150 കിലോ ഭാരം! മീന്‍ വാങ്ങാനെത്തിയവര്‍ക്ക് കൗതുകമായി ഏഴടി നീളമുള്ള ടൂണ മീന്‍; ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

മീന്‍ വാങ്ങാനെത്തിയവര്‍ക്ക് കൗതുകമായി ഏഴടി നീളമുള്ള ടൂണ മീന്‍. ഇംഗ്ലണ്ടിലെ എഡിന്‍ ബര്‍ഗിലെ കടല്‍ മത്സ്യങ്ങളെ ലഭിക്കുന്ന ഒരു കടയിലാണ് ഇത്തരമൊരു ഭീമാകാരനായ മീനുണ്ടായിരുന്നത്. ബാഴ്സലോണയില്‍ നിന്ന് ചൊവ്വാഴ്ച എത്തിച്ച ഈ ടൂണയ്ക്ക് 150 കിലോ ഭാരമുണ്ട്. ഈ മീനിനെ വലിച്ചു കൊണ്ടുപോകാന്‍ നാലാളുടെ എങ്കിലും സഹായം വേണമെന്നാണ് അതിനടുത്തായി എഴുതി വച്ചിരുന്നത്. തനിക്ക് ഇതില്‍ നിന്ന് 1000 ടിന്‍ ടൂണ ഇറച്ചി ചെയ്യാനാകുമെന്ന് വില്ല്യം എലിയറ്റ് എന്ന മീൻ കച്ചവടക്കാരന്‍ പറഞ്ഞു. എന്നാല്‍ ജാപ്പനീസ് വിഭവങ്ങളൊരുക്കുന്ന ഒരു റസ്റ്റോറന്‍റാണ് ഈ ടൂണയെ സ്വന്തമാക്കിയത്. 5.5 അടി ഉയരമുള്ള വില്ല്യം എലിയറ്റ് മീനിനൊപ്പം കിടക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വെെറലാണ്.

Read More

സിനിമയിൽ സ്ത്രീകളെ കെട്ടിപിടിക്കുന്നതിന് പകരം പൂ കൊണ്ട് തൊട്ടാൽ പോരേ? ബാലചന്ദ്രമേനോന്‍റെ പെണ്ണുകാണൽ ചടങ്ങിൽ സംഭവിച്ചത്

ഒരിക്കല്‍ ബാലചന്ദ്ര മേനോന്‍ പെണ്ണ് കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം എന്നോട് പറഞ്ഞിരുന്നു. സ്ത്രീകളെ എന്തിനാണ് സിനിമയില്‍ കെട്ടിപ്പിടിക്കുന്നത് എന്നായിരുന്നു ബാലചന്ദ്ര മേനോനോട് പെണ്‍കുട്ടി ചോദിച്ചത്. തൊടാന്‍ ആണെങ്കില്‍ ഒരു പൂവ് കൊണ്ട് തൊട്ടാല്‍ പോരെ? എന്നൊക്കെയാണ് അവരുടെ ചോദ്യം. ഇതിന് കിടിലനൊരു മറുപടിയാണ് ബാലചന്ദ്ര മേനോന്‍ നല്‍കിയത്. നിങ്ങളൊരു ഡോക്ടറെയാണ് വിവാഹം കഴിച്ചതെന്ന് ഓര്‍ക്കുക. അദ്ദേഹം ഒരു ഗൈനക്കോളേജിസ്റ്റ് ആണെങ്കിലോ, അദ്ദേഹം എങ്ങനെയായിരിക്കും പ്രസവം എടുക്കുന്നത്? നിങ്ങള്‍ ഈ പറഞ്ഞ പോലെ ദൂരെ നിന്ന് പൂവ് കൊണ്ട് തൊട്ടിട്ട് ആയിരിക്കുമോ, അതില്‍ കാര്യമില്ല. ഓരോരുത്തരുടെയും പ്രൊഫഷനെ ബഹുമാനിക്കണം. അത്രയേ ഉള്ളു- എന്നാണ് ബാലചന്ദ്ര മേനോന്‍ മറുപടിയായി പറഞ്ഞത്.-മണിയന്‍പിള്ള രാജു

Read More

പശുവിന് സുഖമില്ലെന്ന് വിളിച്ചു വരുത്തി ! ബലമായി വിവാഹം കഴിപ്പിച്ചെന്നു മൃഗഡോക്ടറുടെ പരാതി…

മൃഗഡോക്ടറെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി ബലമായി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാര്‍ ബാഗുസരായി ജില്ലയിലെ മൃഗ ഡോക്ടര്‍ സത്യം കുമാര്‍ ഝായെയാണ് കള്ളം പറഞ്ഞ് വിളിച്ചു വരുത്തി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. പശുവിന് സുഖമില്ലെന്ന് പറഞ്ഞ് ഡോ സത്യം കുമാറിനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. വിളിച്ചുവരുത്തിയ ആളുകള്‍ ആ വീട്ടിലെ പെണ്‍കുട്ടിയുമായി നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം, പശുവിനെ ചികിത്സിക്കാന്‍ പോയ മകന്‍ ഏറെ വൈകിയും തിരിച്ച് എത്തതിനെ തുടര്‍ന്ന് കുടുംബം അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് വിവാഹം കഴിഞ്ഞതായി അറിഞ്ഞത്. തൊട്ടടുത്ത ദിവസം രാവിലെ സത്യം കുമാറിന്റെ വിവാഹ വീഡിയോ കുടുംബത്തിന് ലഭിക്കുകയായിരുന്നു. ഇതോടെയാണ് ഡോക്ടറുടെ തിരോധാനത്തിന് പിന്നിലെ കാരണം കുടുംബം അറിയുന്നത്. കുടുംബം ടേഗ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

രാഷ്ട്രപതിയാകാന്‍ കച്ചകെട്ടി ലാലുപ്രസാദ് യാദവും ! ഇതുവരെ നാമനിര്‍ദേശ പത്രിക നല്‍കിയത് 11 പേര്‍…

രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18ന് നടക്കാനിരിക്കെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. കഴിഞ്ഞ ദിവസം ഇതിനായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഏകദേശ ധാരണയായതായാണ് സൂചന. ഭരണകക്ഷിയായ ബിജെപിയും പല കക്ഷികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് സജീവമാക്കിയിരിക്കുകയാണ്. അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ബുധനാഴ്ച തുടക്കവുമായി. ഈ മാസം 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ആദ്യദിനം 11 പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. തമിഴ്നാട്ടിലെ സേലം ജില്ലയിലെ മേട്ടുഗുഡയില്‍ താമസക്കാരനായ ഡോ. കെ പദ്മരാജനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മലയാളി. തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നും മഹാരാഷ്ട്രയില്‍ നിന്ന് രണ്ടും പേരാണ്…

Read More

നാട്ടിൽ നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകുമ്പോൾ ഞങ്ങള്‍ തിരുവനന്തപുരത്തേ്ക്ക് എത്തി;  അതോടെ 12 വർഷത്തെ ദാമ്പത്യ ജീവിതം  താറുമാറായി;  വേദനിക്കുന്ന ഓർമകളുമായി ശാന്തികൃഷ്ണ

 പത്തൊമ്പതാം വയസിലായിരുന്നു ശ്രീനാഥിന്‍റെ കൈയും പിടിച്ച് മുംബൈയില്‍ നിന്ന് നാട്ടിലേക്ക് വരുന്നത്. ശ്രീനാഥിന്‍റെ ജാതിയും ജോലിയുമൊക്കെ വീട്ടില്‍ പ്രശ്നമായിരുന്നു. ബ്രാഹ്മണനല്ലാത്ത ആളാണെങ്കില്‍ കൂടിയും അതേ രീതിയില്‍ തന്നെ ഞങ്ങള്‍ വിവാഹിതരായി. വീട്ടുകാരുടെ എതിര്‍പ്പിലും ശ്രീനാഥിന്‍റെ കാര്യത്തില്‍ ഉറച്ച് തന്നെ നിന്നു. ഇതുപോലെ തന്നെയായിരുന്നു പ്രണയത്തിന്‍റെ കാര്യത്തിലും. മുംബൈയില്‍നിന്ന് നാട്ടിലേക്കുളള മാറ്റം എനിക്ക് പെട്ടെന്ന് തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റി. അഭിനേത്രിയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ കുടുംബിനിയായി മാറുകയായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ച് മുണ്ടും ഉടുത്ത് അമ്പലത്തില്‍ പോവുക എന്നിങ്ങനെ ഏകദേശം സിനിമയില്‍ കാണുന്നത് പോലെയായിരുന്നു ജീവിതം. വളരെ നല്ല രീതിയിലായിരുന്നു ജീവിതം മുന്നോട്ട് പോയത്. എന്നാല്‍ ഞങ്ങള്‍ തിരുവനന്തപുരത്തേ്ക്ക് എത്തിയതോടെ ജീവിതം ആകെ മാറി. 12 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് പിരിഞ്ഞത്. ഇതിനിടയ്ക്ക് വേദനപ്പിക്കുന്ന പല സംഭവങ്ങളും ഞങ്ങള്‍ക്കിടയിലുണ്ടായി. കുഞ്ഞിന്‍റെ വിയോഗം ഞങ്ങളെ രണ്ട്…

Read More

ബോധം വരുമ്പോള്‍ ഒരു മുറിയില്‍ നഗ്നയായി ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മര്‍ച്ചന്റ് നേവി വനിതാ കേഡറ്റുകള്‍…

കപ്പലിലെ മേലുദ്യോഗസ്ഥര്‍ അതിക്രൂര ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാതിയുമായി മര്‍ച്ചന്റ് നേവി വനിതാ കേഡറ്റുകള്‍ കപ്പല്‍ കപ്പനിയ്‌ക്കെതിരേ കോടതിയെ സമീപിച്ചു. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഴക്കടല്‍ നാവിക പരിശീലനത്തിനിടെയാണ് സംഭവം. കപ്പല്‍ പരിശീലന പരിപാടിക്കിടെ ലൈംഗിക പീഡനങ്ങള്‍ പതിവാണെന്ന് രണ്ട് കേഡറ്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നിര്‍ബന്ധിച്ച് മദ്യപിച്ച് ബോധം കെടുത്തിയശേഷം കപ്പലിലെ ഫസ്റ്റ് എഞ്ചിനീയര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തതായാണ് ഒരു യുവതി പരാതിയില്‍ വ്യക്തമാക്കിയത്. നിരന്തരമായ ലൈംഗിക പീഡന ശ്രമങ്ങളും അശ്ലീല പ്രയോഗങ്ങളും നേരിടേണ്ടി വന്നതായാണ് മറ്റൊരു വനിതാ കേഡറ്റ് പരാതിപ്പെട്ടത്. അമേരിക്കയിലെ പ്രമുഖ കപ്പല്‍ കമ്പനിയായ മേര്‍സ്‌ക് ഷിപ്പ് കമ്പനിക്കെതിരെയാണ് ഗുരുതര പരാതികള്‍ ഉയര്‍ന്നത്. ഇവരുടെ എം വി അലയന്‍സ് ഫെയര്‍ ഫാക്‌സ് എന്ന കപ്പലിലാണ് രണ്ട് വര്‍ഷങ്ങളിലായി കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. യു എസ് മര്‍ച്ചന്റ് മറൈന്‍ അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നതിനിടെയാണ് കപ്പല്‍…

Read More

അമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച് എങ്ങനെ കുട്ടികളെ ഉണ്ടാക്കും ! നയന്‍താരയെ അധിക്ഷേപിച്ച ഡോക്ടര്‍ക്ക് ചുട്ടമറുപടിയുമായി ചിന്മയി…

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹം കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. ഏഴു വര്‍ഷമായി പ്രണയത്തിലായ നയന്‍താരയുംവിഗ്നേഷും മഹാബലിപുരത്തു നടന്ന അത്യാഢംബര ചടങ്ങിലാണ് വിവാഹിതരായത്. ഇന്ത്യന്‍ സിനിമാലോകത്തെ നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.നവദമ്പതികളുടെ ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അതിനിടയില്‍ ചില ഫോട്ടോകള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളും നിറഞ്ഞിരുന്നു. അങ്ങനെ വന്ന ഒരു നെഗറ്റീവ് കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. അതിന് ഗായിക ചിന്മയി നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്. അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടര്‍ ആണ് നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മോശം കമന്റിട്ടിരിക്കുന്നത്. ആ കമന്റ് സ്‌ക്രീന്‍ ഷോട്ട് എടുത്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ചിന്മയ് മറുപടി നല്‍കിയിരിക്കുന്നത്. സ്ത്രീവിരുദ്ധമാണ് കമന്റ്. ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തിലൊരു കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ അധികം വേദനയുണ്ടെന്നും ചിന്മയ് പറയുന്നു. നയന്‍താരയുടെ നടിയെന്ന നിലയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര്‍…

Read More

പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടു വന്ന കേഴമാനിനെ കറിയാക്കി വനപാലകര്‍ ! അന്വേഷണം അട്ടിമറിക്കാന്‍ നീക്കം…

പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി കൊണ്ടുവന്ന കേഴമാനിനെ വനപാലകര്‍ കൊന്ന് കറിവെച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ജഡം കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഉപേക്ഷിച്ചെന്നാണ് വനം വകുപ്പിന്റെ ഔദ്യോഗിക കണ്ടെത്തല്‍. പോസ്റ്റ് മോര്‍ട്ടത്തിനെന്ന പേരില്‍ ജീവനക്കാര്‍ കൊണ്ടു വന്ന മാനിനെ എവിടെയാണ് കറിയാക്കിയതെന്ന് അറിയണമെങ്കില്‍ സത്യസന്ധമായ അന്വേഷണം വേണം. അന്വേഷണം കാര്യക്ഷമമായാല്‍ ജീവനക്കാരുടെ സംഘടന നേതാവുള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലാകും. ഇതൊഴിവാക്കാനാണ് അന്വേഷണ അട്ടിമറി നീക്കം. പരുക്കേറ്റ് അവശനിലയിലായ മാനിനെ ചത്തുവെന്ന് വരുത്തി പോസ്റ്റ് മോര്‍ട്ടം ചെയ്യാനെന്ന പേരിലാണ് നാട്ടുകാരുടെ മുന്നില്‍ നിന്ന് ചൂളിയാമല സെക്ഷന്‍ വാച്ചര്‍ ജിഷുവിന്റെ സാന്നിധ്യത്തില്‍ പച്ചമല സെക്ഷനിലെ താല്‍ക്കാലിക വാച്ചര്‍ സനല്‍രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ഷജീദ് എന്നിവര്‍ കസ്റ്റഡിയിലെടുത്തത്. ഇത് സംബധിച്ച മഹസറോ,മറ്റ് രേഖകളോ തയ്യാറാക്കിയിരുന്നില്ല. മാനിന്റെ ജഡം സംസ്‌കരിക്കുന്ന നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി ഷജീദിനെ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സനല്‍രാജിനെ മെയ് 11ന്…

Read More

പുതിയ കാമുകന്‍ ആശ്വസിപ്പിച്ചിട്ടും..! പൊട്ടിക്കര‍ഞ്ഞ് രാഖി സാവന്ത്; മുൻ ഭർത്താവിൽ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്ന വീഡിയോ വൈറലാകുന്നു

നടി, നർത്തകി, ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്‍റെ പൊട്ടിക്കരയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. സിനിമാ ജീവിതം പോലെ തന്നെ രാഖിയുടെ സ്വകാര്യ ജീവിതവും പലപ്പോഴും മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ താരം മുൻ ഭർത്താവുമായി പിരിയുകയാണെന്ന് അറിയിച്ചിരുന്നു. ലണ്ടനിൽ വ്യവസാസിയായ ഭർത്താവ് റിതേഷ് സിംഗുമായി പിരിയുന്നുവെന്ന് രാഖി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. 2019 ലായിരുന്നു രാഖിയും റിതേഷും തമ്മിലുള്ള വിവാഹം. പ്രിയ ആരാധകരെ അഭ്യൂദയകാംക്ഷികളേ… ഞാനും റിതേഷും ബന്ധം അവസാനിപ്പിക്കുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്‍റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ ഇരുവരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ മനസിലാക്കുന്നു. വാലന്‍റൈൻസ് ദിനത്തിന് തൊട്ട് മുമ്പ് തന്നെ ഇത് സംഭവിച്ചതിൽ എനിക്ക് അതിയായ ദുഖവും…

Read More

ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അതിഥി വരുന്നു ! പുടവ കൈയ്യിലെടുത്ത് ശ്രീവിദ്യ; ആശംസകളോടെ ആരാധകര്‍…

മലയാളികളുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായത്. സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന ശ്രീവിദ്യയുടെ സംസാരവും നിഷ്‌കളങ്കമായ പെരുമാറ്റവുമെല്ലാം സോഷ്യല്‍മീഡിയയ്ക്കും പ്രിയപ്പെട്ടതാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലിയ ആരാധികയായ ശ്രീവിദ്യ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയതും. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രീവിദ്യ തിളങ്ങി. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ഒടുവില്‍ അഭിനയിച്ചത്. താരം മോഡലിംഗ് രംഗത്തും സജീവമാണ് ഏറ്റവും ഒടുവിലായി ശ്രീവിദ്യ പങ്കുവച്ചിരിക്കുന്ന വിശേഷമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ചുവപ്പും ഡാര്‍ക്ക് നിറവും നിറഞ്ഞ വര്‍ക്കുള്ള പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ശ്രീവിദ്യയുടെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. ഒരുങ്ങാന്‍ നെറ്റിച്ചുട്ടിയും സാരിക്ക് ചേരുന്ന ആഭരണങ്ങളും ശ്രീവിദ്യ ധരിച്ചിരിക്കുന്നു താരം. മിനിമല്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. പുടവ കൈകളിലെടുത്തിട്ടുള്ള താരത്തിന്റെ ചിത്രം കണ്ട് വീട്ടിലെ വിശേഷം എന്തെന്ന് തിരക്കുകയാണ് ആരാധകര്‍. ശ്രീവിദ്യയുടെ സഹോദരന്‍ ശ്രീകാന്തിന്റെ…

Read More