കരാറില്‍ കുടുക്കി അശ്ലീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചു ! സംവിധായികയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി യുവാവ്…

തന്നെ കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ് ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചതിച്ച് അശ്ലീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതി. അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യുമെന്ന് ഒടിടി നടത്തിപ്പുകാര്‍ പറഞ്ഞുവെന്നും ഇതുമൂലമുള്ള മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയില്‍ പറയുന്നുണ്ട്.

Read More

നിങ്ങള്‍ മുടി സ്‌ട്രേയിറ്റന്‍ ചെയ്യാറുണ്ടോ ? മുടി സ്‌ട്രെയിറ്റന്‍ ചെയ്യുന്ന സ്ത്രീകളില്‍ ഭാവിയില്‍ സംഭവിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍; വര്‍ഷങ്ങളോളം നീണ്ട പഠനത്തില്‍ കണ്ടെത്തിയത് ഇങ്ങനെ…

കെമിക്കലുകളുപയോഗിച്ച് മുടി സ്ട്രെയിറ്റൻ ചെയ്യുന്നത് ഇന്ന് വളരെ സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. മുമ്പൊക്കെ സെലിബ്രിറ്റികള്‍ മാത്രമായിരുന്നു ഇത്തരത്തില്‍ ഹെയര്‍ സ്ട്രെയിറ്റനിംഗെല്ലാം വ്യാപകമായി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ധാരളം സ്ത്രീകള്‍ ഇത് പതിവായി ചെയ്യുന്നുണ്ട്.  എന്നാല്‍ മുടി ഈ രീതിയില്‍ സ്ട്രെയിറ്റൻ ചെയ്യുന്നത് പതിവാക്കുമ്പോള്‍ അത് സ്ത്രീകള്‍ക്ക് ക്രമേണ ദോഷമായി വരുമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ ‘നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവിയോൺമെന്‍റല്‍ ഹെല്‍ത്ത് സേഫ്റ്റി’ (എന്‍ഐഇഎച്ച്എസ്)യില്‍ നിന്നുള്ള ഗവേഷകരാണ് വര്‍ഷങ്ങളോളം നീണ്ട പഠനം സംഘടിപ്പിച്ചത്.  വര്‍ഷങ്ങളോളം ഹെയര്‍ സ്ട്രെയിറ്റനിംഗ് ചെയ്യുമ്പോള്‍ ഇതിലൂടെ ശരീരത്തിലെത്തുന്ന കെമിക്കലുകള്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദസാധ്യത വര്‍ധിക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പാരബെൻസ്’, ‘ബിസ്ഫിനോള്‍ എ’, ‘ഫോര്‍മാള്‍ഡിഹൈഡ്’ തുടങ്ങിയ കെമിക്കലുകളാണത്രേ ഇത്തരത്തില്‍ ദോഷം ചെയ്യുന്നത്.  അതേസമയം ഹെയര്‍ ഡൈ, ബ്ലീച്ച്, ഹൈലൈറ്റ്സ് തുടങ്ങിയവ സ്ത്രീകളില്‍ ഇത്തരത്തില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം…

Read More

19-കാരന് വധുവായി 56-കാരി! വിശ്വസിക്കാനാകാതെ മക്കള്‍; അതുല്യ പ്രണയം വിവാഹത്തിലേക്ക്… പ്രണയത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ്രണയമെന്ന വികാരത്തെ പലപ്പോഴും നിയന്ത്രിക്കാൻ കഴിയില്ല. ആരോട് എപ്പോൾ പ്രണയം തോന്നുമെന്ന് പറയാനും സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയുന്നത്. അത്തരത്തിലൊരു സ്നേഹബന്ധത്തിന്റെ കഥയാണ് വടക്കു കിഴക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിൽ നിന്ന് വരുന്നത്. 56-കാരിയായ ജാൻല നമുവാങ്ഗ്രാക്കും 19-കാരൻ വുത്തിച്ചായ് ചന്തരാജുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. 37 വയസ്സിന്റെ പ്രായവ്യത്യാസമൊന്നും ഇവരുടെ സ്നേഹബന്ധത്തെ ബാധിച്ചിട്ടില്ല. മൂന്നു പേരക്കുട്ടികളുള്ള ജാൻലയെ പത്താം വയസ്സിലാണ് ചന്തരാജ് ആദ്യമായി കാണുന്നത്. ഇരുവരും അയൽവാസികളായിരുന്നു. വീടുവൃത്തിയാക്കാനും മറ്റു സഹായങ്ങൾക്കുമായി ചന്തരാജ് ജാൻലയുടെ വീട്ടിൽ പോകുമായിരുന്നു. ഇങ്ങനെ പരിചയത്തിലായ ഇവർ രണ്ടു വർഷം മുമ്പ് പ്രണയത്തിലാകുകയായിരുന്നു. ഇപ്പോൾ വിവാഹിതരാകാൻ ഒരുങ്ങുകയാണ് ഇരുവരും. സമൂഹം എന്ത് ചിന്തിക്കുമെന്ന് ഞാൻ ആലോചിക്കാറില്ല. അതിനെ കുറിച്ച് ഭയവുമില്ല. ജാൻല സത്യസന്ധയും കഠിനധ്വാനിയുമാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ അവർക്കൊപ്പം നിൽക്കാൻ ഞാൻ…

Read More

ലഹരിയുപയോഗിച്ച ശേഷം ആകാശപ്പാതയുടെ മേല്‍ക്കൂരയില്‍ വലിഞ്ഞു കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് ! വീഡിയോ വൈറല്‍…

ആകാശപ്പാതയുടെ മേല്‍ക്കൂരയില്‍ വലിഞ്ഞു കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഇയാളെ ഒടുവില്‍ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. മുംബൈ നാനാ ചൗക്കില്‍ ബുധനാഴ്ചയായിരുന്നു 24-കാരന്റെ പരാക്രമം അരങ്ങേറിയത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മേല്‍ക്കൂരയ്ക്ക് മുകളില്‍ യുവാവ് കയറിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് പോലീസുകാരില്‍ ഒരാള്‍ യുവാവിനെ പിടികൂടുകയും ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുകയുമായിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കുഷ്യന്‍ അടക്കമുള്ള സംവിധാനങ്ങള്‍ രക്ഷാസേന തയ്യാറാക്കി നിര്‍ത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Read More

നമ്മുടെ ഓഫീസര്‍ സുഹൃത്തിനു വായുഗുളിക മേടിക്കാന്‍ പോയ വഴിക്കാവാം ഈ അപകടം ഉണ്ടായത് ! കുറിപ്പ് വൈറലാകുന്നു…

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും എതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയതിനെത്തുടര്‍ന്ന് ചൂടുപിടിച്ച ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ശ്രീറാം വെങ്കിട്ടരാമന്‍ സുഹൃത്ത് വഫ ഫിറോസിന് വായുഗുളിക മേടിക്കാന്‍ പോയ വഴിക്കാവും ഈ അപകടം ഉണ്ടായത് എന്ന് പരിഹസിക്കുകയാണ് ഡോ. അനുജ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡോ.അനുജയുടെ പരിഹാസം. ഡോ. അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ‘വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചില്‍, എല്ലാറ്റിനും ഉത്തരവാദി മരണമടഞ്ഞ ബഷീറും എന്ന പോലായി പോയി നടപടികള്‍. ഈ നിയമത്തിന്റെ ഒക്കെ ഒരു കാര്യം. തെളിവുണ്ടോ, ഉണ്ടേല്‍ മാത്രം, അല്ലെങ്കില്‍ ശെരികേട് എന്നും ‘ശെരി ‘മാത്രമായി അവശേഷിക്കും. 2019ല്‍ തിരുവനന്തപുരത്തു K. M. ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്റെ മോട്ടോര്‍ വാഹനത്തില്‍…

Read More

‘ഗോമാതാ ഉലത്ത്’ എന്ന പേരില്‍ പാചക വീഡിയോ ! രഹ്ന ഫാത്തിമ കുരുക്കില്‍; കേസ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി…

‘ഗോമാതാ ഉലത്ത്’ എന്ന പേരില്‍ പാചക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രഹന ഫാത്തിമയ്‌ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സ്റ്റേ ചെയ്യണമെന്ന രഹന ഫാത്തിമയുടെ ആവശ്യം ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് നിരസിക്കുകയായിരുന്നു. ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചുംബനസമര, ശബരിമല വിഷയങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചയാളാണ് രഹ്ന. ശബരിമല വിവാദത്തിനു പിന്നാലെ ഇവരെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. തുടര്‍ന്ന് വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് വീണ രഹനയും ഭര്‍ത്താവ് മനോജ് ശ്രീധറും തമ്മില്‍ പിരിയുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്ക്…

Read More

പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ? ഭൂനിരപ്പിൽനിന്ന് ഏകദേശം 3,000 അടി താഴ്ചയില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര

 സ്വര്‍ഗവും നരകവും പാതാളവുമൊക്കെ ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയില്‍ പാതാളവും കോട്ടയത്ത് ദേവലോകവുമുണ്ട്. പറഞ്ഞുവരുന്നത് ഭൂനിരപ്പിൽനിന്ന് ഏകദേശം 3,000 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തെക്കുറിച്ചാണ്. ആ അപൂര്‍വ ഗ്രാമത്തിന്‍റെ പേര് – പാതാള്‍കോട്ട്- എന്നാണ്, സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിൽ. ചിന്ത് വാരയില്‍നിന്ന് 78 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരുപാടു പ്രത്യേകതകളുള്ള താഴ് വരയാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഈ പ്രദേശത്തിനു പുറംലോകവുമായി ബന്ധവുമുണ്ടായിരുന്നില്ല. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഒറ്റപ്പെട്ടു കിടന്ന ഒരു ഭൂപ്രദേശം. വിവിധങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം നിലനില്‍ക്കുന്ന ഗോത്രവിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം 21 ഗ്രാമങ്ങളാണ് പാതാള്‍കോട്ടിലുള്ളത്. എന്നാൽ, 12 ഗ്രാമങ്ങളില്‍ മാത്രമാണ് താമസക്കാരുള്ളത്. 79 ചതുരശ്ര കിലോമീറ്റർ വിസ്തീര്‍ണമുള്ള പാതാള്‍കോട്ട് ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ബാരിയ, ഗോണ്ട് തുടങ്ങിയ ഗോത്ര വിഭാഗക്കാരാണ് ഇവിടെയുള്ളത്. പ്രാദേശികമായ നിരവധി വിശ്വാസങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു.…

Read More

അമ്മ മിഠായി കഴിക്കാന്‍ അനുവദിക്കുന്നില്ല, മിഠായി ചോദിച്ചാല്‍ തല്ലുമെന്നും; പരാതിയുമായി എത്തിയ”കുറുമ്പന്‍ പയ്യന്” മന്ത്രിയുടെ സമ്മാനം ചോക്ലേറ്റും സൈക്കിളും

മിഠായി നല്‍കാന്‍ വിസമ്മതിച്ച അമ്മയ്‌ക്കെതിരേ പോലീസില്‍ പരാതി പറഞ്ഞ മൂന്നു വയസുകാരന്‍ കുറുമ്പന്‍ പയ്യന് മന്ത്രിയുടെ സമ്മാനം. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയാണ് കുട്ടിക്ക് ചോക്ലേറ്റും സൈക്കിളും സമ്മാനമായി നല്‍കുമെന്ന് അറിയിച്ചത്. ദീപാവലി സമ്മാനമായി ചോക്ലേറ്റും സൈക്കിളും വീട്ടിലെത്തിക്കും. മിടുക്കനായ കുസൃതിപ്പയ്യന്‍റെ നിഷ്ങ്കളങ്കമായ പരാതി മന്ത്രി ഏറെ കൗതുകപൂര്‍വമാണു കേട്ടത്. കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയ വീഡിയോ മിശ്രയുടെ ശ്രദ്ധയില്‍പ്പെട്ടത്. വീഡിയോ കണ്ടശേഷം മിശ്ര പറഞ്ഞ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.തന്നെ അമ്മ മിഠായി കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും മിഠായി ചോദിച്ചാല്‍ തല്ലുമെന്നുമൊക്കെയാണ് പിതാവിനൊപ്പം സ്റ്റേഷനിലെത്തി പോലീസില്‍ പരാതി പറയുന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥ കുട്ടിയുടെ പരാതി ശ്രദ്ധാപൂര്‍വം എഴുതിയെടുക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിയുടെ പരാതി കേട്ട് പോലീസുകാര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദത്തലായി ഗ്രാമത്തിലാണ് മിഠായി സംഭവം അരങ്ങേറിയത്. കുളികഴിഞ്ഞതിനു ശേഷം കുട്ടിയെ…

Read More

ഇടുക്കി യൂദാഗിരിയിലെ ആഭിചാര കേന്ദ്രം നശിപ്പിച്ച് സിപിഎം ! ബലിത്തറകള്‍ പൊളിച്ചു നീക്കി…

ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാരകേന്ദ്രം നശിപ്പിച്ച് സിപിഎം. കേന്ദ്രത്തിലെ മന്ത്രവാദ ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. പോലീസ് താക്കീത് വകവെക്കാതെ ഇവിടെ മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തങ്കമണി യൂദാഗിരിയില്‍ റോബിന്‍ എന്നയാളുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നാണ് മന്ത്രവാദം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നത്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നടക്കുന്നതായി മനസ്സിലായത്. ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ ബലിത്തറകളും പൂജാ സാമഗ്രികളും, ബലിക്ക് ഉപയോഗിച്ചിരുന്ന കത്തി ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. പോലീസ് താക്കീത് നല്‍കി മടങ്ങിയെങ്കിലും ബലിത്തറകള്‍ പൊളിച്ചു നീക്കിയിരുന്നില്ല. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇയാളുടെ പുരയിടത്തില്‍ കയറി പരിശോധന നടത്തുകയായിരുന്നു. വാഴത്തടകള്‍ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു ബലിത്തറകള്‍. ഒരു ബലിത്തറയില്‍ മന്ത്രവാദം നടത്തി കത്തി കുത്തി വെച്ച നിലയിലുമായിരുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ബലിത്തറകള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയായിരുന്നു.

Read More

പത്തരമാറ്റിന്‍റെ പരിശുദ്ധിയോടെ തൈരിൽ തെളിഞ്ഞ ജീവിതം; കോവിഡിന്‍റെ പ്രതിസന്ധികളെ മറികടക്കാൻ തുടങ്ങിയ പരിശ്രമത്തിന്‍റെ വിജയഗാഥയുമായി മാത്യൂസ് – ജെയ്നമ്മ ദമ്പതികൾ

ഹരിദാസ് അന്പലപ്പുഴ പുതിയ ആശയങ്ങൾക്കൊണ്ടും അധ്വാനങ്ങൾക്കൊണ്ടും കരുപ്പിടിപ്പിച്ച കൊച്ചുകൊച്ചു സംരംഭങ്ങളിലൂടെ നാട്ടിൽ പ്രകാശം പരത്തിയവർ നമുക്കു ചുറ്റുമുണ്ട്. കോവിഡിന്‍റെ പ്രതിസന്ധികളെ മറികടക്കാൻ തുടങ്ങിയ പരിശ്രമങ്ങൾ ജീവിതത്തെ മാറ്റിമറിച്ച സംരംഭങ്ങളായി വളർന്നതിന്‍റെ ചരിത്രവുമുണ്ട്.  കോവിഡിൽ നാടാകെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലും വിഷമങ്ങളിലും ക്ലേശിച്ചപ്പോൾ തങ്ങളുടെ കൊച്ചു സംരംഭം ജീവിതമാർഗം തെളിച്ചു തന്നതിന്‍റെ കഥ പറയുകയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻ പുരയ്ക്കൽ മാത്യൂസ് – ജെയ്നമ്മ ദമ്പതികൾ. നാടൻ തൈരാണ് ഇവരുടെ ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണത്തിന് കുറെക്കാലമായി ഉറകൂട്ടുന്നത്.തൈര് വീട്ടിൽത്തന്നെ തയാറാക്കി ചെറിയ പായ്ക്കറ്റുകളിലാക്കി കടകളിൽ വിതരണം ചെയ്തുവരികയാണ് ഈ ദന്പതികൾ. ഗ്രാമാന്തരങ്ങളിലെ അന്പതോളം കടകളിൽ നാടൻ തൈര് എന്ന പേരിൽ ഇവരുടെ തൈര് വില്പനയ്ക്ക് എത്തുന്നു. 10 രൂപയാണ് പായ്ക്കറ്റ് വില. തുടക്കം ഇങ്ങനെഈ കുടിൽ സംരംഭം തുടങ്ങിയിട്ട് ഏകദേശം എട്ടു വർഷം പിന്നിടുന്നു.…

Read More