സന്തോഷകരമായ സെല്‍ഫി..! അച്ഛന്‍ റെയില്‍വേയില്‍ കാവല്‍ക്കാരനും മകന്‍ ടിടിഇയും; രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഫ്ളാറ്റുഫോമിൽ എത്തിയപ്പോൾ ഒരു ക്ലിക്ക്…

റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഒരു അച്ഛനും മകനും. അവര്‍ ഇരുവരും വ്യത്യസ്ത ട്രെയിനില്‍ വെച്ച് കണ്ടു മുട്ടുമ്പോൾ.  മകന്‍ ട്രാവല്‍ ടിക്കറ്റ് എകസാമിനറും(ടിടിഇ) അച്ഛന്‍ റെയില്‍വേ ഗാര്‍ഡ് ആയും ജോലി ചെയ്യുന്നു. ഇരുവരും വ്യത്യസ്ത ട്രെയിനില്‍ വെച്ച് കണ്ടുമുട്ടുന്നതിന്‍റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രണ്ട് ട്രെയിനിലാണ് അച്ഛനും മകനുമുള്ളത്. ഫോട്ടോ എടുത്ത മകന്‍ ഒരു ട്രെയിനില്‍ ഡ്യൂട്ടിയിലാണെങ്കില്‍, അച്ഛന്‍ മറ്റൊരു ട്രെയിനില്‍ ജോലിയിലാണ്. സെല്‍ഫിയില്‍ ഇരുവരും യൂണിഫോം ധരിച്ചിട്ടുമുണ്ട്. സന്തോഷകരമായ സെല്‍ഫി. അച്ഛന്‍ റെയില്‍വേയില്‍ കാവല്‍ക്കാരനും മകന്‍ ടിടിഇയുമാണ്. രണ്ട് ട്രെയിനുകള്‍ ഒരേ സമയം അടുത്തുകൂടി കടന്നുപോയപ്പോള്‍ അത് ഒരു സെല്‍ഫിയായി മാറി. ചിത്രം പങ്ക് വച്ചുകൊണ്ട് സുരേഷ് കുറിച്ചു. സെല്‍ഫി എടുത്ത സ്ഥലമോ രണ്ട് ട്രെയിനുകളുടെ പേരോ ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നിരുന്നാലും, ഒരു പ്ലാറ്റ്ഫോമിന്‍റെ ഒരു ഭാഗം ദൃശ്യമാണ്, ഫോട്ടോ എടുക്കുമ്പോള്‍ ട്രെയിനുകള്‍…

Read More

“ഇതു കൊച്ചിയാ, വിശ്വനാഥന്‍റെ കൊച്ചി”… ശബ്ദസൗകുമാര്യവും അഭിനയമികവുംകൊണ്ട് വിസ്മയിപ്പിച്ച എന്‍.എഫ്. വര്‍ഗീസ് വിടപറഞ്ഞിട്ട് ഇരുപതാണ്ട്

  സ്വന്തം ലേഖകന്‍കൊച്ചി: “ഇതു കൊച്ചിയാ, വിശ്വനാഥന്‍റെ കൊച്ചി’… മലയാള സിനിമാപ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന “പത്രം’ എന്ന സിനിമയിലെ ഈ മാസ് ഡയലോഗ് നമ്മെ കൊണ്ടെത്തിക്കുന്നത് ശബ്ദസൗകുമാര്യവും അഭിനയമികവുംകൊണ്ട് വിസ്മയിപ്പിച്ച എന്‍.എഫ്. വര്‍ഗീസ് എന്ന അതുല്യ അഭിനയപ്രതിഭയുടെ ഓര്‍മയിലേക്ക്. സ്വഭാവനടനില്‍ തുടങ്ങി വില്ലന്‍ ടൈപ്പ് കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്‍റെ മാസ്മരിക മൂഹൂര്‍ത്തങ്ങള്‍ പ്രേക്ഷകന് സമ്മാനിച്ച എന്‍.എഫ് വിടപറഞ്ഞിട്ട് നാളെ 20 വര്‍ഷം പൂര്‍ത്തിയാവുന്നു. നാടകത്തിലൂടെ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം കലാഭവനില്‍ ചേര്‍ന്ന് മിമിക്രിയിലും തിളങ്ങി. ആകാശദൂത്, സല്ലാപം, ലേലം, ആറാം തമ്പുരാന്‍, പ്രജ, ഉസ്താദ് തുടങ്ങി നൂറില്‍പരം മലയാള സിനിമകളില്‍ അഭിനയിച്ചു. എല്ലാ പ്രമുഖ താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച അദ്ദേഹം സിനിമയില്‍ സജീവമായപ്പോഴും നാടകത്തോടുള്ള അഭിനിവേശം ചെറുതായിരുന്നില്ല. പകല്‍ മുഴുവന്‍ സിനിമാ ഷൂട്ടിംഗിൽ പങ്കെടുത്തശേഷം രാത്രി കാറോടിച്ച് കൊച്ചി ആകാശവാണിയിലെ സ്റ്റുഡിയോയിലെത്തി നാടകം റിക്കോര്‍ഡ് ചെയ്തിരുന്നു. കൊച്ചി ആകാശവാണി…

Read More

നോക്കണ്ടടാ ഉണ്ണി ഇതു ഞാൻ തന്നെയാ..!  “വിരലിന്‍റെ ആകൃതിയിൽ കോഴിമുട്ട’; അമ്പരന്ന് വീട്ടുകാരും നാട്ടുകാരും

ചാലിശേരി: ചാലിശേരി മെയിൻറോഡ് പൊന്നുള്ളി മോഹനന്‍റെ വീട്ടിലെ കോഴിയിട്ട മുട്ട കൗതുകമാകുന്നു.വിരലിന്‍റെ ആകൃതിയിലുള്ള കോഴിമുട്ട കണ്ട് അന്പരന്ന് ഇരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ചെറു പ്രായത്തിൽ വാങ്ങിയ നാടൻ കോഴിയാണ് കഴിഞ്ഞദിവസം വ്യത്യസ്ത ആകൃതിയിലുള്ള മുട്ട ഇട്ടത്.സാധാരണ ദിവസങ്ങളിൽ സാധാ മുട്ട തന്നെയാണ് ഇടാറ്. ഇന്നലെ മുട്ട എടുക്കാനായി മോഹനന്‍റെ ഭാര്യ ലത കോഴിക്കൂടിനകത്ത് നോക്കിയപ്പോഴാണ് കൗതുകത്തിലുള്ള ഇങ്ങനെ ഒരു കോഴിമുട്ട കണ്ടത്. ആലൂർ പ്രിയദർശിനി അഗ്രികൾച്ചർ ബാങ്കിന്‍റെ പ്രസിഡന്‍റാണ് മോഹനൻ. വ്യത്യസ്ത മുട്ട കാണാനായി ഒട്ടേറെ പേർ എത്തുന്നുണ്ട്

Read More

സുകന്യ അന്നും മിണ്ടാറില്ല! അവർക്ക് ഇത് ജോലിചെയ്യുന്ന സ്ഥലം മാത്രമാണ്; തൂവൽക്കൊട്ടാരത്തിൽ അഭിനയിക്കുമ്പോഴുള്ള അനുഭവം പങ്കുവച്ച്‌ സോന നായർ

തൂവൽക്കൊട്ടാരത്തിൽ അഭിനയിക്കുമ്പോൾ സുകന്യ തെന്നിന്ത്യയിലെ തിളങ്ങി നിൽക്കുന്ന നടിയാണ്. കാരവാനും മേക്കപ്പിന് അടക്കം സഹായികൾ എന്നിവയെല്ലാം സുകന്യയ്ക്കുണ്ടാകും. ഷോട്ട് കഴിയുമ്പോൾ ഞാനും മഞ്ജു വാര്യരും ജയറാമേട്ടനും മറ്റുള്ള മലയാളം അഭിനേതാക്കളും ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും തമാശ പറയുകയും ചെയ്യും. മഞ്ജു അന്നും വളരെ സിംപിളായിരുന്നു. അപ്പോഴും സുകന്യ അവരുടെ സഹായികൾക്കൊപ്പം മാറി ഒരിടത്തിരുന്ന് ബുക്ക് വായിക്കുകയോ മറ്റോ ചെയ്യുകയായിരിക്കും. അധികം സംസാരിക്കാൻ വരാറില്ല. പക്കാ പ്രൊഫഷണൽ നടിമാരെപ്പോലെയായിരുന്നു പെരുമാറ്റം. ഒറ്റപ്പെട്ടിരിക്കുകയാണ് എന്നുള്ള സങ്കടം അ‌വർക്കും ഉള്ളതായി തോന്നിയിട്ടില്ല. കാരണം അവർക്ക് ഇത് ജോലിചെയ്യുന്ന സ്ഥലം മാത്രമാണ്. പിന്നെ മലയാളം മനസിലാകാത്തതിനാലും അധികം സംസാരിക്കാൻ വരാത്തതാകാം. -സോന നായർ

Read More

കുഞ്ഞില്ലായിരുന്നെങ്കില്‍..! ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു; എന്‍റെ മകളുടെ നല്ലൊരു സ്‌റ്റെപ്പ് മദറാണ് അവര്‍; തുറന്നുപറഞ്ഞ്‌ ഐശ്വര്യ

ഞങ്ങള്‍ക്കിടയില്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്‍റെയോ അദ്ദേഹം എന്‍റെയോ മുഖത്ത് നോക്കില്ലായിരുന്നു. എന്‍റെ മകളുടെ അച്ഛന്‍ അദ്ദേഹമാണ്. അവള്‍ക്ക് അച്ഛന്‍റെയും അമ്മയുടെയും സ്‌നേഹം വേണം. അമ്മയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രയും തന്നെ അച്ഛനോടും ഉണ്ട്. ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. അവരുമായും എനിക്ക് സൗഹൃദമുണ്ട്. എന്‍റെ മകളുടെ നല്ലൊരു സ്‌റ്റെപ്പ് മദറാണ്. അവരുടെ മക്കളും എന്‍റെ മോളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ടായിരുന്നു. മോളുടെ കല്യാണം ഞങ്ങളെല്ലാം ചേര്‍ന്നാണ് നടത്തിയത്. അവളുടെ മകളുടെ മുടി ഞാന്‍ ചീകി കൊടുത്തപ്പോള്‍ എന്‍റെ മകളെ സാരി ഉടുപ്പിച്ചത് അവരാണ്. അത്രത്തോളം സൗഹൃദമുണ്ട്. -ഐശ്വര്യ

Read More

അച്ഛന്‍റെ സിനിമയായത് കൊണ്ടാണോ ചെറിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തില്‍ അഭിനയിച്ചത് ? കീർത്തിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മലയാളിയായ കീർത്തി സുരേഷ് ഇന്നു തെന്നിന്ത്യയിലാകെ കൈനിറയെ ആരാധകരുള്ള താരമാണ്. മലയാളത്തിലൂടെ സിനിമയില്‍ എത്തിയ കീര്‍ത്തി ഇന്നു തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാണ്. വാശിയാണ് ഇനി പുറത്ത് വരാനിരിക്കുന്ന കീര്‍ത്തി സുരേഷിന്‍റെ പുതിയ ചിത്രം. ഒരു ചെറിയ ഇടവേളയ്ക്കുശേഷമാണ് നടി മലയാളത്തില്‍ അഭിനയിക്കുന്നത്. രേവതി കലാമന്ദറിന്‍റെ ബാനറില്‍ കീർത്തിയുടെ അച്ഛൻ സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോയാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായിട്ടാണ് ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കുന്നത്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ കീർത്തിക്കു നേരിടേണ്ടി വന്ന ചോദ്യവും അതിന് നല്‍കിയ ഉത്തരവുമാണ്. അച്ഛന്‍റെ സിനിമയായത് കൊണ്ടാണോ ചെറിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തില്‍ അഭിനയിച്ചതെന്നായിരുന്നു ചോദ്യം. വളരെ ശാന്തയായി കൃത്യമായ ഉത്തരമായിരുന്നു കീര്‍ത്തി നല്‍കിയത്. ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകള്‍ ചെയ്യുന്നത്. ആ സിനിമയുടെ കഥ, തന്‍റെ കഥാപാത്രം എന്നിവയൊക്കെയാണ്…

Read More

ഒടുവില്‍ ദിലീപിനും ലോട്ടറി അടിച്ചു ! അര്‍മാദിച്ച് ആരാധകര്‍; ആഹ്ലാദത്തോടെ താരകുടുംബം…

മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ദിലീപ്. ചില വിവാദങ്ങളില്‍പ്പെട്ട് അടുത്തകാലത്തായി ഉഴറുന്ന ദിലീപിനെത്തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ് ഇപ്പോള്‍. ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷ വാര്‍ത്ത. പത്ത് വര്‍ഷം കാലാവധിയുളളതാണ് ദുബായ് സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ. രാജ്യത്ത് സ്‌പോണ്‍സറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോള്‍ഡന്‍ വിസ ലഭിക്കു ന്നവര്‍ക്ക് സാധിക്കും. പത്ത് വര്‍ഷം കാലാവധി കഴിഞ്ഞാല്‍ തനിയെ പുതുക്കാനാകും. 2021 ഓഗസ്റ്റില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഗോള്‍ഡന്‍ വീസ അനുവദിച്ചിരുന്നു. തുടര്‍ന്ന് മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി,സുരാജ് വെഞ്ഞാറമ്മൂട്, ഗായിക കെ.എസ് ചിത്ര, നടിമാരായ മീന, ശ്വേത മേനോന്‍, മീര ജാസ്മിന്‍, നൈല ഉഷ, മിഥുന്‍ രമേശ് എന്നിവരും ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു. വിവിധ മേഖലകളില്‍…

Read More

ഈ ഒന്നാം സ്ഥാനത്തിന് ഇനി അധികം ആയുസില്ല! ടിക്‌ടോക്കിലെ ഒന്നാമനാകാനൊരുങ്ങി ഖാബി; നിലവിലെ താരം ചാര്‍ലി ഡി അമേലിയൊ

യുവതലമുറയുടെ ഹരമായി മാറിയ ഒരു സമൂഹ മാധ്യമമാണ് ടിക്‌ടോക്ക്. നിലവില്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും ലോകമെമ്പാടും നിരവധിയാളുകളാണ് ഇപ്പോഴും ടിക്‌ടോക്കിനെ പിന്തുടരുന്നത്. വ്യത്യസ്തമായ കഴിവുകളവതരിപ്പിച്ച് ഒരുപാടുപേര്‍ ടിക്‌ടോക്കില്‍ താരങ്ങളായുണ്ട്. ഇപ്പോള്‍ ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള താരം അമേരിക്കകാരിയായ ചാര്‍ലി ഡി അമേലിയൊ ആണ്. മികച്ചൊരു നര്‍ത്തകി കൂടിയായ ഈ 18 കാരിയെ നിലവില്‍ 141.7 മില്ല്യണ്‍ ആളുകളാണ് പിന്തുടരുന്നത്. എന്നാല്‍ ഈ ഒന്നാം സ്ഥാനത്തിന് ഇനി അധികം ആയുസില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. സെനഗല്‍ സ്വദേശിയായ ഖാബി ലേം ആണ് ചാര്‍ലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. 140.8 മില്ല്യണ്‍ ആളുകളാണ് നിലവില്‍ ഈ 22 കാരനെ പിന്തുടരുന്നത്. ഇദ്ദേഹത്തിന്‍റെ വീഡിയോകളില്‍ നിശബ്ദമായ ഭാവപ്രകടനമാണ് സാധാരണയായി കാണാന്‍ കഴിയുക. മുമ്പ് ഇറ്റലിയിലെ ഒരു തൊഴില്‍ശാലയില്‍ സാധാരണ ജീവനക്കാരനായിരുന്ന ഖാബി വളരെ പെട്ടെന്നാണ് തന്‍റെ വേറിട്ട പ്രകടനങ്ങളിലൂടെ ജന ശ്രദ്ധയാകര്‍ഷിച്ചത്.…

Read More

നേപ്പാളിക്കുട്ടി ഇപ്പോള്‍ മലയാളിക്കുട്ടി ! എസ്എസ്എല്‍സി പരീക്ഷയില്‍ ഒമ്പത് എ പ്ലസുമായി തിളങ്ങി നേപ്പാള്‍ സ്വദേശിനി ആരതി…

ജന്മനാട് നേപ്പാള്‍ ആണെങ്കിലും ആരതിക്കുട്ടി ഇപ്പോള്‍ തനി മലയാളിക്കുട്ടിയാണ്. ഈ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയാണ് ഈ മിടുക്കി നേപ്പാളിനും കേരളത്തിനും ഒരേപോലെ അഭിമാനമായത്. നേപ്പാള്‍ സ്വദേശികളായ ദീപക്സിങിന്റെയും രാജേശ്വരിയുടെയും മകള്‍ ആരതിയാണ് ഒന്‍പത് എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കിയത്. ഗണിതശാസ്ത്രത്തില്‍ മാത്രമാണ് ആരതിക്ക് പിഴച്ചത്. മലയാളത്തിലടക്കം മികവ് കാണിച്ച ആരതിക്ക് ഗണിതത്തില്‍ സി പ്ലസിലേക്ക് ഒതുങ്ങേണ്ടി വന്നു. രാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു ആരതിയുടെ പഠനം. കരീലക്കുളങ്ങര ഗവ. ടൗണ്‍ യു.പി സ്‌കൂളിലാണ് ഏഴ് വരെ പഠിച്ചത്. പിന്നീട് ഹൈസ്‌കൂള്‍ പഠനത്തിനായാണ് രാമപുരം സ്‌കൂളിലെത്തിയത്. നിരവധി പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജയിച്ചാണ് ആരതിയുടെ വിജയമെന്നതും എ പ്ലസുകളുടേയും സി പ്ലസിന്റേയും തിളക്കം വര്‍ധിപ്പിക്കുന്നു. ആരതിയുടെ ജനനത്തോടെയാണ് ദീപക്സിങ് കായംകുളത്ത് എത്തുന്നത്. 2013 ല്‍ അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റതോടെ…

Read More

ശൈശവ വിവാഹം നടത്താനൊരുങ്ങി വീട്ടുകാര്‍ ! ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ച് പെണ്‍കുട്ടി; കോഴിക്കോട്ട് നടന്നത്…

കോഴിക്കോട്ട് ചാലിയത്ത് ശൈശവ വിവാഹം തടഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നടപടി. വ്യാഴാഴ്ച നടത്താനിരുന്ന 16 വയസ്സുകാരിയുടെ വിവാഹമാണ് ചൈല്‍ഡ് ലൈനിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് തടയാനായത്. പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. ചൈല്‍ഡ്‌ലൈന്‍ ഈ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി. ഇതേത്തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയില്‍ ഗേള്‍സ് ഹോമില്‍ പെണ്‍കുട്ടിക്ക് താല്‍ക്കാലിക താമസമൊരുക്കിയിട്ടുണ്ട്. ശൈശവ വിവാഹം നടത്തരുതെന്ന് കുട്ടിയുടെ പിതാവിന് മജിസ്‌ട്രേറ്റ് ബുധനാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവാഹമല്ല, നിശ്ചയമാണ് നടത്തുന്നതെന്നായിരുന്നു കുടുംബം പറഞ്ഞത്.

Read More