ക​ണ്ണ​നു നേ​ദി​ക്കാ​ൻ ക​ദ​ളി​പ്പ​ഴം, ക​ണ്ഠ​ത്തി​ല​ണി​യു​വാ​ൻ… ഗു​രു​വാ​യൂ​ര​പ്പ​ന് സ​മ്മാ​ന​മാ​യി 12 പ​വ​ന്‍റെ ര​ണ്ട് സ്വ​ർ​ണ മാ​ല​ക​ൾ സ​മ്മാ​നി​ച്ച് ശി​വ​കു​മാ​റും കു​ടും​ബ​വും

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ര​പ്പ​ന് സ​മ്മാ​ന​മാ​യി 12 പ​വ​ന്‍റെ ര​ണ്ട് സ്വ​ർ​ണ മാ​ല​ക​ൾ സ​മ​ർ​പ്പി​ച്ച് കാ​ര​ക്കാ​ട്ട് റോ​ഡ് ശ്രീ​നി​ധി ഇ​ല്ല​ത്ത് എ. ​ശി​വ​കു​മാ​റും കു​ടും​ബ​വും. ല​ക്ഷ്മി​ദേ​വി​യു​ടെ രൂ​പം ആ​ലേ​ഖ​നം ചെ​യ്ത് മു​ത്തു​ക​ള്‍ അ​ടു​ക്കു​ക​ള്‍ പോ​ലെ ചേ​ര്‍​ത്ത ലോ​ക്ക​റ്റോ​ടു കൂ​ടി​യ 57 ഗ്രാ​മി​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും ഗ​ണ​പ​തി രൂ​പം മു​ദ്ര​ണം ചെ​യ്ത ലോ​ക്ക​റ്റോ​ടു കൂ​ടി​യ 41 ഗ്രാ​മി​ന്‍റെ മ​റ്റൊ​രു മാ​ല​യു​മാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. ക്ഷേ​ത്രം ഡ​പ്യൂ​ട്ടി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​മോ​ദ് ക​ള​രി​ക്ക​ല്‍ വ​ഴി​പാ​ടു​കാ​രി​ല്‍ നി​ന്നും മാ​ല​ക​ള്‍ ഏ​റ്റു​വാ​ങ്ങി ര​സീ​ത് ന​ല്‍​കി. നേ​ര​ത്തെ വ​ജ്ര കി​രീ​ട​വും സ്വ​ര്‍​ണ​മാ​ല​ക​ളും ശി​വ​കു​മാ​ര്‍ ഗു​രു​വാ​യൂ​ര​പ്പ​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

ഒ​ടി​പി പ​റ​യ​ല്ലേ മ​ക്ക​ളേ… പു​തി​യ ത​ട്ടി​പ്പി​ന്‍റെ രീ​തി​ക​ൾ വേ​റെ ലെ​വ​ലാ​ണ്: കോ​ള്‍ ഫോ​ര്‍​വേ​ഡിം​ഗ് ത​ട്ടി​പ്പ്: ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് ആ​റ് കേ​സു​ക​ള്‍

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ലെ പു​തി​യ വേ​ര്‍​ഷ​നാ​യ കോ​ള്‍ ഫോ​ര്‍​വേ​ഡിം​ഗ് ത​ട്ടി​പ്പി​ലൂ​ടെ സ്ം​സ്ഥാ​ന​ത്ത് പ​ണം ന​ഷ്ട​മാ​യ​ത് ആ​റു പേ​ര്‍​ക്ക്. ആ​റു കേ​സു​ക​ളാ​ണ് വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ബ്ലൂ ​ഡാ​ര്‍​ട്ട് പോ​ലു​ള്ള കൊ​റി​യ​ര്‍ ക​മ്പ​നി​ക​ളു​ടെ പേ​രി​ല്‍ വ​രു​ന്ന വ്യാ​ജ എ​സ്എം​എ​സു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. കൊ​റി​യ​ര്‍ എ​ന്‍ ക്വ​യ​റി​യി​ലേ​ക്കോ ഓ​ര്‍​ഡ​ര്‍ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യോ ല​ഭി​ക്കു​ന്ന ടെ​ക്‌​സ്റ്റ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​ന്റെ തു​ട​ക്കം. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ല്‍ കൊ​റി​യ​ര്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നാ​യോ ഓ​ര്‍​ഡ​ര്‍ ക​ണ്‍​ഫ​ര്‍​മേ​ഷ​നു​വേ​ണ്ടി​യോ ന​ല്‍​കി​യി​രി​ക്കു​ന്ന ന​മ്പ​റി​ലാ​ണ് കോ​ള്‍ ഫോ​ര്‍​വേ​ഡിം​ഗ് ത​ട്ടി​പ്പ് ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. കൊ​റി​യ​ര്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി 21 <മൊ​ബൈ​ല്‍ ന​മ്പ​ര്‍> # എ​ന്ന കോ​ഡ് ഡ​യ​ല്‍ ചെ​യ്യാ​ന്‍ ത​ട്ടി​പ്പു സം​ഘം നി​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടും. ഈ ​കോ​ഡി​ന്റെ അ​പ​ക​ടം മ​ന​സി​ലാ​ക്കാ​തെ ആ ​ന​മ്പ​റി​ല്‍ വി​ളി​ക്കു​ക​യോ ക്ലി​ക്ക് ചെ​യ്യു​ക​യോ ചെ​യ്യു​ന്ന സ​മ​യം ത​ന്നെ…

Read More

“ക​പ്പ’ വി​റ്റ് ക​ലോ​ത്സ​വ​ത്തി​ന്; ക​ണ്ണ​നു​ണ്ണി​യു​ടെ ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​തി​ജീ​വ​ന​ത്തി​ന്‍റെ മ​റ്റൊ​രു തു​ള്ള​ല്‍​ക്ക​ഥ

തൃ​ശൂ​ര്‍: ക​ണ്ണ​നു​ണ്ണി​യു​ടെ ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​തി​ജീ​വ​ന​ത്തി​ന്‍റെ മ​റ്റൊ​രു തു​ള്ള​ല്‍​ക്ക​ഥ​യാ​ണ്. പാ​ട്ട​ത്തി​നെ​ടു​ത്ത തോ​ട്ട​ത്തി​ല്‍ വി​ള​ഞ്ഞ ആ​മ്പ​ക്കാ​ട​ന്‍ ക​പ്പ​പ​റി​ച്ചു വി​റ്റു​കി​ട്ടി​യ തു​ക​യു​മാ​യി​ട്ടാ​ണ് പെ​രു​മ്പാ​വൂ​ര്‍ ഇ​രി​ങ്ങോ​ല്‍ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ലെ ക​ണ്ണ​നു​ണ്ണി ഓ​ട്ട​ന്‍​തു​ള്ള​ല്‍ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ത​വ​ണ അ​മ്മ ഓ​മ​നി​ച്ചു​വ​ള​ര്‍​ത്തി​യ പ​ശു​വി​നെ വി​റ്റു​കി​ട്ടി​യ കാ​ശു​മാ​യെ​ത്തി മ​ത്സ​രി​ച്ച് ഹൈ​സ്‌​കൂ​ള്‍​വി​ഭാ​ഗം ഓ​ട്ട​ന്‍​തു​ള്ള​ലി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു. ഏ​ഴാം വ​യ​സി​ല്‍ ഇ​രി​ങ്ങോ​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ഓ​ട്ട​ന്‍​തു​ള്ള​ല്‍ ക​ണ്ട ക​ണ്ണ​നു​ണ്ണി അ​മ്മ ബി​ന്ദു​വി​നോ​ടു ചോ​ദി​ച്ചു: ഈ ​ചേ​ട്ട​നെ​ന്താ ന​മ്മ​ളെ ക​ളി​യാ​ക്കു​ന്ന​ത്. അ​മ്മ പ​റ​ഞ്ഞു: ഇ​ത് ആ​ക്ഷേ​പ​ഹാ​സ്യ​മാ​ണെ​ന്ന്. അ​പ്പോ​ള്‍ ക​ണ്ണ​നു​ണ്ണി പ​റ​ഞ്ഞു: എ​നി​ക്കും പ​ഠി​ക്ക​ണം… ചെ​റി​യ കൃ​ഷി​യും പ​ശു​വ​ള​ര്‍​ത്ത​ലു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന അ​ച്ഛ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​നും ബി​ന്ദു​വി​നും മ​ക​നെ തു​ള്ള​ല്‍ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍ പ​ശു​വി​നെ വി​റ്റു​കി​ട്ടി​യ കാ​ശു​മാ​യി ക​ലാ​മ​ണ്ഡ​ലം മോ​ഹ​ന​കൃ​ഷ്ണ​ന്‍​മാ​സ്റ്റ​റു​ടെ അ​ടു​ത്തെ​ത്തി​ച്ചു. തു​ള്ള​ലി​ല്‍ ക​ഴി​വു തെ​ളി​യി​ച്ച ക​ണ്ണ​ന്‍ പി​ന്നീ​ട് നൃ​ത്ത​ത്തി​ലേ​ക്കും തി​രി​ഞ്ഞു. കേ​ര​ള​ന​ട​നം, കു​ച്ചി​പ്പു​ടി എ​ന്നി​വ ക​ലാ​മ​ണ്ഡ​ലം വ​സ​ന്ത​ടീ​ച്ച​റു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​ഠി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം​മു​ത​ല്‍ സം​സ്ഥാ​ന​ക​ലോ​ത്സ​വ​ത്തി​ല്‍​പ​ങ്കെ​ടു​ത്തു​തു​ട​ങ്ങി.…

Read More

ന​ക്ഷ​ത്ര​ക്ക​ണ്ണു​ള്ള രാ​ജ​കു​മാ​രി… സ്പെ​യി​നി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് 150 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ഒ​രു വ​നി​ത എ​ത്തു​ന്നു; ജെ​ൻ​സി രാ​ജ​കു​മാ​രി​യെ​ക്കു​റി​ച്ച് അ​റി​യാം

നി​ർ​ഭ​യം സ​ധൈ​ര്യം എ​ന്തും വി​ളി​ച്ചു പ​റ​യാ​ൻ ത​ക്ക​വ​ണ്ണം വ​ള​രു​ന്നൊ​രു ത​ല​മു​റ​യാ​ണ് ജെ​ൻ​സി. കു​റേ​ക്കൂ​ടി വീ​ക്ഷ​ണ കോ​ണി​ൽ ലോ​ക​ത്തെ നോ​ക്കി​ക്കാ​ണു​ന്ന പു​തു​ത​ല​മു​റ​യി​ൽ നി​ന്നൊ​രു ഭ​ര​ണാ​ധി​കാ​രി കൂ​ടി വ​രു​ന്നു. യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ സ്‌​പെ​യി​നി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് ഒ​ന്ന​ര നൂ​റ്റാ​ണ്ടി​നു ശേ​ഷം ആ​ദ്യ​മാ​യി ഒ​രു വ​നി​ത എ​ത്തു​ക​യാ​ണ്. 1800ക​ളി​ൽ ഭ​രി​ച്ചി​രു​ന്ന ഇ​സ​ബെ​ല്ല രാ​ജ്ഞി​ക്കു ശേ​ഷം സ്പെ​യി​നി​ന് ഇ​തു​വ​രേ​യും ഒ​രു വ​നി​താ ഭ​ര​ണാ​ധി​കാ​രി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​പ​ദ​വി​യി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ക​യാ​ണ് 20 കാ​രി​യാ​യ ലി​യോ​ണ​ർ. ഫെ​ലി​പ്പ് ആ​റാ​മ​ൻ രാ​ജാ​വി​ന്‍റെ​യും ലെ​റ്റി​സി​യ​യും മൂ​ത്ത മ​ക​ളാ​ണ് ലി​യോ​ണ​ർ. പി​താ​വ് ഫെ​ലി​പ്പ് ​ആ​റാ​മ​ൻ രാ​ജാ​വ് സ്ഥാ​ന​മൊ​ഴി​യു​ക​യോ മ​ര​ണ​പ്പെ​ടു​ക​യോ ചെ​യ്താ​ലാ​ണ് ലി​യോ​ണ​ർ സ്‌​പെ​യി​നി​ന്‍റെ രാ​ജ്ഞി പ​ദ​വി​യി​ലെ​ത്തു​ക. 2005 ഒ​ക്ടോ​ബ​ർ 31-ന് ​സ്‌​പെ​യി​നി​ലെ മാ​ഡ്രി​ഡി​ലാ​ണ് ലി​യോ​ണോ​റി​ന്‍റെ ജ​ന​നം. സ്പെ​യി​ൻ സിം​ഹാ​സ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക അ​വ​കാ​ശി എ​ന്ന നി​ല​യി​ൽ പ്രി​ൻ​സ​സ് ഓ​ഫ് ആ​സ്റ്റൂ​രി​യാ​സ് എ​ന്ന പ​ദ​വി ല​ഭി​ച്ചി​രു​ന്നു. സ്‌​പെ​യി​നി​ന്‍റെ അ​ടു​ത്ത രാ​ജ്ഞി​യാ​കാ​നാ​യി വ​ലി​യ പ​രി​ശീ​ല​ന​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ളു​മാ​ണ് ലി​യോ​ണോ​റി​ന്…

Read More

നാ​സ​യു​ടെ ആ​ദ്യ മെ​ഡി​ക്ക​ൽ ഒ​ഴി​പ്പി​ക്ക​ൽ വി​ജ​യ​ക​രം: നാ​ല് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ തി​രി​ച്ചെ​ത്തി

ലോ​സ് ആ​ഞ്ച​ല​സ്: ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ​നി​ന്നു നാ​സ ഒ​ഴി​പ്പി​ച്ച നാ​ലു സ​ഞ്ചാ​രി​ക​ൾ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. സ​ഞ്ചാ​രി​ക​ളെ വ​ഹി​ച്ച സ്പേ​സ് എ​ക്സി​ന്‍റെ ഡ്രാ​ഗ​ൺ പേ​ട​കം ഇ​ന്ന​ലെ അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യ്ക്കു സ​മീ​പം ക​ട​ലി​ൽ പ​തി​ച്ചു. ക​ട​ലി​ൽ കാ​ത്തു​കി​ട​ന്നി​രു​ന്ന ബോ​ട്ടു​ക​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ മാ​റ്റി ക​ര​യ്ക്കെ​ത്തി​ച്ചു. അ​മേ​രി​ക്ക​യി​ലെ സീ​ന കാ​ർ​ഡ്മാ​ൻ, മൈ​ക്ക് ഫി​ൻ​കെ, റ​ഷ്യ​യി​ലെ ഒ​ലെ​ഗ് പ്ലാ​റ്റോ​നോ​വ്, ജ​പ്പാ​നി​ലെ കി​മി​യ യു​യി എ​ന്നീ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​ണു തി​രി​ച്ചെ​ത്തി​യ​ത്. ഇ​തി​ൽ ഒ​രാ​ൾ​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ ഉ​ണ്ടാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​താ​രാ​ണെ​ന്നു നാ​സ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സീ​ന കാ​ർ​ഡ്മാ​നും മൈ​ക്ക് ഫി​ൻ​കെ​യും ഒ​രാ​ഴ്ച മു​ന്പ് നി​ശ്ച​യി​ച്ചി​രു​ന്ന ബ​ഹി​രാ​കാ​ശ ന​ട​ത്തം നാ​സ റ​ദ്ദാ​ക്കി​യി​രു​ന്നു. നാ​ലു പേ​രും ഫെ​ബ്രു​വ​രി​യി​ലാ​ണു ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ​നി​ന്നു മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. വൈ​ദ്യ​സം​ബ​ന്ധ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ​നി​ന്ന് സ​ഞ്ചാ​രി​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ആ​ദ്യ​സം​ഭ​വ​മാ​ണി​ത്.

Read More

കു​ട്ട​നാ​ട​ന്‍ താ​റാ​വി​ന് ദേ​ശീ​യ അം​ഗീ​കാ​രം; ഇ​റ​ച്ചി​ക്കും മു​ട്ട​യ്ക്കും ഏ​റെ ഗു​ണം; കു​ട്ട​നാ​ട്ടി​ലെ ആ​റാ​യി​രം ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​നം

കോ​​ട്ട​​യം: കു​​ട്ട​​നാ​​ട​​ന്‍ താ​​റാ​​വ് ഇ​​ന​​ത്തി​​ന് രാ​​ജ്യ​​ത്തെ ഔ​​ദ്യോ​​ഗി​​ക നാ​​ട​​ന്‍ താ​​റാ​​വി​​ന​​ങ്ങ​​ളു​​ടെ നി​​ര​​യി​​ല്‍ അം​​ഗീ​​കാ​​രം. ഇ​​ന്ത്യ​​ന്‍ കാ​​ര്‍​ഷി​​ക ഗ​​വേ​​ഷ​​ണ കൗ​​ണ്‍​സി​​ലി​​നു കീ​​ഴി​​ലെ നാ​​ഷ​​ണ​​ല്‍ ബ്യൂ​​റോ ഓ​​ഫ് അ​​നി​​മ​​ല്‍ ജ​​ന​​റ്റി​​ക് റി​​സോ​​ഴ്‌​​സ​​സാ​​ണ് ദേ​​ശീ​​യ അം​​ഗീ​​കാ​​രം ന​​ല്‍​കി​​യ​​ത്.അം​​ഗീ​​കൃ​​ത ജ​​നു​​സാ​​കു​​ന്ന​​ത്തോ​​ടെ സ​​ര്‍​ക്കാ​​ര്‍ പ​​ദ്ധ​​തി​​ക​​ളി​​ലെ അ​​ര്‍​ഹ​​ത, ഗ​​വേ​​ഷ​​ണ ധ​​ന​സ​​ഹാ​​യം, ശാ​​സ്ത്രീ​​യ​​മാ​​യ രീ​​തി​​യി​​ല്‍ എ​​ണ്ണം രേ​​ഖ​​പ്പെ​​ടു​​ത്ത​​ല്‍ എ​​ന്നി​​വ സാ​​ധ്യ​​മാ​​കും. കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലാ​​യി 18 ല​​ക്ഷം കു​​ട്ട​​നാ​​ട​​ന്‍ താ​​റാ​​വു​​ക​​ളു​​ള്ള​​താ​​യാ​​ണു ക​​ണ​​ക്ക്. ത​​വി​​ട്ടു നി​​റ​​ത്തി​​ല്‍ ക​​റു​​പ്പ് നി​​റം കൂ​​ടു​​ത​​ലു​​ള്ള​​വ​​യെ ചാ​​ര​​യെ​​ന്നും ഇ​​ളം ത​​വി​​ട്ടു നി​​റ​​ത്തി​​ലു​​ള്ള​​വ​​യെ ചെ​​മ്പ​​ല്ലി​​യെ​​ന്നും ര​​ണ്ട് ഇ​​ന​​ങ്ങ​​ളാ​​യാ​​ണ് കു​​ട്ട​​നാ​​ട​​ന്‍ താ​​റാ​​വു​​ക​​ള്‍ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ശ​​രാ​​ശ​​രി ഒ​​ന്ന​​ര​ക്കി​ലോ മു​​ത​​ല്‍ ര​​ണ്ടു കി​​ലോ വ​​രെ തൂ​​ക്കം വ​​രു​​ന്ന ഈ ​​ഇ​​നം രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഉ​​ത്പാ​​ദ​​ന ക്ഷ​​മ​​ത​​യു​​ള്ള നാ​​ട​​ന്‍ താ​​റാ​​വി​​ന​​മാ​​ണ്. വ​​ര്‍​ഷ​​ത്തി​​ല്‍ ഇ​​രു​​നൂ​​റി​​ല്‍ പ​​രം മു​​ട്ട​​ക​​ളി​​ടും. മു​​ട്ട​​യ്ക്ക് 70 ഗ്രാം ​​വ​​രെ തൂ​​ക്കം. ഇ​​റ​​ച്ചി​​ക്കും മു​​ട്ട​​യ്ക്കും ഏ​​റെ മെ​​ച്ചം.…

Read More

സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യി​ൽ മാ​ർ​പാ​പ്പ​യു​ടെ മൊസയിക്ക് ​ചി​ത്രം

വ​ത്തി​ക്കാ​ൻ: റോ​മി​ലെ പൗ​രാ​ണി​ക​മാ​യ സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യു​ടെ ചു​വ​രു​ക​ളി​ൽ ഇ​നി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ചി​ത്ര​വും. ബ​സി​ലി​ക്ക​യു​ടെ ആ​ർ​ച്ച്‌​പ്രീ​സ്റ്റ് ക​ർ​ദി​നാ​ൾ ജെ​യിം​സ് മൈ​ക്ക​ൽ ഹാ​ർ​വി​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണു മാ​ർ​പാ​പ്പ​യു​ടെ മൊ​സെ​യി​ക് ഛായാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. വി​ശു​ദ്ധ പ​ത്രോ​സ് മു​ത​ലു​ള്ള സ​ഭാ ത​ല​വ​ന്മാ​രു​ടെ നി​ര​യി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പ​യ്ക്കു ശേ​ഷ​മാ​ണ് ഹൈ​ക്ക​ലാ​യു​ടെ വ​ല​ത്തേ ഭി​ത്തി​യി​ൽ ഇ​തു സ്ഥാ​പി​ക്കു​ക. ക​ഴി​ഞ്ഞ​ദി​വ​സം മാ​ർ​പാ​പ്പ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ​ത്ത​ന്നെ​യാ​ണു വ​ത്തി​ക്കാ​ൻ മൊ​സെ​യി​ക് സ്റ്റു​ഡി​യോ ഈ ​ക​ലാ​സൃ​ഷ്‌​ടി ലോ​ക​ത്തി​നു മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 137 സെ​ന്‍റീ​മീ​റ്റ​ർ വ്യാ​സ​മു​ള്ള​താ​ണ് ഈ ​ചി​ത്രം. വ​ത്തി​ക്കാ​നി​ലെ ഫാ​ബ്രി​ക് ഓ​ഫ് സെ​ന്‍റ് പീ​റ്റ​ർ സ്റ്റു​ഡി​യോ​യി​ലാ​ണ് വൃ​ത്താ​കൃ​തി​യി​ലു​ള്ള ചി​ത്രം നി​ർ​മി​ച്ച​ത്. സ്വ​ർ​ണ​വും ഗ്ലാ​സ് ഇ​നാ​മ​ലു​ക​ളും ചേ​ർ​ത്ത് പു​രാ​ത​ന​മാ​യ ‘ക​ട്ട്-​മൊ​സൈ​ക്ക്’ രീ​തി​യി​ലാ​ണ് ഇ​തു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​പാ​പ്പ​യു​ടെ പെ​യി​ന്‍റ് ചെ​യ്ത രേ​ഖാ​ചി​ത്ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മാ​സ്റ്റ​ർ റോ​ഡോ​ൾ​ഫോ​യാ​ണ് ഈ ​ശി​ല്പ​ത്തി​നു ജീ​വ​ൻ ന​ൽ​കി​യ​ത്. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ വി​ശു​ദ്ധ വാ​തി​ൽ ഇ​ന്ന് അ​ട​യ്ക്കുംനാ​ല് പേ​പ്പ​ൽ…

Read More

അ​ച്ഛ​ന്‍റെ വ​ഴി​യെ മ​ക​നും… മൈ​ക്കി​ന് മു​ന്നി​ൽ വി​റ​ച്ച ബാ​ല്യം, ഇ​ന്നു മി​മി​ക്രി​യു​ടെ സു​ൽ​ത്താ​ൻ

തൃ​ശൂ​ർ: എ​ൽ​കെ​ജി​യി​ൽ പ​ഠി​ക്കു​മ്പോ​ൾ മൈ​ക്കി​ന് മു​ന്നി​ൽ പ​ക​ച്ചു​നി​ന്ന് ക​ര​ഞ്ഞോ​ടി​യ ആ ​കൊ​ച്ചു​പ​യ്യ​ന​ല്ല ഇ​ന്ന് നി​ഷാ​ൻ മു​ഹ​മ​ദ്. ഇ​ന്ന് അ​വ​ൻ മൈ​ക്കി​ന് മു​ന്നി​ൽ നി​ന്നാ​ൽ സ​ദ​സ് ഒ​ന്ന​ട​ങ്കം നി​ശ​ബ്ദ​മാ​കും. പി​ന്നാ​ലെ ശ​ബ്ദ​വി​സ്മ​യ​ങ്ങ​ളു​ടെ മാ​ല​പ്പ​ട​ക്ക​ത്തി​ന് തി​രി​കൊ​ളു​ത്തും! സം​സ്ഥാ​ന മി​മി​ക്രി വേ​ദി​യി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും എ ​ഗ്രേ​ഡ് തി​ള​ക്ക​വു​മാ​യാ​ണ് കോ​ഴി​ക്കോ​ട് പാ​ലോ​റ എ​ച്ച്എ​സ്എ​സി​ലെ ഈ ​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ക​ലോ​ത്സ​വ ന​ഗ​രി​യി​ലെ പ​വി​ഴ​മ​ല്ലി വേ​ദി​യി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്ന് തൃ​ശൂ​രി​ലെ ക​ലോ​ത്സ​വ ന​ഗ​രി​യി​ലേ​ക്കു​ള്ള ഒ​രു വ്ലോ​ഗ​റു​ടെ യാ​ത്ര​യാ​യി​രു​ന്നു നി​ഷാ​ന്‍റെ പ്ര​മേ​യം. നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന കാ​ന്താ​ര ബി​ജി​എ​മ്മും മ​ന​സ് നി​റ​യ്ക്കു​ന്ന താ​രാ​ട്ടു​പാ​ട്ടും പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ശ​ബ്ദ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച പ്ര​ക​ട​നം സ​ദ​സി​നെ വി​സ്മ​യി​പ്പി​ച്ചു. മി​മി​ക്രി താ​രം ഫൈ​സ​ൽ ഉ​ളി​യേ​രി​യു​ടെ​യും ത​സ്നി​യു​ടെ​യും മ​ക​നാ​യ നി​ഷാ​ൻ, പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച ക​ലാ​വാ​സ​ന​യെ പു​ത്ത​ൻ ട്രെ​ൻ​ഡു​ക​ളു​മാ​യി ചേ​ർ​ത്തു​വെ​ച്ചാ​ണ് ഇ​ക്കു​റി​യും വേ​ദി കീ​ഴ​ട​ക്കി​യ​ത്. പ​രി​ശീ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക സ​മ​യം ചെ​ല​വി​ടാ​റി​ല്ലെ​ന്നും ഒ​ഴി​വു​വേ​ള​ക​ൾ അ​തി​നാ​യി…

Read More

മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ വൈ​ക്ക​ത്തെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​ഞ്ഞ ജൈ​വ പ​ച്ച​ക്ക​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്

വൈ​ക്കം: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ൾ ഒ​ന്നു​ചേ​ർ​ന്ന​പ്പോ​ൾ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ വൈ​ക്ക​ത്തെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി.പി. ​രാ​ജീ​വി​ന്‍റെ വൈ​ക്ക​ത്തെ ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന പു​ര​യി​ട​ത്തി​ലാ​ണ് സ​മ​ഗ്ര പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന യ​ജ്ഞം, ആ​ത്മ, സ്റ്റേ​റ്റ് ഹോ​ട്ട​ൽ മി​ഷ​ൻ, കേ​ര​ല​ക്ഷാ​വാ​രം പ​ദ്ധ​തി എ​ന്നി​വ​യു​ടെ സം​യോ​ജ​ന​ഫ​ല​മാ​യി 100 മേ​നി വി​ള​വ് നേ​ടി​യ​ത്. കൃ​ഷി​യി​ട​ത്തി​ൽ ജൈ​വ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ള​യി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ വൈ​ക്കം ടൗ​ൺ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ മ​ന്ത്രി സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി. ഓ​പ്പ​ൺ പ്ര​സി​ഷ​ൻ ഫാ​മിം​ഗ് എ​ന്ന നൂ​ത​ന കാ​ർ​ഷ​ക​രീ​തി ഇ​വി​ടെ അ​വ​ലം​ബി​ച്ചി​ട്ടു​ണ്ട്. വെ​ണ്ടമു​ള​ക്, വ​ഴു​ത​ന, ത​ക്കാ​ളി, കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ എ​ന്നി​വ​യും കൂ​ടാ​തെ സ്നോ ​വൈ​റ്റ് എ​ന്ന കു​ക്കു​മ്പ​ർ വെ​റൈ​റ്റി​യു​ടെ ആ​ത്മ ഡെ​മോ​ൺ​സ്ട്രേ​ഷ​നും ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്. സ്റ്റേ​റ്റ് ഹോ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വീ​ഡ് മാ​റ്റ് ഇ​വി​ടെ ഡെ​മോ​ൺ​സ്ട്രേ​ഷ​നും കേ​ര​ര​ക്ഷാ​വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ങ്ങു സം​ര​ക്ഷ​ണ പ​ദ്ധ​തി​യും ഇ​വി​ടെ…

Read More

മ​ട്ടു​പ്പാ​വി​ൽ ക​ണ്ട സ്വ​പ്നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്; കു​ട്ടിക്കർ​ഷ​ക​ർ വി​മാ​നം ക​യ​റും​

ആ​ല​പ്പു​ഴ: സ്വ​പ്ന സാ​ഫ​ല്യ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലും ആ​ഗ്ര​ഹം സ്വ​യം സ​ഫ​ലീ​ക​രി​ച്ച​തി​ലു​ള്ള അ​ഭി​മാ​ന​ത്തി​ലു​മാ​ണ് കു​ട്ടിക്കർ​ഷ​ക​രാ​യ സ​ഹോ​ദ​രി​മാ​ർ.ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വ​ട്ട​യാ​ൽ വാ​ർ​ഡ് പു​ത്ത​ൻ​വീ​ട് പു​ര​യി​ട​ത്തി​ൽ, ഫ​രീ​ദ മ​ൻ​സി​ലി​ൽ കു​ട്ടിക്ക​ർ​ഷ​ക​രായ ഫ​രീ​ദ ഫി​റോ​സും ഫാ​ദി​യ ഫി​റോ​സു​മാ​ണ് വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽനി​ന്നു ക​ണ്ട വി​മാ​ന യാ​ത്ര എ​ന്ന സ്വ​പ്നം സ്വ​യം സാ​ക്ഷാ​ത്ക​രി​ച്ച​ത്. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം ല​ക്ഷ്യം വ​ച്ചും ചെ​റു​പ്പ​ത്തി​ലെ ജൈ​വ​കൃ​ഷി​ക്ക് പ്ര​ചാ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ക​ഴി​ഞ്ഞ അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യി വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ജൈ​വ​കൃ​ഷി ചെ​യ്തു വ​രി​ക​യാ​ണി​വ​ർ. ഇ​തി​ൽ ഇ​വ​ർ​ക്കു ല​ഭി​ച്ച പു​ര​സ്കാര​ങ്ങ​ളി​ലെ കാ​ഷ് പ്രൈ​സ് കൂ​ട്ടി​വച്ചാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ർ വി​മാ​ന ടി​ക്കെ​റ്റെ​ടു​ത്ത് കു​ടും​ബസ​മേ​തം യാ​ത്ര​തി​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ഈ ​യാ​ത്രാ ആ​ഗ്ര​ഹം മ​ന​സി​ലാ​ക്കി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഒ​രു അ​ഭ്യു​ദ​യാ​കാം​ക്ഷിയു​ടെ സ​ഹാ​യ​വും കു​ട്ടി​ക​ളു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യും കു​ട്ടിക്കർ​ഷ​ക​ർ​പ​റ​ഞ്ഞു. ഈ ​മാ​സം 29ന് ​രാ​വി​ലെ കൊ​ച്ചി​യി​ൽനി​ന്നും മും​ബൈ​യി​ലേ​ക്കാ​ണ് കു​ട്ടിക്ക​ർ​ഷ​ക​രും കു​ടും​ബ​വും യാ​ത്ര തി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ്…

Read More