തിരിച്ചുവരവില്‍ ഏത് നടന്റെ നായികയായി അഭിനയിക്കണം ! പാര്‍വതിയുടെ മറുപടി കേട്ട് ജയറാം ഞെട്ടി…

മലയാളികളുടെ നായികാസങ്കല്‍പ്പങ്ങള്‍ക്ക് നിറവു പകര്‍ന്ന നടിയായിരുന്നു പാര്‍വതി എന്ന അശ്വതി.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന 1986ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെ മലയാള സിനിമയിലെത്തിയ പാര്‍വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങള്‍ ചെയ്തിരുന്നു.

മികച്ച ഒരു നര്‍ത്തകി കൂടിയായ പാര്‍വ്വതി നടന്‍ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് ഇപ്പോള്‍.

ഇപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മാതൃകാ താരകുടുംബവുമാണ് ജയറാം-പാര്‍വതി ദമ്പതികളുടേത്.

1992ല്‍ ആയിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. അപരന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ജയറാമിനെ കൂടാതെ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി പാര്‍വതി എത്തിയിട്ടുണ്ട്. തുടര്‍ന്ന് വിവാഹത്തിന് ശേഷം പാര്‍വതി അഭിനയരംഗത്തു ഇടവേള എടുക്കുകയായിരുന്നു.

അതേ സമയം പാര്‍വതി എന്ന നടി തിരിച്ചുവന്നാല്‍ അപ്പോള്‍ അഭിനയിക്കാന്‍ ഏറ്റവും ആഗ്രഹമുള്ള നടന്‍ ആരാണെന്ന് ജയറാം മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

എന്റെ പേരോ, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ പേരോ അല്ല പാര്‍വതി ചൂസ് ചെയ്യുന്നത്.

ഇനിയും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണം എന്നായിരിക്കും പാര്‍വതി പറയുക എന്നാണ് ജയറാം വ്യക്തമാക്കിയത്.

താന്‍ ഏതു നായികക്കൊപ്പം അഭിനയിക്കാനാണ് പാര്‍വതി ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനും ജയറാം മറുപടി നല്‍കുന്നു.

ഉര്‍വശിയുടെ പേരാകും പാര്‍വതി പറയുകയെന്നാണ് ജയറാം തുറന്നു പറയുന്നത്. തന്റെ നായികമാരില്‍ ഉര്‍വശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാര്‍ക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം പറയുന്നു.

നേരത്തെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ജയറാമിന്റെ ഈ തുറന്നു പറച്ചില്‍.

അതേ സമയം ജയറാമിന്റെ പാര്‍വ്വതിയുടേയും മകന്‍ കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന യുവതാരം ആണ്. മകള്‍ മാളവിക സിനമയില്‍ അഭിനയിക്കാന്‍ ഉള്ള തയ്യാറെടുപ്പിലും ആണ്.

Related posts

Leave a Comment