ഇൻഡിഗോയുടെ വിമാന റദ്ദാക്കലുകൾക്കിടെ വൈറലായി എഐ ഓട്ടോറിക്ഷ: പ്രതിസന്ധിയിൽ ചിരി പടർത്തി സോഷ്യൽ മീഡിയ; വീഡിയോ കാണാം

വിമാന റദ്ദാക്കലുകളെത്തുടർന്ന് ഇൻഡിഗോ വിമാനക്കമ്പനിക്കെതിരായ വിമർശനങ്ങളും ചർച്ചകളും ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതുമൂലമുണ്ടായ വലിയ പ്രതിസന്ധിക്ക് പിന്നാലെ, വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾ 10 ശതമാനം കുറയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. വിമാനക്കമ്പനിയുടെ സർവീസുകൾ സുസ്ഥിരമാക്കുന്നതിനും റദ്ദാക്കലുകൾ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് റൂട്ടുകൾ വെട്ടിച്ചുരുക്കാൻ സർക്കാർ നിർദേശം നൽകിയത്. ഈ വിവാദങ്ങൾക്കിടയിൽ, വിമാനക്കമ്പനിയുടെ നിറങ്ങളോട് സാമ്യമുള്ള പെയിന്‍റ് അടിച്ച ഒരു “ഇൻഡിഗോ’ ഓട്ടോറിക്ഷയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കണ്ടന്‍റ് ക്രിയേറ്ററായ ഷൈലേന്ദ്ര സിംഗ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ ക്ലിപ്പ് പങ്കുവെച്ചത്. അദ്ദേഹം ഇൻഡിഗോ വിമാനങ്ങൾക്ക് സമാനമായ നിറങ്ങളിലുള്ള ഓട്ടോറിക്ഷ ഓടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇത് മാത്രമല്ല, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ വീഡിയോയിൽ വാഹനത്തിന് വിമാനത്തിന്‍റെ ചിറകുകളും റഡ്ഡറും നൽകിയിട്ടുണ്ട്. യാത്രക്കാരില്ലാതെ ഓട്ടോറിക്ഷ ഓടിക്കുന്ന ഷൈലേന്ദ്ര സിംഗ് ക്യാമറയ്ക്ക്…

Read More

ഫ്രിഡ കഹ്‌ലോയുടെ പോർട്രെയ്റ്റ് വിറ്റുപോയത് 54.7 മില്യൺ ഡോളറിന്: ഒരു സ്ത്രീ കലാകാരിയുടെ പെയിന്‍റിംഗിന് ഇതുവരെ ലഭിച്ചതിൽ‌വച്ച് ഏറ്റവും ഉയർന്ന തുകയാണിത്

ന്യൂയോർക്കിലെ ലേലത്തിൽ ലോകപ്രശസ്തയായ മെക്സിക്കൻ ചിത്രകാരി ഫ്രിഡ കഹ്‌ലോയുടെ സെൽഫ് പോർട്രെയ്റ്റ് വിറ്റുപോയത് 54.7 മില്യൺ ഡോളറിന്. അതായത് ഏകദേശം 487 കോടി രൂപയ്ക്കാണ് പെയിന്‍റിംഗ് വിറ്റുപോയത്. ഒരു സ്ത്രീ കലാകാരിയുടെ പെയിന്‍റിംഗിന് ഇതുവരെ ലഭിച്ചതിൽ‌വച്ച് ഏറ്റവും ഉയർന്ന തുകയാണ് ഇത്. 1940 -ൽ ഫ്രിഡ കഹ്‌ലോ വരച്ച ‘എൽ സുവേനോ’/ ‘ദി ഡ്രീം’ (ദി ബെഡ്) എന്ന കലാസൃഷ്ടിക്ക് ലഭിച്ചത് 54.7 മില്യൺ ഡോളർ ആയിരുന്നു. ‌‌ ഫ്രിഡ കഹ്‌ലോയുടെ ഏറ്റവും പ്രശസ്തമായ സെൽഫ് പോർട്രെയ്റ്റുകളിൽ ഒന്നാണ് ഇത്. ജീവിതത്തിലെ അതി കഠിനമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് ഫ്രിഡ ഈ പോർട്രെയ്റ്റ് വരച്ചത്. ചിത്രകാരിയുടെ മുൻ കാമുകൻ കൊല്ലപ്പെട്ട വർഷമായിരുന്നു അത്. ഏകദേശം അതേ സമയത്ത് തന്നെയായിരുന്നു അവളുടെ വിവാഹവും വിവാഹമോചനവും എല്ലാം നടന്നതും. ഇലകൾ കൊണ്ടുള്ള ഒരു മേലാപ്പിൽ പൊതിഞ്ഞ് ഒരു ബങ്ക് ബെഡിൽ…

Read More

വയറു വേദനയുമായി ആശുപത്രിയിലെത്തി, യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി ഡോക്ടർ; യുവതി മരിച്ചു

യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. തേബഹദൂർ റാവത്തിന്‍റെ ഭാര്യയായ മുനിഷ്ര റാവത്ത് ആണ് മരിച്ചത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലെ ഉടമയും മരുമകനും ചേർന്നാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. മതിയായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. മുനിഷ്ര റാവത്തിന് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു. ഡിസംബർ അഞ്ചിന് ഭർത്താവ് ഇവരെ കോത്തിയിലുള്ള ശ്രീ ദാമോദർ ഔഷധാലയത്തിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഓപ്പറേറ്റർ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും, ഇതിന് 25,000 രൂപ ചെലവ് വരുമെന്ന് അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് മുമ്പ് ഭർത്താവ് 20,000 രൂപ നൽകി. മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ ട്യൂട്ടോറിയൽ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. മിശ്ര തന്‍റെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ…

Read More

കേരളം വഴിയുള്ള കൂടുതൽ ട്രെയിനുകൾ ഫെബ്രുവരി മുതൽ എൽഎച്ച്ബി കോച്ചിലേക്ക്

പരവൂർ: കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയിനുകളിൽ ആധുനികവും വൃത്തിയുള്ളത്യമായ കോച്ചുകൾ വേണമെന്ന യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരമാക്കുന്നു. ഏറ്റവും തിരക്കേറിയ മംഗളൂരു മെയിൽ, തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ആലപ്പുഴ സൂപ്പർഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ ഐസിഎഫ് കോച്ചുകൾ പുതിയ എൽഎച്ച്ബി കോച്ചുകളാക്കി മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ പുറത്തിറക്കി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകൾ പൂർണമായും എൽഎച്ച്ബിയിലേക്കു മാറും. 2026 ഫെബ്രുവരി മുതലാണു കോച്ചുകളിലെ മാറ്റം. മംഗളൂരു സെൻട്രൽ–ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് (22638) ട്രെയിൻ ഫെബ്രുവരി ഒന്നിനും ചെന്നൈ–മംഗളൂരു ട്രെയിൻ (22637) ഫെബ്രുവരി നാലിനും ആണ് എൽഎച്ച്ബി കോച്ചുകളിലേക്കു മാറുക. മംഗളൂരു–ചെന്നൈ മെയിൽ (12602) ഫെബ്രുവരി മൂന്ന് മുതലും ചെന്നൈ–മംഗളൂരു മെയിൽ (2601) നാല് മുതലും എൽഎച്ച്ബിയിൽ ഓടും. ചെന്നൈ–ആലപ്പി (ഫെബ്രുവരി ഒന്ന്), ആലപ്പി–ചെന്നൈ (ഫെബ്രുവരി രണ്ട്), ചെന്നൈ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695–ഫെബ്രുവരി മൂന്ന്), തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് (12696–ഫെബ്രുവരി…

Read More

പൊതിച്ചോറിനു മുന്നിൽ പക്ഷമില്ല; അടൂരിലെ ബൂത്തിനു മുന്നിൽ നിന്നുള്ള ഈ കാഴ്ച കൗതുകമാകുന്നു

അടൂർ: വോട്ടെടുപ്പ് ദിനത്തിലെ മാനസിക സംഘർഷത്തിനിടയിലും സുഹൃദ് ബന്ധത്തിന് അകൽച്ചയില്ലെന്ന് തെളിയിച്ച് വനിതാ സ്ഥാനാർഥികൾ. ഏഴംകുളം ഗ്രാമപഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന സുഹൃത്തുക്കളായ രണ്ട് സ്ഥാനാർഥികൾ ബൂത്തിനു മുന്പിൽ ഒരുമിച്ചിരുന്ന് ഒരു പൊതിച്ചോറ് പങ്കിട്ടെടുത്തത് കൗതുകകരമായ കാഴ്ചയായി. ഏഴംകുളം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായ ബീന ബാബുജാനും എൽഡിഎഫ് സ്ഥാനാർഥിയായ എസ്. ഷമീറയുമാണ് വോട്ടെടുപ്പ് ഉച്ഛസ്ഥായിലായിരിക്കേ വിശപ്പടക്കാനായി ഒരു പൊതിച്ചോറ് പങ്കെടുത്തത്. ഇത് തെരഞ്ഞെടുപ്പ് ആണെന്നും ഒരാൾക്കു മാത്രമേ ജയിക്കുവാൻ സാധിക്കുകയുള്ളൂവെന്നുമുള്ള യാഥാർഥ്യം തങ്ങൾ നേരത്തെ ഉൾക്കൊണ്ടതാണെന്നും ഫലം വന്നശേഷവും ഞങ്ങളുടെ സൗഹൃദം തുടരുമെന്നും ഇരുവരും സന്തോഷത്തോടെ പറഞ്ഞു.

Read More

സോഷ്യൽ മീഡിയയിൽ കുട്ടികൾ വേണ്ട: ഓസ്ട്രേലിയയിൽ നിരോധനം പ്രാബല്യത്തിൽ; 16നു താഴെയുള്ളവർ ഫേസ്ബുക്കിൽനിന്നും ഇൻസ്റ്റയിൽനിന്നും ഔട്ട്

കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കിയ ആദ്യ രാജ്യമായി ഓസ്ട്രേലിയ. 16നു താഴെയുള്ള എല്ലാവർക്കും സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന സർക്കാർ ഉത്തരവ് ബുധനാഴ്ച പ്രാബല്യത്തിലായി. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്നാപ്ചാറ്റ്, ടിക്‌ടോക്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ കുട്ടികളെ അനുവദിക്കരുതെന്നാണ് സർക്കാർ നിർദേശം. ലംഘിച്ചാൽ കനത്ത പിഴയൊടുക്കേണ്ടിവരും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളായ മെറ്റപോലുള്ള ടെക് കന്പനികളും അഭിപ്രായസ്വാതന്ത്ര്യവാദികളും നിരോധനത്തെ എതിർക്കുന്നുണ്ട്. അതേസമയം മാതാപിതാക്കളും രക്ഷിതാക്കളും സർക്കാരിനൊപ്പമാണ്. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഓസ്ട്രേലിയൻ സർക്കാർ നടപ്പാക്കുന്ന നിരോധനം ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. പല പാശ്ചാത്യ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു പരിഗണിച്ചുവരിയാണ്. ഓസ്ട്രേലിയൻ നിരോധനത്തിന്‍റെ ഫലക്ഷമത ഈ രാജ്യങ്ങൾ വിലയിരുത്തും.

Read More

ക്വിക്ക് കൊമേഴ്സ് കുമിള പൊട്ടാൻ സാധ്യത: ബ്ലിങ്കിറ്റ് സിഇഒ

മുംബൈ: രാജ്യത്തെ അതിവേഗ ഡെലിവറി (ക്വിക്ക് കൊമേഴ്സ്) മേഖല വലിയ മാറ്റത്തിലേക്കു നീങ്ങുകയാണെന്ന് ബ്ലിങ്കിറ്റ് മേധാവി ആൽബിന്ദർ ധീൻഡ്സ. എളുപ്പത്തിൽ പണം കണ്ടെത്താനുള്ള സാധ്യത കുറയുന്നു. വൻ തോതിൽ പണം സമാഹരിച്ച് കന്പനികളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും വലിയ നഷ്ടം എങ്ങനെ നികത്താമെന്ന് കന്പനികൾ ഉടൻ തന്നെ തീരുമാനിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിയിൽ ബ്ലിങ്കിറ്റ് നിലനിൽക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമെന്ന് ബ്ലൂംബെർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപറേഷൻ, ടെമാസെക് ഹോൾഡിംഗ്സ്, മിഡിൽ ഈസ്റ്റേണ്‍ സോവറിൻ ഫണ്ടുകൾ തുടങ്ങിയ ആഗോള നിക്ഷേപകർ ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് മേഖലയിലേക്ക് കോടിക്കണക്കിനു നിക്ഷേപം നടത്തി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ നിരീക്ഷിക്കപ്പെടുന്ന ബിസിനസ് മോഡൽ കൂടിയാണിത്. യുഎസിലും യൂറോപ്പിലും സമാനമായ സംരംഭങ്ങൾ പരീക്ഷിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ നഗരങ്ങളിലെ കൂടിയ ജനസാന്ദ്രത, കുറഞ്ഞ ചെലവിൽ തൊഴിലാളികളെ…

Read More

വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിരക്കുകൾ ശരിയല്ലെന്ന് സ്റ്റാർലിങ്ക്: സാങ്കേതിക തകരാർ മൂലം പ്രത്യക്ഷപ്പെട്ടത് ഡമ്മി ടെസ്റ്റ് നിരക്കുകൾ

ഇലോണ്‍ മസ്കിന്‍റെ ഉപഗ്രഹ ഇന്‍റർനെറ്റ് കന്പനിയായ സ്റ്റാർ ലിങ്കിന്‍റെ സേവനം ഇന്ത്യയിൽ ആരംഭിക്കാനിരിക്കേ കഴിഞ്ഞദിവസം തങ്ങളുടെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട പ്രതിമാസ ഇന്‍റർനെറ്റ് പ്ലാൻ നിരക്കുകൾ ശരിയല്ലെന്നു വ്യക്തമാക്കി കന്പനി രംഗത്ത്. വെബ്സൈറ്റിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട നിരക്കുകൾ സാങ്കേതിക തകരാർ മൂലം പ്രത്യക്ഷപ്പെട്ട ഡമ്മി ടെസ്റ്റ് നിരക്കുകളാണെന്നും ഈ തകരാർ ഉടനെ പരിഹരിച്ചുവെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്‍റായ ലോറൻ ഡ്രെയർ വ്യക്തമാക്കി. സ്റ്റാർലിങ്ക് സൈറ്റിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട ഇന്‍റർനെറ്റ് നിരക്കുകൾ വളരെ ഉയർന്നതാണെന്നും ഇന്ത്യയിലെ ഇന്‍റർനെറ്റ് മേഖലയ്ക്കു താങ്ങാൻ കഴിയില്ലെന്നും സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നതിനുപിന്നാലെയാണ് നിരക്കുകൾ ശരിയായതല്ലെന്ന വിശദീകരണവുമായി കന്പനി രംഗത്തെത്തിയത്. ഡയറക്‌ട് ടു ഹോം (ഡിടിഎച്ച്) സേവനത്തിനു സമാനമായി കെട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്‍റിന വഴിയാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്‍റർനെറ്റ് നൽകുന്നത്. ഈ ഉപകരണത്തിന് 34,000 രൂപയാണു നൽകേണ്ടതെന്നും ഇതു വാങ്ങിച്ചശേഷം…

Read More

‘കാർ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസ് 1,100 രൂപ പിഴ ചുമത്തി’: പിന്നീട് എപ്പോൾ കാറിൽ പോയാലും ഹെൽമെറ്റ് വയ്ക്കുമെന്ന് യുവാവ്; വൈറലായി വീഡിയോ

യാത്രക്കാരും വണ്ടി ഓടിക്കുന്നവരുമെല്ലാം റോഡ് നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം പിഴ ഈടാക്കേണ്ടി വരും. ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്പോൾ ഹെൽമെറ്റ് വയ്ക്കാതെ പോയാൽ 1000 രൂപയാണ് പിഴ അടക്കേണ്ടി വരുന്നത്. ഒരു പിഴ വരുത്തിയ വിനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലാണ് സംഭവം. ഗുൽഷൻ കെൻ എന്ന യുവാവ് കാറിൽ ഹെൽമെറ്റ് ധരിച്ച് പോകുന്നത് കണ്ട് അദ്ദേഹത്തോട് കാര്യം ആരാഞ്ഞു. കഴിഞ്ഞ നവംന്പർ 26-ന് അദ്ദേഹത്തിന് 1100 രൂപ ഫൈൻ ഈടാക്കി. എന്നാൽ അതിലെ രസകരമായ സംഭവമെന്തെന്നാൽ അദ്ദേഹം അന്ന് ടു വീലറിൽ ആയിരുന്നില്ല യാത്ര ചെയ്തത്. അദ്ദേഹം തന്‍റെ കാറിലായിരുന്നു പോയത്. താൻ ഫൈൻ അടിച്ച സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും, ആ സംഭവത്തിനു ശേഷം കാറിൽ പോകുന്പോഴും ഹെൽമെറ്റ് ധരിക്കും ഒപ്പം സീറ്റ് ബെൽറ്റും ധരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…

Read More

കൊച്ചി കപ്പൽശാലപുതിയ നാലു ടഗുകൾ നിർമിക്കും

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) ഡെന്മാർക്കിലെ സ്വിറ്റ്സർ കന്പനിക്കായി നാലു ബൊള്ളാർഡ് പുൾ ട്രാൻസ്‌വേഴ്‌സ് ടഗുകൾ നിർമിക്കും. 70 ടണ്ണിന്‍റെ ടഗുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ സിഎസ്എലും സ്വിറ്റ്സറും ഒപ്പുവച്ചു. സിഎസ്എൽ ഡയറക്ടർ ഡോ.എസ്. ഹരികൃഷ്ണൻ, സിഇഒ ഹരികുമാർ, ജിഎം (ബിസിനസ് ഡെവലപ്‌മെന്‍റ്) നാഗേഷ് കൃഷ്ണമൂർത്തി, സ്വിറ്റ്സർ സിഇഒ കാസ്പർ നിലാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.

Read More