നടി ഷംന കാസിം വിവാഹിതയായി! വിവാഹ ചടങ്ങുകള്‍ നടന്നത് ദുബായില്‍വച്ച് ആഡംബരപൂര്‍വം; വരന്‍…

ദുബായി: നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് താരം. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.

Read More

കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ! അഞ്ജലി സോനം കപൂറിനെ അനുകരിച്ച് വൈറലാകാന്‍ ശ്രമിക്കുകയാണോ ? കിടിലന്‍ മറുപടിയുമായി നടി അഞ്ജലി നായര്‍

ബോളിവുഡ് നടി സോനം കപൂര്‍ മേയ്ക്കപ്പ് ചെയ്യുന്നതിനിടയില്‍ തന്‍റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സോനത്തിന്‍റെ വീഡിയോയ്ക്കും ചിത്രത്തിനും പതിനായിരക്കണക്കിന് ലൈക്കും കമന്‍റുകളും ലഭിച്ചു. സോനത്തിന്‍റെ പോസ്റ്റിനു താഴെ ഭര്‍ത്താവ് അഹൂജ നല്‍കിയ അടിക്കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ദൃശ്യം-2-ലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ അഞ്ജലി നായര്‍ തന്‍റെ പിഞ്ചോമനയെ മൂലയൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രമിലൂടെയാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകളും വൈറലായിട്ടുണ്ട്. അഞ്ജലി സോനം കപൂറിനെ അനുകരിച്ച് വൈറലാകാന്‍ ശ്രമിക്കുകയാണോ എന്ന കമന്‍റിന് സോനത്തിന് ആകാമെങ്കില്‍ എന്തുകൊണ്ട് അഞ്ജലിക്ക് ആയിക്കൂടാ എന്ന മറുപടി കമന്‍റും ശ്രദ്ധേയമായി. ഒരു ഡബ്ബിംഗ് അപാരത എന്ന തലക്കെട്ടോടെയാണ് അഞ്ജലി ചിത്രങ്ങള്‍ പങ്കുവച്ചത്. തമിഴ് സംവിധായകനായ അരുണിന്‍റെ നമന്‍ എന്ന ചിത്രത്തിന്‍റെ മലയാളം വേര്‍ഷനുവേണ്ടിയാണ്…

Read More

23 വര്‍ഷം ഒരു പെങ്കൊച്ചിനെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ വേദനക്ക് ആര് സമാധാനം പറയും? ഡോ. അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പ്രണയം നിരസിക്കാനോ, അല്ലെങ്കില്‍ ഒരു ടോക്‌സിക് റിലേഷനില്‍ നിന്നും ഇറങ്ങി പോരാനുമൊക്കെയുള്ള സ്വാതന്ത്ര്യം സ്ത്രീക്കു നിഷേധിച്ചതാരാണ് ? പ്രണയം നിരസിച്ചതിനെത്തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ തലശേരിയില്‍ യുവാവ് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഡോ. അനുജ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലാകുന്നു. 23വര്‍ഷം ഒരു പെങ്കൊച്ചിനെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ വേദനയ്ക്ക് ആരു സമാധാനം പറയുമെന്നും സ്‌നേഹമെന്നും പ്രണയമെന്നും ഒക്കെ പറഞ്ഞു ഓരോ കൊലപാതകവും കണ്ടില്ലെന്നു നടിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്നും കുറിപ്പില്‍ പറയുന്നു. ഡോ. അനുജ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:… പ്രണയം നിരസിക്കാനോ, അല്ലെങ്കില്‍ ഒരു ടോക്‌സിക് റിലേഷനില്‍ നിന്നും ഇറങ്ങി പോരാനുമൊക്കെയുള്ള സ്വാതന്ത്ര്യം സ്ത്രീക്കു നിഷേധിച്ചതാരാണ്? അവള് വേണ്ടാന്ന് വച്ചിട്ടല്ലേ, അവള്‍ക്കു ഇങ്ങനെ തന്നെ വേണമെന്ന തരത്തില്‍ ചിന്തിക്കുന്ന നിര്‍ഗുണസമ്പന്നന്മാരും/ സമ്പന്നകള്‍ക്കും ഇന്നും നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവും സംഭവിച്ചിട്ടില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു…

Read More

പ്രധാനമന്ത്രിയായത് വെറും 44 ദിവസം ! എന്നാല്‍ ലിസ് ട്രസിന് അടിച്ചത് വമ്പന്‍ ലോട്ടറി

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ വെറും 44 ദിവസം ഇരുന്നതിനു ശേഷമാണ് ലിസ് ട്രസ് പടിയിറങ്ങിയത്. രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെയാണ് ലിസ് ട്രസ് രാജി വയ്ക്കാന്‍ തീരുമാനിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ അധികാരത്തിലിരുന്നുള്ളൂവെങ്കിലും ലിസ് ട്രസിന് വ്യക്തപരമായി അടിച്ചത് വമ്പന്‍ ലോട്ടറിയാണ്. ഇനി മുതല്‍ പ്രതിവര്‍ഷം ഒരു കോടി രൂപയിലധികം അലവന്‍സായി ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ ട്രസിന് കൈവന്ന ഈ സൗഭാഗ്യത്തെപ്പറ്റി വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പലരും തങ്ങളുടെ അഭിപ്രായങ്ങളും ട്രോള്‍ വീഡിയോകളും മീമുകളും പങ്കുവെച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കെങ്കിലും ഇത്തരമൊരു ഭാഗ്യം ലഭിക്കണമെന്നാണ് ഒരു ഉപയോക്താവിന്റെ അഭിപ്രായം. വളരെ ചുരുക്കം ചില ആളുകള്‍ക്കേ ഈ സ്‌കീം ലഭിക്കുകയുള്ളൂ എന്ന അടിക്കുറിപ്പോടെയുള്ള ട്രോള്‍ വീഡിയോ മറ്റൊരു ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്. അതിനിടെ, റയാന്‍എയര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിക്കുള്ള ബോര്‍ഡിംഗ്…

Read More

ജീവിതം ക്ലിക്കായി..! ഫോട്ടോഗ്രാഫറായ ഭര്‍ത്താവിന്‍റെ മരണശേഷം ജീവിക്കാന്‍ കാമറ കൈയിലെടുത്ത സത്യഭാമയെക്കുറിച്ച്…

ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങാളല്ലൊ നല്‍കുന്നത്. ചിലര്‍ അവയുടെ മുന്നില്‍ പതറി ജീവനൊടുക്കുകയൊ തളരുകയൊ ചെയ്യും. എന്നാല്‍ മറ്റു ചിലര്‍ തളരാതെ പോരാടും. പലരുടെയും പരിഹാസങ്ങള്‍ക്കും അവഗണനകള്‍ക്കും ഇടയിലൂടെ അവര്‍ ഒരുനാള്‍ വിജയംവരിക്കും. മാത്രമല്ല ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന പലര്‍ക്കും മാതൃകയായി മാറുകയും ചെയ്യും. അത്തരത്തിലുള്ളൊരു ജീവിതമാണ് സത്യഭാമയുടേത്. തന്‍റെ 40-ാം വയസില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നവര്‍. ആശ്രയിക്കാന്‍ പ്രത്യേകിച്ച് ആരുമില്ലാത്ത അന്ന് അവര്‍ സധെെര്യം ഒരു തീരുമാനത്തെിലെത്തി. ഫോട്ടോഗ്രാഫറായിരുന്ന ഭര്‍ത്താവിന്‍റെ പാത പിന്തുടരുക. മധുരൈ ജില്ലയിലെ ഷോളവന്ദന്‍ സ്വദേശിനിയായ സത്യഭാമ 1989ലാണ് ഫോട്ടോഗ്രാഫറായ വിജയകുമാറിനെ വിവാഹം കഴിക്കുന്നത്. സേലം ജില്ലയിലെ നച്ചിനംപെട്ടി സ്വദേശിയായിരുന്നു വിജയകുമാര്‍. വിവാഹത്തിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വിജയകുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി. അതോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പോകാനൊ ഫോട്ടോ സ്റ്റുഡിയോ നടത്താനൊ അദ്ദേഹത്തിന് സാധിക്കാതെയായി. ആരോഗ്യ കാരണം നിമിത്തം 2003ല്‍…

Read More

ലാലേട്ടൻ നടനായിരുന്നില്ലായെങ്കില്‍ ആരാകുമായിരുന്നു ? ഷെഫ് സുരേഷ് പിള്ളയുടെ കുറിപ്പ് വൈറലാകുന്നു

ലാലേട്ടന്‍റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതേ ഭാവത്തോടെ അദ്ദേഹത്തിന്‍റെ അടുക്കളയിലെ റാഷണൽ കോംബി ഓവൻ, തെർമോമികസ്, ജാപ്പനീസ് ടെപ്പാന്യാകി ഗ്രിൽ എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടൻ അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചകവിദഗ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ഭക്ഷണ അറിവുകൾ കേട്ടപ്പോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു. താങ്ക്സ് ലാലേട്ടാ.

Read More

വാഗ്ദാനം പാലിച്ചില്ല ! തിരുവനന്തപുരം സ്വദേശിയുടെ പരാതിയില്‍ സന്ദീപാനന്ദ ഗിരിക്ക് ഒരു ലക്ഷം രൂപ പിഴ

സന്ദീപാനന്ദ ഗിരിക്കെതിരെ തിരുവനന്തപുരം സ്വദേശി ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരന് അനുകൂല വിധി. കൈലാസ മാനസ സരോവര്‍ യാത്രയില്‍ വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ലഭിച്ചില്ലെന്ന പരാതിയുമായാണ് സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ കുടപ്പനക്കുന്ന് വിക്രമമംഗലം സ്വദേശി ബി മോഹനകുമാരന്‍ നായര്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. 2011ലും 2016ലും സ്വാമി സന്ദീപാനന്ദ ഗിരി നടത്തിയ തീര്‍ത്ഥയാത്രയിലാണ് പരാതിക്കാരന്‍ പങ്കെടുത്തത്. മൂന്നുദിവസത്തെ കൈലാസ പരിക്രമണമാണ് തീര്‍ത്ഥാടന യാത്രയില്‍ സ്വാമി വാഗ്ദാനം ചെയ്തത്. എന്നാല്‍ രണ്ടു തവണയും ഒരു ദിവസത്തെ പരിക്രമണം മാത്രമാണുണ്ടായിരുന്നത്. ഇതാണ് പരാതിയ്ക്ക് കാരണമായത്. ആദ്യ തവണ മൂന്ന് ദിവസം പരിക്രമണം ചെയ്യാനാവാത്തതിനാലാണ് രണ്ടാമതും മോഹന കുമാരന്‍ നായര്‍ കൈലാസയാത്രയ്ക്ക് പുറപ്പെട്ടത്. രണ്ടാമത്തെ പ്രാവശ്യത്തെ യാത്രയ്ക്ക് മാത്രം 2,45,000 രൂപ ചെലവായി. കോടതിച്ചെലവിലേക്കായി 2500 രൂപയും സ്വാമി സന്ദീപാനന്ദ ഗിരി നല്‍കണം. പരാതിക്കാരനുണ്ടായ മാനസിക വിഷമം…

Read More

നാന്…പ്രിത്തിരാജ് ഉണ്ണി മുകുന്ദന്‍ അണൂപ് മേനോന്‍…ഇതേക്കുറിച്ച് അനൂപ് മേനോന്‍ പറയുന്നതിങ്ങനെ…

തമിഴില്‍ നിന്നു വന്ന് മലയാളികളുടെ മനംകീഴടക്കിയ നടനാണ് ബാല. ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം മലയാളികള്‍ ചര്‍ച്ചചെയ്തു. അമൃതയുമായി വേര്‍പിരിഞ്ഞ ശേഷം മലയാളി ഡോക്ടര്‍ എലിസബത്ത് ഉദയനെയാണ് ബാല വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ബാലയോടൊപ്പം എലിസബത്തും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി എലിസബത്തിനെ ബാലയ്ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ കാണാതായതോടെ ഇവര്‍ തമ്മില്‍ അകന്നു എന്ന നിലയിലായി പ്രചാരണങ്ങള്‍. ഒപ്പം തന്നെ ബാലയെപ്പറ്റിയുള്ള ഒരു ട്രോളും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നേടി. ഇപ്പോള്‍ അനൂപ് മേനോന്‍ ബാലയെക്കുറിച്ച് പറഞ്ഞ ഒരു പരാമര്‍ശം ശ്രദ്ധ നേടുകയാണ് ഒരു ചാനല്‍ ഷോയ്ക്കിടെ ടിനി ടോം ബാലയുടെ ശബ്ദം അനുകരിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. 2012ല്‍ ബാല സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ‘ദി ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയുടെ കാസ്റ്റിങ് വേളയില്‍ ടിനിയെ ക്ഷണിച്ചതാണ് വിഷയമായത് മലയാളി…

Read More

കാര്യങ്ങള്‍ വിവാഹമോചനത്തിലെത്തിച്ച മാധ്യമങ്ങള്‍ക്കു നന്ദി ! എലിസബത്ത് നല്ല വ്യക്തിയെന്നും അല്‍പം മനസ്സമാധാനം നല്‍കണമെന്നും ബാല…

തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം മാധ്യമങ്ങളാണെന്ന് തുറന്നു പറഞ്ഞ് നടന്‍ ബാല. കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്നുമാണ് ബാല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്. കുറച്ച് മനസ്സമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവുണ്ട്. എന്നാല്‍ സംസാരിച്ചാല്‍ ശരിയാകില്ല ബാല പറഞ്ഞു. ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം നടന്നത്. പിന്നീട് ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. ഇതിനിടയ്ക്ക് എലിസബത്ത് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളും…

Read More

കരാറില്‍ കുടുക്കി അശ്ലീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചു ! സംവിധായികയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി യുവാവ്…

തന്നെ കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ് ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചതിച്ച് അശ്ലീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതി. അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യുമെന്ന് ഒടിടി നടത്തിപ്പുകാര്‍ പറഞ്ഞുവെന്നും ഇതുമൂലമുള്ള മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയില്‍ പറയുന്നുണ്ട്.

Read More