വിവാഹ വാഗ്ദാനം നല്‍കി പല തവണ ലൈംഗികമായി ഉപയോഗിച്ചെന്ന് സീരിയല്‍ നടി ! സംഭവം ഇങ്ങനെ…

വിവാഹ വാഗ്ദാനം നല്‍കി തന്നെ ഒരാള്‍ പല തവണ പീഡിപ്പിച്ചെന്ന പരാതിയുമായി സീരിയല്‍ നടി. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുംബൈ ഓഷിവാര സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി പ്രകാരം പ്രതിക്കെതിരെ ബലാത്സംഗം, വിശ്വാസ വഞ്ചന, വഞ്ചന, മനപ്പൂര്‍വം അപമാനിക്കല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

Read More

സ്ഥാനാർഥി മോഹത്തിനു വിട! കേരള ജനതയെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ ആ സംഭവം സിനിമയാകുന്നു; രഞ്ജിത്ത്-ഫഹദ് ഫാസിൽ കൂട്ടുകെട്ടില്‍

കോഴിക്കോട്: വിവാദങ്ങളെ തുടർന്ന് സ്ഥാനാർഥിയാകാനുള്ള മോഹം ഉപേക്ഷിച്ച പ്രസിദ്ധ സംവിധായകൻ രഞ്ജിത്ത് പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചതിനു നാട്ടുകാർ തല്ലിക്കൊന്ന മധുവിന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. മധുവായി ഫഹദ് ഫാസിൽ എത്തും. ഇതാദ്യമായാണ് ഫഹദ് ഫാസിൽ-രഞ്ജിത്ത് കുട്ടുകെട്ടിൽ സിനിമയൊരുങ്ങുന്നത്. സിനിമയുടെ ആദ്യ ഘട്ട ചർച്ച പൂർത്തിയായതായി രഞ്ജിത്ത് ഇന്നലെ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. മത്സരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം എന്‍റേതായിരുന്നില്ല. സിപിഎമ്മിലെ ഒരു മുതിർന്ന നേതാവ് തന്നെ വീട്ടിൽ വന്നു കണ്ട് ആവശ്യം അറിയിക്കുകയായിരുന്നു. കോഴിക്കോട് നോർത്തിൽ എ.പ്രദീപ് കുമാർ മൂന്നുവട്ടം പൂർത്തിയാക്കിയതിനാൽ ഞങ്ങൾ ഒരു പുതുമുഖത്തെ തേടുകയാണെന്നും നിങ്ങളാണ് ഞങ്ങളുടെ മനസിലെന്നും അയാൾ പറഞ്ഞിരുന്നു. പ്രദീപ്കുമാറിനു ഇളവു നൽകിക്കൂടെയെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ പാർട്ടി തീരുമാനം അങ്ങിനെയാണെന്ന് പറഞ്ഞതിനാലാണ് നോക്കാം എന്നു പറഞ്ഞത്-രഞ്ജിത്ത് വെളിപ്പെടുത്തി. എന്നാൽ പിന്നീടുണ്ടായ സംഭവവികാസങ്ങളിൽ…

Read More

എന്നാലും എന്റെ അനുജത്തി കുട്ട്യേ ! രണ്ട് കോടിയുടെ പരസ്യം താന്‍ ഉപേക്ഷിച്ചത് അനുജത്തി മൂലമെന്ന് സായ് പല്ലവി…

ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളികള്‍ക്ക് ‘മലര്‍’ ആണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രമാണ് സായ് പല്ലവിയ്ക്ക് മലയാളികളുടെ ഇഷ്ടം നേടിക്കൊടുത്തത്. പിന്നെ ഇന്നുവരെ സായ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് താരം. അഭിനയത്തോടൊപ്പം മികച്ച ഒരു നര്‍ത്തകി കൂടിയാണ് താന്‍ എന്ന് പല വട്ടം സായി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നടി അധികം മേക്കപ്പ് ഉപയോഗിക്കാറില്ല. മാത്രമല്ല രണ്ട് കോടി രൂപയുടെ ഫേസ്‌ക്രീമിന്റെ പരസ്യം നിരസിച്ചും താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പരസ്യം ഉപേക്ഷിക്കാന്‍ ഉണ്ടായ കാരണം കുറിച്ച് തുറന്ന് പറയുകയാണ് സായി പല്ലവി ഇപ്പോള്‍. ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ… ഒരുസമയത്ത് ഞാനും ഫേസ്‌ക്രീമുകള്‍ ഉപയോഗിച്ചിരുന്നു. മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നിരവധി ക്രീമുകള്‍ ഞാനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നു.…

Read More

എല്ലാം കണ്ടെത്തിയിട്ടും വിനോദിനി ഒന്നും സമ്മതിക്കുന്നില്ല! ആരോപണങ്ങൾ നിഷേധിച്ച് വിനോദിനി ബാലകൃഷ്ണൻ

കൊച്ചി: തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് കോടിയേരി ബാലകൃഷണന്‍റെ ഭാര്യ വിനോദിനി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് ഐഫോണ്‍ നൽകിയിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു. യുണിടാക് എംഡിയായ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. സ്വര്‍ണക്കടത്ത് വിവാദമാകുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ വഴിയാണ് സിംകാർഡ് കണ്ടെത്തിയത്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1,13,000 ലക്ഷം രൂപയായിരുന്നു വില.

Read More

ഇപ്പോഴും അദ്ദേഹത്തോട് പ്രണയമുണ്ട് ! ഋഷിശൃംഗനായ മുന്‍ ഭര്‍ത്താവ് സഞ്ജയ് മിത്രയോടുള്ള പ്രണയം വെളിപ്പെടുത്തി വെളിപ്പെടുത്തി വൈശാലി നായിക…

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങളില്‍പ്പെട്ടതാണ് വൈശാലിയും ഞാന്‍ ഗന്ധര്‍വനും. ഭാരതീയ പുരാണവും പ്രണയവും ഒത്തുചേര്‍ന്ന ഈ സിനിമകള്‍ക്ക് തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകര്‍ ഏറെയാണ്. രണ്ടും രണ്ടു സമയത്തു നടക്കുന്ന കഥകളാണെങ്കിലും കുറച്ചു സാമ്യമൊക്കെ ഇത് തമ്മിലുണ്ട്. പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍. നിതീഷ് ഭരദ്വാജ്, സുപര്‍ണ്ണ എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ചു. ഭൂമിയിലെ ഒരു കന്യകയായ പെണ്‍കുട്ടിയെ പ്രണയിക്കുന്ന ഗന്ധര്‍വ്വന്റെ കഥയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ് ഞാന്‍ ഗന്ധര്‍വ്വന്‍. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയെ വെച്ച് ഭരതന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണു് വൈശാലി. 1988-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഒരേ ഒരു ഭരതന്‍ ചിത്രമാണ് വൈശാലി. ഈ രണ്ടു ചിത്രത്തിലും തകര്‍ത്തഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സുപര്‍ണ. വൈശാലിയായും അതുപോലെ ഭാമയായുമൊക്കെ…

Read More

സ്വര്‍ണം, ഡോളര്‍ കടത്ത് വീണ്ടും ഞെട്ടിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍; എല്‍ഡിഎഫ് സര്‍ക്കാരിനു കനത്ത തിരിച്ചടി

ജോണ്‍സണ്‍ വേങ്ങത്തടംകൊച്ചി: രാഷ്ട്രീയ വിവാദത്തിലേക്കു നീണ്ട സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ മരവിപ്പ് മാറുന്നു. കഴിഞ്ഞ രണ്ടുമാസമായി അന്വേഷണം നിര്‍ത്തി വച്ചിരുന്ന അന്വേഷണ ഏജന്‍സികള്‍ വീണ്ടും സജീവമാകുന്നതിന്‍റെ സൂചനകള്‍ പുറത്തുവരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച അവസരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കനത്ത തിരിച്ചടിയായി കേസ് മാറുകയാണ്. എട്ടുമാസം മുമ്പു സ്വര്‍ണക്കടത്ത് കേസ് ആരംഭിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു സ്വാധീനമുണ്ടെന്നു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയാണ് അന്വേഷണ ഏജന്‍സികള്‍ രംഗത്തു ചുവടുറപ്പിച്ചതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന സാഹചര്യത്തിലേക്കു കേസ് മാറിയിരിക്കുന്നു. മൊഴിക്കുരുക്ക് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ടു പങ്കുണ്ടെന്നാണു സ്വപ്നയുടെ രഹസ്യമൊഴിയിലൂടെ കസ്റ്റംസ് സമര്‍ഥിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചുവെന്ന ആരോപണം ഏജന്‍സികള്‍ക്കുനേരേ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ പോലും ഞെട്ടിച്ചു കൊണ്ടു വീണ്ടും അന്വേഷണം സജീവമാകുകയാണ്. ഈ കേസിന്‍റെ അന്വേഷണം മരവിപ്പിച്ചതിന്‍റെ പേരില്‍ ഏറെ പഴിക്കപ്പെട്ടതു ബിജെപിയും കേന്ദ്രസര്‍ക്കാരുമാണ്.…

Read More

അസത്യം പ്രസംഗിച്ചത് ചോദ്യം ചെയ്തപ്പോള്‍ ‘തുറിച്ചു നോക്കിയെന്ന്‌ ‘ പരാതി നല്‍കി ! സജിത മഠത്തിലിന് എതിരേ ആരോപണവുമായി ഫോട്ടോഗ്രാഫര്‍ രംഗത്ത്…

തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉല്‍ഘാടന വേദിയില്‍ നുണ പ്രസംഗിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ നടി സജിത മഠത്തില്‍ തനിക്കെതിരേ കള്ളപ്പരാതി നല്‍കിയെന്ന് ഫോട്ടോഗ്രാഫറുടെ ആരോപണം. നുണ പറഞ്ഞതു ചോദ്യം ചെയ്തപ്പോള്‍ തന്നെ തുറിച്ചുനോക്കിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ചലച്ചിത്ര അക്കാദമി ഗവേണിങ് കൗണ്‍സില്‍ അംഗമായ സജിത മഠത്തില്‍ തനിക്കെതിരെ സെക്രട്ടറിക്കു പരാതി നല്‍കിയെന്ന് ഫോട്ടോഗ്രാഫര്‍ ജോജി അല്‍ഫോണ്‍സ് പറഞ്ഞു. സാംസ്‌കാരിക മന്ത്രിക്കുള്ള ഹര്‍ജിയായി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ജോജി അല്‍ഫോണ്‍സിന്റെ ആരോപണം. ജോജി അല്‍ഫോണ്‍സിന്റെ പോസ്റ്റ് ഇങ്ങനെ… ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രിക്കു ഒരു ഫോട്ടോഗ്രാഫറുടെ സങ്കട ഹര്‍ജി ഇരുപത്തഞ്ചാമതു iffk യുടെ ഫോട്ടോ എഡിറ്റര്‍ ആയി ചലച്ചിത്ര അക്കാഡമിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് 2020 നവംബര്‍ ഇരുപതിനാണ്. എന്നെ ഏല്പിച്ച ഭാരപ്പെട്ട ജോലികള്‍ ഭംഗിയായും സമയബന്ധിതമായും തീര്‍ത്തു കൊടുത്തു. ഒരു ലക്ഷത്തോളം ചിത്രങ്ങളില്‍ നിന്നും iffk…

Read More

ആഘോഷങ്ങളില്ലാതെ പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ നാളെ വാഹനങ്ങളോടും

കൊച്ചി: കൊച്ചിയുടെ ഗതാഗതകുരുക്കിനു ഒരുപരിധിവരെ ശമനം നല്‍കുന്ന പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ നാളെ വാഹനങ്ങളോടും.പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭാരപരിശോധനയും പൂര്‍ത്തിയാക്കിയ പാലം ആഘോഷങ്ങളില്ലാതെയാണു തുറന്നുകൊടുക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനെത്തുടര്‍ന്നാണു ഉദ്ഘാടന മാമാങ്കം വേണ്ടെന്നുവച്ചത്. നാളെ വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയറാകും പാലം ഗതാഗതത്തിനായി തുറന്ന് നല്‍കുക. തുടര്‍ന്നു മന്ത്രി ജി. സുധാകരനടക്കം പാലം സന്ദര്‍ശിക്കും. കഴിഞ്ഞമാസം അവസാനമാണു പാലത്തില്‍ ഭാരപരിശോധന നടത്തിയത്. ഭാരം നിറച്ച ടിപ്പര്‍ ലോറികള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്‍ത്തിയിട്ടായിരുന്നു പരിശോധനകള്‍.നിലവില്‍ പാലത്തിന്‍റെ മുഴുവന്‍ ജോലികളും തീര്‍ന്ന നിലയിലാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണു പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജൂണ്‍ വരെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പാലത്തിന്‍റെ പുനര്‍നിര്‍മാണത്തിന് അനുവദിച്ചിരുന്ന സമയമെങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ പണികള്‍ പൂര്‍ത്തിയായി.തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനുമുമ്പ് പാലം ഉദ്ഘാടനം നടത്താമെന്നായിരുന്നു സര്‍ക്കാരിന്‍റെ കണക്കുക്കൂട്ടല്‍. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍, ഊരാളുങ്കല്‍ സൊസൈറ്റിയാണു…

Read More

നല്ല പണി വരുന്നു… കിടിലൻ പണി; സ്മോൾ അടിച്ചവനെ വണ്ടിയിൽ കയറ്റിയാൽ ഡ്രൈവറുടെ ലൈസൻസ് പോകും; കുടിച്ചാൽ നടപ്പ് ശരണമോ? കെണിയായി കേന്ദ്രനിയമം

നവാസ് മേത്തർ തലശേരി: സ്മോൾ അകത്താക്കിയാൽ ഇനി നടന്ന് പോകണം …. സ്മോൾ അകത്തുളളവൻ വാഹനത്തിൽ കയറിയാൽ ഡ്രൈവിംഗ് സീറ്റിലുള്ളവൻ കുടുങ്ങും….. മദ്യപിച്ച് വാഹനം ഓടിച്ചാൽ മാത്രമല്ല മദ്യപിച്ചയാളെ വാഹനത്തിൽ കയറ്റി യാത്ര ചെയ്താലും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയിലാണ് മദ്യപിച്ചവരെ വാഹനത്തിൽ കയറ്റിയാലും ലൈസൻസ് നഷ്ടപ്പെടുന്ന നിയമമുള്ളത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഈ നിയമം നിലവിൽ വന്നത്. എന്നാൽ, കേരളത്തിൽ ഈ നിയമം ഇതുവരെ നടപ്പിലാക്കിയിരുന്നില്ല. നടപ്പാക്കാൻ നിർദേശം ഭേദഗതി വരുത്തിയ നിയമങ്ങളെല്ലാം കർശനമായി നടപ്പിലാക്കാൻ കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതോടെ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ത്രിശങ്കുവിലായിരിക്കുകയാണ്. മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 5 പ്രകാരം വാഹനം ഓടിക്കുന്നയാളോ സഹായിയോ യാത്രക്കാരോ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ കേസെടുക്കാൻ അധികൃതർക്ക് സാധിക്കുന്ന…

Read More

കോളടിച്ചു; കോൺഗ്രസും ആ വഴിക്ക്; പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം

തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങളും യുവാക്കളും കൂടുതൽ ഇടം പിടിച്ചതോടെ ഇതേ മാതൃക പിന്തുടരാൻ കോൺഗ്രസിലും നീക്കം. സ്ഥാനാർഥിപ്പട്ടികയിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നു രാഹുൽഗാന്ധിയുടെ നിർദേശം കൂടി പുറത്തുവന്നതോടെ പലകുറി മത്സരിച്ചവരെ ഒഴിവാക്കണമെന്ന് കോൺഗ്രസിലും അഭിപ്രായം. കോൺഗ്രസ് ലിസ്റ്റിൽ ഇക്കുറി പകുതിപ്പേർ പുതുമുഖങ്ങളും യുവാക്കളും വനിതകളുമായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം. മുതിർന്ന മന്ത്രിമാരായ ജി.സുധാകരൻ, ടി.എം തോമസ് ഐസക് തുടങ്ങിയവരെ ഒഴിവാക്കി സിപിഎം പരിഗണിക്കുന്നവരുടെ ലിസ്റ്റ് പുറത്തുവന്നതോടെ കടുത്ത സമ്മർദത്തിലാണ് കോൺഗ്രസും യുഡിഎഫും . ഇപ്പോൾ തന്നെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന വേണമെന്ന ആവശ്യവുമായി യുവജന സംഘടനകളും മഹിളാ കോൺഗ്രസും രംഗത്തുണ്ട്.സ്ഥാനാർഥികളുടെ കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാട് കോൺഗ്രസും സ്വീകരിച്ചാൽ പലരുടെയും സാധ്യതയ്ക്ക് മങ്ങലേൽക്കും. വിജയസാധ്യതയാണ് മാനദണ്ഡം എന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉറച്ചു നിൽക്കുന്നതിനാൽ കോൺഗ്രസിന്…

Read More