ബല്ലാത്ത ധൈര്യം തന്നെ അനക്ക് ! ഉഗ്ര വിഷമുള്ള രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്; വീഡിയോ വൈറല്‍…

സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ പല അടവുകളും പയറ്റുന്നവരുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ പണിപാളാറുമുണ്ട്. ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നത്. ഉഗ്ര വിഷമുള്ള കൂറ്റന്‍ രജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവാണ് വീഡിയോയിലെ താരം. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഇയാള്‍ രാജവെമ്പാലയെ തേച്ച് കുളിപ്പിക്കുന്നത്. പാമ്പ് അനുസരണയോടെ നിന്നു കൊടുക്കുന്നതും യുവാവ് ബക്കറ്റില്‍ നിന്ന് കപ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നതും അതിന്റെ തലയിലടക്കം പിടിച്ച് വെള്ളം ഒഴിക്കുന്നതും എല്ലാം ദൃശ്യങ്ങളില്‍ കാണാം. 22 സെക്കന്‍ഡാണ് വീഡിയോ. ഈ തണുപ്പില്‍ പാവം പാമ്പിനെ വെള്ളത്തില്‍ കുളിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ ഗുല്‍സാര്‍ സാഹബ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ജീവിതത്തെക്കുറിച്ച് അയാള്‍ ശ്രദ്ധിക്കുന്നതേയില്ല എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. പാമ്പിന് ഒട്ടും തണുപ്പ് അനുഭവപ്പെടുന്നില്ല എന്നായിരുന്നു മറ്റൊരു കമന്റ്. ഇവന്…

Read More

മകനെ എയറിലേക്കെറിഞ്ഞ് ‘എയറിലായി’ പിതാവ് ! സാഹസിക കൃത്യത്തിനെതിരേ വന്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ…

മക്കളെ അമ്മമാര്‍ എപ്പോഴും അമിതമായ കരുതലോടെ നോക്കുമ്പോള്‍ അച്ഛന്മാരുടെ സമീപനം പലപ്പോഴും വ്യത്യസ്ഥമായിരിക്കും. മക്കളെ സാഹസിക കൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കാന്‍ അച്ഛന്മാര്‍ക്കു മാത്രമേ സാധിക്കൂ. എന്നിരുന്നാലും, കുട്ടികളുമായി അതിരുകടന്നതോ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുന്നതോ ആയ കാര്യങ്ങള്‍ ചെയ്യുന്നത് ഒരിക്കലും നല്ലതുമല്ല. അത്തരത്തിലൊരു സാഹസിക കൃത്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പിതാവ് ഒരു കുട്ടിയെ വായുവിലേക്ക് എറിയുകയും പിടിക്കുകയും ചെയ്യുന്നു. ഉയരത്തിലേക്ക് എറിഞ്ഞ് പിടിച്ചതിന് ശേഷം കാമറയെ നോക്കി ചിരിക്കുന്നു, ശേഷം ഒരു കൈയില്‍ മകനെ പിടിച്ച് അപകടകരമായി നിര്‍ത്തുന്നു. പിന്നീട് തലകീഴായി തൂക്കിക്കിടത്തുകയും ചെയ്യുന്നുണ്ട്. വീഡിയോ അവസാനിക്കുമ്പോള്‍ മകനെ വായുവില്‍ ചുഴറ്റുകയും ചെയ്യുന്നുണ്ട്. പുഞ്ചിരിയോടെയാണ് കുട്ടിയെ വീഡിയോയില്‍ കാണുന്നതെങ്കിലും നിരവധി പേരാണ് പിതാവിനെതിരെ രംഗത്തെത്തിയത്. പലരും പിതാവിനെ കുറ്റപ്പെടുത്തി. ഇയാളെ ജയിലിലടയ്ക്കണമെന്നും,ഇത് അല്‍പ്പം കടന്ന കൈയ്യായിപ്പോയിയെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.…

Read More

20കാരികളായ നാലുയുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്തു ! ഞെട്ടിക്കുന്ന ആരോപണവുമായി യുവാവ്…

നാലു യുവതികള്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. ഫാക്ടറി തൊഴിലാളിയും വിവാഹിതനുമാണ് യുവാവ്. ഒരു മാധ്യമത്തോടാണ് ഇയാള്‍ തനിക്ക് നേരിട്ട ദുരവസ്ഥ തുറന്നു പറഞ്ഞത്. 20 വയസു തോന്നിക്കുന്ന യുവതികളാണ് പഞ്ചാബിലെ ജലന്ധറില്‍ കപൂര്‍ത്തല റോഡിനു സമീപത്തുനിന്ന് തന്നെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ…വീട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് യുവതികള്‍ എത്തിയത്. ഒരു വിലാസത്തെക്കുറിച്ച് അറിയണമെന്ന് പറഞ്ഞ് അവര്‍ എന്നെ സമീപിച്ചു. അവര്‍ നല്‍കിയ വിലാസം വായിച്ചുനോക്കുന്നതിനിടെ എന്റെ കണ്ണില്‍ രാസവസ്തു സ്‌പ്രേചെയ്ത ശേഷം കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാസവസ്തു കണ്ണില്‍ വീണതോടെ കാഴ്ച പൂര്‍ണമായി മറഞ്ഞു. പിന്നീട് മയക്കുമരുന്ന് നല്‍കിശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൈകള്‍ പിന്നില്‍ കെട്ടിയിട്ടശേഷം ഓരോരുത്തര്‍ ഊഴമിട്ടായിരുന്നു പീഡിപ്പിച്ചത്. ചിലര്‍ ക്രൂരമായായിരുന്നു പെരുമാറിയത്. വേദനകൊണ്ട് പുളഞ്ഞുപോയി. ആഗ്രഹ പൂര്‍ത്തീകരണത്തിനുശേഷം പുലര്‍ച്ചെ…

Read More

സൗഹൃദം നടിച്ച് ഫോട്ടോ പകര്‍ത്തി ! പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ നിരവധ തവണ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍…

യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവ് പിടിയില്‍. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് റോസ് ഹൗസില്‍ മോന്‍കുട്ടന്‍ എന്നുവിളിക്കുന്ന അരുണ്‍ എസ്. (33) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. ശല്യം തുടര്‍ന്നപ്പോള്‍ യുവതി പരാതിപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Read More

ഇവളുടെ മുഖത്തൂടെ ചോര ഒലിക്കാന്‍ കാരണം ഞാന്‍ തന്നെയാണ് ! ജോലിയ്ക്ക് പോകുന്നതിനെച്ചൊല്ലി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്…

ജോലിയ്ക്കു പോകുന്നതിനെച്ചൊല്ലി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ യുവതിയാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. പതിനാറാം തീയതി രാത്രിയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ദിലീപ് യുവതിയെ നിഷ്‌കരുണം മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം ഇനി ജോലിയ്ക്ക് പോകില്ലെന്ന് യുവതിയെക്കൊണ്ട് പറയിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിച്ചു. ‘ഞാന്‍ തന്നെയാണ് ഇവളെ ഇടിച്ചത്. ഇവളുടെ വായ് പൊട്ടിച്ചത്, ഇവളുടെ മുഖത്തൂടെ ചോര ഒലിക്കാന്‍ കാരണം ഞാന്‍ തന്നെയാണ്. നാളെ തൊട്ട് ഇവള്‍ ജോലിയ്ക്ക് പോകുന്നുമില്ല വരുന്നുമില്ല. ഞാന്‍ ഈ പറയുന്നത് ന്യായമാണ്’ എന്ന് ദിലീപ് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. സമീപം മുറിപ്പാടുകളുമായി കരഞ്ഞുകൊണ്ട് യുവതി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനി ജോലിയ്ക്ക് പോകില്ലെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്നു. മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. ജോലിയ്ക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണിയാകുമെന്നും ലോണ്‍ അടയ്ക്കണമെന്നും അതുകൊണ്ടാണ് പോകുന്നതെന്നും ഭര്‍ത്താവ് പൈസ തരികയാണെങ്കില്‍ ജോലിയ്ക്ക്…

Read More

ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചതിന് അകത്തായ യുവാവ് പുറത്തിറങ്ങിയപ്പോള്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ പീഡിപ്പിച്ചു ! വീണ്ടും പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും സമാനമായ കുറ്റത്തിന് പിടിയിലായി. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചെന്ന കുറ്റത്തിനാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍. ഒക്ടോബര്‍ 11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. വാര്‍ത്ത പുറത്തു വന്നതോടെ ഇയാള്‍ക്കെതിരേ ശക്തമായ രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇയാളുടെ വാട്‌സ് ആപ്പ് , വീ ചാറ്റ്, ട്വിറ്റര്‍ സുഹൃത്തുക്കള്‍ കരുതിയിരുന്നോളാനാണ് ചിലര്‍ നല്‍കുന്ന ഉപദേശം.

Read More

ഹോസ്റ്റല്‍ കാണിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കി ! പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്…

ഇരുപതുവയസുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ യുവാവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ യുവാവിനായി മുനമ്പം പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മുനമ്പം കളത്തില്‍ വീട്ടില്‍ ജാനു എന്ന് വിളിക്കുന്ന കെ എ ജാനേന്ദി(26)നായാണ് നോട്ടീസ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംഭവം. ഹോസ്റ്റല്‍ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി ഇടപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടില്‍വെച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.

Read More

‘നൈസായി’ അഞ്ചാമതും വിവാഹം കഴിക്കാനൊരുങ്ങി മധ്യവയസ്‌കന്‍ ! സംഭവം അറിഞ്ഞ് വിവാഹവേദിയില്‍ എത്തി ഭാര്യമാരും മക്കളും…

അഞ്ചാം വിവാഹത്തിനൊരുങ്ങിയ മധ്യവയസ്‌കന്റെ സ്വപ്‌നം തകര്‍ത്ത് ഭാര്യമാരും മക്കളും. ഉത്തര്‍പ്രദേശിലെ സീതാപുരിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്ന 55കാരനാണ് മുന്‍പ് നാലുതവണ വിവാഹിതനാണെന്ന കാര്യ മറച്ചുവച്ച് അഞ്ചാമതും വിവാഹത്തിനൊരുങ്ങിയത്. വിവരം പുറത്തായതോടെ വരനെ വിവാഹ വേദിയില്‍ വച്ച് തന്നെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങുകള്‍ പുരോഗമിക്കെ അച്ഛന്റെ അഞ്ചാം വിവാഹം തടയാന്‍ ഏഴുമക്കളും അമ്മമാര്‍ക്കൊപ്പം വേദിയിലേക്കെത്തി. തുടര്‍ന്ന് വധുവിന്റെ വീട്ടുകാരെ മക്കള്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് വരന്‍ വിവാഹത്തട്ടിപ്പുകാരനാണെന്ന് വെളിപ്പെട്ടത്. വിവരമറിഞ്ഞ വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ വധുവിന്റെ ബന്ധുക്കള്‍ മണവാളനെ പഞ്ഞിക്കിടുകയും ചെയ്തു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യ രണ്ട് വിവാഹത്തിലും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ രഹസ്യമായാണ് മൂന്നാമതും നാലാമതും വിവാഹിതനായതെന്ന് മക്കള്‍ ആരോപിക്കുന്നു. മക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കോത്ത്വാലി പോലീസ്…

Read More

കുത്തിയൊഴുകുന്ന പുഴയില്‍ മുതലകള്‍ക്കിടയില്‍ അകപ്പെട്ട് ആണ്‍കുട്ടി ! രക്ഷകരായി ദുരന്ത നിവാരണ സേന; വീഡിയോ…

ആര്‍ത്തലച്ചൊഴുകുന്ന പുഴയില്‍ വീണ കുട്ടിയെ വളഞ്ഞ് മുതലകള്‍. മരണത്തെ മുന്നില്‍ കണ്ട കുട്ടിയുടെ രക്ഷയ്‌ക്കെത്തിയത് ദുരന്ത നിവാരണസേന. രാജസ്ഥാനിലെ ചമ്പല്‍ നദിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തക്ക സമയത്ത് ബോട്ടില്‍ ദുരന്ത നിവാരണസേന എത്തിയിരുന്നില്ലെങ്കില്‍ കുട്ടി മുതലകളുടെ ആക്രമണത്തിന് ഇരയാകുമായിരുന്നു. തൊട്ടു പിന്നാലെയെത്തിയ മുതലകളുടെ പിടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയെ ദുരന്ത നിവാരണസേന രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അലറിക്കരഞ്ഞുകൊണ്ട് നീന്തിയ കുട്ടിയ ബോട്ടില്‍ പാഞ്ഞെത്തിയ സംഘം ബോട്ടിനുള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മുതലകള്‍ നിറഞ്ഞ നദിയാണ് ചമ്പല്‍. ശക്തമായ ഒഴുക്കും നദിയിലുണ്ടായിരുന്നു. മുതലകള്‍ പിന്നാലെയെത്തിയിട്ടും മനോധൈര്യം കൈവിടാതെ മുന്നോട്ടു നീന്തിയ കുട്ടിയെയും രക്ഷിച്ച ദുരന്ത നിവാരണസേനയെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് കാഴ്ചക്കാര്‍. ഡോ. ഭഗീരധ് ചൗധരിയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

Read More

ഉറക്കത്തില്‍ കത്തിയെടുത്ത് ആടിനെ വെട്ടി ! കഠിനമായ വേദനകൊണ്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് മുറിഞ്ഞു കിടക്കുന്ന സ്വന്തം ലിംഗം…

ഉറക്കത്തില്‍ സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാവില്ല. ചിലര്‍ ഒന്നുറങ്ങി എഴുന്നേറ്റാല്‍ കണ്ടത് മുഴുവന്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത വിധത്തിലാവും. മറ്റുചിലര്‍ക്കാകട്ടെ, കണ്ടതെന്താണെന്ന് കൃത്യമായി പറയാന്‍ കഴിയുകയും ചെയ്യും. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ ദുരന്തം സൃഷ്ടിച്ചാല്‍ എന്താവും അവസ്ഥ. അതിനുദാഹരണമാണ് ഒരു 42-കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്. ആടിനെ അറുക്കുന്നതിനെക്കുറിച്ച് സ്വപ്‌നം കണ്ട ഇയാള്‍ ഉറക്കത്തില്‍ അറുത്തുമാറ്റിയത് സ്വന്തം ലിംഗമായിരുന്നു. ആഗസ്റ്റ് 12-ന് അസഹനീയമായ വേദനയുമായി ഉണര്‍ന്നപ്പോള്‍ താന്‍ എന്താണ് ചെയ്തതെന്ന് ഇദ്ദേഹം നടുക്കത്തോടെ തിരിച്ചറിയുകയായിരുന്നു. ഉറക്കത്തിനിടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇത് എങ്ങനെ ചെയ്തു എന്ന് കേട്ടവര്‍ ചിന്തിച്ചപ്പോള്‍, അദ്ദേഹം നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു ഘാനയിലെ കൊഫി ആട്ട എന്നയാള്‍ക്കാണ് ഇങ്ങനെ സംഭവിച്ചത്. മാംസം മുറിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നതിനിടയില്‍ തന്റെ ലിംഗം ‘വെട്ടിമാറ്റപ്പെട്ടതായി’ താന്‍ മനസ്സിലാക്കിയതായി അദ്ദേഹം അവകാശപ്പെടുന്നു എന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു തെക്കന്‍ ഘാനയിലെ അസിന്‍ ഫോസം…

Read More