‘കല്ലറ തുറന്ന് റീ പോസ്റ്റ്മോർട്ടം ചെയ്ത് ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ട് വാചകമടിക്ക്’: ഇളയ മകന്‍റെ പിതൃത്വം തെളിയിക്കാൻ വെല്ലുവിളിച്ച ഷഫീന ബീവിക്ക് മറുപടിയുമായി രേണു സുധി

സോഷ്യൽ മീഡിയയിലൂടെ നിരന്തരം അപമാനിക്കുന്ന ഷഫീന ബീവി എന്ന യുവതിക്കെതിരേ ആഞ്ഞടിച്ച് രേണു സുധി. ഇളയ മകന്‍റെ പിതൃത്വം തെളിയിക്കാനുള്ള ഷെഫീന ബീവിയുടെ വെല്ലുവിളിക്കാണ് രേണു പ്രതികരിച്ചിരിക്കുന്നത്. ‌’എന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ പിതൃത്വം തെളിയിക്കണം എന്ന് ഷെഫീന ബീവി ഒരുപാട് കാലമായി ആവശ്യപ്പെടാൻ തുടങ്ങിയിട്ട്. തെളിയിക്കാം. നിങ്ങൾ തെളിയിച്ചിട്ടു പോയാൽ മതി. അത് നിങ്ങളുടെ സ്വന്തം ചെലവിൽ ചെയ്യണം. സുധി ചേട്ടന്‍റെ കല്ലറ തുറന്ന് റീ പോസ്റ്റ്മോർട്ടം ചെയ്ത് ഡിഎൻഎ ടെസ്റ്റ് ചെയ്തിട്ട് വാചകമടിച്ചാൽ മതി. മരിച്ചുപോയ ഒരാളുടെ ഡിഎൻഎ ടെസ്റ്റ് ആകുമ്പോൾ കല്ലറ തുറന്ന് വേണമല്ലോ. അത് നിങ്ങളായിട്ടു ചെയ്‌തോളൂ, അങ്ങനെ തെളിയിക്കാൻ ഞാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ പിന്നിൽ ആരെല്ലാമുണ്ട് എന്ന് എനിക്കറിയില്ല. അത് വിഷയമല്ല. പെണ്ണാണെങ്കിൽ, എന്നെ വെല്ലുവിളിച്ച കാര്യം സ്വന്തം നിലയിൽ ഡിഎൻഎ ടെസ്റ്റ് നടത്തി കാണിക്കണം”, എന്ന് രേണു സുധി പറഞ്ഞു.…

Read More

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്… സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ

കണികണ്ടുണർന്ന് മലയാളികൾ. സൂര്യൻ മീനരാശിയിൽനിന്ന് മേടരാശിയിലേക്ക് കടക്കുന്ന ദിവസമാണ് നാം വിഷുവായി കൊണ്ടാടുന്നത്. മലയാള മാസം ചിങ്ങത്തിലാണ് പുതുവർഷം ആരംഭിക്കുന്നതെങ്കിലും, ജ്യോതിശാസ്ത്രപരമായി പലരും പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവർ വിഷുവിനെയാണ് പുതുവർഷത്തിന്‍റെ തുടക്കമായി കാണുന്നത്. ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജന തിരക്ക് ആയിരുന്നു. പുലർച്ചെ 2.50 മുതൽ 3.30 വരെയായിരുന്നു വിഷുക്കണി ക്രമീകരിച്ചിരുന്നത്. ഈ സമയത്ത് എത്തിയ ഭക്തർക്ക് മേൽശാന്തി കൈനീട്ടം നൽകി. വരും വർഷത്തെ പ്രതീക്ഷകളെ കണിക്കാഴ്ചയിൽ ഒരുക്കി വിഷുവിനെ സ്വീകരിക്കുകയാണ് മലയാളികൾ. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മലയാളികൾ വിഷു ആഘോഷം ഗംഭീരമാക്കി.

Read More

ജപ്പാനിൽ ഒരു സാധാരണ കുടുംബത്തിനു ജീവിക്കാൻ ഒരു മാസം 2.9 ലക്ഷം രൂപയുടെ ചെലവ്, വെളിപ്പെടുത്തലുമായി ഇന്ത്യൻ യുവതി, സോഷ്യൽ മീഡിയയിൽ തീ പാറും ചർച്ചകൾക്ക് തുടക്കം.

ടോക്കിയോയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ ഒരു മാസത്തെ ചെലവിന്‍റെ കണക്കുകളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. തന്‍റെ മൂന്നംഗ കുടുംബത്തിന് അവിടെ ജീവിക്കാൻ പ്രതിമാസം 2.9 ലക്ഷം രൂപ ചിലവാകുമെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. സുനാക്ഷി ശർമ്മ പങ്കുവെച്ച വീഡിയോയിലാണ് യുവതിയുടെ ചിലവുകളുടെ കണക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. വാടകയും അനുബന്ധ ചിലവുകളും, പ്രതിമാസം ഏകദേശം 1.16 ലക്ഷം രൂപയാകും. മകന്‍റെ ഡേകെയർ ചിലവിനായി ഒരു മാസം ഏകദേശം 58,000 രൂപവരെയാകും. ജപ്പാനിൽ ഇന്ത്യൻ വിഭവങ്ങൾ ലഭിക്കാൻ വലിയ വില നൽകേണ്ടി വരുമെന്ന് അവർ പറഞ്ഞു. ഇന്ത്യൻ പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ ഭക്ഷണത്തിനായി 58,000 – 87,000 രൂപ ചിലവാകും. ഇന്ധനം, ടോൾ, വാഹന സംരക്ഷണം എന്നിവയ്ക്കായി 29,000 – 58,000 രൂപയാണ് ചിലവാക്കുന്നത്. യുവതിയുടെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ടോക്കിയോയിലെ ഉയർന്ന ശമ്പളം…

Read More

ജോലിക്കിടയിൽ അഞ്ച് മണിക്കൂറോളം ഉറങ്ങി, ബോസ് ചോദ്യം ചെയ്തു: ശന്പളം കൂട്ടിക്കിട്ടാനാണ് ഉറങ്ങിയതെന്ന് മറുപടി; ചർച്ചയായി യുവതിയുടെ വാക്കുകൾ

ചൈനയിലെ ഒരു ജോലിസ്ഥലത്തുണ്ടായ യുവതിയുടെ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്. തന്‍റെ ജോലി സ്ഥലത്ത് നല്കുന്ന ശമ്പളത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കാൻ ഒരു യുവതി കണ്ടെത്തിയ വിചിത്രമായ വഴിയാണ് ഇതിന് കാരണം. ഓഫീസിലെ തന്‍റെ ഡെസ്‌കിൽ കിടന്ന് അഞ്ച് മണിക്കൂറോളം യുവതി ഉറങ്ങിയാണ് യുവതി പ്രതിഷേധമറിയിച്ചത്. ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഷാങ്‌ക്യു എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. നിങ്ങൾ എത്ര പണം നൽകുന്നുവോ, അത്രയും ജോലി മാത്രമേ എനിക്ക് നൽകാൻ കഴിയൂ, എന്നായിരുന്നു യുവതിയുടെ വിശദീകരണം. യുവതി ജോലി സ്ഥലത്ത് ഉറങ്ങുന്നത് കണ്ട ബോസ് അവരെ ശകാരിക്കുകയും തുടർന്ന് ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോയതോടെ, ഇതിന് മറുപടിയായി യുവതി കണ്ണീരോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് തന്‍റെ നിലപാടിനെ പ്രതിരോധിച്ചു.…

Read More

ജൻമദിനത്തിൽത്തന്നെ മരണവുമെത്തി … കൂട്ടുകാർക്കൊരു പാർട്ടിയും കൊടുത്ത് വെള്ളച്ചാട്ടത്തിലൊരു കുളിയും പാസാക്കാനെത്തി, ചുഴിയിൽപ്പെട്ട് 26-കാരന് ദാരുണാന്ത്യം

കാലിഫോർണിയയിലെ ഒരു വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം തന്‍റെ 26 -ാം ജന്മദിനം ആഘോഷിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീഹരികൃഷ്ണയാണ് മുങ്ങി മരിച്ചത്. ജൻമദിന പാർട്ടി നൽകി കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാൻ വേണ്ടിയാണ് ശ്രീഹരിയും കൂട്ടുകാരും വെള്ളച്ചാട്ടത്തിലേക്ക് പോയത്. എന്നാൽ ആ സന്തോഷത്തിന് അധിക നേരത്തെ ആയുസ് ഇല്ലായിരുന്നു. ശ്രീഹരികൃഷ്ണയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മുതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ടിഡിപി എംഎൽഎ ആർവിഎസ്കെകെ രംഗറാവു ആന്ധ്രാപ്രദേശ് എൻആർഐ ശാക്തീകരണ മന്ത്രി കൊണ്ടപ്പള്ളി ശ്രീനിവാസുമായി സംസാരിച്ചു.   മുങ്ങി മരണങ്ങൾ

Read More

അമ്മ അറിയാതെ… മകൻ മരിച്ചു പോയെന്ന് അമ്മയെ അറിയിക്കാതെ കൂട്ടുകാർ, മകന്‍റെ ശബ്ധവും രൂപവും എഐയിൽ നിർമിച്ചു: എന്നും ആ അമ്മ അവനോട് സംസാരിച്ചു അത് തന്‍റെ മോനെന്നറിയാതെ

ശാസ്ത്രലോകത്തിന്‍റെ കണ്ടുപിടിത്തങ്ങൾ മനുഷ്യർക്ക് അത്ഭുതമെന്ന് തോന്നും. വികാരനിർഭരവും അസാധാരണവുമായ ഒരു സംഭവമാണ് ചൈനയിൽ നിന്നും ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. വാഹനാപകടത്തിൽ മരിച്ച മകന്‍റെ വിയോഗം താങ്ങാനാവാത്ത വൃദ്ധമാതാവിനെ ആശ്വസിപ്പിക്കാൻ ഒരു കുടുംബം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായം തേടി. ചൈനയിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ വർഷം ഷാൻഡോങ് പ്രവിശ്യയിൽ നിന്നുള്ള ഒരു കുടുംബത്തിന് അവരുടെ ഏക മകനെ വാഹനാപകടത്തിൽ നഷ്ടമായത്. ഹൃദ്രോഗിയായ എൺപതുകാരി അമ്മയ്ക്ക് ഈ ആഘാതം താങ്ങാനാവില്ലെന്ന് ഭയന്ന് കുടുംബം മരണവാർത്ത അവരിൽ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു. എഐ വിദഗ്ധനായ ഷാങ് സെവീയെ മരിച്ചയാളുടെ മകൻ സമീപിക്കുകയും നിരവധി ഫോട്ടോകൾ, വീഡിയോകൾ, ശബ്ദരേഖകൾ എന്നിവ കുടുംബം ഷാങ്ങിന് കൈമാറുകയും ചെയ്തു. ഇത് ഉപയോഗിച്ച് അദ്ദേഹത്തിന്‍റെ പ്രാദേശിക സംസാരശൈലിയിലുള്ള ഒരു ഡിജിറ്റൽ അവതാർ നിർമിച്ചു. മരിച്ചവ്യക്തിയുമായി വളരെയധികം സാമ്യമുള്ള ഈ എഐ രൂപം നിലവിൽ ഒരു ചാറ്റ് ആപ്പ്…

Read More

ഒരച്ഛന്‍റെ രോദനം… ഓഫീസിൽ നിന്ന് എത്തിയായും ജോലിത്തിരക്ക്, മകനെ നോക്കാൻ സാധിക്കുന്നില്ല, ജോലി കളഞ്ഞാലോ എന്ന് ഓർക്കുന്നു: വേദനയോടെ കുറിപ്പുമായി യുവാവ്

ജോലിഭാരം കാരണം സ്വന്തം കുഞ്ഞിനെപ്പോലും കൊഞ്ചിക്കാൻ സാധിക്കാറില്ല പലർക്കും. പ്രത്യേകിച്ച് കോർപ്പറേറ്റ് ജോലിക്കാർക്ക് ഒന്നിനും സമയം കിട്ടാറില്ല. കുഞ്ഞിനെ താലോലിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് കോർപ്പറേറ്റ് ജീവനക്കാരനായ പിതാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാവിലെ 11 മുതൽ രാത്രി 11 വരെ നീളുന്ന ജോലിക്കിടയിൽ ഒരു വയസുകാരനായ മകന്‍റെ വളർച്ച ആസ്വദിക്കാൻ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് യുവാവ് പോസ്റ്റ് പങ്കുവച്ചത്. ഓഫീസിൽ നിന്ന് വന്ന് വീട്ടിൽ എത്തിയാലും ജോലി സംബന്ധമായ തിരക്കുകൾ അവസാനിക്കുന്നില്ല. ഒരുപാട് കോളുകൾ വന്നുകൊണ്ടേയിരിക്കുന്നതിനാൽ മകൻ അടുത്ത് വരുന്പോൾ അവനെ മര്യാദയ്ക്ക് ഒന്നു നോക്കാൻ പോലും പറ്റുന്നില്ലെന്നും യുവാവ് പറഞ്ഞു. ‘ഞാൻ വീട്ടിലെത്തുമ്പോൾ മകൻ ഓടി എന്‍റെ അടുത്തേക്ക് വരും. ഞാനവനെ എടുക്കാനും അവന്‍റെ കൂടെ കളിക്കാനും അവൻ ആഗ്രഹിക്കുന്നു. എന്നാൽ മീറ്റിംഗുകൾക്കിടയിൽ എനിക്ക് അവനെ അവഗണിക്കേണ്ടി വരുന്നു. ആ സമയത്ത്…

Read More

എൻ ഫ്രണ്ടപോലെ യാര് മച്ചാ…36 ലക്ഷത്തിന്‍റെ ആഢംബരക്കാറിൽ ബേക്കറിക്കച്ചവടം; സുഹൃത്തിനെ സഹായിക്കാൻ കാണിച്ച മനസിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

സൗഹൃദത്തിന്‍റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. തന്‍റെ സുഹൃത്തിനെ സഹായിക്കാനായി ആഡംബര കാറിന്‍റെ ഡിക്കിയിൽ ബേക്കറി പലഹാരങ്ങൾ വിൽക്കുന്ന യുവാവിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ജർമനിയിൽ മെഡിക്കൽ റിസർച്ച് സയന്‍റിസ്റ്റായി ജോലി ചെയുന്ന യുവാവ് തന്‍റെ 37 ലക്ഷം വില വരുന്ന ആഡംബര കാറിന്‍റെ ഡിക്കി തുറന്ന് അതിൽ വിവിധതരം ബേക്കറി പലഹാരങ്ങൾ നിരത്തിവെച്ച് വിൽക്കുന്ന അവധേഷാണ് വീഡിയോയിലെ താരം. ഹർഷ് ചൗഹാൻ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഗുരുഗ്രാമിലെ സെക്ടർ 31 മാർക്കറ്റിൽ നിന്നുള്ള ഈ വീഡിയോ പങ്കുവെച്ചത്. ഇങ്ങനെയുമുണ്ട് ഒരു സുഹൃത്ത്, 37 ലക്ഷത്തിന്‍റെ കാറിൽ സുഹൃത്തിനെ പിന്തുണയ്ക്കുന്നു, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവധേഷ് ഉയർന്ന ജോലിയിലാണെങ്കിലും തന്‍റെ സുഹൃത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ഹർഷ് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ജർമനിയിൽ മൂന്ന് വർഷമായി ജോലി ചെയ്യുന്ന അവധേഷ് അവധിക്കായി…

Read More

ദേ ഇങ്ങോട്ട് നോക്കിയേ… വീട്ടുജോലിക്കാരിയെ അടുത്ത മുറിയിലേക്ക് വിളിച്ച് വീട്ടമ്മ; ഒളിപ്പിച്ച്‌വച്ച സർപ്രൈസ് കാണിച്ചു കൊടുത്തപ്പോൾ സംഭവിച്ചത്…

വീട്ട് ജോലിക്കാരെ സ്വന്തം കുടുംബാംഗമായി കരുതുന്ന ധാരാളം ആളുകൾ നമ്മുടെ ഇടയിലുണ്ട്. അത്തരമൊരു സ്നേഹത്തിന്‍റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊക്കോ ആൻഡ് ചിക്കോ’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജോലിക്കാരിയെ വീട്ടിലെ സ്ത്രീ സ്നേഹത്തോടെ അടുത്ത മുറിയിലേക്ക് വിളിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. തൊട്ടടുത്ത മുറിയിൽ അവർക്കായി വലിയൊരു സമ്മാനവും ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. ഇത് എന്താണ് എന്ന് ജോലിക്കാരിക്ക് മനസിലായതുമില്ല. അവർ ആകാംക്ഷയോടെ പെട്ടി ചെന്ന് നോക്കി. അതിനുള്ളിൽ ഒരു പുത്തന്‍ കൂളർ ആയിരുന്നു. കത്തുന്ന ചൂടിൽ ഇത്തരമൊരു സമ്മാനം കണ്ടാൽ ആരാണ് സന്തോഷിക്കാത്തത് അല്ലേ? സമ്മാനം കണ്ടതും സന്തോഷം അടക്കാനാവാതെ അവർ തുള്ളിച്ചാടുന്നതും വീട്ടുടമസ്ഥയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ‘ഞങ്ങളെയും ഞങ്ങളുടെ വളർത്തുമൃഗങ്ങളെയും സ്വന്തം മക്കളെപ്പോലെ നോക്കുന്ന ആളെ ഞങ്ങൾ തിരിച്ചും സംരക്ഷിക്കുന്നു’ എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Read More

വിസർജ്യങ്ങൾക്കിടയിൽ രണ്ട് വർഷം കുളിക്കാതെ ഒൻപത് വയസുകാരൻ; മകനെ വാനിൽ പൂട്ടിയിട്ടത് സ്വന്തം പിതാവ്; പിന്നീട് സംഭവിച്ചത്…

ഒൻപത് വയസുള്ള മകനെ വ‍ർഷങ്ങളായി വാനിൽ പൂട്ടിയിട്ട പിതാവിനെതിരെ കേസെടുത്ത് പോലീസ്. കിഴക്കൻ ഫ്രാൻസിലെ ഹഗൻബാച്ച് ഗ്രാമത്തിലാണ് ഒൻപത് വയസുകാരനെ 2024 മുതൽ വാനിൽ പൂട്ടിയിട്ടത്. വാഹനത്തിനുള്ളിൽ നിന്ന് കുട്ടിയുടെ ശബ്ദം കേട്ട അയൽവാസി പോലീസിനെ വിവരമറിയിച്ചതോടെയാണ് പിതാവിന്‍റെ ക്രൂരത പുറംലോകം അറിഞ്ഞത്. സ്ഥലത്ത് എത്തിയ പോലീസ് വാൻ ബലമായി തുറന്നപ്പോൾ, മാലിന്യങ്ങൾക്കും മലമൂത്രവിസർജ്യത്തിനും ഇടയിൽ ഒരു പുതപ്പിനുള്ളിൽ നഗ്നനായി ചുരുണ്ടുകൂടി കിടക്കുന്ന കുട്ടിയെയാണ് കണ്ടെത്തിയത്. ദീർഘകാലം ഒരേയിരുപ്പ് ഇരുന്നതിനാൽ കുട്ടിക്ക് ഇപ്പോൾ നടക്കാൻ കഴിയില്ലെന്നും പോഷകാഹാരക്കുറവ് ഉണ്ടെന്നും അധികൃതർ വിശദമാക്കി. മകനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കാൻ തന്‍റെ പങ്കാളി ശ്രമിച്ചിരുന്നെന്നും അതിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാനാണ് 2024 നവംബർ മുതൽ വാനിൽ ഒളിപ്പിച്ചതെന്നുമാണ് 43കാരനായ പിതാവ് പൊലീസിനോട് പറഞ്ഞത്. ദിവസവും രണ്ടുനേരം പിതാവ് ഭക്ഷണം എത്തിച്ചിരുന്നതായും പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് മലമൂത്രവിസർജനം നടത്തിയിരുന്നതെന്നും കുട്ടി വെളിപ്പെടുത്തി. 2024ന്…

Read More