“ഒരു കമ്യൂണിസ്റ്റ്കാരന്‍റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം’..! പി.ജെയെ അനുകൂലിച്ച് അഴീക്കോട് കാപ്പിലെപീടികയിൽ ഫ്ലക്സ്

കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെതിരേയുള്ള റിസോർട്ട് വിവാദം ചർച്ചയാകുന്നതിനിടെ പാർട്ടിക്കുള്ളിൽ ആരോപണം ഉന്നയിച്ച പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലക്സ്.  അഴീക്കോട് കാപ്പിലെപീടികയിലാണ് പി. ജയരാജന്‍റെ ഫോട്ടോയോടു കൂടിയ കൂറ്റൻ ഫ്ലക്സ് ഇന്നലെ രാത്രി ഒരു സംഘം സ്ഥാപിച്ചത്. “ഒരു കമ്യൂണിസ്റ്റ്കാരന്‍റെ കൈയിൽ രണ്ട് തോക്കുകളുണ്ട‌ായിരിക്കണം. ഒന്ന് ശത്രുവിനു നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. എന്നാൽ ഫ്ലക്സ് ആരാണ് സ്ഥാപിച്ചതെന്നതിന്‍റെ സൂചനകൾ ഒന്നുംതന്നെയില്ല. പി. ജയരാജന് ഏറെ സ്വാധീനമുള്ള മണ്ഡലമായ അഴീക്കോടാണ് ഫ്ലക്സ് ഉയർത്തിയിട്ടുള്ളത്.

Read More

ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റാകും ! ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധം; 2023ല്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിച്ച് മെദ്‌വദേവ്…

വിചിത്രമായ പ്രവചനങ്ങളുമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് മുന്‍ റഷ്യന്‍ പ്രസിഡന്റും വ്‌ളാദിമിര്‍ പുടിന്റെ വിശ്വസ്തനുമായ ദിമിത്രി മെദ് വദേവ്. ഇലോണ്‍ മസ്‌ക് യുഎസ് പ്രസിഡന്റാകുമെന്നും ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും മെദ് വദേവിന്റെ പ്രവചനത്തില്‍ പറയുന്നു. 2023 ല്‍ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് മെദ്വദേവിന്റെ പ്രവചനങ്ങള്‍. 2008 മുതല്‍ 2012 വരെ, പുട്ടിന്‍ പ്രധാനമന്ത്രിയായിരിക്കെ റഷ്യയുടെ പ്രസിഡന്റായിരുന്നു മെദ്വദേവ്. 2020 മുതല്‍ റഷ്യയുടെ സുരക്ഷാ ഉപദേശക കൗണ്‍സിലിന്റെ ഉപമേധാവിയാണ്. ബ്രിട്ടന്‍ വീണ്ടും യുറോപ്യന്‍ യൂണിയനില്‍ ചേരുമെന്നും മെദ്വദേവ് പ്രവചിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ചയും പ്രവചനത്തിലുണ്ട്. യുഎസില്‍ ഒരു ആഭ്യന്തരയുദ്ധമുണ്ടാകുമെന്നും അതിനെ തുടര്‍ന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് യുഎസിന്റെ പ്രസിഡന്റ് പദവിയിലെത്തുമെന്നുമാണ് മെദ്വദേവിന്റെ പ്രവചനം. അതേസമയം, ‘എപിക് ത്രെഡ്’ എന്ന് ഇതിനോടു പ്രതികരിച്ച ഇലോണ്‍ മസ്‌ക്, ചില പ്രവചനങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.

Read More

വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്; അവൾ മറ്റൊരു സൗഹൃദത്തിൽ വീഴുമോയെന്ന സംശയം തീർത്തത് മറ്റൊരു ഫോണിൽ വിളിച്ച് വളച്ചശേഷം; ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥയിങ്ങനെ…

വർക്കല: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശേരി സംഗീത നിവാസിൽ സംഗീത (17) ആണ് കൊല്ലപ്പെട്ടത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് സംഗീത. ചൊവ്വാഴ്ച രാത്രി സുഹൃത്ത് ഗോപു വീടിന് പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്നു തിരുവനന്തപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ പള്ളിയ്ക്കൽ സ്വദേശി ഗോപുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ സുഹൃത്തുമായിരുന്ന ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരു നമ്പറിൽ നിന്ന് പെൺകുട്ടിയുമായി ചാറ്റ് തുടങ്ങി സൗഹൃദം സ്ഥാപിച്ചു. അഖിൽ ആവശ്യപ്പെട്ട പ്രകാരമാണ് സംഗീത വീടിന് പുറത്തേയ്ക്ക് വന്നത്. ഹെൽമെറ്റ്‌ ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി…

Read More

റിയാലിറ്റി ഷോ താരത്തിന്‍റെ വീട് തകർത്തതായി പരാതി! പരാതി നൽകിയത് ബിഗ് ബോസ് താരം ഫിറോസിന്‍റെ ഭാര്യ സജന

ചാത്തന്നൂർ. റിയാലിറ്റി ഷോയായ ബിഗ് ബോസിലെ താരവും നടനുമായ ഫിറോസ് ഖാന്‍റെ നിര്‍മാണത്തിലിരിക്കുന്ന വീട് അടിച്ചു തകര്‍ത്തതായി പരാതി. ഇത് സംബന്ധിച്ച് നടന്‍റെ ഭാര്യ ചാത്തന്നൂർ ശാന്തിനഗർ എടി എസ് ഹൗസിൽ സജന ഫിറോസ് ചാത്തന്നൂർ പോലീസിന് പരാതി നല്കി. വീട് നിര്‍മാണത്തിന് കരാറെടുത്ത കോണ്‍ട്രാക്ടറാണ് വീട് അടിച്ചു തകര്‍ത്തത് എന്നാണ് ഫിറോസും ഭാര്യ സജനയും ആരോപിക്കുന്നത്. കരാറുകാരനെതിരെയാണ് പോലീസിൽ പരാതി നല്കിയിരിക്കുന്നത്. ഫിറോസിന്‍റെയും സജനയുടേയും നിർമാണം പൂർത്തിയായിവരുന്ന ചാത്തന്നൂരിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഒന്പതോടെയാണ് സംഭവം. വീടിന്‍റെ നിര്‍മാണം അവസാനഘട്ടത്തിലായിരുന്നു. കൊല്ലം സ്വദേശിയായ കോണ്‍ട്രാക്ടര്‍ ഷഹീര്‍ പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ മൂന്നു ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇതു നല്‍കാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നാണ് ഫിറോസും സജനയും പറയുന്നത്. എന്നാല്‍, വീട് അടിച്ചു തകര്‍ത്തുവെന്ന ആരോപണം കോണ്‍ട്രാക്ടറായ ഷഹീർ നിഷേധിച്ചു. സംഭവവുമായി…

Read More

ക്രിസ്മസ് ദിനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ! 84 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി…

നെടുമ്പാശേരി: ക്രിസ്മസ് ദിനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 84.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രണ്ടു കേസുകളിലായി 1883 ഗ്രാം സ്വര്‍ണമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ദുബായില്‍നിന്നു കൊച്ചിയില്‍ എത്തിയ ഐഎക്‌സ് 434 നമ്പര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍നിന്ന് 44 .14 ലക്ഷം വിലവരുന്ന 1068 ഗ്രാം സ്വര്‍ണം പിടികൂടിയത്. പരിശോധനകള്‍ എല്ലാം പൂര്‍ത്തീകരിച്ച് പുറത്ത് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. നാല് കാപ്‌സ്യൂളുകളാക്കിയാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്.വിമാനത്തിന്റെ ശുചീകരണ മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 40 ലക്ഷം രൂപ വിലവരുന്ന 815 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ദുബായില്‍നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍…

Read More

ഒഴിയാന്‍ സന്നദ്ധതയറിയിച്ച് ഇ.പി. ജയരാജന്‍ ! പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയാനും നീക്കം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ന്നതിനു പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജന്‍. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനാണ് നീക്കം. തനിക്കെതിരായ നീക്കങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് ഇ.പി. ജയരാജന്‍ എന്നാണ് സൂചന. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പദവികള്‍ ഒഴിയാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കില്ല. അതേസമയം വെള്ളിയാഴ്ച കോഴിക്കോട്ട് ഐഎന്‍എലിന്റെ പരിപാടിയില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കുമെന്ന് അറിയുന്നു. ഇ.പി. ജയരാജനെതിരെ കണ്ണൂരില്‍നിന്നു തന്നെയുള്ള മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ സിപിഎം സംസ്ഥാനസമിതിയില്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സന്പാദിച്ചു എന്നാണ് ആരോപണം. അതേസമയം ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍…

Read More

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി 19കാരി കരിപ്പൂരില്‍ പിടിയില്‍; പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ സ്വര്‍ണം…

ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ 19വയസുകാരി പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10.30 നാണ് ഷഹല ദുബായില്‍ നിന്നും കോഴിക്കോടുള്ള വിമാനത്തിലിറങ്ങിയത്. 11 മണിയോടെ പുറത്തിറങ്ങിയ ഷഹലയെ കസ്റ്റംസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷഹലയെ വിമാനത്താവളത്തിന് പുറത്തുവച്ച് വീണ്ടും പരിശോധിച്ചെങ്കിലും സ്വര്‍ണക്കടത്ത് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകളിലാക്കി 1884 ഗ്രാം സ്വര്‍ണമാണ് ഇവര്‍ കൊണ്ടുവന്നത്. വിപണിയില്‍ ഒരു കോടിയോളം വിലമതിക്കുന്നതാണ് ഈ സ്വര്‍ണം. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടുന്ന 87മത് സ്വര്‍ണക്കടത്ത് കേസാണ് ഇത്.

Read More

കോടികളുടെ ആയുർവേദ റിസോർട്ട്; ഇ.പി. ജയരാജനെതിരേ സാമ്പത്തിക ആരോപണവുമായി പി. ജയരാജൻ; ഡയറക്ടർ ബോർഡിൽ ഇപിയുടെ ഭാര്യയും മകനും

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേ സാമ്പത്തിക ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ ഇ.പി അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ ആരോപിച്ചത്. ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു. ഇ.പി. ജയരാജന്‍റെ ഭാര്യയും മകനും റിസോർട്ടിന്‍റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി. ജയരാജൻ ആരോപിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണ്. റിസോർട്ട് നിർമാണ സമയത്ത് തന്നെ ആരോപണം ഉയർന്നിരുന്നതായി ജയരാജൻ ചൂണ്ടിക്കാട്ടി.

Read More

കൊറിയര്‍ വഴി മയക്കുമരുന്നുകടത്ത്; പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാൻ പേരുമാറ്റൽ തന്ത്രം; നിരീക്ഷണം ശക്തമാക്കി പോലീസ്

പത്തനംതിട്ട: കൊറിയര്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി മയക്കുമരുന്നിന്‍റെ വിപണനം നടക്കുന്നുവെന്ന നിഗമനത്തേ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് രണ്ട് യുവാക്കള്‍. ഇവര്‍ ഇത്തരത്തില്‍ മുമ്പും ലഹരികടത്തു നടത്തിയിരുന്നതായ സൂചനയും പോലീസ് ലഭിച്ചു.പത്തനംതിട്ട പദ്മ കഫെയ്ക്ക് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ഡിടിഡിസി കൊറിയര്‍ സര്‍വീസ് സെന്‍ററിലാണ് എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ ബാംഗളുരുവില്‍ നിന്നും എത്തിയത്. പ്ലാസ്റ്റിക് കവര്‍ ഉള്‍പ്പെടെ ആറു ഗ്രാം തൂക്കം വരുന്ന പൊതിക്കുള്ളില്‍ 4.5 ഗ്രാം എംഡിഎ എ ആണുണ്ടായിരുന്നത്.പത്തനംതിട്ട അഴൂര്‍ മാലേത്ത് വീട്ടില്‍ നിഖില്‍ (28), അഴൂര്‍ തെങ്ങുംചേരില്‍ ജി.അഭിജിത് (23) എന്നിവരാണ് കേസില്‍ പിടിയിലായത്. നിഖിലിന്‍റെ വിലാസത്തിലാണ് രാസലഹരിമരുന്ന് എത്തിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ഡിവൈഎസ്്പി എസ്. നന്ദകുമാറിന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി എംഡിഎംഎ കണ്ടെത്തിയത്. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.…

Read More

സെക്സ്-ലഹരി ഇടപാട്..! വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾ കേരളത്തിലേക്ക്; കണ്ണൂരിലും തലശേരിയിലും 16 മസാജിംഗ് കേന്ദ്രങ്ങൾ; കാവലിന് രാഷ്‌ട്രീയ ക്രിമിനലുകൾ

സ്വന്തം ലേഖകൻതലശേരി: കേരളത്തിൽ മസാജ് സെന്‍ററുകളുടെ മറവിൽ തഴച്ച് വളർന്ന് സെക്സ് റാക്കറ്റ്. കോടികൾ മറിയുന്ന അധോലോക മാഫിയയായി മാറിക്കൊണ്ടിരിക്കുന്ന സെക്സ് റാക്കറ്റിനു പിന്നിൽ അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘവും മനുഷ്യക്കടത്ത് സംഘവുമെന്ന് റിപ്പോർട്ട്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ ആസാം, ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽനിന്ന് നൂറ് കണക്കിന് പെൺകുട്ടികളാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. നിലവിലുള്ള സ്ഥിതി തുടർന്നാൽ ലഹരിക്ക് പുറമെ കേരളം സെക്സ് ഹബ്ബായി മാറുമെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച രഹസ്യ റിപ്പോർട്ടുകൾ പോലീസ് ആസ്ഥാനത്ത് എത്തിയതായും സൂചനയുണ്ട്. കേരളത്തിലേക്ക് യാത്ര ചെയ്യാൻസൗജന്യ ബാഗുകൾവടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ നിർധന കുടുബങ്ങളിലെ പെൺകുട്ടികളെ മോഹന വാഗ്ദാനങ്ങൾ നൽകിയാണ് മാഫിയ സംഘങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നത്. ഈ പെൺകുട്ടികളെ അവരറിയാതെ തന്നെ മയക്കു മരുന്ന് കാരിയർമാരായി ഉപയോഗിച്ചുവരുന്നതായും റിപ്പോർട്ടുണ്ട്. രഹസ്യ…

Read More