നിങ്ങൾക്ക് ഇപ്പോൾ ഉറക്കം വരുന്നുണ്ട്… ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണം കണ്ടെത്തുന്നതിന് സംവിധാനം; എംജി യൂണിവേഴ്‌സിറ്റിക്ക് പേറ്റന്‍റ്

കോട്ടയം: ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണം മുന്‍കൂട്ടി കണ്ടെത്തുന്നതു വഴി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സംവിധാനം കൃത്രിമബുദ്ധിയുടെ (എഐ) സഹായത്തോടെ വികസിപ്പിച്ചതിന് എംജി യൂണിവേഴ്‌സിറ്റിക്ക് പേറ്റന്‍റ്. സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസിലെ പ്രഫ.ഡോ. കെ.പി. പുഷ്പലത, ഗവേഷണ വിദ്യാര്‍ഥിനി ഡോ. വിനീത വിജയന്‍ എന്നിവര്‍ക്കാണ് എ ഡ്രൗസിനസ് ഡിറ്റക്‌ഷന്‍ സിസ്റ്റം എന്ന പേരിലുള്ള കണ്ടുപിടിത്തത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ പേറ്റന്‍റ് ലഭിച്ചത്. റോഡ് സുരക്ഷയിലെ ഏറ്റവും നിര്‍ണായക വെല്ലുവിളികളിലൊന്നായ ഡ്രൈവര്‍- ക്ഷീണം പരിഹരിക്കുകയാണ് സവിശേഷ മെട്രിക്-ലേണിംഗ് ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്‍റെ ലക്ഷ്യം. ഇന്‍റലിജന്‍റ് വിഷന്‍-അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും തത്സമയ പെരുമാറ്റ വിശകലനങ്ങളും ആസ്പദമാക്കിയുള്ള ഡോക്ടറല്‍ ഗവേഷണത്തിന്‍റെ ഫലമായാണ് ഇത് വികസിപ്പിച്ചത്. മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂക്ഷ്മ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ദൃശ്യ സവിശേഷതകള്‍ വിശകലനം ചെയ്ത് ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ തന്നെ കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും. മില്ലി സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുന്നറിയിപ്പ്…

Read More

മണിക്കുട്ടി മിടുക്കിക്കുട്ടി… പുതുവർഷത്തിൽ യാത്രക്കാർക്ക് കേക്കിന്‍റെ മധുരം പകർന്ന് ബസുടമയും ജീവനക്കാരും

പൊൻകുന്നം: പുതുവർഷ പുലരിയിൽ യാത്രക്കാർക്ക് കേക്കിന്‍റെ മാധുര്യം പകർന്ന് സ്വകാര്യ ബസ് ഉടമയും ജീവനക്കാരും.പമ്പാവാലി-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മണിക്കുട്ടി ബസിലെ യാത്രക്കാർക്കാണ് ബസ് ഉടമ ഫൈസൽ (ഷാജി ), ജീവനക്കാരനായ ബിജോയ് എന്നിവർ ചേർന്ന് യാതയ്ക്കിടെ മധുരം വിളമ്പിയത്. സാക്ഷിയായി ഡ്രൈവർ ഷാഹിദും. രാവിലെ ഏഴിന് പൊൻകുന്നത്ത് നിന്ന് കോട്ടയത്തേക്ക് സർവീസ് ആരംഭിക്കുന്ന ബസിൽ ബലൂണും മറ്റും അലങ്കരിച്ചാണ് പുതുവർഷത്തെ യാത്ര തുടങ്ങിയത്. പുതുർഷത്തിലെ ബസ് യാത്ര ഇതോടെ യാത്രക്കാർക്ക് നവ്യാനുഭവമായി. ഇന്നത്തെ സർവീസ് അവസാനിക്കും വരെ യാത്രക്കാർക്ക് കേക്ക് നൽകും.

Read More

തട്ടിപ്പിൽ വീഴല്ലേ… പുതുവര്‍ഷ സമ്മാനം പ്രധാനമന്ത്രിയില്‍ നിന്നോ? ന്യൂ ഇയര്‍ ഗിഫ്റ്റ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ട് ചെയ്തത് അഞ്ച് കേസുകൾ

കൊച്ചി: പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രിയില്‍ നിന്ന് നിങ്ങള്‍ക്കൊരു സമ്മാനമുണ്ട്. ഈ സന്ദേശം കിട്ടിയവര്‍ അതില്‍ വീണുപോയാല്‍ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ ന്യൂ ഇയര്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ അയച്ചു നല്‍കിയുള്ള സാമ്പത്തിക തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍ പോലീസിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇത്തരം സാമ്പത്തിക തട്ടിപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ചു കേസുകളാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാലു കേസുകള്‍ തിരുവനന്തപുരത്തും ഒരു കേസ് കൊല്ലത്തുമായാണ് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. അയ്യായിരം രൂപ വീതമാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. സമ്മാനം പ്രധാനമന്ത്രിയില്‍ നിന്നോ?പി.എം. ന്യൂ ഇയര്‍ ഗിഫ്റ്റ്, സ്‌ക്രാച്ച് കാര്‍ഡ് എന്നിവ അയച്ചു നല്‍കിയാണ് തട്ടിപ്പ്. തട്ടിപ്പുകാര്‍ സ്‌ക്രാച്ച് കാര്‍ഡ് അടങ്ങിയ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ചുനല്‍കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് ഒരു നിശ്ചിത തുകയുടെ സമ്മാനം ലഭിച്ചതായി അറിയിപ്പ് ലഭിക്കും. ആ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് പിന്‍…

Read More

ഉയരെ ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം: പുതുവര്‍ഷത്തില്‍ ജെന്‍ഡര്‍ കാമ്പയിനുമായി കുടുംബശ്രീ

കൊച്ചി: പുതുവര്‍ഷത്തില്‍ ഉയരെ ഉയരട്ടെ കേരളം; വളരട്ടെ പങ്കാളിത്തം എന്ന ജെന്‍ഡര്‍ കാമ്പയിനുമായി കുടുംബശ്രീ സംസ്ഥാന മിഷന്‍. വിഷന്‍ 2031 ന്‍റെ ഭാഗമായി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കുറഞ്ഞത് 50 ശതമാനമായി ഉയര്‍ത്തുന്നതിനായി, നയീ ചേതന 4.0 ദേശീയ ജെന്‍ഡര്‍ കാമ്പയിനുമായി സംയോജിപ്പിച്ചാണ് സംസ്ഥാന, ജില്ലാതലത്തില്‍ ഇന്നുമുതല്‍ കുടുംബശ്രീ ജെന്‍ഡര്‍ കാമ്പയിന്‍ തുടങ്ങുന്നത്. വേതനാധിഷ്ഠിത തൊഴിലുകള്‍ക്കും തുല്യ പ്രാധാന്യം നല്‍കി തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് വിഷന്‍ 2031 ന്‍റെ ലക്ഷ്യം. തൊഴില്‍ നൈപുണ്യം മെച്ചപ്പെടുത്തി തൊഴില്‍ നേടുന്ന സാഹചര്യം വര്‍ധിപ്പിക്കുക, സുരക്ഷിത തൊഴില്‍ സാഹചര്യങ്ങളെ പരിചയപ്പെടുത്തി വേതനാധിഷ്ഠിത തൊഴില്‍ നേടാന്‍ പ്രോത്സാഹനം നല്‍കുകയും അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നിവയാണ് ഇതിനു പിന്നിലുള്ളത്. ലിംഗ സമത്വവുമായി ബന്ധപ്പെട്ട ധാരണകള്‍ ശക്തിപ്പെടുത്തുകയും, അയല്‍ക്കൂട്ടാംഗങ്ങളുടെ തൊഴില്‍ അറിവുകള്‍ വർധിപ്പിക്കാനും, പുതിയ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും അവയിൽ സുരക്ഷിതത്വം തിരിച്ചറിയാനും, സ്ത്രീകളിലൂടെ…

Read More

ശരിക്കും ആനച്ചന്ദം… ദിവസവും ഒരേ ബസിൽ സഞ്ചരിക്കുന്ന യാത്രക്കാർ സൗഹൃദകൂട്ടായ്മ രൂപീകരിച്ചു

കട്ടപ്പന: എരുമേലിയിൽനിന്നു പുലർച്ചെ ഇടുക്കി കളക്ടറേറ്റ് പടിക്കലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുന്ന യാത്രക്കാർ സൗഹൃദകൂട്ടായ്മ രൂപീകരിച്ചു. ഈ ബസിൽ ഏറ്റവുമധികം സർക്കാർ ജീവനക്കാരാണ് യാത്ര ചെയ്യുന്നത്. ഇടുക്കി എൻജിനിയറിംഗ് കോളജ്, മെഡിക്കൽ കോളജ്, കളക്ടറേറ്റ്, എസ്‌പി ഓഫീസ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ ഈ ബസിലെ സ്ഥിരം യാത്രക്കാരാണ്. ഇവരുടെ നേതൃത്വത്തിൽ സൗഹൃദ കൂട്ടായ്മ രൂപീകരിച്ച് പുതുവത്സരത്തലേന്ന് ആഘോഷമാക്കി മാറ്റി. ഇതിന്‍റെ ഭാഗമായി കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടിയിൽ കൂട്ടായ്മയിലെ മുഴുവൻ ആളുകളും പങ്കെടുത്തു. തുടർന്നു കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. വർഷങ്ങളായി പതിവുതെറ്റാതെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണിത്. തങ്ങളെ സുരക്ഷിതമായി ജോലിസ്ഥലത്ത് എത്തിക്കുന്ന ഡ്രൈവർക്കും കണ്ടക്ടർക്കുംആദരവ് അർപ്പിക്കാനും കൂട്ടായമ മറന്നില്ല. കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ എടിഒ ഷാജി കുര്യാക്കോസ്, പി.കെ. ഷെഫീഖ്, ജോഷി ജോർജ്, പി.കെ. പ്രകാശ്…

Read More

മരണത്തിലും വിസ്മയമായി അശ്വിൻ: മൂന്നുപേരിലൂടെ ഡോ. അശ്വിൻ ഇനി ജീവിക്കും

കൊല്ലം: മരണശേഷവും മൂന്നുപേർക്ക് ജീവിന്‍റെ വെളിച്ചം പകർന്ന് ഡോ. അശ്വിൻ മോഹനചന്ദ്രൻ നായർ യാത്രയായി. കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വിഭാഗം ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്ന അശ്വിൻ (32) കഴിഞ്ഞ മാസം ഒരു റിസോർട്ടിലെ നീന്തൽക്കുളത്തിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്നാണ് വിടവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിൻ ആഴ്ചകളോളം ചികിത്സയിലായിരുന്നെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. മകന്‍റെ വിയോഗത്തിന്‍റെ തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം നിരവധി കുടുംബങ്ങൾക്കാണ് പ്രതീക്ഷയായത്. സർക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ ദാനം ചെയ്ത കരൾ, ഹൃദയ വാൽവ്, നേത്രപടലങ്ങൾ എന്നിവ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾക്ക് വിജയകരമായി കൈമാറി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് ഈ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. ചൈനയിൽ നിന്ന് വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ അശ്വിൻ ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് അപകടത്തിൽപ്പെട്ടത്. വരാനിരിക്കുന്ന ഓഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്ന അശ്വിന്‍റെ വേർപാട്…

Read More

സ്വർണത്തേക്കാൾ പത്തരമാറ്റ് ജോൺസിയുടെ മനസിന്… ഹരിതകര്‍മസേനാംഗത്തിന് നഷ്ടപ്പെട്ട താലി മാല ഒന്നര മാസത്തിനുശേഷം തിരികെ ലഭിച്ചു

എടത്വ: ഹരിതകര്‍മസേനാ അംഗത്തിന് നഷ്ടപ്പെട്ട താലിയും മാലയും ഒന്നരമാസത്തിനുശേഷം തിരികെ ലഭിച്ചു. എടത്വ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊടുപ്പുന്ന ശ്രായിപ്പറമ്പ് സരിതാ സാബുവിനാണ് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ ഒന്നരമാസത്തിനുശേഷം തിരികെ ലഭിച്ചത്. എടത്വ മൂന്നുതൈയ്ക്കല്‍ ജോണ്‍സി വര്‍ഗീസിനാണ് ഒരു പവന്‍റെ മാലയും നാലു ഗ്രാമിന്‍റെ താലിയും ലഭിച്ചത്. നവംബര്‍ 13ന് പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കാന്‍ പോകുന്നതിനിടയില്‍ നാലാം വാര്‍ഡില്‍ വച്ചാണ് സരിതയ്ക്ക് മാലയും താലിയും നഷ്ടപ്പെട്ടത്. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായ വിവരം സോഷ്യല്‍ മീഡിയായിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. നഷ്ടപ്പെട്ട മാലയും താലിയും ഒന്നരമാസം കഴിഞ്ഞിട്ടും ലഭിക്കാതിരുന്ന വിഷമത്തിലായിരുന്നു സരിത. കഴിഞ്ഞദിവസം ജോണ്‍സി മൂന്നുതൈയ്ക്കലിന് തന്‍റെ വീടിന്‍റെ പുറകിലെ പറമ്പില്‍നിന്ന് മാലയും താലിയും ലഭിക്കുകയായിരുന്നു. ഹരിത കര്‍മസേനാംഗത്തിന് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടിരുന്ന ജോണ്‍സി നാലാം വാര്‍ഡിലെ ഹരിത കര്‍മസേനാംഗം സീമയെ ഫോണ്‍ വിളിച്ച് സ്വര്‍ണം കിട്ടിയ വിവരം അറിയിക്കുകയായിരുന്നു.…

Read More

മിന്നും താരമായി അന്ന; ബോഡി ബില്‍ഡിംഗ് പരിശീലനം തുടങ്ങി മാസങ്ങള്‍ക്കകം മിസ് കോട്ടയം

കോട്ടയം: വനിതാ ബോഡി ബില്‍ഡിംഗില്‍ മിന്നുംപ്രകടനത്തിലൂടെ ശ്രദ്ധ നേടുകയാണ് കോട്ടയം സെന്‍റ് ആന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അന്ന സെബാസ്റ്റ്യന്‍. ബോഡി ബില്‍ഡിംഗ് പരിശീലനം തുടങ്ങി ആറാം മാസത്തില്‍ത്തന്നെ മിസ് കോട്ടയം പട്ടം സ്വന്തമാക്കിയാണ് അന്ന ബോഡി ബില്‍ഡിംഗ് രംഗത്ത് തന്‍റെ വരവ് അറിയിച്ചിരിക്കുന്നത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും നടത്തിയ 2025-26 ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും മിസ് കോട്ടയം ടൈറ്റിലും സ്വന്തമാക്കിയിരിക്കുകയാണ് അന്ന. ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയും നേടി. ആറു മാസങ്ങള്‍ക്കു മുമ്പാണ് അന്ന ബോഡി ബില്‍ഡിംഗ് രംഗത്തേക്കു വന്നത്. സഹോദരനായ സച്ചിന്‍ പരിശീലനം നടത്തുന്ന കോട്ടയം മണിപ്പുഴയിലെ ഫോര്‍ച്യൂണ്‍ ജിംനേഷ്യത്തില്‍ അങ്ങനെ ചേര്‍ന്നു. മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ബോഡി ബില്‍ഡിംഗില്‍ അന്നയ്ക്കു മികച്ച സാധ്യതകളുണ്ടെന്ന് പരിശീലകരായ വിജീഷ്, റോബിന്‍…

Read More

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൂറ്റന്‍ പാപ്പാഞ്ഞിയുമായി കോട്ടയം കാര്‍ണിവല്‍

കോട്ടയം: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കോട്ടയം മോസ്‌കോ-വടവാതൂര്‍ ബണ്ട് റോഡില്‍ ഇത്തവണയും കോട്ടയം കാര്‍ണിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏകദേശം 50 അടിയിലധികം ഉയരത്തിലുള്ള കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിച്ചാണു പുതുവര്‍ഷമായ 2026നെ വരവേല്‍ക്കുന്നത്. ഇതിനായി മീനന്തറയാറിന്‍റെ സമീപമുള്ള പാടശേഖരത്തില്‍ പാപ്പാഞ്ഞി നിര്‍മാണം അവസാന മിനുക്കുപണിയിലാണ്. ഇന്നു രാത്രി ഏഴുമുതല്‍ കലാപരിപാടികള്‍, ഗാനമേള, ഡിജെ പാര്‍ട്ടി, ആകാശവിസ്മയം എന്നിവയോടെയാണു കാര്‍ണിവല്‍ ഒരുങ്ങുന്നത്.ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖല എന്ന നിലയില്‍ ശ്രദ്ധനേടുന്ന വടവാതൂര്‍ ബണ്ട് റോഡിന്‍റെ സൗന്ദര്യകാഴ്ചകളും കാര്‍ണിവല്‍ ആഘോഷത്തിന്‍റെ ഹൈലൈറ്റാണ്. വിജയപുരം പഞ്ചായത്തിന്‍റെ മീനന്തറ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണു കോട്ടയം കാര്‍ണിവല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. പതിനയ്യായിരത്തോളം ആളുകളെയാണ് ഇത്തവണ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്‍റും വിജയപുരം പഞ്ചായത്തംഗവുമായ വി.ടി സോമന്‍…

Read More

മുത്തച്ഛന്‍റെ പ്രതിമ കാണാൻ ലണ്ടനിൽനിന്ന്കൊച്ചുമകൾ എത്തി; ജെ.സി. ഡാനിയേലിനൊപ്പമുള്ള കുട്ടികാലത്തെ ഓർമകൾ പങ്കുവയ്ച്ച് ജാനറ്റ്

നെയ്യാറ്റിൻകര: മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്‍റെ പ്രതിമ കാണാൻ കൊച്ചുമകൾ ജാനറ്റ് ഹേമലതയും ഭർത്താവ് ജോസഫ് എദിരിമാനസിംഗയും സിനിമാ പിതാവിന്‍റെ ജന്മനാടായ നെയ്യാറ്റിൻകരയിലെത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള മുത്തച്ഛന്‍റെ പ്രതിമ കാണുകയും അദ്ദേഹവുമായുള്ള കുട്ടികാലത്തെ ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു. ജെ. സി. ഡാനിയേൽ ഫൗണ്ടേഷൻ നിർമിച്ച് നഗരസഭ സ്റ്റേഡിയത്തിൽ സ്ഥാപിച്ച പ്രതിമ കാണാൻ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്. നായരോട് ജാനറ്റ് ഹേമലത ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു തുടർന്ന് ലണ്ടനിൽനിന്നു മുത്തച്ഛന്‍റെ പ്രതിമ കാണുവാൻ എത്തുകയായിരുന്നു.

Read More