ഭക്ഷണം തികച്ചും സൗജന്യം ! പകരം നല്‍കേണ്ടത് പ്ലാസ്റ്റിക്; ഗുജറാത്തിലെ ഒരു കഫെ വ്യത്യസ്ഥമാകുന്നതിങ്ങനെ…

പരിസ്ഥിതിയെ തകര്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന വസ്തുക്കളിലൊന്നായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും മണ്ണിലേക്ക് വലിച്ചെറിയുന്നത് തടയുന്നതിനും ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പ്പന നമ്മുടെ നാട്ടിലും നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്കില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നതിന് വ്യത്യസ്തമായൊരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള കഫെ. ഈ കഫെയിലെത്തി ഭക്ഷണം കഴിച്ചാല്‍ പണം അല്ല പ്രതിഫലമായി ഈടാക്കുന്നത്. പകരം പ്ലാസ്റ്റിക് നല്‍കണം. ഗുജറാത്തിലെ ജുനാഗഢില്‍ സ്ഥിതി ചെയ്യുന്ന നാച്ചുറല്‍ പ്ലാസ്റ്റിക് കഫെ ആണ് വ്യത്യസ്തമാകുന്നത്. ഇവിടെ നിന്ന് ഏത് തരം ഭക്ഷണം വാങ്ങിയാലും പണം നല്‍കേണ്ടതില്ല. പ്ലാസ്റ്റിക് ആണ് പകരമായി നല്‍കേണ്ടത്. ജുനാഗഢ് ജില്ലാ കളക്ടര്‍ റാചിത് രാജ് ഈ വ്യത്യസ്തമായ കഫെയെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജുനാഗഢിനെ മാലിന്യമുക്തമാക്കുകയെന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. അരക്കിലോ പ്ലാസ്റ്റിക് സാധനങ്ങള്‍ കൊടുത്താല്‍ ഒരു ഗ്ലാസ്…

Read More

ആരുടെയോ കോണ്ടം ലീക്കായി ഉണ്ടായ പ്രതിഭാസം ! അശ്ലീല കമന്റിന് ചുട്ടമറുപടിയുമായി ദുര്‍ഗ കൃഷ്ണ…

കുറഞ്ഞ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ദുര്‍ഗ്ഗാ കൃഷ്ണ.വിമാനം എന്ന സിനിമയിലൂടെ ആണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ഏതാനും സിനിമകളില്‍ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഉടല്‍ എന്ന സിനിമയില്‍ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രേക്ഷക പ്രശംസയും രൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. സമൂഹമാധ്യമങ്ങളില്‍ താരം വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞദിവസം താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഇതിന് താഴെ ആയിരുന്നു ഒരു വ്യക്തിമോശം കമന്റ് ഇട്ടത്. അയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി താരം നല്‍കുകയും ചെയ്തു. ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നുമല്ല ഇയാള്‍ ഈ കമന്റ് ഇട്ടിരിക്കുന്നത്. ഫേക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ഈ കമന്റ്…

Read More

വെള്ളത്തിൽ ചിത്രമായി ഉലകനായകൻ: വിസ്മയിപ്പിച്ച് ഡാവിഞ്ചി സുരേഷ്; സ്വിമ്മിംഗ് പൂളിൽ രണ്ടു ദിവസം കൊണ്ട് തീർത്തത് അൻപതടി നീളവും 30അടി വീതിയുമുള്ള  ചിത്രം 

തൊടുപുഴ: വെള്ളത്തിനുമുകളിൽ അൻപതടി വലുപ്പത്തിൽ ഉലകനായകൻ കമലഹാസന്‍റെ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്. മൂന്നാർ വൈബ് റിസോർട്ടിന്‍റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിൽ രണ്ടു ദിവസം സമയമെടുത്ത് അൻപതടി നീളവും 30അടി വീതിയിലുമാണ് ചിത്രം നിർമിച്ചത്. നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന സുരേഷിന്‍റെ 85-ാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രമാണ് ഫോം ഷീറ്റിൽ തീർത്തത്. കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള 2500 എ ഫോർ ഷീറ്റുകളാണ് കമലഹാസന്‍റെ ചിത്രം തീർക്കാനായി ഉപയോഗിച്ചത്. കണ്ടന്‍റ് ക്രിയേട്ടേഴ്സ് ഓഫ് കേരള എന്ന യൂട്യൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് വെള്ളത്തിന് മുകളിൽ വലിയ ചിത്രം ഒരുക്കിയത്. തറയിലും പാടത്തും സ്റ്റേഡിയം ഗ്രൗണ്ടിലും ഇൻഡോർ സ്റ്റേഡിയം ഫ്ളോറിലും വലിയ ചിത്രങ്ങൾ നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും സ്വിമ്മിംഗ് പൂൾ കാൻവാസ് ആക്കുന്നത് ആദ്യമായാണെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. സുരേഷിനെ കൂടാതെ…

Read More

ഭര്‍ത്താവ് വിദ്യാസാഗറിന്‍റെ മരണത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ദയവായി നിര്‍ത്തൂ..! അഭ്യർഥനയുമായി മീന

ഭര്‍ത്താവ് വിദ്യാസാഗറിന്‍റെ മരണത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പങ്കുവെക്കരുതെന്ന് നടി മീന. തന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യതയും വേദനയും മാനിക്കണമെന്നും നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. എന്‍റെ ഭര്‍ത്താവ് വിദ്യാസാഗറിന്‍റെ ആകസ്മികമായ വിയോഗത്തിന്‍റെ വേദന ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തില്‍ ദയവായി ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കടന്നുപോകുന്ന അവസ്ഥ മനസിലാക്കണമെന്നും ഞാന്‍ എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുകയാണ്. ദയവായി ഈ വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കൂ. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് ദയവുചെയത് നിര്‍ത്തൂ. ഇത്രയും മാനസിക സംഘര്‍ഷം നേരിടുന്ന സമയത്ത് ഞങ്ങളൊടൊപ്പം ചേര്‍ന്നു നിന്ന എല്ലാ നല്ല മനസുകള്‍ക്കും എന്‍റെ നന്ദി അറിയിക്കുന്നു. എന്‍റെ ഭര്‍ത്താവിന്‍റെ ജീവനായി പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,ബഹുമനപ്പെട്ട മുഖ്യമന്ത്രി,ആരോഗ്യമന്ത്രി, രാധകൃഷ്ണന്‍ ഐഎഎസ്,സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഞാന്‍ അറിയിക്കുന്നു. സ്‌നേഹത്തോടെ നിങ്ങളുടെ മീന സാഗര്‍.

Read More

ജയിലില്‍ നിന്നിറങ്ങി പിറ്റേന്ന് പത്രസമ്മേളനം നടത്തിയിട്ടുണ്ട്, അന്നില്ലാത്ത പേടി ഇന്നില്ല! പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

ജയിലില്‍ കിടന്നു പുറത്തിറങ്ങിയതിന്‍റെ പിറ്റേന്ന് പത്രസമ്മേളനം നടത്തിയിട്ട് പേടിച്ചില്ല പിന്നെ എന്തിനാണ് ഇന്ന് പേടിക്കുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മാധ്യമങ്ങളെ കണ്ട് തിയറ്ററില്‍ നിന്ന് ഇറങ്ങി ഓടിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. അറുപത് ദിവസം ജയിലില്‍ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല. ഷൈന്‍ പറഞ്ഞു. മാധ്യമങ്ങളെ കണ്ട് പേടിച്ചല്ല, പകരം ഒരു എന്‍റര്‍ടെയ്ന്‍മെന്‍റിനു വേണ്ടിയാണ് താന്‍ ഓടിയത്. ഷൈന്‍ ടോം ചാക്കോയും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച അടിത്തട്ട് സിനിമ കണ്ടിറങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താരം മറുപടി നല്‍കിയത്. പന്ത്രണ്ട് എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയപ്പോഴാണ് ഷൈന്‍ ഓടിയത്. തിയറ്ററിനു ചുറ്റും ഓടിയ ഷൈന്‍ ടോം മാധ്യമങ്ങള്‍ക്കു മറുപടി നല്‍കാതെ തിയറ്റര്‍ വളപ്പില്‍നിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും…

Read More

ദേവരകൊണ്ടയുടെ ചിത്രം ദേഹത്ത് പച്ചകുത്തി! ആരാധികയ്ക്ക് സര്‍പ്രൈസ് നല്‍കി താരം; താരത്തെ നേരിട്ടു കണ്ടതോടെ പൊട്ടികരഞ്ഞ്‌ പെണ്‍കുട്ടി

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. ആരാധകരെ കാണാനും അവരൊടൊപ്പം സമയം പങ്കിടാനും താരം ശ്രമിക്കാറുണ്ട്. ഇപ്പോഴാകാട്ടെ തന്‍റെ ഒരു ആരാധികയ്ക്ക് നല്‍കിയ സര്‍പ്രൈസ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്‍റെ ചിത്രം ദേഹത്ത് പച്ചകുത്തിയ പെണ്‍കുട്ടിയെ നേരിട്ടു കാണാനാണ് വിജയ് എത്തിയത്. ശരീരത്തിന്‍റെ പുറംഭാഗത്താണ് പെണ്‍കുട്ടി പച്ചകുത്തിയത്. ഇത് താരത്തെ കാണിച്ചു കൊടുക്കുകയും ചെയ്തു. താരത്തെ നേരിട്ടു കണ്ടതോടെ പൊട്ടികരഞ്ഞ പെണ്‍കുട്ടിയെ വിജയ് ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ലൈഗര്‍ സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച സൂപ്പര്‍ഫാന്‍ മീറ്റിന്‍റെ ഭാഗമായാണ് ഈ ആരാധികയെ കാണാന്‍ വിജയ് എത്തിയത്. ലൈഗര്‍ സിനിമയുടെ നിര്‍മാതാവ് ചാര്‍മീ കൗറും സംവിധായകന്‍ പുരി ജഗന്നാഥും താരത്തിന് ഒപ്പമുണ്ടായിരുന്നു. ബോക്‌സിംഗ് താരമായി വിജയ് എത്തുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെയാണ് നായിക. ഹിന്ദിക്കു പുറമേ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഓഗസ്റ്റ്…

Read More

ശുഭസൂചകം! യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പങ്കെടുത്ത് സംസാരിച്ച്‌ ബേസിൽ ജോസഫ്; അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍

പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പങ്കെടുത്ത് സംസാരിച്ച സംവിധായകന്‍ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. അവാര്‍ഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികള്‍ ആക്കുന്ന കാലത്ത് കോണ്‍ഗ്രസിന്‍റെ ക്യാപുകളില്‍ സംസാരിക്കാന്‍ ബേസില്‍ മുന്നോട്ട് വന്നത് ശുഭസൂചകമാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം സിനിമ രംഗത്തെ യുവതുര്‍ക്കികളെ കോണ്‍ഗ്രസിന്‍റെ വേദികളില്‍ കാണുന്നത് ഏറെ സന്തോഷകരമാണ്. അവാര്‍ഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികള്‍ ആക്കുന്ന ഇക്കാലത്ത്, കോണ്‍ഗ്രസിന്‍റെ ക്യാംപുകളില്‍ ജനങ്ങളോട് സംസാരിക്കാന്‍ സിനിമയിലെ യുവാക്കള്‍ മുന്നോട്ടുവരുന്നത് നാടിന് ശുഭസൂചകമാണ്. മേശപ്പുറത്ത് അവാര്‍ഡ് വച്ചിട്ട്, എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവര്‍ത്തകരെ അപമാനിച്ച പിണറായി വിജയന്‍റെ ശൈലിയല്ല കോണ്‍ഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങള്‍ക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങള്‍ക്കില്ല. ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും…

Read More

അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്..! പാചകത്തില്‍ മാത്രമല്ല, അഭിനയത്തിലുമുണ്ട് അഭി’രുചി’; ഷെഫ് സുരേഷ് പിള്ള ഇനി സിനിമയിലും

പ്രശസ്ത പാചക വിദഗ്ദന്‍ സുരേഷ് പിള്ള മലയാള സിനിമയുടെ ഭാഗമാകുന്നു. സുരേഷ് പിള്ള തന്നെയാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷ വിവരം പങ്കുവച്ചത്. നവാഗതനായ അനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് സുരേഷ് പിള്ള അഭിനയ രംഗത്തും ചുവടുവെയ്ക്കാനൊരുങ്ങുന്നത്. ചീന ട്രോഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാണം അനൂപ് മോഹനാണ്. “അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്. നവാഗതനായ ശ്രീ അനില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന, പ്രിയ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന അനുപ് മോഹന്‍ നിര്‍മ്മിക്കുന്ന ‘ചീന ട്രോഫി’ എന്ന സിനിമയില്‍ ഒരു വേഷം ചെയ്യുന്നു. പ്രിയ സ്‌നേഹിതരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും പ്രതിക്ഷിച്ചുകൊണ്ട്’. എന്നാണ് സുരേഷ് പിള്ള കുറിച്ചിരിക്കുന്നത്. ഭക്ഷണ ഇഷ്ടപെടുന്നവരുടെ പ്രിയപ്പെട്ട ഷെഫാണ് സുരേഷ് പിള്ള. തന്‍റെ ഒട്ടുമിക്ക പ്രമുഖ പാചക രീതികളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതില്‍ യാതൊരു മടിയും അദ്ദേഹം കാണിക്കാറില്ല. ഷെഫ് പിള്ളയുടെ ഫിഷ്…

Read More

ഞാൻ ശരിക്കും അനാഥയായിരുന്നോ!  മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ കീർത്തി സുരേഷിന്‍റെ ഓർമയിൽ വരുന്നത്

ചെറുപ്പം മുതലേ വാശിയുള്ള കൂട്ടത്തിലാണ് ഞാൻ. ഒരു കാര്യം വേണമെന്ന് ആഗ്രഹിച്ചാൽ അത് നേടിയെടുക്കും. അതിനുവേണ്ടി നന്നായി പരിശ്രമിക്കാറുമുണ്ട്. അതൊരു നല്ല വാശിയാണ്. ചെറുപ്പത്തിൽ മമ്മൂക്ക എടുത്തിരിക്കുന്ന ഒരു ഫോട്ടോ എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്നത് അതാണ്. ലാലങ്കിളിനൊപ്പം ഒന്നിച്ച് സ്ക്രീൻ ഷെയർ ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. സുരേഷ് ഗോപിയങ്കിൾ ചെറുപ്പം മുതലേ എന്നെ പറഞ്ഞു പറ്റിച്ച ഒരു കാര്യമുണ്ട്. ഞാൻ അനാഥകുഞ്ഞാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അച്ഛനും അമ്മയും എന്നെ ദത്തെടുത്തതാണെന്നും നിനക്ക് അവിടെ ജീവിക്കണ്ടെങ്കിൽ എന്‍റെ വീട്ടിലേക്ക് വന്നോ എന്നും അങ്കിൾ പറയും. ശരിക്കും ഞാൻ അനാഥകുഞ്ഞാണെന്നാണ് കരുതിയിരുന്നത്. കുറേ വർ‌ഷം ഞാൻ വിശ്വസിച്ചു. –കീർത്തി സുരേഷ്

Read More

മുപ്പത്തിയഞ്ചാം വയസിൽ ശ്രുതി ഹാസൻ വീണ്ടും പ്രണയത്തിലോ? ഇപ്പോഴത്തെ പ്രണയം ഡൽഹിൽക്കാരനുമൊത്തെന്ന പ്രചാരണത്തോട് നടിയുടെ മറുപടി ഞെട്ടിക്കുന്നത്

ഉലകനായകന്‍ കമല്‍ഹാസന്‍റെ മകളാണ് ശ്രുതി ഹാസൻ. വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായി ജീവിക്കുന്ന താരപുത്രിയാണ് ശ്രുതി. സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് കുറേക്കാലം നായികയായി തിളങ്ങിയെങ്കിലും ഇപ്പോള്‍ ഇടവേളകള്‍ എടുക്കാറുണ്ട് താരം. ഇതിനിടെ ശ്രുതിയുടെ ഒരു പ്രണയം പരാജയമാവുകയും ചെയ്തു. അതില്‍നിന്നു മറ്റൊരു പ്രണയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് താരം. മുന്പും കാമുകനായ ശാന്തനു ഹസാരികയെക്കുറിച്ച് ശ്രുതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വിവാഹമെന്നാണെന്നുള്ള ചോദ്യം വന്നു. ഒടുവില്‍ ആ ചോദ്യത്തോടു നടിതന്നെ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. ഇ-ടൈംസിന് നല്‍കിയ ഒരഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം. വിവാഹത്തെക്കുറിച്ചുള്ള പ്ലാന്‍ എന്താണെന്ന് ചോദിച്ചാല്‍ എനിക്കൊരു അഭിപ്രായവുമില്ല, നിങ്ങളോട് ഇതിനുള്ള മറുപടി പറയാനായിട്ടും ഒന്നുമില്ലെന്നാണ് ശ്രുതി പറഞ്ഞത്. അതേസമയം നടി ആലിയ ഭട്ടിന് ആശംസയുമായി വന്ന ശ്രുതിയുടെ കമന്‍റ് സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയിലാണ് പ്രചരിച്ചത്. ബോളിവുഡ് സുന്ദരി ആലിയ ഭട്ടും നടന്‍ രണ്‍ബീര്‍ കപൂറും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍…

Read More