പണിപാളിയെന്ന് മനസ്സിലായതോടെ രാജ്യം വിട്ട് ഇമ്രാന്റെ കൂട്ടാളികള്‍ ! അവസാനം രാജ്യം വിട്ടത് ‘അഴിമതികളുടെ മാതാവ്’…

കാര്യങ്ങള്‍ കൈയ്യില്‍ നിന്നു പോയെന്നു മനസ്സിലായതോടെ രാഷ്ട്രീയപ്രതികാരം ഭയന്ന് ഇമ്രാന്‍ ഖാന്റെ കൂട്ടാളികള്‍ രാജ്യം വിടുകയാണ്. ഇമ്രാന്റെ മൂന്നാം ഭാര്യ ബുഷ്ര ബീബിയുടെ ഉറ്റ സുഹൃത്തായ ഫറാ ഖാനാണ് ഒടുവില്‍ രാജ്യംവിട്ടത്. ഇവര്‍ 32 മില്യണ്‍ ഡോളര്‍ കുംഭകോണത്തില്‍ അറസ്റ്റ് ഭയന്നാണ് രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായിലാണ് ഇവര്‍ ഇപ്പോഴുള്ളത്. ഫറാ ഖാന്റെ ഭര്‍ത്താവ് ജമില്‍ ഗുജ്ജാര്‍ നേരത്തേ ദുബായിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഫറാ ഖാന്‍ രാജ്യം വിട്ട് ദുബായില്‍ ഇറങ്ങിയതെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളിയതിന് പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ അന്തരീക്ഷമാണ് ഇവരെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന ഭയമാണ് ഇതിന് കാരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ഫറാ ഖാന്‍ കൈക്കൂലി വാങ്ങി…

Read More

വിമാനത്തില്‍ സഹയാത്രികയുടെ കണ്‍മുമ്പില്‍ വെച്ച് തുടര്‍ച്ചയായി സ്വയംഭോഗം ! ഞരമ്പുരോഗി പറഞ്ഞതു കേട്ട് ഞെട്ടി പോലീസ്…

വിമാനത്തില്‍ സഹയാത്രികയുടെ കണ്‍മുമ്പില്‍ നാലുതവണ സ്വയംഭോഗം ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍. ഏപ്രില്‍ രണ്ടിന് അമേരിക്കയിലെ സിയാറ്റിലില്‍നിന്നും അറിസോണയിലെ ഫീനിക്സിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് സംഭവം. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ 3814 വിമാനത്തില്‍ വെച്ചാണ് ഇയാള്‍ സ്വയംഭോഗം നടത്തിയത്. തുടര്‍ന്ന്, രഹസ്യമായി ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സഹയാത്രിക ഇയാള്‍ തളര്‍ന്നുറങ്ങുന്നതിനിടെ ആദ്യം വിമാന ജീവനക്കാര്‍ക്കും പിന്നീട് പോലീസിനും ദൃശ്യങ്ങള്‍ കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് താന്‍ കരുതിയില്ലെന്നും ഇതൊരു സാധാരണ കാര്യമാണ് എന്നുമായിരുന്നു ഇയാളുടെ പോലീസിനോടുള്ള പ്രതികരണം. ഇയാള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയതായി കോടതി രേഖകള്‍ ഉദ്ധരിച്ച് ഫോക്സ് ഫൈവ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അന്റോണിയോ ഷെറദ് മക്ഗാരിറ്റി എന്നയാളാണ് അറസ്റ്റിലായത്. സിയാറ്റിലില്‍നിന്നും വിമാനത്തില്‍ കയറിയ ഇയാള്‍ 11 എഫ് സീറ്റിലാണ് ഇരുന്നത്. തൊട്ടടുത്ത സീറ്റില്‍ ഒരു സ്ത്രീ ആയിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് വിമാനം പറന്നുയര്‍ന്നശേഷം, താന്‍ സ്വയം ഭോഗം…

Read More

ജനലഴി വളച്ച് വിഗ്രഹത്തിലെ ആഭരണങ്ങള്‍ കവര്‍ന്നു ! പുറത്തു കടക്കാന്‍ നോക്കിയപ്പോള്‍ ‘ലോക്കായി’;വീഡിയോ വൈറല്‍…

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങള്‍ കവര്‍ന്ന കള്ളന്‍ പുറത്തു കടക്കാനാവാതെ കുടുങ്ങി. ആഭരണങ്ങളുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ചെറിയ ജനലഴിയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം. മുപ്പതുകാരനായ പാപ റാവു എന്നയാളാണ് പിടിയിലായത്. ജനലഴികള്‍ വളച്ച് അകത്തു കയറിയ ഇയാള്‍ വിഗ്രഹത്തില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്ന് സഞ്ചിയിലാക്കി. തുടര്‍ന്ന് തിരിച്ചിറങ്ങുന്നതിനിടെ ജനലഴികളില്‍ കുടുങ്ങിയ ഇയാള്‍ക്ക് മുന്നോട്ടും പിന്നോട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായതോടെ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഗ്രാമവാസികള്‍ ഇയാളെ പിടികൂടി പോലീസില്‍ അറിയിക്കുകയായിരുന്നു. ചെറിയ ജനലിലൂടെ ക്ഷേത്രത്തിനകത്തേക്ക് കയറിയത് അറിഞ്ഞ് നാട്ടുകാരും അമ്പരന്നു. മദ്യപിക്കുന്നതിനായി പണം കണ്ടെത്താന്‍ ഇയാള്‍ നേരത്തെയും മോഷണം നടത്തിയിരുന്നതായി പോലീസ് പറയുന്നു. വീട്ടില്‍ നിന്ന് പാചതവാതക സിലിണ്ടര്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. മോഷണമുതല്‍ പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.

Read More

മനഃപൂർവമല്ല! കുങ് ഫു മാസ്റ്ററുടെ ചിത്രീകരണത്തിനിടെ കൈ കുത്തി വീണു പരിക്കേറ്റു. എനിക്ക് വേണ്ടി ക്രൂ കാത്തിരുന്നപ്പോൾ വിഷമം തോന്നി; നീത പിള്ള

പൂമരത്തിൽനിന്ന് കുങ്ഫു മാസ്റ്ററിലേക്കുള്ള ദൂരം രണ്ടു വർഷം എന്നു വേണമെങ്കിൽ പറയാം. അവിടെനിന്ന് പാപ്പനിൽ എത്താൻ ഒന്നര വർഷം. മനഃപൂർവം സംഭവിച്ചതല്ല ഇടവേള . പൂമരം റിലീസ് ചെയ്യുന്നതിന് മുൻപ് കുങ് ഫു മാസ്റ്ററിനുവേണ്ടി ആയോധനകലകളുടെ പരിശീലനം ആരംഭിച്ചു. ഒന്നര വർഷത്തെ പരിശീലനം . കുങ്ഫുവിലോ അയോധന കലകളിലോ യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. കിക് ബോക്സിംഗിലായിരുന്നു തുടക്കം. പിന്നെ തായ് കൊണ്ടയിലും ജൂഡോ ആന്‍റ് കരാട്ടേയിലും മൂന്നു മാസം വീതം പരിശീലനം. ഒന്നിലും പ്രാവീണ്യമില്ലാത്തതിനാൽ പരിചയ സമ്പന്നത നേടിയവരെപോലെ മാറാൻ വേണ്ട തയാറെടുപ്പിന് സമയം വേണ്ടി വന്നു. തായ്കൊണ്ടയിലും വുഷുവിലുംകൂടുതൽ മുഴുകി. ആയോധന കലകളിൽ മാസ്റ്റേഴ്സ് നേടിയവരോടൊപ്പമായിരുന്നു പരിശീലനം. കുങ് ഫു മാസ്റ്ററുടെ ചിത്രീകരണത്തിനിടെ കൈ കുത്തി വീണു പരിക്കേറ്റു. എനിക്ക് വേണ്ടി ക്രൂ കാത്തിരുന്നപ്പോൾ വിഷമം തോന്നി. വേണ്ട വിധത്തിൽ ചികിത്സയും വിശ്രമവും എടുക്കാതെ അഭിനയിച്ചു…

Read More

തിളങ്ങുന്ന നിറമുള്ള ഉഷ്ണമേഖല പ്രിന്‍റുകള്‍ ഡിസൈന്‍ ചെയ്ത വസ്ത്രം! ഹോട്ട് ലുക്കില്‍ സാമന്ത; ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

കരിയറിന്‍റെ തുടക്കത്തിൽ നാടന്‍ വേഷങ്ങളിൽ തിളങ്ങിയിരുന്ന താരമാണ് സാമന്ത റൂത്ത് പ്രഭു. എന്നാലിപ്പോള്‍ പ്രത്യേകിച്ച് നാഗചൈതന്യയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശേഷം ഗ്ലാമറസ് വേഷങ്ങളിലാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്. 2021-ൽ ദ ഫാമിലി മാൻ 2 എന്ന വെബ് സീരീസിൽ രാജലക്ഷ്മിയായി താരം നോക്കൗട്ട് പ്രകടനം നടത്തി. പിന്നീട് പുഷ്പയിലെ ഊ അന്താവ…. എന്ന ഗാനത്തിലെ ചൂടൻ രംഗങ്ങളിലൂടെ വീണ്ടും സാമന്ത ഗ്ലാമറസ് വേഷങ്ങൾ ആവർത്തിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും താ‍രം ഷെയര്‍ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കോസ്മോപൊളിറ്റന്‍ എന്ന മാസികയുടെ ഡിജിറ്റല്‍ പതിപ്പിന്‍റെ കവര്‍ ഗേള്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. തിളങ്ങുന്ന നിറമുള്ള ഉഷ്ണമേഖല പ്രിന്‍റുകള്‍ ഡിസൈന്‍ ചെയ്ത ഡ്രസാണ് സാമന്തയ്ക്കു വേണ്ടി സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ഒരു തായ് ഹൈ സ്കര്‍ട്ടും ട്യൂബ് ബിക്കിനി ബ്രാലെറ്റ് ടോപ്പും അതിന് യോജിക്കുന്ന സ്ലിറ്റ് സരോംഗ് സ്കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്.…

Read More

സംവിധായകന്‍റെ മുഖത്ത് നോക്കി ആ കാര്യം തുറന്നു പറഞ്ഞു; സീരിയൽ അഭിനയം പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ്  പ്രവീണ

അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കല്‍, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷന്‍സ് മാത്രമേ സീരിയലുകളില്‍ സൃഷ്ടിക്കപ്പെടുന്നുള്ളു. സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയല്‍ പിടിക്കുകയാണ്. സാമ്പത്തികം നോക്കുന്നതിനാൽ, ഇങ്ങനെയേ ചെയ്യാനാകൂ എന്നാണ് സംവിധായകരും നിർമ്മാതാക്കളും പറയുന്നത്. ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷന്‍സാണ് സീരിയലുകളില്‍ ചിത്രീകരിക്കുന്നത്. ജീവിതഗന്ധിയായ പ്രമേയങ്ങള്‍ സീരിയലുകളില്‍ ഉണ്ടാകുന്നില്ല. സീരിയലുകളിലെ ഈ മണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്ന് കാണാനാണ് പ്രേക്ഷകര്‍ ഇത് കാണുന്നത്. അല്ലാതെ, ആ സീരിയലിലെ കലാമൂല്യവും പ്രമേയ മികവും ഒന്നും കണ്ടിട്ടല്ല. അത്തരം ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷന്‍സ് അസഹനീയമായി മാറിയപ്പോള്‍ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ട്. -പ്രവീണ

Read More

രാജമൗലിയെ ആലിയ അണ്‍ഫോളോ ചെയ്തു; പഴയ വീഡിയോകൾ ഡിലീറ്റ് ചെയ്തു; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് ആലിയയുടെ പ്രതികരണം ഇങ്ങനെ…

  തെലുങ്കിലെയും ബോളിവുഡിലെയും സൂപ്പര്‍ താരങ്ങളും എസ്എസ് രാജമൗലി എന്ന സൂപ്പര്‍ഹിറ്റ് സംവിധായകനും ഒരുമിച്ച സിനിമയാണ് ആര്‍ആര്‍ആര്‍. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ രാം ചരണും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച സിനിമയിലെ നായിക ആലിയ ഭട്ടാണ്. സിനിമ ബോക്‌സ്ഓഫീസില്‍ വലിയ വിജയം കൊയ്യുമ്പോൾ സിനിമയ്ക്ക് പുറത്ത് ആര്‍ആര്‍ആറിനെ തേടി വിവാദം എത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായികയായ ആലിയ ഭട്ട് ചിത്രത്തില്‍ തൃപ്തയല്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്‍റെ സ്‌ക്രീന്‍ ടൈം വെട്ടിക്കുറച്ചതില്‍ ആലിയയ്ക്ക് ദേഷ്യമുണ്ടെന്നും ഇതോടെ താരം ചിത്രവുമായി ബന്ധപ്പെട്ട തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംവിധായകന്‍ രാജമൗലിയെ ആലിയ അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആലിയ ഭട്ട്സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം. ‘ ഇന്ന് ഞാന്‍ കേട്ടു ഞാന്‍ എന്‍റെ ആര്‍ആര്‍ആറുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്ന്. ഞാന്‍…

Read More

അമ്മയായതോടെ പ്രിയങ്ക ആളാകെ മാറി ! മകളെക്കുറിച്ച് പ്രിയങ്കയുടെ അമ്മ പറയുന്നതിങ്ങനെ…

ജനുവരി അവസാനമാണ് സെലിബ്രിറ്റി ദമ്പതികളായ പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത്. എന്നാല്‍ കുഞ്ഞിന്റെ പേരും വിവരങ്ങളും താരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ അവസരത്തില്‍ അമ്മയായ ശേഷം പ്രിയങ്കയുടെ ജീവിതമാകെ മാറിയെന്നു പറയുകയാണ് പ്രിയങ്കയുടെ അമ്മയും കോസ്മറ്റോളജിസ്റ്റുമായ മധു ചോപ്ര. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മധു ചോപ്ര ഇക്കാര്യം പറഞ്ഞത്. അമ്മയായ ജീവിതം ആസ്വദിക്കുകയാണ് പ്രിയങ്ക എന്നും മധു ചോപ്ര. പ്രിയങ്കയുടെ കുഞ്ഞിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും പക്ഷേ, എല്ലായിപ്പോഴും കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മധു ചോപ്ര വ്യക്തമാക്കി. ‘ഞാന്‍ ഇപ്പോള്‍ പ്രിയങ്കയെയോ എന്റെ മകനെയോ കുറിച്ചല്ല ചിന്തിക്കുന്നത്. കുഞ്ഞിനെ കുറിച്ചാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്.’ മധു ചോപ്ര വ്യക്തമാക്കി. പ്രിയങ്ക അമ്മയായ കാലം എങ്ങനെയാണ് കൊണ്ടു പോകുന്നതെന്ന ചോദ്യത്തിന് പ്രിയങ്ക വളരെ സന്തോഷവതിയാണെന്നായിരുന്നു മധു ചോപ്രയുടെ മറുപടി. ‘ഞങ്ങള്‍…

Read More

മൂന്നാമത്തെ കുഞ്ഞ് ജനിച്ചാല്‍ ജോലി പോകും ! ആയിരത്തോളം സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് മധ്യപ്രദേശ്…

മൂന്നോ മൂന്നിലധികമോ മക്കളുള്ള ആയിരത്തോളം സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ഭോപ്പാല്‍. വിദിഷ സിറ്റി ഡിഇഒയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഞങ്ങള്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമന കത്തില്‍ മൂന്നാമതൊരു കുഞ്ഞിന്റെ ജനനം പരാമര്‍ശിച്ചിട്ടില്ലെന്നും ഇത്തരമൊരു ചട്ടം ബോധപൂര്‍വമല്ലെന്നും മറ്റുമുള്ള കാരണങ്ങളാണ് പലരും നല്‍കിയിട്ടുള്ളത്’ എന്നും ഡിഇഒ എകെ മൊഡഗില്‍ പറഞ്ഞു. 2001 ജനുവരി 26നുശേഷം ഏതെങ്കിലും ജീവനക്കാരന് രണ്ടില്‍ കൂടുതല്‍ മക്കളുണ്ടാവുകയാണെങ്കില്‍ അത്തരം ജീവനക്കാര്‍ ജോലിക്ക് യോഗ്യരല്ലെന്ന ഒരു ഉത്തരവ് 2000ത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസ്സാക്കിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരമൊരു നിയമത്തെക്കുറിച്ച് അധികാരികള്‍ ജീവനക്കാരെ അറിയിച്ചിരുന്നില്ലെന്നും ഡിഇഒ പറഞ്ഞു. ‘ഞങ്ങള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ നിയമന ഉത്തരവിലൊന്നും ഇത്തരമൊരു നിബന്ധന ചൂണ്ടിക്കാട്ടിയിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്’. അധ്യാപകനായ മോഹന്‍ സിങ്ങ് കുഷ്വഹ ആശങ്ക പങ്കുവച്ചു.

Read More

ജനിച്ചപ്പോള്‍ മുതല്‍ അനിയത്തിയുടെ കഴുത്തിനു കീഴ്‌പ്പോട്ട് ചലനമില്ല ! ചെറുപ്പത്തില്‍ ഞാന്‍ അവളെ ഉപദ്രവിക്കുകമായിരുന്നു; തുറന്നു പറച്ചിലുമായി അനുജോസഫ്…

മലയാള സിനിമ സീരിയല്‍ രംഗത്തെ നിറസാന്നിദ്ധ്യമാണ് അനു ജോസഫ്. സിനിമയിലും സീരിയലിലുമൊക്കെയായി താരം 15 വര്‍ഷമായി തിളങ്ങി നില്‍ക്കുന്നു. കൈരളി ചാനലിലെ കാര്യം നിസ്സാരം എന്ന പരമ്പരയിലെ സത്യഭാമ എന്ന കഥാപാത്രമാണ് സമീപകാലത്ത് താരത്തിന് ഏറ്റവും ജനപ്രീതി നേടിക്കൊടുത്തത്. ഇപ്പോള്‍ കൈരളി ടിവിയിലെ തന്നെ പുട്ടും കട്ടനും എന്ന പരിപാടിയില്‍ ആണ് താരം എത്തുന്നത്. 2004 മുതല്‍ മിനിസ്‌ക്രീനില്‍ സജീവയായ താരം ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. അടുത്തിടെ തന്റെ മുടി കാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂടൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ അനു കഴിഞ്ഞ ദിവസം തന്റെ കുടുംബത്തെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. അനു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ… രണ്ട് മാസം കൂടുമ്പോഴൊക്കെയാണ് ഞാന്‍ വീട്ടിലേക്ക് വരുന്നത്. കാസര്‍ഗോഡ് ജില്ലയിലെ…

Read More