അമ്മയുടെ ഫണ്ടുപയോഗിച്ച്  വീടു നിർമിച്ചു നൽകിയത് പാവപ്പെട്ട വിധവകളായ സ്ത്രീകള്‍ക്ക്; പത്തനാപുരത്തെ ജനങ്ങള്‍ എനിക്ക് വോട്ടു നൽകുന്നത് ഇതുകണ്ടിട്ടല്ലെന്ന് ഗണേഷ് കുമാർ

അമ്മയുടെ ഫണ്ടുപയോഗിച്ച് രണ്ട് പാവപ്പെട്ട വിധവകളായ സ്ത്രീകള്‍ക്കുവീടുവച്ചുകൊടുത്തു. ഷമ്മി തിലകന്‍റെ ആരോപണം കേട്ടാല്‍ വീട് രണ്ട് കോടീശ്വരന്മാര്‍ക്കാണ് വച്ചു കൊടുത്തതെന്നപോലെ തോന്നും. അമ്മ സംഘടന വീടു വച്ചുകൊടുക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ രണ്ട് വീട് എനിക്ക് തരുമോയെന്ന് ഞാന്‍ ചോദിച്ചു. അന്ന് മമ്മൂക്കയായിരുന്നു ജനറല്‍ സെക്രട്ടറിയെന്ന് തോന്നുന്നു. രണ്ട് വീട് കൊടുത്തോളാനും പറഞ്ഞു. അതിന്‍റെ പണം ബാങ്കുവഴി ഇട്ടുതന്നു. അങ്ങനെ വീട് നിര്‍മിച്ചു. ബാക്കിവന്ന പൈസ ബാങ്ക് വഴി തന്നെ താരസംഘടനയ്ക്ക് മാറ്റിക്കൊടുത്തു. ആ രണ്ട് കുടുംബങ്ങളും അവിടെ സന്തോഷമായി ജീവിക്കുന്നു. എനിക്ക് വോട്ടുപിടിക്കാന്‍ ഇതിന്‍റെയൊന്നും ആവശ്യമില്ല. ഈ രണ്ട് വീട് വച്ചു കൊടുത്തതുകൊണ്ടല്ല പത്തനാപുരത്തെ ജനങ്ങള്‍ എനിക്ക് വോട്ടു ചെയ്തത്. വേറെയും വീടുകള്‍ വച്ചുകൊടുത്തിട്ടുണ്ട്. എന്‍റെ പ്രവാസികളായ സുഹൃത്തുക്കളും പ്രവാസി സംഘടനകളും ഞാന്‍ പറയുന്നത് കേട്ട് പത്തനാപുരത്ത് അനേകം പേര്‍ക്ക് വീടുവച്ചുകൊടുത്തിട്ടുണ്ട്. -കെ.ബി. ഗണേഷ്കുമാർ

Read More

സ്വതന്ത്ര ഇന്ത്യയുടെ കന്നി വോട്ടർക്ക് പ്രായം 105; ഒരു വോട്ടും മുടക്കാതെ ശ്യാം ശരൺ നേഗി; കേക്ക് മുറിച്ച് ആഘോഷിച്ച് കുടുംബാംഗങ്ങളും ജില്ലാ ഭരണാധികാരികളും

റിക്കോംഗ് പോ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടറായ ശ്യാം ശരൺ നേഗിക്ക് ഇന്നലെ 105 വയസ് തികഞ്ഞു. കുടുംബാംഗങ്ങളും ജില്ലാ ഭരണാധികാരികളും ചേർന്നൊരുക്കിയ ചടങ്ങിൽ നേഗി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. കിന്നൗർ ഡെപ്യൂട്ടി കമ്മീഷണർ ആബിദ് ഹുസൈൻ സാദിഖ് നേഗിക്ക് ആശംസകൾ നേർന്നു.1951 ഒക്ടോബർ 25നാണ് നേഗി സ്വതന്ത്ര ഇന്ത്യയിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ആളായി മാറിയത്. 1952 ഫെബ്രുവരിയിലായിരുന്നു ഇന്ത്യയിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും ഹിമാചൽ പ്രദേശിൽ ആ സമയത്ത് മഞ്ഞുവീഴ്ച രൂക്ഷമാകുന്നതിനാൽ അഞ്ചു മാസം മുന്പേ നടത്തുകയായിരുന്നു. തുടർന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും നേഗി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

സ്‌കൂളിലെ ശുചിമുറിയില്‍ ഒളിച്ച് പുള്ളിപ്പുലി ! ഒടുവില്‍ രക്ഷകരായത് വനംവകുപ്പ്; സംഭവമിങ്ങനെ…

സ്‌കൂളിലെ ശുചിമുറിയില്‍ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ടു. ചൊവ്വാഴ്ച രാത്രി ഗോരെഗാവ് ഈസ്റ്റില്‍ ബിംബിസാര്‍ നഗര്‍ പ്രദേശത്തെ സ്‌കൂളിലാണ് പുള്ളിപ്പുലി കയറിയത്. സുരക്ഷാ ജീവനക്കാരനാണ് പുലിയെ ആദ്യം കണ്ടത്. സ്‌കൂള്‍ ശുചിമുറിയിലെ ചെറിയ ജനലിലൂടെ അകത്തു കടന്ന പുള്ളിപ്പുലി പുറത്തുകടക്കാനാകാതെ അതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് പുള്ളിപ്പുലിയെ രക്ഷിക്കാനായത്. സ്‌കൂള്‍ വന്യമൃഗ സംരക്ഷണ കേന്ദ്രമായ സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്ക് (എസ്ജിഎന്‍പി) സമീപത്തായതിനാല്‍ പ്രദേശത്ത് പുള്ളിപ്പുലി ശല്യമുണ്ട്. സ്‌കൂളിലെ ശുചിമുറിയില്‍ പുള്ളിപ്പുലി കയറിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് താനെയില്‍ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാഷനല്‍ പാര്‍ക്കിലെ സംഘവും ചേര്‍ന്ന് പുലര്‍ച്ചെയോടെ പുലിയെ പിടികൂടുകയായിരുന്നു. രാവിലെ സ്‌കൂളില്‍ എത്തിയ കുട്ടികളെ സ്വാഗതം ചെയ്തത് പുള്ളിപ്പുലിയെക്കുറിച്ചുള്ള കഥകളാണ്. പുള്ളിപ്പുലിയെ കാണാന്‍ കഴിയാത്തതിന്റെ നിരാശയായിരുന്നു ചിലര്‍ക്കെങ്കിലും ശുചിമുറിയില്‍ ഒളിച്ച…

Read More

സിനിമാ പ്രമോഷന്‍ എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! പൃഥിരാജ് സ്വയം ഇരുന്ന് തള്ളിവെറുപ്പിക്കുകയാണെന്ന് അഡ്വ.സംഗീത ലക്ഷ്മണ…

പൃഥ്വിരാജ് നായകന്‍ ആവുന്ന ഏറ്റവും പുതിയ ചിത്രമായ കടുവ റിലീസിന് തയ്യാറെടുക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തല്‍ ആണ് പൃഥ്വിരാജ് നടത്തുന്നത്. എന്നാലിപ്പോള്‍ ഇതാ പൃഥിരാജിനെതിരേ സോഷ്യല്‍ മീഡിയയില്‍ കൂറിപ്പുമായി എത്തിയിരിക്കുകയാണ് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. കടുവ സിനിമക്കുവേണ്ടി പൃഥ്വിരാജ് നടത്തിയ പ്രൊമോഷനെയാണ് സംഗീത ലക്ഷ്മണ വിമര്‍ശിച്ചിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും പോലും ഇക്കണ്ട കാലമത്രയും പറയാതിരുന്ന മാതിരിയുള്ള തളളാണ് പ്രിഥ്വിരാജ് തന്നെ ഓനെ കുറിച്ചും ഓന്റെ സിനിമകളെ കുറിച്ചും സ്വയം ഇരുന്ന് തള്ളി മറിക്കുന്നതെന്നാണ് സംഗീത ലക്ഷ്മണ പറയുന്നത്. സംഗീത ലക്ഷ്മണയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: സിനിമാ പ്രമോഷന്‍ എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! ‘കടുവ’ എന്നൊരു സിനിമ. ഹോ! മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഓവര്‍റേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിന്റെ നേതൃത്വത്തില്‍ ‘കടുവ’ സിനിമയിലെ അഭിനേതാക്കള്‍…

Read More

ദൈവത്തിന് നന്ദി! കെജിഎഫ് താരം അവിനാശ് സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു; തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ട് താരം

കെ.ജി.എഫ് താരം ബി.എസ്. അവിനാശ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. അവിനാശ് സഞ്ചരിച്ച കാര്‍ കണ്ടെയ്‌നറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേല്‍ക്കാതെ അത്ഭുതകരമായി താന്‍ രക്ഷപ്പെട്ടുവെന്ന് താരം അറിയിച്ചു. കെജിഎഫിലെ ആന്‍ഡ്രൂസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അവിനാശ്. ബുധനാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ജിമ്മിലേക്ക് പോകുമ്പോള്‍ അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വെച്ചാണ് അപകടം സംഭവിച്ചത്. റെഡ് സിഗ്‌നല്‍ മറികടന്നു വന്ന കണ്ടെയ്‌നര്‍ വേഗത്തില്‍ വന്ന് തന്‍റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. കാറിന് സാരമായ കേടുപാടുണ്ടായെങ്കിലും തനിക്ക് പരിക്കേറ്റില്ലെന്നും ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിചച്ചേര്‍ത്തു.

Read More

കാൽവഴുതി വീണത് 25 അടി താഴ്ചയുള്ള കിണറ്റിലേക്ക്; അനിയത്തിയെ മാറോട് ചേർത്ത് പിടിച്ച് അലറിവിളിച്ചു; കുഞ്ഞനുജത്തിയെ രക്ഷപ്പെടുത്തിയ എട്ടു വയസുകാരിക്ക് അഭിനന്ദന പെരുമഴ

വടക്കഞ്ചേരി : കിണറ്റിലകപ്പെട്ട കുഞ്ഞനുജത്തിയെ മാറോടു ചേർത്തു പിടിച്ച് രക്ഷപ്പെടുത്തിയ എട്ടു എട്ടുവയസുകാരിക്ക് സ്കൂളിന്‍റെയും വിവിധ വകുപ്പുകളുടേയും അഭിനന്ദന മഴ. പന്നിയങ്കര ശോഭ അക്കാദമിയിലെ മൂന്നാം ക്ലാസ് വിദ്യാർഥി കണ്ണന്പ്ര കാരപ്പൊറ്റ രാഗേഷിന്‍റെയും സന്ധ്യയുടെയും മകൾ കീർത്തനക്കാണ് അഭിനന്ദന മഴ ചൊരിഞ്ഞത്. വടക്കഞ്ചേരി പഞ്ചായത്തും ശോഭ അക്കാദമിയും എക്സൈസ് വകുപ്പും സംയുക്തമായാണ് അഭിനന്ദന യോഗം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ലിസി സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ കനക സതിനായർ, വിമുക്തി കോ- ഓർഡിനേറ്റർ ഉഷ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കീർത്തനയെ അനുമോദിച്ച് സംസാരിച്ചു. മാതാപിതാക്കളും ചേച്ചി രക്ഷപ്പെടുത്തിയ അനുജത്തി കുട്ടിയും ചടങ്ങിനെത്തിയിരുന്നു. ഒന്നര വയസുള്ള അനുജത്തി പ്രാർത്ഥനയുമായാണ് കീർത്തന വീടിനടുത്ത് 25 അടി താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിൽ കാൽവഴുതി വീണത്. വെള്ളത്തിൽ മുങ്ങിതാണ കുഞ്ഞനുജത്തിയെ മനോധൈര്യം കൈവിടാതെ പൊക്കി പിടിച്ച് നിന്ന് കീർത്തന ഉറക്കെ നിലവിളിച്ചു. ഈ…

Read More

അമ്മയായാലും മതിയെന്ന് അവര്‍ പറഞ്ഞു ! കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീനിതി…

സിനിമരംഗത്തെ കാസ്റ്റിംഗ് കൗച്ച് ഒരു യാഥാര്‍ഥ്യമാണ്. പല നടിമാരും ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുമുണ്ട്. നടി ശ്രീനിതി അടുത്തിടെ നല്‍കിയ അഭിമുഖം സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിന്റെ മറ്റൊരു മുഖമാണ് വെളിപ്പെടുത്തിയത്. താന്‍ മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ താരം ഇത് എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്നും വ്യക്തമാക്കി. ശ്രീനിതിയോട് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തന്റെ ദുരനുഭവം നടി പങ്കുവെച്ചത്. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അപ്പോള്‍ കാസ്റ്റിംഗ് നടത്തിയ ആള്‍ തന്നോട് കുറച്ച് അഡ്ജസ്റ്റ്‌മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു. എന്നാല്‍ ഈ സമയം തന്റെ അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും അവര്‍ കാര്യം അറിയാതെ ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിലൊന്നും വാശി പിടിക്കില്ലെന്നും അഡ്ജസ്റ്റ് ചെയ്ത്…

Read More

ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരങ്ങളും പണവുമായി മുങ്ങി ! 19 വര്‍ഷത്തിനു ശേഷം ‘പുയ്യാപ്ല’ പിടിയില്‍…

ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞ ആള്‍ 19 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. വയനാട് മാനന്തവാടി പള്ളിപ്പറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് പിടിയിലായത്. മുഹമ്മദ് ജലാല്‍ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആള്‍മാറാട്ടം നടത്തി പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ രാത്രിയില്‍ തന്നെ ഇയാളെ കാണാതാവുകയായിരുന്നു, യുവതിയുടെ ആഭരണങ്ങളും പണവും ഇയാള്‍ കൊണ്ടുപോവുകയും ചെയ്തു. പിന്നീട് മുഹമ്മദ് ജലാലിനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമായിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. സി.ഐ. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലെ പ്രണയജോഡികള്‍ ! സംഗീതിന്റെയും സോണിയയുടെയും ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു മികച്ച പ്രണയ സിനിമയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. തീയറ്ററുകളില്‍ വിജയം കണ്ടില്ലെങ്കിലും സിനിമ പിന്നീട് മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ഫാസില്‍ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മധു മുട്ടത്തിന്റേതായിരുന്നു കഥ. പുതുമുഖങ്ങളായിരുന്നു സിനിമയില്‍ നായകതാരങ്ങളായി എത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന തന്റെ ആദ്യ സിനിമയ്ക്ക് ശേഷം പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ഫാസില്‍ എടുത്ത ചിത്രം കൂടിയായിരുന്നു അത്. കൈതപ്രം ഗാനരചയിതാവായി തുടക്കം കുറിച്ച സിനിമകൂടിയായിരുന്നു അത്. സിനിമയിലെ രാധിക എന്ന നായിക കഥാപാത്രത്തെ മലയാളികള്‍ മറക്കാനിടയില്ല. അന്നത്തെ യുവതലമുറയുടെ ഇഷ്ടം മുഴുവന്‍ നേടിയെടുത്ത കഥാപാത്രമായിരുന്നു രാധികയുടേത്. സോണിയ ജി നായര്‍ എന്ന നടിയാണ് രാധിക എന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചത്. സോണിയ നായികയാകുന്ന ആദ്യ സിനിമയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ഭാഗ്യലക്ഷ്മിയാണ് നടിക്ക് ശബ്ദം നല്‍കിയത്. കോട്ടയം ബിസിഎം കോളേജില്‍…

Read More

പോക്കറ്റ് കാലിയാകുമ്പോൾ മലയാളികൾ പറയുന്ന ‘ജോർജുകുട്ടി’ താഴത്തങ്ങാടിയിലെ സാബുവിന്‍റെ കൈയിലുണ്ട്; പണത്തിന് ആ പേര് വന്നതെങ്ങനെയെന്നറിഞ്ഞാലോ!

  കോട്ടയം താഴത്തങ്ങാടി സാബു ഫിലിപ്പ് തന്‍റെ കൈയിലുള്ള പഴയ നാണയങ്ങളുടെയും കറൻസി നോട്ടുകളുടെയും ശേഖരത്തോടൊപ്പം. -ജോണ്‍ മാത്യു. കോട്ടയം: “ജോർജുകുട്ടിയില്ല…’ പോക്കറ്റ് കാലിയാകുന്പോൾ മലയാളികൾ പ്രത്യേകിച്ചു കോട്ടയംകാരുടെ നാടൻ ശൈലിയാണിത്. പണത്തിന് ആ പേര് വന്നതെങ്ങനെയെന്ന് ഒരുപക്ഷേ, എല്ലാവർക്കും അറിയില്ല. നമ്മുടെ രാജ്യത്ത് ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്ന നാണയത്തിന്‍റെ ഒരു വശത്ത് ബ്രിട്ടനിലെ കിരീടാവകാശിയായിരുന്ന ജോർജ് അഞ്ചാമന്‍റെ, അതായത് വിക്ടോറിയാ രാജ്ഞിയുടെ ഭർത്താവിന്‍റെ മുഖമാണ് ആലേഖനം ചെയ്തിരുന്നത്. അങ്ങനെയാണ് ഇന്ത്യൻ നാണയത്തിന് ജോർജുകുട്ടിയെന്ന ഇരട്ടപ്പേര് കൈവന്നത്.ഈ ജോർജുകുട്ടി മാത്രമല്ല, കാശ്, ഓട്ടക്കാലണ, ചക്രം തുടങ്ങിയ നമ്മുടെ പഴയ നാണയങ്ങളുടെയും ലോകരാജ്യങ്ങളിൽ ഇപ്പോൾ നിലവിലില്ലാത്ത നാണയങ്ങളുടെയും കറൻസി നോട്ടുകളുടെയും വലിയ ശേഖരം കൈയിലുള്ള ആളാണു കോട്ടയം താഴത്തങ്ങാടിയിൽ പവർ ടൂൾസ് വാടകയ്ക്കു കൊടുക്കുന്ന സാബു ഫിലിപ്പ് എന്ന ബുള്ളറ്റ് അച്ചായൻ. അച്ചായന്‍റെ കൈയിൽ വിന്‍റേജ് ബുള്ളറ്റ് മൂന്നെണ്ണം…

Read More