ബിസ്കറ്റും മുന്തിരിയും കഴിച്ചു, പിന്നാലെ വായില്‍ നിന്ന് നുരയും പതയും വന്ന് കുഴഞ്ഞ് വീണു: ഒരുവയസുകാരൻ മരിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: ബിസ്കറ്റും മുന്തിരിയും കഴിച്ചതിനു പിന്നാലെ ഒരുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ. പിതാവ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിജിൻ നൽകിയ ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം. ശനിയാഴ്ചയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്‌ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിന്‍റെയും കൃഷ്ണപ്രിയയുടേയും മകൻ ഇഹാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കുഞ്ഞിനു കഴിക്കാൻ ബിസ്കറ്റും മുന്തിരിയും നൽകിയിരുന്നു. കഴിച്ച ഉടൻതന്നെ കുഞ്ഞ് കുഴഞ്ഞുവീഴുകയും വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചു, കാർ നിർത്താതെ പോയി: കുട്ടി ചികിത്സയിൽ തുടരുന്നു; പെൺകുട്ടിക്ക് കരളിൽ രക്തസ്രാവം

കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ദീക്ഷിത ആണ് അപകടത്തിൽപ്പെട്ടത്. കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് പുതുക്കലവട്ടം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലേക്ക് സൈക്കിളിൽ മടങ്ങും വഴിയായിരുന്നു അപകടം. കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.

Read More

അനധികൃത വാഹനപാര്‍ക്കിംഗ്: ഏഴു ദിവസത്തിനകം ഈടാക്കിയ പിഴ 61,86,650 രൂപ

കൊച്ചി: സംസ്ഥാനത്ത് അനധികൃത വാഹന പാര്‍ക്കിംഗിലൂടെ കഴിഞ്ഞ ഏഴുദിവസത്തികം ഈടാക്കിയ പിഴ 61,86,650 രൂപ. റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസം ലഘൂകരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ കേരള പോലീസിന്‍റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 2026 ജനുവരി ഏഴു മുതല്‍ 13 വരെ ഏഴ് ദിവസം നീണ്ട പരിശോധനയില്‍ 23,771 വാഹനങ്ങളില്‍ നിന്നായിട്ടാണ് ഈ പിഴ ഈടാക്കിയത്. സംസ്ഥാന പാതകളില്‍ 7,872, ദേശീയ പാതകളില്‍ 6,852, മറ്റ് പാതകളില്‍ 9047 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അപകടസാധ്യത കൂടിയ മേഖലകള്‍, വാഹന സാന്ദ്രതകൂടിയ പാതകള്‍, പ്രധാനപ്പെട്ട ജംഗ്ഷനുകള്‍, സര്‍വീസ് റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് മാത്രമല്ല പലപ്പോഴും ദേശീയപാതകളില്‍ നടക്കുന്ന അപകടങ്ങളില്‍പ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തിര ചികിത്സയ്ക്കായി…

Read More

വഴക്കിട്ടു ഭാര്യ പിണങ്ങിപ്പോയി; താനും മകളും പോകുകയാണെന്ന് മെസേജ് അയച്ചു ഭർത്താവ്; ബന്ധുക്കളെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ജീവനറ്റ മകളെയും പിതാവിനെയും

കൊച്ചി: എളമക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. എളമക്കര പെരുമനത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ പാണാവള്ളി സ്വദേശി പവിശങ്കര്‍ (33), മകള്‍ വാസുകി എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് പവിശങ്കറിനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലും വാസുകിയെ കട്ടിലില്‍ ചലനമറ്റ നിലയിലും കണ്ടത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പവിശങ്കറിന്‍റ ഭാര്യ വഴക്കിട്ട് തന്‍റെ ജോലി സ്ഥാപനത്തിലേക്ക് പോയതില്‍ മനംനൊന്താണ് സംഭവം. കുട്ടിയെ ശ്വാസംമുട്ടിച്ചാണോ വിഷം നല്‍കിയാണോ കൊലപ്പെടുത്തിയതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സ്ഥിരീകരണത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. എറണാകുളത്തെ ഒരു കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു പവിശങ്കര്‍. ഭാര്യ സ്‌നാഷ ഒരു കോസ്‌മെറ്റിക് സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സാമ്പത്തിക…

Read More

ആൾതാമസം ഇല്ലാത്ത വീട് നോക്കി മോഷ്ടിക്കാൻ ഇറങ്ങി: അകത്ത് കടന്നപ്പോൾ ഒന്നും കിട്ടിയില്ല, നോക്കിയപ്പോഴതാ സിസിടിവി കാമറ; പിന്നെ കിട്ടിയത് മുട്ടൻ പണി

കൊച്ചി: പെരുമ്പാവൂരിലെ അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത്‌ നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്. പുല്ലുവഴി കർത്താവുംപടിയിലെ വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. അതോടെ വെറും കൈയോടെ മടങ്ങാൻ തയ്യാറാകാതെ മോഷ്ടാവ് സിസിടിവി കാമറ മോഷ്ടിച്ചു.

Read More

ദേവികയ്ക്ക് പ്രായം 22, സുഹൃത്തുക്കൾക്കൊപ്പം ഫ്ളാറ്റ് എടുത്തത് കഞ്ചാവ് വിൽപനയ്ക്ക്; പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തത് ഒരു കിലോ കഞ്ചാവ്

കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘം അറസ്റ്റിൽ. മൂന്ന് പേരാണ് പോലീസ് പിടിയിലായത്. തലശ്ശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെംപിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശ്ശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം. ദേവിക (22) എന്നിവരെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 1.270 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് പിടികൂടിയത്. ചാത്താരി വൈമീതി റോഡിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന്‍റെ അനക്സ് ഭാഗത്തുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഹിൽപാലസ് ഇൻസ്പെക്ടർ എം. റിജിൻ തോമസിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.കെ. ബാലചന്ദ്രൻ, എം.ആർ. സന്തോഷ് കുമാർ, എഎസ്ഐ ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. ബൈജു, കെ.കെ. ശ്യാംലാൽ, സിവിൽ പോലീസ് ഓഫീസർമാരായ സിജിത്ത്, ഷാന്തി എന്നിവർ…

Read More

തർക്കിക്കരുത്, ഇടക്ക് കയറി സംസാരിക്കരുത്, ക്ഷമാപൂർവ്വം മറുപടി നൽകണം… വീടുകയറി പ്രചരണം നടത്തുന്ന പ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം

തിരുവനന്തപുരം: വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീടുകയറി പ്രചരണം നടത്തുന്ന പ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം. സർക്കുലറിന്‍റെ പകർപ്പ് പുറത്തുവന്നു. ജനങ്ങളുമായി തർക്കിക്കാൻ നിൽക്കരുത്. ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്. ക്ഷമാപൂർവ്വം മറുപടി നൽകണം. വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാനെന്നും പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എന്നു പറയണമെന്നും സർക്കുലറിൽ പറയുന്നു. ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാർട്ടി ഉയർത്തുന്ന വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ അല്ലെന്ന് പറയണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിലാണ് നിർദേശങ്ങൾ ഉള്ളത്.

Read More

കൊല്ലത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ സ്കൂൾ പരിസരത്ത് വച്ച് കയറിപ്പിടിച്ചു; കയ്യിൽ കടിച്ച് രക്ഷപ്പെട്ട് വിദ്യാർഥിനി; പത്തൊമ്പതുകാരൻ അറസ്റ്റിൽ

അഞ്ചല്‍ : എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂള്‍ കോമ്പൗണ്ടിൽ വച്ച് കടന്നുപിടിച്ച 19 കാരന്‍ പിടിയില്‍. ഏരൂര്‍ ഭാരതീപുരം കിട്ടന്‍കോണം സിന്ധു ഭവനില്‍ ആനന്ദാ ണ് ഏരൂര്‍ പോലീസിന്‍റെ പിടിയിലായത്. സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ. സ്കൂള്‍ വിട്ടു പുറത്തേക്ക് വരുന്ന പെണ്‍കുട്ടിക്ക് ആനന്ദ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ചോക്ലേറ്റ് വാങ്ങി നല്കാന്‍ ശ്രമിച്ചിരുന്നു. ഇതുവാങ്ങാതിരുന്ന കുട്ടി ശല്യം കൂടിയതോടെ വീട്ടില്‍ വിവരം അറിയിച്ചു. സ്കൂളിലെത്തിയെ മാതാവ് വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ സ്കൂളിലെ അധ്യാപകരും രക്ഷിതാവും പ്രതിയെ കണ്ടെത്താന്‍ സ്കൂളിന് മുന്നില്‍ മാറി നില്‍ക്കവേ മതില്‍ ചാടി കടന്ന് സ്കൂള്‍ കോമ്പൗണ്ടിൽ കടന്ന പ്രതി നിര്‍മാണം പൂര്‍ത്തീകരിക്കാത്ത പഴയ കെട്ടിടത്തിന് സമീപം വച്ച് വിദ്യാര്‍ഥിനിയുടെ വായ് പൊത്തിപ്പിടിച്ച ശേഷം കൈയില്‍ പിടിച്ച് കെട്ടിടത്തിന് സമീപത്തേക്ക് വലിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രതിയുടെ കൈയില്‍ കടിച്ച്…

Read More

കടപ്പുറത്ത് കഞ്ചാവ് ഉണങ്ങാനിട്ടു; സമീപത്ത് പായവിരിച്ച് കാവലിരുന്ന യുവാവ് കാറ്റടിയേറ്റ് മയങ്ങി; നാട്ടുകാർ ഒറ്റി, പോലീസ് വലയിലാക്കി; സംഭവം കോഴിക്കോട് ബീച്ചിൽ

കോഴിക്കോട്: കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. പുലർച്ചെ നടക്കാനിറങ്ങിയ ആളുകളുടെ ശ്രദ്ധയിൽ പെട്ട ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കഞ്ചാവ് ഉണക്കാൻ ഇട്ടതിന് ശേഷം ഇയാൾ ഉറങ്ങി പോകുകയായിരുന്നു. നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണ് എന്ന് കണ്ടെത്തിയത്. 370 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇയാൾ ഇതിന് മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.

Read More

ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നു പരാതി; മുന്‍ മന്ത്രി ഷിബു ബേബി ജോണിനെതിരേ കേസ്; ബ്ലാക്ക് മെയിലിംഗ് തന്ത്രത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഷിബു ബേബിജോണ്‍

തിരുവനന്തപുരം: ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് പരാതി, മുന്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ പോലീസ് കേസെടുത്തു. ഒരു രൂപ പോലും വാങ്ങിയിട്ടില്ല, പരാതിക്കാരനെ അറിയില്ല. ബ്ലാക്ക് മെയിലിംഗ് തന്ത്രമാണെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ഷിബു ബേബിജോണ്‍ വ്യക്തമാക്കി. കുമാരപുരത്തിന് സമീപം ഷിബു ബേബിജോണിന്‍റെ പേരിലുള്ള സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ബിള്‍ഡര്‍ പണം വാങ്ങിയെന്ന പരാതിയിലാണ് ഷിബു ബേബിജോണിനെയും പ്രതിയാക്കി മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. ഷിബു ബേബിജോണിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിച്ച് കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയത് ബിള്‍ഡറാണെന്നും തനിക്ക് അതില്‍ ബന്ധമില്ലെന്നും ഷിബു പറഞ്ഞു. ബിള്‍ഡറും കരാറുകാരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഫ്‌ളാറ്റ് നിര്‍മാണം നിലയ്ക്കുകയായിരുന്നു.തന്‍റെ സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിക്കാന്‍ അനുവാദം കൊടുത്തെങ്കിലും തനിക്കും ബിള്‍ഡറില്‍ നിന്നും പണം കിട്ടിയില്ലെന്ന് ഷിബു പറഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരന്‍. പതിനഞ്ച് ലക്ഷം രൂപ…

Read More