ്പുറപ്പാടിന് ഒരുങ്ങിയിരിക്കുന്നു. പല ടീമുകളെയും പരിക്ക് വലയ്ക്കുകയാണ്. ഇത്തവണ ചാമ്പ്യന്മാരാകാന്‍ ഏറെ സാധ്യതയുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. 10 വേദികളിലായി 60 മത്സരങ്ങളാണ് സീസണില്‍ ആകെയുള്ളത്. 56 ലീഗ് മത്സരങ്ങള്‍, രണ്ടു ക്വാളിഫയര്‍ പോരാട്ടങ്ങള്‍, ഒരു എലിമിനേറ്റര്,‍ അവസാനം ഹൈദരാബാദിലെ കലാശപ്പോരാട്ടം. ഇതോടെ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ്…

Read More

ഇതു ഫെഡറര്‍ യുഗം

മയാമി: 91-ാം കിരീടവുമായി ടെന്നീസ് ചക്രവര്‍ത്തി കളം നിറഞ്ഞപ്പോള്‍ കളിമണ്‍ കോര്‍ട്ടിന്‍റെ രാജകുമാരന് മയാമിയില്‍ നിന്നു കണ്ണീരോടെ മടക്കം. തന്‍റെ മൂന്നാം മയാമി മാസ്റ്റേഴ്‌സ് കിരീടം നേടിയ ഫെഡറര്‍ 6-3,6-4 എന്ന സ്‌കോറിനാണ് സുഹൃത്തും ചിരവൈരിയുമായ നദാലിനെ തോല്‍പ്പിച്ചത്. മയാമിയില്‍ അഞ്ചാം തവണയും കലാശപ്പോരാട്ടത്തില്‍ വീഴാനായിരുന്നു സ്പാനിഷ് കാളക്കൂറ്റന്‍റെ വിധി. ക്രാന്‍ഡന്‍ പാര്‍ക്കിലെ ടെന്നീസ് കോര്‍ട്ടിലേക്ക് ഇതിഹാസതാരങ്ങളെ കാണികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്. ഏവരും കാത്തിരുന്ന മത്സരത്തിന്‍റെ തുടക്കത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യ മൂന്നു സര്‍വും നിലനിര്‍ത്തിയ ഇരുവരും 3-3 എന്ന സ്‌കോറില്‍ തുല്യത പാലിച്ചു. എന്നാല്‍ നാലാം ഗെയിമില്‍ തന്‍റെ സര്‍വ് നിലനിര്‍ത്തിയ ഫെഡറര്‍ എതിരാളിയുടെ സര്‍വ് ബ്രേക്ക് ചെയ്ത് 5-3ന്‍റെ ലീഡ് നേടി. തുടര്‍ന്ന് തന്‍റെ സര്‍വീസ് നിലനിര്‍ത്തിയ ഫെഡറര്‍ 6-3ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം തുടര്‍ന്നു. ഇരുവരും സര്‍വുകള്‍…

Read More

റയലിനു പിന്നാലെ ബാഴ്‌സ

ഗ്രനേഡ: ലാ ലിഗയില്‍ പോയിന്‍റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനു സമ്മര്‍ദമുയര്‍ത്തി ബാഴ്‌സലോണ. എവേ മത്സരത്തില്‍ ഗ്രനേഡയെ 4-1ന് തകര്‍ത്ത ബാഴ്‌സലോണ റയലുമായുള്ള പോയിന്‍റ് വ്യത്യാസം രണ്ടാക്കി കുറച്ചു. 29 കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് 66 പോയിന്‍റും ഒരു കളി കുറവുള്ള റയലിന് 68 പോയിന്‍റുമാണുള്ളത്. തരംതാഴ്ത്തലിനെ ഉറ്റുനോക്കുന്ന ഗ്രനേഡയ്‌ക്കെതിരേ ലയണല്‍ മെസി ഇല്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്. ഒരു കളിയിലെ സസ്‌പെന്‍ഷനാണ് മെസിയെ പുറത്തിരുത്തിയത്. ആദ്യ പകുതി തീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ലൂയി സുവാരസ് ബാഴ്‌സലോണയ്ക്കു ലീഡ് നല്‍കി. രണ്ടാം തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ ബാഴ്‌സലോണയെ ഞെട്ടിച്ചുകൊണ്ട് ഗ്രനേഡ ജെര്‍മയിന്‍ ബോഗയിലൂടെ സമനില പിടിച്ചു. പകരക്കാരനായെത്തിയ പാക്കോ അല്‍കാസര്‍ 64-ാം മിനിറ്റില്‍ ബാഴ്‌സലോണയ്ക്കു ലീഡ് തിരിച്ചുനല്‍കി. 82-ാം മിനിറ്റില്‍ ഗ്രനേഡയുടെ ഉച്ചേ അഗ്‌ബോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ ആതിഥേയര്‍ പത്തു പേരായി ചുരുങ്ങി. തൊടട്ടടുത്ത…

Read More

പുതിയ തുടക്കത്തിനായി കിംഗ്‌സ്

ഐപിഎലിന്‍റെ എല്ലാ സീസണിലും കളിച്ചിട്ടും കിരീടം കിട്ടാക്കനിയായ ടീമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. പേരിലും താരനിരയിലും രാജപരിവേഷമുണ്ടെങ്കിലും കളത്തിലിറങ്ങുന്പോള്‍ ലീഗിലെ അവസാന സ്ഥാനങ്ങളില്‍ ഒതുങ്ങപ്പെടുകയാണ് പഞ്ചാബ് ടീമിന്‍റെ പതിവ്. ആദ്യ സീസണില്‍ അവസാന നാലിലെത്തിയതും 2014ല്‍ ഫൈനലിലെത്തിയതും മാത്രമാണ് പഞ്ചാബിന് ആകെ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള നേട്ടങ്ങള്‍. വളരെ കരുതലോടെയും തയാറെടുപ്പോടെയുമാണ് ഇത്തവണ കിംഗസ് പോരിനിറങ്ങുന്നത്. വിരേന്ദര്‍ സെവാഗ് പരിശീലിപ്പിക്കുന്ന ടീമില്‍ ട്വന്‍റി 20യില്‍ കൂറ്റനടികള്‍ക്കു പേരുകേട്ട ഒരു സംഘം താരങ്ങളാണ് ഇത്തവണയുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് നായകൻ. വെടിക്കെട്ട് പ്രതീക്ഷിക്കാം നായകന്‍ ഡേവിഡ് മില്ലറില്‍ തുടങ്ങി ഗ്ലെന്‍ മാക്‌സ്വെല്‍, ഇയോണ്‍ മോര്‍ഗന്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, ഷോണ്‍ മാര്‍ഷ് എന്നിവരും കൂടെ ചേരുന്പോള്‍ പഞ്ചാബിന്‍റെ ആയുധപ്പുര നിറയും. ഒപ്പം രണ്ടും വട്ടം ട്വന്‍റി 20 ലോകകപ്പ് നേടിയ നായകന്‍ ഡാരന്‍ സമിയും കിംഗ്‌സിനു കരുത്തേകും. ആരാകും ആ നാലു…

Read More