പണ്ടേ അമർഷം..! അബ്ദുള്ളക്കുട്ടിയുടെ പദവിയും സ്ഥാനാർഥിത്വവും പുനഃപരിശോധിക്കണമെന്ന്; സോളാറിൽ ബിജെപി ‘കത്തുന്നു’!

സ്വന്തം ലേഖകന്‍ കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രഏജന്‍സികളെ വരവേറ്റ് സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ ബിജെപിക്കും സോളാര്‍ പീഡന കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതു തിരിച്ചടിയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ മാത്രമുള്ള പ്രധാന ആയുധമായിരുന്നെങ്കിലും ഇത്തവണ ബിജെപിയ്ക്കും സോളാര്‍ കേസ് പൊള്ളലേല്‍പ്പിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു ബിജെപിയില്‍ എത്തുകയും ദേശീയ വൈസ്പ്രസിഡന്‍റ് സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്ന എ.പി. അബ്ദുള്ളക്കുട്ടി കേസിലുള്‍പ്പെട്ടതാണ് ബിജെപിയെ കുഴയ്ക്കുന്നത്. കുന്ദമംഗലം കൊടുക്കുമോ? അബ്ദുള്ളക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കുന്ദമംഗലത്ത് സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ പീഡനകേസില്‍ അന്വേഷണം നേരിടേണ്ടിവരുന്നയാളെ മത്സരിപ്പിക്കുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പുനഃപരിശോധന നടത്തണമെന്നാണ് സംസ്ഥാന നേതൃത്വത്തോട് ഇവര്‍ ആവശ്യപ്പെട്ടത്. സംസ്ഥാന നേതൃത്വവുമായി അകന്നു നില്‍ക്കുന്ന ശോഭാസുരേന്ദ്രനുള്‍പ്പെടെയുള്ളവര്‍ അബ്ദുള്ളകുട്ടിയുടെ പദവിയെയും സ്ഥാനാര്‍ഥിത്വത്തേയും വീണ്ടും ചര്‍ച്ചയാക്കി മാറ്റുമെന്നാണ് സൂചന. കേന്ദ്രനേതൃത്വത്തെയും നിലവിലെ അവസ്ഥകള്‍…

Read More

ഇങ്ങനെ കുറേ അയൽക്കാർ ഉണ്ടെങ്കിൽ..! അയൽക്കാർ തമ്മിലുള്ള തർക്കത്തിൽ നിന്നും ഒരു പ്രദേശം മുഴുവൻ സംഘർഷാവസ്ഥയിലേക്ക്; സംഭവം ഈരാറ്റുപേട്ടയില്‍

ഈരാറ്റുപേട്ട: അയൽക്കാർ തമ്മിലുള്ള തർക്കത്തിൽ നിന്നും ഒരു പ്രദേശം മുഴുവൻ സംഘർഷാവസ്ഥയിലേക്ക്. ഈരാറ്റുപേട്ട തെക്കേക്കരയിലാണ് സംഭവം. ഇന്നലെ അയൽക്കാർ തമ്മിലുള്ള തർക്കം അന്വേഷിക്കാനെത്തിയ പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടാവുകയായിരുന്നു. സംഘർഷാവസ്ഥ മണിക്കൂറുകൾ നീണ്ടതോടെ പോലീസ് ലാത്തി വീശേണ്ടിവന്നു. സംഭവത്തിൽ എസ്ഐക്കും പ്രദേശവാസിക്കും പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു 12 ഓടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശത്തുള്ള രണ്ടു കുടുംബങ്ങൾ തമ്മിൽ കുറച്ചു നാളായി തർക്കം നിലനിൽക്കുകയായിരുന്നു. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രശ്നം പരിഹരിക്കാൻ ഈ വിഷയത്തിൽ ഇടപെടുന്നത്. ഇന്നലെ രാവിലെ ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി പ്രശ്നം പറഞ്ഞു തീർത്തു. തിരികെ വീട്ടിലെത്തിയതിനു ശേഷവും ഇരുവീട്ടുകാരും തമ്മിൽ തർക്കമായി. ഇതു സംബന്ധിച്ചു അയൽക്കാരൻ വഴക്കുണ്ടാക്കുന്നതായി പരാതി നൽകിയ ആൾ വീണ്ടും പോലീസിൽ അറിയിച്ചു. അന്വേഷിക്കാനെത്തിയ പോലീസ് പ്രശ്നമുണ്ടാക്കിയ ആളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെയാണ് നാട്ടുകാർ രണ്ടു സംഘമായി…

Read More

പുലി വരുന്നേ പുലി..! തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി എത്തുന്ന പുലിയായി സോളാര്‍ കേസ്: ഹൈബി ഈഡന്‍ എംപി

കൊച്ചി: പുലി വരുന്നേ പുലി എന്നത് ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് സോളാര്‍ കേസില്‍ പിണറായി സര്‍ക്കാരിന്‍റെ നടപടിയെന്നും തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി എത്തുന്ന പുലിയായി സോളാര്‍ കേസ് മാറുകയാണെന്നും ഹൈബി ഈഡന്‍ എംപി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും പ്രതീക്ഷിച്ചു നില്‍ക്കുന്ന സമയത്ത് സോളാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വര്‍ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതാവും ഉള്‍പ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നു ഒളിച്ചോടാന്‍ വേണ്ടിയുള്ള രാഷ്ട്രീയ പാപ്പരത്തമാണെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തു വന്ന പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമെന്നേ പറയാന്‍ പറ്റൂ. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് നാളുകള്‍ മുന്‍പാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടത്. ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ അടുത്ത തന്ത്രവുമായി സര്‍ക്കാരെത്തി. കൃപേഷിന്റേയും ശരത് ലാലിന്റെയും…

Read More

ഇതൊക്കെ ഞങ്ങളുടെ ഒരു നമ്പറല്ലേ ! ഇനി മുതല്‍ ഭൂപ്രഭു ബൂര്‍ഷ്വാസിയല്ല; കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘അടവുനയ’വുമായി സിപിഎം…

കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘അടവുനയ’വുമായി സിപിഎം. ധനിക കര്‍ഷകരെ ഇനി വര്‍ഗ ശത്രുക്കളായി കാണേണ്ടതില്ലെന്ന് സിപിഎം. നിരവധി വിശകലനങ്ങള്‍ക്കു ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച നയരേഖയ്ക്ക് പൊളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയെന്നാണ് വിവരം. ഈ മാസം 30,31 തീയതികള്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ നയരേഖ ചര്‍ച്ചയ്‌ക്കെടുത്തേക്കുമെന്നാണ് വിവരം. വിദേശ കുത്തകമൂലധനവുമായി പങ്കാളിത്തമുള്ള വന്‍കിട ബൂര്‍ഷ്വാസി ഒരു വശത്തും ധനികകര്‍ഷകരും ഭൂപ്രഭുക്കളുമടങ്ങുന്ന മുഴുവന്‍ കര്‍ഷകവിഭാഗങ്ങളും മറുവശത്തുമെന്ന നിലയില്‍ തമ്മില്‍ പുതിയൊരു വര്‍ഗവൈരുധ്യം രാജ്യത്തു മൂര്‍ച്ഛിച്ചുവന്നതിന്റെ ഉദാഹരണമാണ് കര്‍ഷകപ്രക്ഷോഭം എന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്‍. ഇതിനു പുറമേ, ഭരണവര്‍ഗത്തിലെ പങ്കാളികള്‍ക്കിടയിലും വന്‍കിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്കിടയിലും വൈരുധ്യം മൂര്‍ച്ഛിക്കുന്നുവെന്നും യെച്ചൂരി വാദിക്കുന്നു. കൃഷിയില്‍ മുതലാളിത്തബന്ധങ്ങളുടെ വളര്‍ച്ചയാണ് മുഖ്യമായ ദേശീയപ്രവണതയെന്നാണ് സി.പി.എം. പരിപാടിയില്‍ ഇപ്പോഴുള്ള വിലയിരുത്തല്‍. സാമൂഹികമാറ്റത്തിനായി തൊഴിലാളി-കര്‍ഷകസഖ്യത്തിനൊപ്പം ധനികകര്‍ഷകരെക്കൂടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാല സഖ്യം ആവിഷ്‌കരിക്കണമെന്നാണ് ഇപ്പോള്‍ പി.ബി. അംഗീകരിച്ചിട്ടുള്ള നയരേഖയിലെ…

Read More

സിബിഐയെ പേടിയില്ല..! ഇടതു സർക്കാരിനു തിരിച്ചടിയാകും, അന്വേഷണത്തെ പ്രതിരോധിക്കില്ല: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സിബിഐയെ പേടിയില്ല; ഏത് ഏജൻസി വേണമെങ്കിലും വരട്ടെ. ആരുവേണമെങ്കിലും അന്വേഷിക്കട്ടെ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എട്ടുവർഷത്തിനിടെ ഒരിക്കൽപോലും ഈ കേസിനെ തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സോളാർ കേസ് സിബിഐയ്ക്ക് വിട്ട നടപടി സംസ്ഥാന സർക്കാരിനുതന്നെ തിരിച്ചടിയാകും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാർ കേസിലെ പീഡനപരാതികളിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേയുള്ള കേസ് സിബിഐയ്ക്ക് വിട്ടത് സർക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. നാലേമുക്കൽ വർഷം ഒന്നും ചെയ്യാത്ത എൽഡിഎഫ് സർക്കാർ തുടർഭരണം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടതെന്നാണ് യുഡിഎഫിന്‍റെ വിമർശനം.

Read More

തിരിഞ്ഞു കൊത്തുമോ ? സോളാർ പീഡനക്കേസ് സിബിഐക്ക്; തിരക്കഥ കണ്ണൂർ ലോബിയുടേത് ? ഘടകകക്ഷികൾക്കും എതിർപ്പ്…

റെനീഷ് മാത്യു കണ്ണൂർ: സോളാർ പീഡനക്കേസുകൾ സിബിഐക്ക് കൈമാറാനുള്ള സർക്കാർ തീരുമാനത്തിൽ തിരക്കഥയൊരുക്കിയത് സിപിഎം കണ്ണൂർ ലോബി.? തദ്ദേശതെരഞ്ഞെടുപ്പിന് മുന്പായി സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മിലെ ചില നേതാക്കളും ഘടകകക്ഷികളും ഇതിനെ എതിർത്തിരുന്നു. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സമയമാണെന്നും അതിനാൽ, സോളാർപീഡനക്കേസ് സിബിഐക്ക് കൈ‌മാറിയാൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് കരുതുമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിനു ശേഷം ഘടകകക്ഷികളോട് പോലും ആലോചിക്കാതെ സോളാർപീഡനക്കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. മന്ത്രിമാരുൾപ്പെടെയുള്ള കണ്ണൂരിലെ ചില നേതാക്കൾ നടത്തിയ നീക്കമാണ് പരാതി ഉൾപ്പെടെ തയാറാക്കിയതിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽപോലും സോളാർപീഡനക്കേസ് സിബിഐക്ക് വിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നില്ല. ബവ്‌റിജസ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിലെയും ആറോളം വാറൻഡ് കേസിലെയും പ്രതിയായ വനിത മുഖ്യമന്ത്രിയുടെ ക്ലിഫ്…

Read More

വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമമല്ല; ഞെട്ടിക്കുന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി…

ആളുകളെ ഞെട്ടിക്കുന്ന നിരീക്ഷണവുമായി ബോംബൈ ഹൈക്കോടതി. സ്ത്രം മാറ്റാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ഐപിസി 354യുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു. 12 വയസ്സുകാരിയുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതാണ് നിരീക്ഷണം. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിചാരണ കോടതി പോക്സോ സെക്ഷന്‍ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിലെ ആരോപണവിധേയന്‍ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്സോ പ്രകാരം ലൈംഗീക അതിക്രമത്തില്‍പ്പെടുമോ എന്ന്…

Read More

എപ്പോഴും കയ്യിൽ കത്തി! പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ടയുടെ അക്രമം വീണ്ടും

കോട്ടയം: പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ടയുടെ അക്രമം വീണ്ടും. ഇതേ പെണ്‍കുട്ടിയുടെ തന്നെ മറ്റൊരു സുഹൃത്തിനെയാണ് കഴിഞ്ഞ ദിവസം ഗുണ്ട കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (കുരുടി -24) യേയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടയം നഗമധ്യത്തിൽ തടത്തിപ്പറന്പ് ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം. കാരാപ്പുഴ സ്വദേശിയായ വിഘ്നേഷി (24)നെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കാരാപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് ജിബിൻ വിഘ്നേഷിനെ കുത്തിയത്. മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന ജിബിൻ ഒരു മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനിടെയാണ് നഗരമധ്യത്തിൽ വച്ച് കത്തിക്കുത്തുണ്ടായത്. വിഘ്നേഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെപ്പറ്റി കൃത്യമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസിൽ വെസ്റ്റ്…

Read More

തുടക്കത്തില്‍ തന്നെ ബൈഡന് ‘കോവിഡ് ടെസ്റ്റ്’ ! പുതിയ വകഭേദം അമേരിക്കയില്‍ പടരുന്നത് അതിവേഗത്തില്‍; ചില കാര്യങ്ങളില്‍ ട്രംപ് ശരിയായിരുന്നുവെന്ന വിലയിരുത്തലുമായി ബൈഡന്‍…

അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ഉടന്‍ തന്നെ കോവിഡ് പരീക്ഷണം നേരിട്ട് ജോ ബൈഡന്‍. കോവിഡിന്റെ അതിവേഗം പടരുന്ന വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വീണ്ടും വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക. ബ്രിട്ടനും അയര്‍ലന്റും ഉള്‍പ്പെടെയുള്ള യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശത്ത് നിന്നും ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അമേരിക്കക്കാരല്ലാത്തവര്‍ക്ക് വിലക്ക് വന്നേക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റീനും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. രോഗം നിയന്ത്രിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ജനുവരി 26 മുതല്‍ വിലക്ക് വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ ആലോചിക്കുന്നത്. ട്രംപില്‍ നിന്നും വ്യത്യസ്തമായി കോവിഡ് നിയന്ത്രിണത്തിനുള്ള നടപടികള്‍ക്ക് ബൈഡന്‍ ഭരണകൂടം കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട്. 100 ദിവസത്തിനുള്ള വാക്സിന്‍ 10 കോടിയിലധികം പേരിലേക്ക് എത്തിക്കാനാണ് ആലോചന. 100 ദിവസത്തേക്ക് എല്ലാവരും മാസ്‌ക്ക് ധരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ…

Read More

പ്രത്യേക ഭക്ഷണം, പാത്രം, കൂ‌ട്, എസിയും മറ്റു സൗകര്യങ്ങളും! മലയാളി സ്റ്റൈലിൽ കസവ് മുണ്ടും ഷർട്ടും ധരിച്ച് നായ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആളുകളുടെ ഓമന മൃഗങ്ങളുടെ പട്ടികയിൽ നായയു‌ടെ സ്ഥാനം വലുതാണ്. തങ്ങളുടെ പ്രിയപ്പെട്ട നായയുടെ സൗകര്യത്തിനായി എസിയും മറ്റു സൗകര്യങ്ങളും ഒരുക്കുന്നവർ ഏറെയാണ്. പ്രത്യേക ഭക്ഷണം, പാത്രം, കൂ‌ട്… നായകൾക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുടെ എണ്ണം നിരവധിയാണ്. കഴിഞ്ഞ ദിവസം ഒരു നായയുടെ ജന്മദിന ആഘോഷത്തിനായി തയാറാക്കിയ കേക്ക് സോഷ്യൽ മീഡയയിൽ വൈറലായിരുന്നു. നായയുടെ ഷേപ്പിലായിരുന്നു കേക്ക് തയാറാക്കിയിരുന്നത്. ഇപ്പോഴിത മലയാളി സ്റ്റൈലിൽ കസവ് മുണ്ടും ഷർട്ടും ധരിച്ച് സദ്യ കഴിക്കാനൊരുങ്ങുന്ന നായയു‌ടെ ചിത്രം ഏറ്റെ‌ടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പഗ് ഇനത്തിൽപ്പെട്ടതാണ് നായ. ചിലർ അനുയോജ്യയായ വധുവിനെ തേടുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Read More