അസ്ഫാക്കിനെതിരേ ഡല്‍ഹിയിലും പോക്‌സോ കേസ് ! അന്ന് ഇരയായത് പത്തുവയസുകാരി

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂര ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം മുമ്പും പീഡനക്കേസിലെ പ്രതി. ആ സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഡല്‍ഹിയില്‍ പോക്സോ കേസുണ്ട്. 2018-ലാണ് കേസിന് ആസ്പദമായ നടന്നതെന്ന് എറണാകുളം റൂറല്‍ പോലീസ് അറിയിച്ചു. പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നേരത്തെയുണ്ടായിരുന്ന കേസ്. അന്ന് ജയിലിലായ അസ്ഫാക് ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2018-ല്‍ ഗാസിപുര്‍ പോലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിക്കുന്നു.

Read More

പോക്‌സോ കേസ് അട്ടിമറിച്ചുവെന്ന ആരോപണം ! ജോര്‍ജ് എം തോമസിനെതിരേ പോലീസിനെ സമീപിക്കാന്‍ കോണ്‍ഗ്രസ്‌

കോഴിക്കോട്: ഗുരുതരമായ സാന്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം. തോമസിനെ ഒരു വർഷത്തേക്ക് പാർട്ടി സസ്പെൻഡു ചെയ്തതിനു പിന്നാലെ അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. ജോർജ് എം. തോമസിനെതിരേ സിപിഎം റിപ്പോർട്ടിൽ പറയുന്ന വിഷയങ്ങൾ കോണ്‍ഗ്രസ് വർഷങ്ങളായി ഉന്നയിക്കുന്നതാണെന്നും കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് കമ്മിറ്റി ജോർജ് എം. തോമസിനെതിരേ പോലീസിൽ ഉടൻ പരാതി നൽകുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാർ പറഞ്ഞു. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മഞ്ഞുമലയുടെ ഒരറ്റം മാത്രമാണിപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിയാൽ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ പുറത്തുവരുമെന്നും പ്രവീണ്‍കുമാർ പറഞ്ഞു. പോക്സോ കേസ് പ്രതികളെ രക്ഷിക്കാൻ പോലീസുമായി ജോർജ് എം. തോമസ് ഒത്തുകളിച്ചുവെന്നാണ് കെ. പ്രവീണ്‍കുമാറിന്‍റെ ആരോപണം. തിരുവന്പാടി എംഎൽഎ ആയിരുന്ന സമയത്ത് കൊടിയത്തൂരിലെ ഒരു പ്രവാസി വ്യവസായി ഉൾപ്പെട്ട…

Read More

വിദ്യാര്‍ഥിനികള്‍ പോലീസ് സ്‌റ്റേഷനില്‍ ! പോക്‌സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍; ഇയാള്‍ക്കെതിരേ വേറെ സ്‌റ്റേഷനിലും കേസ്…

വയനാട്ടില്‍ പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കായിക അധ്യാപകനെതിരേ അഞ്ച് വിദ്യാര്‍ഥിനികള്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കായിക അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരേ നേരത്തെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി.

Read More

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് കടുത്ത ശിക്ഷ വിധിച്ച് കോടതി…

എട്ടു വയസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ തടവുശിക്ഷ വിധിച്ച് എറണാകുളം പോക്‌സോ കോടതി. ഇതിനു പുറമെ 1,20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ് (55) ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലാണ് സംഭവം. പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ് കുട്ടി. സംഭവത്തെ തുടര്‍ന്ന് ഭയന്നുപോയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഫ്ളാറ്റില്‍ താമസിക്കുന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി ഇത്തരം ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കനത്ത ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മരണം വരെ കഠിന തടവ് കൂടാതെ മറ്റു…

Read More

16 വയസേ ഉള്ളെങ്കിലും മാസം തികയും മുമ്പ് പ്രസവിപ്പിക്കാം ! പോക്‌സോ കേസില്‍ ഹൈക്കോടതി പറയുന്നതിങ്ങനെ…

പോക്‌സോ കേസില്‍ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കുണ്ടാവാന്‍ ഇടയുള്ള മാനസിക സാമൂഹികാഘാതം കണക്കിലെടുത്ത് മാസം തികയും മുമ്പ് പെണ്‍കുട്ടിയെ പ്രസവിപ്പിച്ച് ഗര്‍ഭസ്ഥ ശിശുവിന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. 29 ആഴ്ച പ്രായം കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കാന്‍ സമീപിച്ച പോക്‌സോ കേസില്‍ മലപ്പുറം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ജനിച്ച് 39 മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞിന്റെ ശ്വാസകോശം വികസിക്കാത്ത അവസ്ഥയിലാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 17 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ബന്ധുക്കള്‍ അറിയുന്നത് വളരെ വൈകിയാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ ഗര്‍ഭഛിദ്രത്തിനായി ഹൈക്കോടതിയേയും സമീപിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും ആരോഗ്യാവസ്ഥയും ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതയും ആരാഞ്ഞ കോടതിക്ക് മുന്നില്‍ സ്‌കാനിങ് അടക്കം ചെയ്ത ശേഷം കുട്ടിക്ക്…

Read More

കടുവയെ പിടിക്കുന്ന കിടുവ ! പോക്‌സോ കേസ് ‘ പ്രതിയെ’ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി പോലീസുകാരന്‍

പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പോലീസുകാരനെതിരേ കേസ്. പത്തനംതിട്ട അയിരൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന ജയ്‌സനിലിന് എതിരെയാണ് കേസെടുത്തത്. നിലവില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്. പോക്സോ കേസില്‍ കസ്റ്റഡിയിലെടുത്ത 27കാരനായ യുവാവിനെ പോലീസ് ക്വാട്ടേഴ്സില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്യുകയായിരുന്നു. പീഡന വിവരം പുറത്തറിയാതിരിക്കാന്‍ മൂന്ന് ദിവസത്തിനകം പ്രതിക്കെതിരേ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍ പോക്സോ കേസ് പ്രതി ഇക്കാര്യം വീട്ടുകാരെ അറിയിച്ചതോടെ ബന്ധുക്കള്‍ ഉദ്യോഗസ്ഥനെതിരേ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രകൃതിവിരുദ്ധ പീഡന പരാതിയില്‍ പോലീസ് ഇയാളുടെ മൊഴിയെടുത്തിട്ടുണ്ട്. പോക്സോ കേസ് ഒതുക്കി തീര്‍ക്കാന്‍ ജയ്‌സനില്‍ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. 1,35,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കൈക്കൂലി നല്‍കാത്തതില്‍ വ്യാജ കേസെടുത്തതിനാണ്…

Read More

മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹത്തെ പോക്‌സോ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല ! നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി…

മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്‌സോ കേസ് നിലനില്‍ക്കും. വിവാഹത്തിന്റെ പേരില്‍ പോലും കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. ബംഗാള്‍ സ്വദേശിയായ 31കാരന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പോക്‌സോ നിയമവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തില്‍ വ്യക്തത വരുത്തിയത്. പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മുസ്ലിം വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ചതിനാല്‍ ജാമ്യത്തിന് അര്‍ഹനാണെന്നായിരുന്നു പ്രതിയുടെ വാദം. ഈ വാദം തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണായക ഉത്തരവ്. മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം കഴിച്ചാലും വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്‌സോ കേസ് നിലനില്‍ക്കും. ഈ സംഭവത്തില്‍ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമുള്ളതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കോടതി…

Read More

തെളിവെടുപ്പിനിടെ പോക്‌സോ കേസ് ഇരയോട് ലൈംഗികാതിക്രമം കാട്ടി ! എ.എസ്.ഐയ്‌ക്കെതിരേ പോക്‌സോ കേസ്…

പോക്‌സോ കേസ് ഇരയോട് തെളിവെടുപ്പിനിടെ അതിക്രമം കാട്ടിയ എ.എസ്.ഐയ്ക്കെതിരെ പോക്‌സോ കേസ്. എ.എസ്.ഐ ടി.ജി ബാബുവിനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. വയനാട് എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജിയാണ് നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ഊട്ടിയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇരയ്ക്കു നേരെ ഇയാള്‍ അതിക്രമം കാട്ടിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയോടാണ് എ.എസ്.ഐ മോശമായി പെരുമാറിയത്. തെളിവെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും. അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് കേസുകളില്‍ ഇരയാണ് പെണ്‍കുട്ടി. ജൂലായ് 26നാണ് എഎസ്‌ഐയ്‌ക്കെതിരായ കേസിനാസ്പദമായ സംഭവം നടന്നത്. തെളിവെടുപ്പിനിടെ അപമര്യാദയായി പെരുമാറുകയും ഫോട്ടോ എടുക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ഷെല്‍ട്ടര്‍ ഹോമില്‍ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്.

Read More

പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം തന്നെ ! ഭര്‍ത്താവ് പോക്‌സോക്കേസില്‍ കുടുങ്ങുമെന്ന് കോടതി…

പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന നീരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. പോക്സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു. മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളുകയായിരുന്നു. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു. കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്സോ അനുസരിച്ച് ലൈംഗിക സമ്മതത്തിനുള്ള പ്രായം 18 വയസ്സാണെന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ക്കെതിരെ ചുമത്തിയ പോക്സോ കേസിലാണ് ഹൈക്കോടതി നിരീക്ഷണം. ജാമ്യം തേടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയത് അനുസരിച്ചാണ് ഭര്‍ത്താവിനെതിരെ പൊലീസ്…

Read More

പോക്‌സോ കേസ് പ്രതി പരോളിലിറങ്ങി 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ! പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റില്‍…

പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ അനുവഭിക്കവെ പരോളില്‍ ഇറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷിനെ (22)യാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. പരോള്‍ ഉപാധി പ്രകാരം പ്രതിയോട് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുലംഘിച്ചാണ് പ്രതി കണ്ണൂരിലെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആന്തൂര്‍ നഗരസഭ പരിധിയിലുള്ള 15കാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് തളിപ്പറമ്പ് പോലീസ് ജനുവരിയില്‍ ജിതേഷിനെ അറസ്റ്റു ചെയ്തത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിടെ പരോളില്‍ പുറത്തിറങ്ങുകയായിരുന്നു. കണ്ണൂര്‍ ആന്തൂര്‍ നഗരസഭ പരിധിയില്‍ തന്നെയുള്ള മറ്റൊരു 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള പുതിയ പരാതി. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ ധര്‍മ്മശാലയ്ക്ക് സമീപത്തെ പമ്പുഹൗസിലേക്ക് കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More