ഡ്രൈവർമാർ 1.4 ലക്ഷത്തിലധികം: ഭാരത് ടാക്സി സമ്പൂർണ ലോഞ്ചിംഗ് ഈ മാസം അവസാനം

പരവൂർ: സർക്കാർ പിന്തുണയുള്ള ഭാരത് ടാക്സി സർവിസ് ഈ മാസം അവസാനത്തോടെ ഡൽഹിയടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സമ്പൂർണ സേവനം ആരംഭിക്കുന്നു. 2025 ഡിസംബർ രണ്ടു മുതൽ ഡൽഹിയിൽ ഈ ആപ്പ് വഴിയുള്ള ടാക്സി സർവീസ് പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കുകയുണ്ടായി. അതിനുശേഷം വിമാനത്താവളത്തിൽ നിന്ന് 4000, മറ്റ് സ്ഥലങ്ങളിൽ നിന്ന് 1500 – ഉം ഉൾപ്പെടെ പ്രതിദിനം ശരാശരി 5500 റൈഡുകളാണ് നടന്നു വരുന്നത്. ക്യാബ്, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 1.4 ലക്ഷത്തിലധികം ഡ്രൈവർമാർ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഭാരത് ടാക്സി ആപ്പിനെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സഹ കാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ്. ഇതിൽ എട്ട് പ്രമുഖ സഹകരണ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. സഹകരണ മന്ത്രാലയം വഴി കേന്ദ്ര സർക്കാർ തന്നെയാണ് ഈ സഹകരണ സംഘത്തിന്‍റെ മുഖ്യ പ്രമോട്ടറായി പ്രവർത്തിക്കുന്നത്. മാത്രമല്ല സംഘത്തിന്‍റെ ഭരണ…

Read More

ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെനാലാമത്തെ സന്പദ്‌വ്യവസ്ഥ

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ജർമനിയെ മറികടക്കുമെന്ന് പ്രതീക്ഷ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.18 ട്രില്യൺ ഡോളറിലെത്തിയെന്നും ഇത് അമേരിക്ക, ചൈന, ജർമനി എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്തെത്തിയെന്നും സർക്കാരിന്‍റെ വർഷാവസാന സാമ്പത്തിക അവലോകനം പറയുന്നു. എന്നിരുന്നാലും, ഔദ്യോഗിക സ്ഥിരീകരണം 2026-ൽ അന്തിമ വാർഷിക ജിഡിപി കണക്കുകൾ പുറത്തുവിടുമ്പോൾ ലഭിക്കുന്ന ഡാറ്റയെ ആശ്രയിച്ചിരിക്കും. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 4.51 ട്രില്യൺ ഡോളറായി കണക്കാക്കുന്നു. ജപ്പാന്‍റേത് 4.46 ട്രില്യൺ ഡോളറാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. ഈ വേഗത സ്ഥിരമായി നിലനിർത്താൻ ഇന്ത്യക്കു കഴിയും. അടുത്ത രണ്ടര മുതൽ മൂന്നു വർഷത്തിനുള്ളിൽ ജർമനിയെ മൂന്നാം സ്ഥാനത്തുനിന്ന് പിന്തള്ളാനും ഇന്ത്യക്കു കഴിയും. 2030 ഓടെ 7.3 ട്രില്യൺ…

Read More

മുട്ടവില കുതിക്കുന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചില്ലറ വില

കൊച്ചി: വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ കോഴിമുട്ടയുടെ വിലയിലും കുതിപ്പ്. 7.60 രൂപയാണ് ഇന്നലെ കൊച്ചിയിൽ മുട്ടയുടെ റീട്ടെയിൽ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് പുതുവർഷത്തിൽ മുട്ടവിലയിലുണ്ടായത്.ഗ്രാമീണമേഖലകളിൽ 7.70 – 7.90 രൂപയാണ് ചില്ലറ വില്പനശാലകളിലെ വില. ഹോൾസെയിൽ വില 7.20 രൂപയിലെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നാണു കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത്. ചരക്കുകൂലി ഉൾപ്പെടെ കേരളത്തിലെത്തുന്പോൾ മുട്ട ഒന്നിന് 6.90 രൂപയാകുമെന്ന് വ്യാപാരികൾ പറയുന്നു.കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മുട്ടയുടെ വിലയിലുണ്ടായ വർധന 1.50 മുതൽ രണ്ടു രൂപ വരെയാണ്. 2025 ജനുവരിയിൽ 4.90 ആയിരുന്നു ചില്ലറ വില. ജൂണിൽ ഇത് 5.60 രൂപയിലെത്തി. ഡിസംബറിൽ 6.50 രൂപയിലേക്കു വില ഉയർന്നിരുന്നു. ഇതിൽനിന്നാണു ഇപ്പോൾ വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചത്.ക്രിസ്മസ്, പുതുവത്സര സീസണിൽ ഡിമാൻഡ് കൂടിയതും തമിഴ്നാട്ടിൽനിന്നെത്തിക്കുന്നത് കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമെന്ന് എറണാകുളത്തെ വ്യാപാരിയായ പി.വി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. ക്രിസ്മസ്…

Read More

പേടിക്കേണ്ട എന്നും കൂടെയുണ്ട്… ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് താങ്ങായി പ്രശാന്തി: കഴിഞ്ഞ വര്‍ഷം എത്തിയത് 4,205 ഫോണ്‍ കോളുകള്‍

കൊച്ചി: വയോജനങ്ങള്‍ക്ക് സഹായം നല്‍കാനുള്ള കേരള പോലീസിന്‍റെ പദ്ധതിയായ പ്രശാന്തി സിറ്റിസണ്‍ ഹെല്‍പ്പ് ലൈനിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയത് 4,205 ഫോണ്‍ കോളുകള്‍. സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി കേരളാ പോലീസ് ആരംഭിച്ച പദ്ധതിയാണ് പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ലൈന്‍. കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുവഴി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനായിരുന്നു പദ്ധതി. ഒറ്റപ്പെടല്‍, ജീവിതശൈലീരോഗങ്ങള്‍, മരുന്നിന്‍റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇത്തരത്തില്‍ ലഭിച്ച പരാതികള്‍, ആവശ്യങ്ങള്‍ പരിഹരിക്കാനും കഴിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യങ്ങളും വിഷമതകളും പോലീസിനെ 94979 00035, 94979 00045 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൂടെ അറിയിക്കാം. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് കൗണ്‍സലിംഗ്, നിയമ–വൈദ്യസഹായം, സംശയ നിവാരണം, ബുദ്ധിമുട്ടുകളും…

Read More

ചാവറ ഭവനപദ്ധതിയുടെ അഞ്ചാമത്തെ വീടും കൈമാറി മേരി ക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിൽ മേരി ക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവനപദ്ധതി വഴി നിർമിച്ചുനൽകുന്ന ഭവനത്തിന്‍റെ താക്കോൽ കൈമാറ്റം സിഎംഐ സഭ കോട്ടയം സെന്‍റ് ജോസഫ് പ്രവിശ്യാ വികാർ പ്രൊവിൻഷ്യലും സാമൂഹ്യ ക്ഷേമവിഭാഗം കൗൺസിലറും മേരി ക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സിഎംഐയും വീടിന്‍റെ ആശീർവാദം മേരി ക്വീൻസ് ആശുപത്രിയുടെ ഫിനാൻഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐയും നിർവഹിച്ചു. 2024ലെ ചാവറയച്ചന്‍റെ തിരുനാൾ ദിനമായ ജനുവരി മൂന്നിന് പ്രഖ്യാപിച്ച ചാവറ കെയർ പ്ലസ് പദ്ധതിയുടെ ഭാഗമായി മേരി ക്വീൻസിലെ ജീവനക്കാരിൽ അർഹരായ ഒരാൾക്കാണ് ചാവറ ഭവന പദ്ധതി പ്രകാരം വീട് നിർമിച്ചുനൽകിയത്. മുൻ വർഷങ്ങളിൽ കോട്ടയം ജില്ലയിലെ പാറത്തോട്, എരുമേലി, നെടുംകുന്നം പഞ്ചായത്തുകളിലും ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലും വീടുകൾ നിർമിച്ചുനൽകിയിരുന്നു. ഓഗസ്റ്റ് 15ന് പരിശുദ്ധ കന്യകമറിയത്തിന്‍റെ സ്വർഗാരോപണ തിരുനാൾ…

Read More

ട്രെൻഡിനൊപ്പം… പച്ച മുന്തിരി ചലഞ്ചിൽ കോളടിച്ചത് കച്ചവടക്കാർക്ക്

സോഷ്യൽ മീഡിയ ട്രെൻഡുകളുടെ പിന്നാലെ പായുന്ന ജെൻസിക്കൂട്ടരും മില്ലേനിയൽസുമൊക്കെ ഈ ന്യൂയറിനും തെല്ലും കുറച്ചില്ല. പച്ച മുന്തിരി ഇഫക്ട് ആയിരുന്നു ഇ,ത്തെ ആദ്യ ട്രെൻഡ്. രാത്രി 12 ന് 12 മുന്തിരികൾ കഴിച്ചാൽ ആഗ്രഹ സാഫല്യം പ്രണയ സാഫല്യം എന്നിവ കൈവരിക്കുമെന്നാണ് വിശ്വാസം. അതിനാൽ മുന്തിരി വാങ്ങാൻ എല്ലാ മുന്തിരിക്കടകളിലും ആളുകളുടെ നീണ്ട നിര തന്നെ ആയിരുന്നു. ഇക്കൊല്ലം കച്ചവടം പൊടിപൂരമാക്കിയത് മുന്തിരിക്കച്ചവടക്കാരാണ്. ചില കടകളിൽ മുന്തിരി പേരിനു പോലും കാണാൻ ഒരു പൊടി പോലും ബാക്കി വയ്ക്കാതെ ആളുകൾ അതും കൊണ്ട്പോയി. ഒരു പഴക്കച്ചവടക്കാരന്‍റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്‍റെ കൈയിൽ ഒരു മുന്തിരി പോലും ബാക്കി ഇല്ലെന്നാണ് കച്ചവടക്കാരൻ പറയുന്നത്. 12 മണിക്ക് 12 മുന്തിരി കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് പറഞ്ഞ് എല്ലാവരും തന്‍റെ കടയിൽ നിന്ന് എല്ലാ മുന്തിക്കുലകളും വാങ്ങിക്കൊണ്ട്…

Read More

റിക്കാര്‍ഡ് നേട്ടത്തില്‍ കൊച്ചി മെട്രോ; പുതുവര്‍ഷത്തില്‍ മെട്രോയില്‍ സഞ്ചരിച്ചത് ; 1.61ലക്ഷം പേര്‍

കൊച്ചി: പുതുവര്‍ഷത്തില്‍ കൊച്ചി മെട്രോയുടെ യാത്ര സംവിധാനങ്ങളായ മെട്രോ ട്രെയിന്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, വാട്ടര്‍ മെട്രോ എന്നിവയില്‍ സഞ്ചരിച്ചത് 1,61,683 പേര്‍. പുലര്‍ച്ചെ രണ്ടുവരെ സര്‍വീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനില്‍ 1,39,766 പേരും പുലര്‍ച്ചെ നാലു വരെ സര്‍വീസ് നടത്തിയ ഇലക്ട്രിക് ഫീഡര്‍ ബസില്‍ 6817 പേരും വാട്ടര്‍ മെട്രോയില്‍ 15,000 പേരുമാണു യാത്രചെയ്തത്. ഡിസംബര്‍ 31 ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിന്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ ഈ നേട്ടം കൈവരിച്ചത് എന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. കൃത്യതയാര്‍ന്ന സര്‍വീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമങ്ങളും സോഷ്യല്‍ മീഡിയവഴിയും നടത്തിയ പ്രചരണം, ഉപഭോക്തൃസൗഹൃദമായ സാങ്കേതിക വിദ്യാ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ…

Read More

ആശുപത്രിയിലുമായി പണിയുംപോയി: കൊച്ചി ചിക്കിംഗിലെ കയ്യാങ്കളിയിൽ മാനേജരെ പിരിച്ചുവിട്ടു; ജീവനക്കാർക്കുള്ള പരിശീലനം മെച്ചപ്പെടുത്തുമെന്ന് ചിക്കിംഗ്

കൊച്ചി: ബർഗറിൽ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയിൽ സംഘർഷം ഉണ്ടായ സംഭവത്തിൽ മാനേജർ ജോഷ്വായ്ക്കെതിരെ നടപടിയെടുത്ത് ഫാസ്റ്റ് ഫുഡ് ശൃംഖല. എറണാകുളം ഔട്‌ലെറ്റിൽ മാനേജരായിരുന്ന ജോഷ്വായെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു. സംഭവത്തിന് പിന്നാലെ മാനേജർക്കും സ്ഥാപനത്തിനുമെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങൾ ലംഘിക്കാൻ ആർക്കും അനുവാദമില്ലെന്നും എല്ലാവരും കമ്പനിയുടെ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും മാനേജ്മെന്‍റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജീവനക്കാർക്കുള്ള പരിശീലനവും കമ്പനിയുടെ നടപടിക്രമങ്ങളും മെച്ചപ്പെടുത്തുന്നുണ്ടെന്നും മാനേജ്മെന്‍റ് അറിയിച്ചു.

Read More

ഒഴുകുന്ന കോട്ടേജുകൾ; കായൽ ടൂറിസത്തിൽ പുത്തൻ ആശയവുമായി കാഷ്മീരി യുവാവ്

അരൂര്‍: കായല്‍ ടൂറിസം മേഖലയില്‍ വേറിട്ട ആശയവുമായി കാഷ്മീരി യുവാവ്. വിനോദസഞ്ചാരികള്‍ക്കായി ദ്വീപുകള്‍ക്കു ചുറ്റും ഒഴുകുന്ന കോട്ടേജുകള്‍ തയാറാക്കുകയെന്ന ആശയമാണ് കാഷ്മീരിൽനിന്നുള്ള നമന്‍ ശര്‍മ മുന്നോട്ടുവച്ചിരിക്കുന്നത്. കായലോര വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് തീരപരിപാലന നിയമം ഒട്ടേറെ തടസങ്ങള്‍ സൃഷ്‌ടിക്കുന്നതിനിടയിലാണ് നിയമപരമായിത്തന്നെ തടസങ്ങളെ മറികടക്കാന്‍ കഴിയുന്ന നമന്‍ ശര്‍മയുടെ പുത്തന്‍ ആശയം കടന്നുവരുന്നത്. അഹമ്മദാബാദിലെ സിഇപിറ്റി യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിടെക് പൂർത്തിയാക്കി ഉത്പന്നങ്ങള്‍ ഡിസൈന്‍ ഡിസൈന്‍ ചെയ്യാനുള്ള താത്പര്യത്തോടെ അരൂരിലെ സമുദ്ര ഷിപ്പ്‌യാര്‍ഡില്‍ എത്തിയതാണ് നമന്‍. മലയാളിയായ പ്രഫ. ഉണ്ണിമേനോന്‍റെ നിർദേശത്തിലാണ് മറൈന്‍ ഡിസൈനില്‍ ഇന്‍റേണ്‍ഷിപ്പ് പരിശീലനത്തിന് നമനെ സമുദ്രയില്‍ എത്തിയത്. കേരളത്തിലെ പ്രകൃതിരമണീയ കായലുകളും കായലിനെ ചുറ്റിപ്പറ്റി വിവിധ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ ജീവിതവും തന്‍റെ ജന്മനാടായ കാഷ്മീരിലെ തടാകങ്ങളും ഒഴുകി നടക്കുന്ന ജലയാനങ്ങളും ഓര്‍മിപ്പിക്കുമെന്ന് നമന്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ഫ്‌ളോട്ടിംഗ് കോട്ടേജുകള്‍ എന്ന ആശയം നമന്‍റെ മനസിലുദിക്കുന്നത്.…

Read More

അർത്തുങ്കൽ തിരുനാളിനുള്ള കൊടിക്കയർ നൽകുന്നത് നടൻ അനൂപ്‌ ചന്ദ്രൻ; ലക്ഷ്യം സമൂഹത്തിന് മതമൈത്രിയുടെ സന്ദേശം പകരുകയെന്നത്

ചേർത്തല: അർത്തുങ്കൽ സെന്‍റ് ആൻഡ്രൂസ്‌ ബസിലിക്കയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്‍റെ തിരുനാളിന് കൊടിക്കയർ നടൻ അനൂപ്‌ ചന്ദ്രന്‍റെ വസതിയിൽനിന്ന്‌ ആഘോഷപൂർവം കൊണ്ടുപോകും. എറണാകുളം മട്ടാഞ്ചേരിയിൽ നിർമിച്ച കൊടിക്കയർ അനൂപിന്‍റെ വീട്ടിലെത്തിച്ചു. മതജാതി ഭേദങ്ങൾക്ക്‌ അതീതമായി നാടൊന്നിച്ച്‌ ആഘോഷിക്കുന്ന അർത്തുങ്കൽ തിരുനാൾ ഒരുമയുടേതു കൂടിയാണ്. 10ന് കൊടിയേറി 27നാണ് മകരം തിരുനാളാഘോഷം സമാപിക്കുക. 20നാണ് തിരുനാൾ മഹോത്സവം.പള്ളിമുറ്റത്ത്‌ കൊടി ഉയർത്താനുള്ള കയറാണ് അനൂപിന്‍റെ ചേർത്തല തെക്ക്‌ പഞ്ചായത്ത്‌ 12-ാം വാർഡ്‌ കാരിക്കാട്ട്‌ സന്നിധാനം വീട്ടിൽനിന്ന്‌ ആഘോഷപൂർവം ബസിലിക്കയിലേക്ക്‌ കൊണ്ടുപോകുക. മൂന്നിന് വൈകിട്ട്‌ നാലിന് നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ ബാൻഡ്‌-ചെണ്ടമേളങ്ങളോടെയാകും മൂന്നു കിലോമീറ്റർ അകലെയുള്ള ബസിലിക്കയിലേക്ക്‌ എത്തിക്കുക. മട്ടാഞ്ചേരിയിൽ തയാറാക്കിയ കൊടിക്കയർ അനൂപും പള്ളിയധികൃതരും ചേർന്ന്‌ കഴിഞ്ഞദിവസം ഏറ്റുവാങ്ങി പള്ളിയിലെത്തിച്ചു. തുടർന്ന്‌ അനൂപും ഭാര്യ ലക്ഷ്‌മി രാജശേഖരനും ചേർന്ന്‌ അധികൃതരിൽനിന്ന്‌ സ്വീകരിച്ച കൊടിക്കയർ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുന്നു.മതമൈത്രിയുടെ സന്ദേശം സമൂഹത്തിന്‌ പകരുകയാണ് ലക്ഷ്യമാക്കുന്നതെന്ന്‌…

Read More