എട്ടാം വയസ്സു മുതല്‍ പീഡനത്തിന് ഇരയായി ! അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു ആ നീചന്‍; മീരാ വാസുദേവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

തന്മാത്ര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് മീര വാസുദേവ്. മുംബൈയിലെ പരസ്യലോകത്തു നിന്നാണ് മീര തന്മാത്രയിലേക്കെത്തിയത്.

സിനിമയിലും സീരിയലിലും തിളങ്ങാന്‍ സാധിച്ചെങ്കിലും താരത്തിന്റെ വ്യക്തിജീവിതം അത്രകണ്ട് വിജയമായില്ല. രണ്ട് വിവാഹബന്ധങ്ങളും പരാജയപ്പെട്ടു.

ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയാണ്.

ഈ സീരിയലില്‍ നാല് മക്കളുടെ അമ്മയയുടെ വേഷം സുമിത്ര വളരെ പക്വതയോടെയാണ് കൈകാര്യം ചെയ്യുന്നത്.

അതേ സമയം മുമ്പ് ഒരിക്കല്‍ മീരാ വാസുദേവ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ നേരത്തെ ഒരിക്കല്‍ എത്തിയപ്പോള്‍ ആയിരുന്നു നടി തുറന്നു പറച്ചില്‍ നടത്തിയത്.

മീരാ വാസുദേവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…

എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്.

എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു അവരെ ഞാന്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്താണ് ഞാന്‍ എല്ലാം സഹിച്ചത്.

എനിക്ക് അയാളുടെ സ്വഭാവമോര്‍ത്ത് തന്നെ നാണക്കേടായിരുന്നു. അയാള്‍ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാര്‍ട്മെന്റിലേക്ക് കൊണ്ട് പോയി.

അവിടെ വെച്ചു എന്റെ തോളില്‍ കൈയിട്ടു പറഞ്ഞു ഞാന്‍ വിളിച്ചാല്‍ ഏത് നായികയും എന്റെ കൂടെ വരുമെന്ന്.

എട്ടു വര്‍ഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കില്‍ ആളുകളെ വിളിച്ചു കൂട്ടും. അവരെ തന്നെ തല്ലികൊല്ലും എന്ന് അയാളോട് പറഞ്ഞു.

അങ്ങനെയാണ് ഞാന്‍ അവിടെ നിന്നു രക്ഷപ്പെടുന്നത്. ഒടുവില്‍ ഞാനത് അമ്മയോട് പറഞ്ഞുവെന്നും മീരാ വാസുദേവ് വെളിപ്പെടുത്തുന്നു.

Related posts

Leave a Comment