പ്രണയവും ലൈംഗികാകര്‍ഷണവും ബലൂണുകളോട് ! 50 വര്‍ഷമായി ബലൂണിനെ പ്രേമിക്കുന്ന മനുഷ്യന്‍…

പ്രണയത്തിന് ജാതിയും മതവും ഭാഷയും പ്രായവും നിറവുമൊന്നുമില്ലെന്ന് പറയാറുണ്ട്. എന്തിനോടും പ്രണയം തോന്നാം. ജൂലിയസ് എന്നയാളുടെ പ്രണയവും ലൈംഗികതാല്‍പര്യവും ബലൂണുകളോടാണ്. ‘മനോഹരമായ ബലൂണുകള്‍’ കാണുമ്പോഴെല്ലാം തന്റെ ഹൃദയമിടിപ്പ് കൂടുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഒന്നും രണ്ടുമല്ല കഴിഞ്ഞ 50വര്‍ഷമായി ഇദ്ദേഹം ബലൂണുകളെ പ്രണയിക്കുന്നു. ടിഎല്‍സി -യുടെ സ്ട്രേഞ്ച് അഡിക്ഷന്‍ എന്ന പരിപാടിയിലൂടെയാണ് തന്റെ പ്രണയത്തെ കുറിച്ച് ഇദ്ദേഹം തുറന്നു പറഞ്ഞത്. 2013-ലാണ് ഇദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. നാലാമത്തെ വയസില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജൂലിയസിന് അമ്മ ഒരു നീല ബലൂണ്‍ സമ്മാനമായി കൊടുത്തു. അന്നുമുതലാണ് ജൂലിയസിന് ബലൂണുകളോട് സ്നേഹം തോന്നിത്തുടങ്ങിയത്. വൈകാരികവും ശാരീരികവുമായി ജൂലിയസ് ബലൂണുകളോട് അടുത്തിരിക്കുന്നു. ചുറ്റുമുള്ള മറ്റാരെയുമോ തന്നെത്തന്നെയോ വേദനിപ്പിക്കാത്തിടത്തോളം അതിലൊരു തെറ്റുമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ജൂലിയസ് പറയുന്നത്. മനോഹരമായ, സില്‍ക്കിയായ, മിനുസമാര്‍ന്ന, അതിലോലമായ ബലൂണുകളോട് തനിക്ക് പ്രണയവും ലൈംഗികാകര്‍ഷണവുമാണെന്ന് ജൂലിയസ് പറയുന്നു. ‘ഞാന്‍ അതിനെ…

Read More

മലയാളത്തെക്കാള്‍ നല്ല റോളുകള്‍ തെലുങ്കില്‍ കിട്ടി; മലയാളത്തിലെ നടൻമാരെക്കുറിച്ച് നടി ഗായത്രി പറഞ്ഞത് കേട്ടോ…

ആളുകള്‍ കളിയാക്കുമ്പോള്‍ ഈ സെലിബ്രിറ്റ് എന്ന ടാഗ് ലൈന്‍ വേണ്ട എന്ന് തോന്നിയിട്ടുണ്ട്. സെലിബ്രിറ്റികളും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്‌നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവേണ്ടായിരുന്നു എന്ന്. ഒരു പരിധിയില്‍ കവിഞ്ഞ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അങ്ങനെ ചില സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുമുണ്ട്. മലയാളത്തെക്കാള്‍ നല്ല റോളുകള്‍ തെലുങ്കില്‍ കിട്ടിയത് കൊണ്ടാണ് തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്. തെലുങ്ക് നടന്മാരെക്കാള്‍ മികച്ചത് എപ്പോഴും മലയാളത്തിലെ നടന്മാര്‍ തന്നെയാണ്. -ഗായത്രി സുരേഷ്

Read More

ഞാൻ ജീവിക്കുന്ന എന്‍റെ സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നുവെന്ന് പൃഥിരാജ്

അഞ്ച് വർഷം കൊണ്ട് ഞാൻ ഭാവനയുടെ ആരാധകനായി. എനിക്കറിയാവുന്ന സിനിമാലോകത്ത് നിന്നും ഉള്ളവർ ഭാവനയുടെ തിരിച്ചു വരവിൽ സന്തോഷിക്കുന്നവരാണ്. മറ്റുള്ളവർ പിന്തുണ കൊടുക്കുന്നുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഭാവനയോട് ഒരുപാട് പേർ മുൻപ് ചോദിച്ചിട്ടുള്ളതാണ്. ഇപ്പോൾ അവർ സ്വയം തയ്യാറായി വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ, ഈ അഞ്ച് വർഷം കൊണ്ട് ഞാൻ അവരുടെ ആരാധകനായി മാറി. ഞാൻ ജീവിക്കുന്ന എന്‍റെ സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നവരാണ്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് കരുതുന്നെന്ന്വ-പൃഥ്വിരാജ്

Read More

വില്‍ സ്മിത്ത് എന്നെപ്പോലെ ലക്ഷണമൊത്ത ഒരു സംഘി; തന്നെക്കുറിച്ചും പരിഹസിച്ച് തമാശ പറഞ്ഞാൽ താനും അങ്ങനെ ചെയ്യുമെന്നാണ് കങ്കണ

ഇക്കഴിഞ്ഞ ഓസ്‌കർ ചടങ്ങിലെ ഏറ്റവും ഹൈലൈറ്റ് വിൽ സ്മിത്തിന്‍റെ കരണത്തടിയായിരുന്നു. തന്‍റെ ഭാര്യയുടെ രൂപത്തെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ വേദിയിൽ കയറിച്ചെന്ന് തല്ലിയ വിൽസ്മിത്തിനെ പുകഴ്ത്തി ബോളിവുഡ് താരം കങ്കണ റണൗത്ത് രംഗത്ത്. വില്‍ സ്മിത്ത്, തന്നെപ്പോലെ ലക്ഷണമൊത്ത ഒരു സംഘിയാണെന്ന് കങ്കണ പറയുന്നു.ആരെങ്കിലും തന്‍റെ അമ്മയുടെയോ സഹോദരിയുടെ രോഗത്തെയോ കുറിച്ച് പരിഹസിച്ച് തമാശ പറഞ്ഞാൽ താനും അങ്ങനെ ചെയ്യുമെന്നാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. വിൽ സ്മിത്ത് ചെയ്തത് ശരിയാണെന്നും താനായിരുന്നുവെങ്കിലും അങ്ങനെയേ ചെയ്യുകയുള്ളൂ എന്നും താരം വ്യക്തമാക്കി. തന്നെ പോലെ ഒരു റൗഡിയാണ് വില്‍ സ്മിത്തെന്നും കങ്കണ അഭിപ്രായപ്പെട്ടു. വിൽ സ്മിത്തിന്‍റെ നാലു ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് കങ്കണയുടെ പ്രതികരണം. വില്‍ സ്മിത്ത് ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നതിന്‍റെയും സദ്ഗുരുവിനൊപ്പം നില്‍ക്കുന്നതിന്‍റെയും ചിത്രങ്ങളാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. വില്‍ എന്നെപ്പോലെ സംഘിയാണ്. അദ്ദേഹം എന്നെ പോലെ…

Read More

ഞണ്ടിന് കയറാന്‍ കണ്ട സ്ഥലം ! യുവതിയുടെ ചെവിയില്‍ ഞണ്ടു കയറിയപ്പോള്‍ സംഭവിച്ചത്;വീഡിയോ കാണാം…

ചെവിയില്‍ ചെറിയ ഉറുമ്പും ഈച്ചകളും കയറിയ അനുഭവം ഇല്ലാത്തവര്‍ വളരെച്ചുരുക്കമായിരിക്കും. എന്നാല്‍ ചെവിയില്‍ ഞണ്ടു കയറിയാല്‍ എന്താകും സ്ഥിതി. യുവതിയുടെ ചെവിയില്‍ കയറിയ ഞണ്ടിനെ വിദഗ്ധമായി എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ടിക്‌ടോക് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ശ്വസനോപകരണവുമായി കടലില്‍ നീന്തുന്നതിനിടെയാണ് യുവതിയുടെ ചെവിയില്‍ ഞണ്ട് കയറിയത്. ചെവിയില്‍ കയറിയ ഞണ്ടിനെ സുഹൃത്തിന്റെ സഹായത്തോടെ എടുത്തുകളയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ഇതില്‍ വിജയിക്കുന്നില്ല. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഞണ്ട് സ്വയം പുറത്തേയ്ക്ക് ചാടുന്നതും ഇതിന്റെ സന്തോഷത്തില്‍ യുവതി ഒച്ചവെയ്ക്കുന്നതുമാണ് വീഡിയോയുടെ അവസാനം.

Read More

യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോകളുടെ ഘോഷയാത്ര ! വ്യാജ സന്യാസിയ്‌ക്കെതിരേ കേസെടുത്ത് പോലീസ്…

യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചെന്ന പരാതിയില്‍ ആത്മീയ ഗുരു എന്ന് സ്വയം അവകാശപ്പെടുന്ന സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദിന് എതിരെ പോലീസ് കേസെടുത്തു. തോപ്പുംപടി സ്വദേശിനിയായ 36കാരിയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തത്. മാര്‍ച്ച് 10നാണ് തോപ്പുംപടി പൊലീസ് യുവതിയുടെ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 29നും മാര്‍ച്ച് എട്ടിനും ഇടയില്‍ തന്റെ ഫോണിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍ സ്വരൂപാനന്ദ അയച്ചതായാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്ത തന്റെ ഭര്‍ത്താവിനെ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി സ്വരൂപാനന്ദ കോടതിയെ സമീപിച്ചതായാണ് വിവരം. അഖില ഭാരതിയ ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത് എന്നാല്‍ സ്വരൂപാനന്ദയ്ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് അഖില ഭാരതിയ ഹിന്ദു മഹാസഭ പ്രതികരിച്ചു. സ്വരൂപാനന്ദയ്ക്ക് എതിരെ നേരത്തേയും നിരവധി പരാതികള്‍…

Read More

അയല്‍പക്കമായ തമിഴ്‌നാട്ടില്‍ ബസ് നിരക്ക് കേരളത്തിന്റെ നേര്‍പകുതി മാത്രം ! സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ബസ് നിരക്കിലും കേരളം നമ്പര്‍ വണ്‍ ആകുമ്പോള്‍…

ഡീസല്‍ വിലയില്‍ കേരളത്തില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്‌നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന്റെ നേര്‍പകുതി. അവിടെ ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് അഞ്ചു രൂപയാണ്. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര പൂര്‍ണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്‌നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത് 2018 ലാണ്. ഓര്‍ഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണു നിലവിലെ മിനിമം നിരക്ക്. 21,000 ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്. രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന് അഭിമാനിക്കുന്ന സര്‍ക്കാരിന് ബസ് നിരക്കിലും കേരളം ഒന്നാം നമ്പറിലെത്തിയതില്‍ അഭിമാനിക്കാം.

Read More

നടി സോണിയ ഇനി മുന്‍സിഫ് മജിസ്‌ട്രേറ്റ് ! സിനിമ-സീരിയല്‍ നടിയില്‍ നിന്നും മജിസ്‌ട്രേറ്റിലേക്കുള്ള യാത്ര ഇങ്ങനെ…

പ്രശസ്ത സിനിമാ-സീരിയല്‍ താരം സോണിയ ഇനി മുന്‍സിഫ് മജിസ്ട്രേറ്റ്. അന്‍പതോളം സീരിയലുകളിലും നിരവധി സിനിമകളിലും സോണിയ വേഷമിട്ടിട്ടുണ്ട്. മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ അഭിനയത്തിലേക്ക് വരാറുണ്ടെങ്കിലും, അഭിനയത്തില്‍ നിന്ന് മറ്റ് ജോലി മേഖലയിലേക്ക് കടക്കുന്നവര്‍ അപൂര്‍വമാണ്. ഈ പട്ടികയിലാണ് ഇപ്പോള്‍ സോണിയ ഇടംപിടിച്ചിരിക്കുന്നത്. കാര്യവട്ടം ക്യാമ്പസിലെ എല്‍എല്‍.എം. വിദ്യാര്‍ത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസില്‍ പാസായ സോണിയ പിന്നീട് എല്‍എല്‍ബിയും എല്‍എല്‍എമ്മും പഠിച്ചു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം. അവതാരകയായി മിനിസ്‌ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറി. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. മൈ ബോസില്‍ മമ്തയുടെ സുഹൃത്തായും വേഷമിട്ടിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിങ്ങനെയുള്ള സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Read More

മദ്യപാനവും പുകവലിയും നിർബന്ധം! ചൈനക്കാരൻ 14 വർഷമായി ജീവിക്കുന്നത് വിമാനത്താവളത്തിൽ; ഒടുവിൽ പിടിവീണപ്പോൾ…

ഒരു ചൈനക്കാരൻ കഴിഞ്ഞ 14 വർഷമായി ജീവിക്കുന്നത് വിമാനത്താവളത്തിൽ. ഊണും ഉറക്കവും വിശ്രമവുമെല്ലാം അവിടെത്തന്നെ. ചൈനയിലെ ബെയ്ജിംഗ് ക്യാപിറ്റൽ ഇന്‍റർനാഷണൽ എയർപോർട്ടിലാണ് വെയ് ജിയാങ്കുവോയുടെ താമസം. എയർപോർട്ട് താവളമാക്കിയതിന്‍റെ രഹസ്യമാണ് അതിലേറെ രസകരം. വലിക്കാനും കുടിക്കാനും ഇവിടെ സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് ഇവിടെ കഴിയുന്നതെന്നതാണ് ജിയാങ്കുവോയുടെ വാദം. ഇപ്പോൾ അറുപതു വയസുള്ള ജിയാങ്കുവോ 2008ൽ കയറിക്കൂടിയതാണ് വിമാനത്താവളത്തിൽ. പിന്നെ വീട്ടിലേക്കു പോയത് ഒരു തവണയാണ്. അത് സ്വന്തമായി ഇഷ്ടപ്പെട്ടു പോയതല്ല, വിമാനത്താവളത്തിൽ പിടിവീണപ്പോൾ പോകേണ്ടി വന്നതാണ്. എന്നാൽ, പൂച്ചയെ കാട്ടിൽ കൊണ്ടു വിടുന്നതുപോലെ ദിവസങ്ങൾക്കം ആളു വീണ്ടും വിമാനത്താവളത്തിലെത്തി. ടെർമിനൽ-2നുള്ളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇദ്ദേഹത്തിന്‍റെ താമസം. ചൈന ഡെയ്ലിക്കു നൽകിയ അഭിമുഖത്തിലാണ് ജിയാങ്കുവോ വിമാനത്താവള ജീവിതത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ചത്. 40 വയസുള്ളപ്പോൾ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ എന്തെങ്കിലുമൊക്കെ ചെറിയ ജോലികൾ ചെയ്യുന്നുണ്ട്. മദ്യപാനവും പുകവലിയും നിർബന്ധമായ ഇ‍യാൾ വീട്ടിൽനിന്നു പുറത്താകാനും…

Read More

അച്ഛനും അമ്മയും കണ്ടെത്തിക്കൊടുത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണ് പ്രശാന്തിന്റെ ജീവിതം നശിപ്പിച്ചത് ! തങ്ങള്‍ക്ക് പറ്റിയ അബദ്ധമെന്ന് ത്യാഗരാജന്‍…

ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കെല്ലാം സുപരിചിതനായ താരമാണ് ത്യാഗരാജന്‍. നടനും സംവിധായകനും സ്റ്റണ്ട് മാസ്റ്ററും തമിഴ് ചലച്ചിത്ര നിര്‍മാതാവുമെല്ലാമാണ് അദ്ദേഹം. ന്യൂഡല്‍ഹി അടക്കമുള്ള നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടേയും ഭാഗമായിട്ടുള്ള നടന്‍ കൂടിയാണ് അദ്ദേഹം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് അദ്ദേഹം ഏറെയും സിനിമകള്‍ ചെയ്തിട്ടുള്ളത്. നടന്‍ വിക്രമിന്റെ അമ്മാവന്‍ കൂടിയാണ് ത്യാഗരാജന്‍. അച്ഛന്റെ വഴിയെ താരത്തിന്റെ മകന്‍ പ്രശാന്തും സിനിമയില്‍ എത്തിയിരുന്നു. ഒരു കാലത്ത് വലിയ ആരാധക വൃന്ദം ഉണ്ടായിരുന്ന നടനായിരുന്നു പ്രശാന്ത്. ജീന്‍സ് അടക്കമുള്ള സിനിമകളിലൂടെ ഇദ്ദേഹം ദക്ഷിണേന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. ലോക സുന്ദരി ഐശ്വര്യ റായി മുതലുള്ള സുന്ദരിമാര്‍ പ്രശാന്തിന്റെ നായികമാരായിട്ടുണ്ട്. 1990കളില്‍ ആണ് പ്രശാന്ത് നായകനായി തമിഴില്‍ തിളങ്ങിയത്. പതിനേഴാം വയസില്‍ രാധാ ഭാരതി സംവിധാനം ചെയ്ത വൈഗസി പൊറന്താച്ച് എന്ന ചലച്ചിത്രത്തിലാണ് പ്രശാന്ത് ആദ്യമായി അഭിനയിച്ചത്. 1990കളുടെ അവസാനത്തില്‍ കണ്ണെതിരേ…

Read More