എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി…ജീവിതം ബാക്കിയുള്ളതു കൊണ്ട് ആ സ്ഥാനത്ത് മറ്റൊരാളെ കൊണ്ടു വന്നെന്ന് മനോജ് ! ഞെട്ടലോടെ ആരാധകര്‍…

നടന്‍ മനോജ് കുമാറും ഭാര്യ ബീന ആന്റണിയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. തങ്ങളുടെ ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.

സ്വന്തമായി യൂട്യൂബ് ചാനലും താരദമ്പതികള്‍ക്കുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് മനോജ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഈ വാക്കുകള്‍ ഞെട്ടലോടെയാണ് ആരാധകരും കേട്ടത്.

എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാന്‍ തോല്‍ക്കില്ല’ എന്ന തംപ് നെയിലോടു കൂടിയാണ് നടി ബീന ആന്റണിയുടെ പേരും ചേര്‍ത്ത് ആണ് മനോജ് കുമാര്‍ പുതിയ വ്‌ളോഗ് പങ്കുവെച്ചത്.

എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി. പൊരുത്തപ്പെട്ട് പോകാന്‍ പറ്റാത്തത് കൊണ്ടാണോ എന്തോ എനിക്ക് അറിയില്ല, അവള്‍ പോയി. അതിന്റെ വേദനയുണ്ട്.

പക്ഷെ എന്ത് ചെയ്യാന്‍ പറ്റും ഒട്ടും താത്പര്യമില്ലാത്ത ആളെ പിടിച്ച് നിര്‍ത്താന്‍ പറ്റില്ലല്ലോ. പക്ഷേ ഈ ഒരു കാര്യം കൊണ്ട് തകര്‍ന്ന് വിഷമിച്ച് ഇരിക്കില്ല.

അതില്‍ എനിക്ക് താത്പര്യവുമില്ല. ജീവിതം മുന്നോട്ട് പോയേ മതിയാകൂ. ആരൊക്കെ ജീവിതത്തില്‍ ഉപേക്ഷിച്ചാലും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകണമല്ലോ.

അതുകൊണ്ട് ഞാന്‍ മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നു’ എന്ന് മനോജ് പുതിയ വ്ളോഗില്‍ പറയുന്നുണ്ട്. എന്നാല്‍ ഭാര്യ പോയതിനെ കുറിച്ച് പറയുമ്പോള്‍ മനോജിന്റെ മുഖത്ത് യാതൊരു തര സങ്കട ഭാവവും കാണുന്നില്ല.

അതുകൊണ്ട് തന്നെ പ്രാങ്ക് ആണോ എന്ന ചോദ്യവും സംശയവും ആരാധകര്‍ക്കുണ്ട്. എന്നാല്‍ സംഭവത്തിലെ സത്യം മറ്റൊന്നാണ്. ഭാര്യ പോയെന്ന് പറഞ്ഞ് പുതിയ ആളെയും നടന്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

ഇതോടെയാണ് സത്യാവസ്ഥ ആരാധകര്‍ക്ക് ബോധ്യപ്പെട്ടത്. നടി രശ്മിയെയാണ് പുതിയ ഭാര്യയെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത്.

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന പരമ്പരയെ കുറിച്ചായിരുന്നു മനോജ് സംസാരിച്ചത്.

സോണിയ പിന്മാറിയ സാഹചര്യത്തില്‍ ഇനി രശ്മിയായിരിയ്ക്കും ഭാര്യയായി എത്തുന്നതെന്നാണ് മനോജ് പറഞ്ഞതിന്റെ ചുരുക്കം. ഈ സത്യം കേട്ടതോടെയാണ് ആരാധകര്‍ക്കും ആശ്വാസമായത്.

നേരത്തെ തന്റെ മുഖം കോടിപ്പോയി എന്ന് മനോജ് ആരാധകരെ അറിയിച്ചിരുന്നു. ശേഷം ചികിത്സകള്‍ക്കൊടുവിലാണ് സാധാരണ ജീവിതത്തിലേയ്ക്ക് മനോജ് എത്തിയത്.

ഇതിനുപുറമെ, കോവിഡ് ബാധിച്ച് നടിയും ഭാര്യയുമായ ബീന ആന്റണിയും ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിലായിരുന്നു. ന്യൂമോണിയയും ബാധിച്ച് മരണത്തോട് മല്ലടിച്ചാണ് താരം ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൂരദര്‍ശനിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിരുന്ന താരമായിരുന്നു ബീന ആന്റണി. ഇതിനിടെയാണ് നടന്‍ മനോജുമായി ബീന പ്രണയത്തിലാകുന്നത്. ആരോമല്‍ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികള്‍ക്ക്.

Related posts

Leave a Comment