ഫോണിനൊപ്പം കവര്‍ന്നത് യുവതിയുടെ ഹൃദയവും ! ഒരു ബ്രസീലിയന്‍ പ്രണയകഥ

ബ്രസീലിയ: ബ്രസീലില്‍നിന്നുള്ള കൗതുകരമായ ഒരു പ്രണയവാര്‍ത്ത ലോകമെങ്ങും ശ്രദ്ധനേടിയിരിക്കുകയാണ്. ഇമ്മാനുവേല എന്ന യുവതിയും അവരുടെ ഫോണ്‍ മോഷ്ടിച്ചയാളും തമ്മിലാണ് പ്രണയം. തന്റെ താമസസ്ഥലത്തിനടുത്തുള്ള തെരുവിലൂടെ യുവതി നടന്നുപോകുമ്പോള്‍ കള്ളന്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. പോലീസില്‍ പരാതിപ്പെടാമായിരുന്നുവെങ്കിലും എന്തുകൊണ്ടോ അവള്‍ക്കങ്ങനെ ചെയ്യാന്‍ തോന്നിയില്ല. അതിനിടെ മോഷ്ടിച്ച ഫോണിലെ രേഖകള്‍ പരിശോധിച്ച യുവാവായ കള്ളന്റെ മനസില്‍ തരളവികാരങ്ങള്‍ മുളപൊട്ടുന്നു. ഫോണിലുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ താന്‍ ഇത്രയും കാലം അന്വേഷിച്ചുനടന്ന സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കണ്ടെത്തിയ അനുഭവമാണ് കള്ളനുണ്ടായത്. തന്റെ ലക്ഷ്യം അതോടെ അവളുടെ പ്രണയം സ്വന്തമാക്കുക എന്നുള്ളതായിരുന്നുവെന്നും താന്‍ അതു നേടിയെന്നും ബ്രസീലിയന്‍ മാധ്യമങ്ങളോടു യുവാവ് പറഞ്ഞു. ഇമ്മാനുവേലയുമായുള്ള പ്രണയം യുവാവില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തന്റെ തെറ്റുകള്‍ തിരിച്ചറിയാനും പശ്ചാത്തപിക്കാനും ജീവിതത്തിലേക്കു തിരികെവരാനും അയാള്‍ക്കു സാധിച്ചു. അപൂര്‍വപ്രണയകഥയിലെ നായകനും നായികയ്ക്കും ആശംസകള്‍ അര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ…!

Read More

നഗ്മയ്ക്കായി ആദ്യഭാര്യയെ ഉപേക്ഷിച്ചു ! എന്നാല്‍ നഗ്മ കൈയ്യോഴിഞ്ഞതോടെ പിന്നെ നിരന്തരം ഭീഷണിയും; ശരത്കുമാറിന്റെ പ്രണയകഥ ഇങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ശരത് കുമാര്‍. അദ്ദേഹത്തിന്റെ ഭാര്യ രാധികയാവട്ടെ ഒരു കാലത്തെ സൂപ്പര്‍ നടിയും. തന്റെ ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ഇരുവരും പുനര്‍വിവാഹിതരാകുന്നത്. ഇപ്പോള്‍ വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരങ്ങള്‍. 2001ലാണ് രാധികയും ശരത് കുമാറും വിവാഹിതരാകുന്നത്. രാധികയുടെ മൂന്നാം വിവാഹവും, ശരതിന്റെ രണ്ടാം വിവാഹവുമായിരുന്നു അത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലെല്ലാം ശരത് കുമാറിന്റെ ഒരു പഴയകാല പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ശ്രദ്ധനേടുന്നത്. 1984ല്‍ ആയിരുന്നു ശരത് കുമാറിന്റെ ആദ്യ വിവാഹം. ഛായയായിരുന്നു ഭാര്യ. ഇരുവരും 2000ത്തില്‍ വിവാഹമോചിതരാവുകയും ചെയ്തു. വിവാഹമോചനത്തിനുള്ള കാരണമായത് ശരത് കുമാറിന്റെ വിവാഹേതര ബന്ധമായിരുന്നുവെന്നാണ് അന്ന് വന്ന വാര്‍ത്തകള്‍. തെന്നിന്ത്യന്‍ താര സുന്ദരി നഗ്മയുമായി ശരത് കുമാറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യം പിന്നീട് താരം തുറന്നുസമ്മതിച്ചിരുന്നു. ശരത് കുമാറിന് നഗ്മയുമായി വളരെ ആഴത്തിലുള്ള പ്രണയമായിരുന്നു. ആദ്യ വിവാഹബന്ധം…

Read More

പ്രണയത്തിന് സംരക്ഷണം തേടിയെത്തിയ അതേ സ്‌റ്റേഷനില്‍ പോലീസുകാരനായി യുവാവ് ! ഭാര്യ തൊട്ടടുത്ത സ്‌കൂളിലെ ടീച്ചറും…

പല പ്രണയങ്ങളും പ്രതിബന്ധങ്ങളെ അതിജീവിച്ചാകും സഫലമാകുന്നത്. പലപ്പോഴും പ്രണയം സാക്ഷാത്കാരത്തിന് സഹായത്തിനായി പല കമിതാക്കളും ആശ്രയിക്കുന്നത് പോലീസിനെയാവും. അത്തരത്തില്‍ സഹായം തേടി പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവ് ഇപ്പോള്‍ അതേ സ്‌റ്റേഷനില്‍ പോലീസുകാരനായി മാറിയ കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വാകത്താനംകാരനായ അഭിലാഷിന്റെയും ഭാര്യ മായാമോളിന്റെയും ജീവിതത്തിലാണ് ഈ അപൂര്‍വ ട്വിസ്റ്റ്. എട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഇരുവരും തെരഞ്ഞെടുത്തത് ജീവിതം തുടങ്ങിയപ്പോള്‍ സംരക്ഷണം തേടിയെത്തിയ അതേ പോലീസ് സ്റ്റേഷന്‍ തന്നെയാണ് എന്നതും കൗതുകം. വാകത്താനം പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് അഭിലാഷ്. ഭാര്യ മായാമോള്‍ തൊട്ടടുത്ത് തന്നെ വെള്ളുത്തുരുത്തി എല്‍.പി.സ്‌കൂള്‍ അദ്ധ്യാപികയും. 2014 ജനുവരി 16 നായിരുന്നു ഇവരുടെ പ്രണയവിവാഹം. കോട്ടയം റജിസ്റ്റാര്‍ ആഫീസില്‍ വിവാഹിതരായതിന് പിന്നാലെ ഇവര്‍ സംരക്ഷണ തേടി നേരെയെത്തിയത് വാകത്താനത്ത് പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. വിവരം പറഞ്ഞപ്പോള്‍ പ്രശ്നം ഏറ്റെടുത്ത അന്നത്തെ വാകത്താനം സി.ഐ. അനീഷ് രണ്ടുപേരുടേയും…

Read More

ആദ്യം കണ്ടപ്പോള്‍ ‘മുട്ടന്‍ വഴക്ക്’ പിന്നീട് ‘മട്ടന്‍’ കറിയുണ്ടാക്കിയതോടെ പ്രണയമായി ! 55കാരനായ വീട്ടുജോലിക്കാരന്‍ 22കാരിയായ ആലിയയുടെ ഹൃദയം കവര്‍ന്നതിങ്ങനെ…

ഒരു 55കാരന്റെയും 22കാരിയുടെയും പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാകിസ്ഥാനില്‍നിന്നുള്ള ദമ്പതികളാണ് ആലിയയും റഫീഖും. നല്ല രുചികരമായ ഭക്ഷണത്തിലൂടെയും ഒരാളുടെ ഹൃദയം കവരാമെന്ന് തെളിയിക്കുന്നതാണ് ഈ പ്രണയകഥ. ആലിയ എന്ന 22കാരിക്ക് രുചികരമായ മട്ടന്‍ കറി വെച്ചു നല്‍കിയാണ് റഫീഖ് എന്ന 55കാരന്‍ അവളുടെ മനസ് കീഴടക്കിയത്. പ്രണയം തുറന്നുപറഞ്ഞു ഇരുവരും വിവാഹം കഴിക്കുകയും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയും ചെയ്യുന്നു. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച്ച നടന്നത് ഒരു റിക്ഷയിലാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ആലിയക്ക് റഫീഖിനെ അറിയില്ലായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്ക് രൂക്ഷമായതോടെ ആലിയ റഫീഖിനെ തല്ലുകയും ചെയ്തു. ഇതിന് ശേഷം റഫീഖ് ആലിയയ്ക്ക് മട്ടന്‍ കറി ഉണ്ടാക്കി നല്‍കി. അത് ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ആലിയയുടെയും റഫീഖിന്റെയും പ്രണയകഥ പാക്കിസ്ഥാനി യൂട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.…

Read More

വീട്ടിലേക്ക് ചെല്ലാന്‍ അവര്‍ വിളിക്കാറുണ്ട്…പോകാന്‍ ആഗ്രഹവുമുണ്ട് ! പക്ഷെ ഒരു പ്രശ്‌നമുണ്ട്; തുറന്നു പറച്ചിലുമായി ഷഹാന…

പ്രണവിന്റെയും ഷഹാനയുടെയും വിവാഹം മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചുരുങ്ങിയ നാളുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റിയവരാണ് പ്രണവും ഷഹാനയും. അതിന് കാരണം പ്രണവിന്റെ ശാരീരികാവസ്ഥയാണ്. ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തില്‍ നെഞ്ചിനു താഴേക്ക് തളര്‍ന്നുപോയ പ്രണവിന് ഇന്നും കൂട്ടായി ഷഹാന കൂടെയുണ്ട്. ഒപ്പം തന്നെ എന്നും, ഇവര്‍ രണ്ടുപേരും എല്ലാ പ്രണയ ജോഡികള്‍ക്കും മാതൃകയാണെന്ന് തന്നെ പറയാം. നെഞ്ചിനു താഴെ തളര്‍ന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പ്രണവിന്റെ ജീവിതകാലം മുഴുവന്‍ പ്രണവിന് താങ്ങായും തണലായും ഷഹാന കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്. അതവള്‍ തെളിയിച്ചിട്ട് ഒരുപാട് നാളുകള്‍ തന്നെ ആയിരിക്കുന്നു. പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. ഇന്ന് ജാതിയും മതവും നോക്കാതെ ഒരുമിച്ച് ജീവിക്കുകയാണ് ഇവര്‍. പ്രണവ് ഇപ്പോഴും നെഞ്ചിനു താഴെക്ക് തളര്‍ന്നു അനങ്ങാനാവാതെ കിടക്കുകയാണ്. ഇവര്‍…

Read More

പ്രമുഖ നടന്‍ എന്നെ പ്രൊപ്പോസ് ചെയ്തു ! പ്രണവിനെ ഓര്‍ത്ത് നോ പറഞ്ഞു; തന്റെ പിറകെ നടന്ന ആളുകളെക്കുറിച്ച് ഗായത്രി സുരേഷ് പറയുന്നതിങ്ങനെ…

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള നടിയാണ് ഗായത്രി സുരേഷ്. മിസ് കേരള 2014 ആയിരുന്ന ഗായത്രി അതിന് ശേഷമാണ് സിനിമയിലെത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. ജമ്നപ്യാരിക്ക് പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അതേ സമയം ട്രോളന്മാരുടെ ഇഷ്ടതാരം കൂടിയാണ് ഗായത്രി. അടുത്തിടെ തന്നെ മലയാളത്തിന്റെ താരപുത്രന്‍ പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും പറഞ്ഞ് താരം ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതുകൂടാതെ താരത്തിന്റെ പല ഇന്റര്‍വ്യൂകളും ട്രോളുകളായി മാറിയിരുന്നു.എന്നാല്‍ ചില ട്രോളുകള്‍ തന്നെ മാത്രമല്ല കുടുംബത്തെ പോലും വേദനിപ്പിക്കാറുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. പലപ്പോഴും ചോദ്യങ്ങളുടെ മറുപടിയായി തുറന്ന് പറഞ്ഞ് പോവും. അത് ട്രോളായി വരുന്നത് ആണെന്നാണ് ഗായത്രി പറഞ്ഞത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ പ്രണയത്തെ കുറിച്ചും പ്രണവ് മോഹന്‍ലാലിനോട്…

Read More

എനിക്ക് 22 ഉം അദ്ദേഹത്തിന് 48 ഉം വയസ്സായിരുന്നു പ്രായം ! വിട്ടുകളയാന്‍ തോന്നിയില്ല…തങ്ങളുടെ അപൂര്‍വ പ്രണയകഥ തുറന്നു പറഞ്ഞ് മഞ്ജു വിശ്വനാഥ്…

ആണും പെണ്ണും തമ്മിലുള്ള പ്രായവ്യത്യാസം പാശ്ചാത്യലോകത്ത് ഒരു വിഷയമല്ലെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ ഇതിന് പ്രാധാന്യമുണ്ട്. തന്നേക്കാള്‍ വളരെ പ്രായം കൂടിയ പുരുഷനെയോ സ്ത്രീയെയോ വിവാഹം കഴിക്കാനൊരുങ്ങുന്നവര്‍ പലപ്പോഴും പരിഹാസം നേരിടേണ്ടി വരുന്നു. ഇത്തരത്തിലൊരു സാഹസത്തിന്റെ കഥ തുറന്നു പറയുകയാണ് മഞ്ജു വിശ്വനാഥ്. ഫ്ളവേഴ്സ് ടിവിയില്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് മഞ്ജു വിശ്വനാഥ് തന്റെ ജീവിത അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. വിവാഹത്തിന് പ്രായം തടസമേയല്ലെന്ന് തെളിയിച്ചവരാണ് മഞ്ജുവും വിശ്വനാഥും. ഇരുവരും മകന് ഒപ്പമാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. പരിപാടിയില്‍ മഞ്ജു പറഞ്ഞത് ഇങ്ങനെ…യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. സ്വന്തമായൊരു ഹോട്ടലുണ്ടായിരുന്നു വീട്ടുകാര്‍ക്ക്. ഹോട്ടലിലെ ജോലികളിലെല്ലാം സഹായിക്കുമായിരുന്നു. ആണ്‍കുട്ടികളോട് മിണ്ടുന്നതും സൗഹൃദം കൂടുന്നതുമൊന്നും വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നു. 55 ലക്ഷത്തോളം മുടക്കിയാണ് ഞങ്ങളൊരു കമ്പനി തുടങ്ങിയത് എംബിഎയാണ് പഠിച്ചത്. ഞങ്ങള്‍ രണ്ടാളും മാര്‍ക്കറ്റിംഗ്…

Read More

ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രേമ ലേഖനം കിട്ടിയത് ! അത് തന്നയാളിനെ ഇന്നും ഓര്‍മിക്കുന്നുണ്ട്;ശ്രുതി ലക്ഷ്മി പറയുന്നതിങ്ങനെ…

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും ഒരേപോലെ മിന്നിത്തിളങ്ങിയ നടിയാണ് ശ്രുതി ലക്ഷ്മി. മികച്ച ഒരു നര്‍ത്തകി കൂടിയായ ശ്രുതി ലക്ഷ്മി ബാലതാരം ആയിട്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. പ്രമുഖ സിനിമാ സീരിയല്‍ താരം ലിസ്സി ജോണിന്റെ മകളായ ശ്രുതിയുടെ സഹോദരി ലയയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. നിഴലുകള്‍ എന്ന പരമ്പരയിലൂടെ 2000ല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ശ്രുതി ലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ബിഗ് സ്‌ക്രീനിലേക്കും താരം എത്തുകയായിരുന്നു. നായികയായി അടക്കം നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട ശ്രുതി സോഷ്യല്‍ മീഡിയയിലും താരമാണ്. ഇപ്പോള്‍ ശ്രുതിയുടെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രുതിയുടെ ഈ വെളിപ്പെടുത്തല്‍. ശ്രുതിയുടെ വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോഴാണ് ആദ്യ പ്രണയത്തെ കുറിച്ച് നടി പറയുന്നത്. ഡോ. അവിന്‍ ആന്റോ…

Read More

രവി ശാസ്ത്രി-അമൃത സിംഗ് പ്രണയം ആരാധകര്‍ക്ക് ഇന്നും മറക്കാനാവാത്ത കഥ ! വിവാഹ നിശ്ചയം വരെയെത്തിയ ആ പ്രണയത്തിന് പിന്നീട് സംഭവിച്ചത്…

ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ രണ്ടു മേഖലയിലുള്ള താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ ഇന്നും തുടരുന്നു. ഷര്‍മിള ടാഗോറും ടൈഗര്‍ പട്ടൗഡിയും മുതല്‍ വിരാടും അനുഷ്‌കയും വരെ നീണ്ടു കിടക്കുകയാണ് ആ പട്ടിക. ഇത്തരത്തില്‍ എണ്‍പതുകളിലെ ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു രവി ശാസ്ത്രിയും അമൃത സിംഗും. ആ സമയത്ത് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായിരുന്നു അമൃത സിംഗ്. രവി ശാസ്ത്രിയാകട്ടെ ഇന്ത്യന്‍ ടീമിലെ സുന്ദരനായ സൂപ്പര്‍ താരവും. ഇരുവരും തമ്മിലുള്ള പ്രണയം വിവാഹ നിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഈ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് നടന്‍ സെയ്ഫ് അലി ഖാനെ അമൃത വിവാഹം കഴിച്ചു. രവി ശാസ്ത്രിയും വിവാഹിതനായി. എങ്കിലും ആരാധകരില്‍ പലരും ഇപ്പോഴും ആ പഴയ പ്രണയ കഥ ഓര്‍ക്കുന്നുണ്ട്.…

Read More

ദൂരയാത്ര പോകുമ്പോള്‍ ഒരു കുറിപ്പെഴുതി ബിജുവിന്റെ ബാഗില്‍ വയ്ക്കും ! ബിജു മേനോനുമായി അടുത്തതിനെക്കുറിച്ച് സംയുക്ത വര്‍മ പറയുന്നതിങ്ങനെ…

ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായിരുന്നു സംയുക്ത വര്‍മ. സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ചസംയുക്ത വര്‍മ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് നടന്‍ ബിജു മേനോനെ പ്രണയിച്ചു കല്യാണം കഴിച്ച താരം സിനിമ വിടുന്നത്. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. 2002ലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും വിവാഹിതരായത്. ഇപ്പോള്‍ ബിജുവിന്റെ ഉത്തമ ഭാര്യയായും വീട്ടുകാര്യങ്ങള്‍ നോക്കിയും യോഗ പരിശീലനത്തിന്റെ തിരക്കിലുമൊക്കെയാണ് നടി. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്ന് പേരുള്ള മകനുമുണ്ട്. ബിജു മോനോനും സംയുക്ത വര്‍മ്മയും അടുക്കുന്നത് ഇരുവരും…

Read More