താരങ്ങളെ ഇറക്കാൻ ട്വന്‍റി 20; ഫുട്ബോൾ താരം ഐ.എം. വിജയും നടി ശ്വേത മേനോനും സാധ്യത

കൊച്ചി: തങ്ങൾക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥിയാക്കാൻ താരങ്ങളെ തേടി ട്വന്‍റി 20. കുന്നത്തുനാട് ഫുട്ബോൾ താരം ഐ.എം. വിജയനെയും പെരുമ്പാവൂരിൽ നടി ശ്വേത മേനോനെയും സ്ഥാനാർഥികളാക്കാൻ പാർട്ടി പ്രതിനിധികൾ ഇരുവരുമായും ചർച്ചകൾ നടത്തി. എൻഡിഎ മുന്നണിയുടെ ഭാഗമായതോടെ പാർട്ടിക്കു കാര്യമായ വേരോട്ടമുള്ള കുന്നത്തുനാട്ടിൽ ബിജെപിയുടെ പരമ്പരാഗത വോട്ടുകൾ കൂടി ചേർത്ത് വിജയിക്കാനാകുമെന്ന കണക്കുകൂട്ടൽ ട്വന്‍റി 20 യ്ക്കുണ്ട്. നിലവിൽ പാർട്ടി നേതൃസ്ഥാനങ്ങളിലുള്ളവരാരും കുന്നത്തുനാട്ടിൽ മത്സരിക്കില്ല. രാഷ്ട്രീയത്തിനപ്പുറം പൊതുസ്വീകാര്യതയുള്ള മുഖങ്ങളെ സ്ഥാനാർഥിയായി അവതരിപ്പിച്ചാൽ നേട്ടമാകുമെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഐ.എം. വിജയനുമായി പാർട്ടി നേതൃത്വത്തിന്‍റെ ദൂതർ ആദ്യഘട്ട ആശയവിനിമയം നടത്തിയത്. വിജയനു മത്സരിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, ഇക്കാര്യത്തിൽ ബിജെപിയുടെ സമ്മതവും പാർട്ടി പരിഗണിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ 55000 മുതൽ 62000 വരെ വോട്ടുകൾ സമാഹരിക്കാനാകുമെന്നാണ് ട്വന്‍റി 20 കണക്കുകൂട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 53000 വോട്ടുകൾ പാർട്ടിക്കു…

Read More

കടംപള്ളിക്ക് കാണാനായില്ല, കെ.സി കണ്ടു, കൈയും കൊടുത്തു; പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും

തിരുവന്തപുരം: കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകി.അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം.

Read More

ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ ഏറ്റെടുക്കാൻ കോൺഗ്രസ്; സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ് ജോസഫ് ഗ്രൂപ്പ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിര്‍ദേശം ഡിസിസി നേതൃത്വം കെപിസിസിക്കു കൈമാറിയിട്ടുണ്ട്. നിലവില്‍ ഏറ്റുമാനൂര്‍ , ചങ്ങനാശേരി സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് മത്സരിച്ചിരുന്നത്. രണ്ടിടങ്ങളിലും സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഇത്തവണ സീറ്റ് തിരിച്ചെടുക്കണമെന്ന് ആവശ്യം കോണ്‍ഗ്രസിനുളളില്‍ ശക്തമാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഏറ്റുമാനൂര്‍ മണ്ഡലം യുഡിഎഫിന് അനുകൂലമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നഗരസഭ. അയ്മനം, ആര്‍പ്പൂക്കര, കുമരകം, അതിരമ്പുഴ , നീണ്ടൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.തിരുവാര്‍പ്പ് മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന വാദം ശക്തമാണ്. സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റുമായ ഫിലിപ്പ് ജോസഫ് , ഡിസി സി പ്രസിഡന്‍റ് നാട്ടകം…

Read More

വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്… 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും; മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകി വി.ഡി. സതീശൻ

സുൽത്താൻ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇടതുപക്ഷത്തിന്‍റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്‍ഫോമിലെത്തുമെന്ന് വി.ഡി. സതീശൻ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിന്‍റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും. യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടുവച്ചതെന്നും അദേഹം വ്യക്തമാക്കി. വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്‍ഫോം ഉയരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്‍റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.…

Read More