ആസാമിൽ കുടുങ്ങിയ കേരള ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ജീവനൊടുക്കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഗോഹട്ടി: കോവിഡും ലോക്ഡൗണും മൂലം ആസാമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. ആസാമിലെ നാഗോണിൽ ബസിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. റംസാനും നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപായി അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകൾ പോയിരുന്നു. ഇങ്ങനെയൊരു ബസിലെ തൊഴിലാളിയാണ് അഭിജിത്ത്. നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം ഇവിടേക്ക് തിരിച്ചു വരാൻ മടി കാണിച്ചു. ഇതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഇങ്ങനെ അവിടെ കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

Read More

ബാറുകളും ബെവ്കോയും തുറക്കുന്നു! പൊതുഗതാഗതം മിതമായ തോതില്‍; എന്നാൽ പൂര്‍ണമായും ഇളവല്ല ഉദ്ദേശിക്കുന്നത്; ഇളവുകൾ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു. കോവിഡ് വ്യാപന നിരക്കിലെ കുറവ് കണക്കിലെടുത്താണ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്. കോവിഡ് ആശ്വാസകരമായ രീതിയിൽ കുറഞ്ഞെന്നും ബുധനാഴ്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ പൂര്‍ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ (ടിപിആർ) അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ 7 ദിവസത്തെ ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ ആണെങ്കിൽ രോഗം കുറവുള്ള സ്ഥലമാണ്. 20 ശതമാനം വരെ മിതമായ സ്ഥലം. 20ന് മുകളിൽ അതിവ്യാപന മേഖല. 30ന് മുകളിലാണെങ്കിൽ കൂടുതൽ നിന്ത്രണങ്ങൾ നടപ്പിലാക്കും. സംസ്ഥാനം മൊത്തമെടുത്താൽ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ നിരവധി പഞ്ചായത്തുകളിൽ ടിപിആർ ഉയർന്നു നിൽക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്‍മെന്‍റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.…

Read More

നിങ്ങളുടേതു പോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല ! അവള്‍ കുടുംബത്തില്‍ പിറന്ന കുട്ടിയാണ്; മമ്മൂട്ടി അന്ന് കാണിച്ച ഹീറോയിസം ഇങ്ങനെ…

മലയാളത്തിന്റെ അഭിമാനതാരമാണ് മമ്മൂട്ടി. ഏതു കാര്യത്തിലും സ്വന്തമായ നിലപാടു പറയാനും താരത്തിനു മടിയില്ല. ഇപ്പോഴിതാ നടി പ്രവീണയുടെ ഒരു കാര്യത്തില്‍ മമ്മൂട്ടി നടത്തിയ ഒറു ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ… പ്രവീണ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലം. മമ്മൂട്ടി നായകനായ എഴുപുന്ന തരകന്‍ എന്ന സിനിമയില്‍ പ്രവീണയും ഒരു വേഷം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉള്ളപ്പോള്‍ ഒരു സംവിധായകന്‍ പ്രവീണയെ ഫോണില്‍ വിളിച്ചു. പ്രവീണയ്ക്ക് ഒപ്പം ലൊക്കേഷനില്‍ അച്ഛനും ഉണ്ടായിരുന്നു അദ്ദേഹം ആണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.പുതിയ ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറയാന്‍ പ്രവീണയുടെ അച്ഛന്‍ ആവിശ്യപ്പെട്ടു. പക്ഷെ വിളിച്ചയാള്‍ അത് സമ്മതിക്കുന്നില്ല അയാള്‍ക്ക് പ്രവീണയോടു നേരിട്ട് തന്നെ സംസാരിക്കണം. പ്രവീണയുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് താനാണ് എന്നും കാര്യങ്ങള്‍ തന്നോട്…

Read More

പ്രേക്ഷകരുടെ സ്‌നേഹത്തിന് വളരെയധികം നന്ദി ! ഇനിയുള്ള ലക്ഷ്യം ആ കൊച്ചു സ്വപ്‌നം പൂര്‍ത്തീകരിക്കുകയാണ്; മനസ്സു തുറന്ന് വിഷ്ണുപ്രിയ…

സിനിമ,സീരിയല്‍ രംഗങ്ങളില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയായിരുന്നു വിഷ്ണു പ്രിയ. ചെറുപ്പം മുതല്‍ സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്ന താരത്തിന് സ്‌കൂള്‍ കാലത്ത് ഡാന്‍സ്, ഡ്രാമ എന്നിവയിലൊക്കെ ഒരുപാട് സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. സ്പീഡ് ട്രാക്ക് എന്ന സിനിമയില്‍ നായികയുടെ സുഹൃത്തിന്റെ വേഷത്തിലൂടെയാണ് അഭിനയം തുടങ്ങിയത്. പിന്നീട് കേരളോത്സവം എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. 2019 ലിറങ്ങിയ തമിഴ് ത്രില്ലര്‍ V1 ലാണ് അവസാനം അഭിനയിച്ചത്. വിവാഹശേഷം അഭിനയ ജീവിതത്തോടു താല്‍ക്കാലികമായി വിട പറഞ്ഞ താരം ഇപ്പോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. നാട് മാവേലിക്കരയാണ് എങ്കിലും ജനിച്ചു വളര്‍ന്നത് ബഹ്റിനിലാണ്. സ്‌കൂള്‍- കോളജ് പഠനം വരെ അവിടെയായിരുന്നു താരം. അതുകൊണ്ട് അവധിക്ക് നാട്ടില്‍ വരുമ്പോഴുള്ള ഒത്തുചേരലുകളും സന്തോഷവുമാണ് നാട്ടിലെ വീടോര്‍മകള്‍ എന്നാണ് താരം പറയുന്നത്. അച്ഛന്റെ മരണ ശേഷമാണ് ആലുവയില്‍ വീട് വാങ്ങി സെറ്റില്‍ ചെയ്യുന്നത്. 2019 ലായിരുന്നു…

Read More

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ അച്ഛന്‍ എതിര്‍ത്തു ! ആ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി ആരാധകര്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ദിലീപ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഒരാള്‍ എന്നു തന്നെ ദിലീപിനെ വിശേഷിപ്പിക്കാം. ഇപ്പോള്‍ താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഇതുവരെ എവിടെയും പറയാത്ത ഒരു സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. താന്‍ അഭിനയിക്കുന്നത് തന്റെ അച്ഛന് ഇഷ്ടമില്ലായിരുന്നെന്നാണ് ഇപ്പോള്‍ താരം തുറന്നു പറഞ്ഞിരിക്കുന്നത്. താരത്തെ ഒരു അഭിഭാഷകനാക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചിരുന്നത് എന്നും താരം പറയുന്നുണ്ട്. പിതാവിന്റെ ആഗ്രഹത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു മേഖലയിലാണ് താന്‍ എത്തിപ്പെട്ടത് എന്നും താരം പറഞ്ഞു. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ വക്കീലായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി എന്നും അന്ന് പിതാവിന്റെ ആഗ്രഹം മനസ്സില്‍ ഓര്‍ത്തു എന്നും താരം കൂട്ടിച്ചേര്‍ത്തു.

Read More

അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം ! ലൈക്ക് റിമൂവ് ചെയ്തിട്ടുണ്ട്; വേടനെ പിന്തുണച്ചതില്‍ മാപ്പു ചോദിച്ച് പാര്‍വതി…

ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ(ഹിരണ്‍ദാസ് മുരളി) ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതില്‍ മാപ്പു ചോദിച്ച് നടിയും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹിയുമായ പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം വഴി തന്നെയാണ് പാര്‍വ്വതി മാപ്പപേക്ഷിച്ചത്. പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ… ‘ചൂഷണത്തെ അതിജീവിച്ചവരോട് ഒരു ക്ഷമാപണം.ലൈംഗിക പീഡനാരോപണം നേരിടുന്ന ഗായകന്‍ വേടനെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്. താന്‍ ചെയ്ത കുറ്റത്തെ അംഗീകരിക്കാന്‍ പോലും ഒരുപാട് പുരുഷന്മാര്‍ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം. ചൂഷണം നേരിട്ടവര്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ ആദരവോടെ പരിഗണിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നിരുന്നാലും, വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥതയോട് കൂടിയുള്ളതല്ലെന്ന് ചൂഷണം നേരിട്ടവരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ച ഉടന്‍ തന്നെ ഞാന്‍…

Read More

ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച് പ്രതിരോധം നല്‍കുന്നത് ഈ രണ്ടു വാക്‌സിനുകള്‍ ! ഒറ്റ ഡോസില്‍ പോലും മികച്ച പ്രതിരോധം…

കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നത് ആസ്ട്രാസെനക്ക(കോവിഷീല്‍ഡ്),ഫൈസര്‍ വാക്‌സിനുകളെന്ന് പഠനം. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരില്‍ നടത്തിയ പഠനത്തിലാണ് ഇരു വാക്സിനുകളും ആശുപത്രി പ്രവേശനത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി പ്രവേശനം വേണ്ടിവന്നത്. ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 92 ശതമാനം ഫലപ്രദമായിരുന്നു. എന്നാല്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 96 ശതമാനമാണ്. ആസ്ട്രാസെനെക്ക, ഫൈസര്‍ വാക്സിനുകള്‍ ഒരു ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുണ്ടെന്ന് പഠനം പറയുന്നു. ഒറ്റ ഡോസ് ആസ്ട്രാസെനെക വാക്‌സിന്‍ 71 ശതമാനം പ്രതിരോധം നല്‍കുമ്പോള്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 94 ശതമാനമാണ്. കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ ആസ്ട്രാസെനെക്ക,ഫൈസര്‍ വാക്സിനുകള്‍ ഫലപ്രദമാനെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്…

Read More

ഉത്പന്നങ്ങളൊക്കെ വിറ്റഴിക്കണം, കടക്കെണിയിൽ നിന്നു കരകയറണം! ലോക് ഡൗണിൽ ജീവിതം വഴിമുട്ടി ഭിന്നശേഷിക്കാർ; ആവശ്യക്കാരുണ്ടോ‍? വിളിച്ചോളു…

മുക്കം: ലോക് ഡൗൺ മൂലം ദുരിതത്തിലായി സ്വയം സംരഭകരായ ഭിന്നശേഷിക്കാർ.വിധിയെ മനക്കരുത്ത് കൊണ്ട് നേരിട്ട ഇവരുടെ ജീവിതമിപ്പോൾ ഇരുട്ട് പടർന്നിരിക്കുകയാണ്. ജില്ലയിൽ മാത്രം ഇരുന്നൂറിലേറെ ഭിന്നശേഷിക്കാരാണ് സ്വയം തൊഴിൽ ഇല്ലാതായി ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നത്. സർക്കാർ നൽകുന്ന പെൻഷൻ മാത്രമാണ് ഇവരുടെ ഏക ആശ്രയം. ഈ തുകയാണെങ്കിൽ മരുന്ന് വാങ്ങാൻ പോലും തികയില്ല. ദുരിതത്തിനൊപ്പം കടവും മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ സ്വദേശി ഷമീർ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ ദുരിതത്തിലായത്. 24 വർഷങ്ങൾക്ക് മുൻപ് കവുങ്ങിൽ നിന്ന് വീണതിനെ തുടർന്നാണ് ഷെമീറിന്‍റെ ജീവിതം വീൽച്ചെയറിലായത്. വീട്ടിൽ ഷെമീർ മാത്രമല്ല, ഉമ്മയും ഭാര്യയും ഭിന്നശേഷിക്കാരാണ്. മാസംതോറും മരുന്ന് വാങ്ങാൻ തന്നെ വലിയ സംഖ്യ വേണം. സീസൺ മുന്നിൽക്കണ്ട് നിർമിച്ച പേനകളും കുടകളും വിപണിയില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് ഇവർ പറയുന്നു. പലരിൽ നിന്നും കടം വാങ്ങിയാണ് നിർമാണ സാമഗ്രികൾ വാങ്ങിയത്. ഉത്പന്നങ്ങൾ…

Read More

മാംസഭോജികളാണ് ഇവര്‍..! വിഷത്തിന് ദോഷത്തെപ്പോലെ തന്നെ കുറേ നല്ല ഗുണങ്ങളുമുണ്ട്; പേരിൽ ചുവപ്പ് നിറമുണ്ടെങ്കിലും ഇവ ശരിക്കും ചുവപ്പ് നിറമല്ല…

ചുവന്ന തേളുകളുടെ വിഷത്തിന് ദോഷത്തെപ്പോലെ തന്നെ കുറേ നല്ല ഗുണങ്ങളുമുണ്ട്. കാൻസർ, മലേറിയ, വിവിധ ചർമ്മരോഗങ്ങൾ എന്നിവയ്‌ക്കെതിരായ മരുന്നുകൾ നിർമിക്കാൻ ഇവയുടെ വിഷം ഉപയോഗിക്കുന്നുണ്ട്. പേരിൽ ചുവപ്പ് പേരിൽ ചുവപ്പ് നിറമുണ്ടെങ്കിലും ഇവ ശരിക്കും ചുവപ്പ് നിറമല്ല. ചുവപ്പ് കലർന്ന തവിട്ട് അല്ലെങ്കിൽ ചുവപ്പ് കലർന്ന ഓറഞ്ച് എന്നിങ്ങനെയാണ് കളറുകൾ. ഇവ ഒരിക്കലും മനുഷ്യരെ വേട്ടയാടാറില്ല. മറിച്ച് പ്രതിരോധത്തിന്‍റെ ഭാഗമായാണ് ഇവ കടിക്കുന്നത്. ഇവ കടിച്ചാൽ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ കുട്ടികളൊക്കെ മരിക്കാറുണ്ട്. മാംസഭോജി ഈ തേൾ ഒരു മാംസഭോജിയാണ്. പല്ലി, എലി തുടങ്ങിയവയെല്ലാം ഇവ ആഹാരമാക്കാറുണ്ട്. രാത്രിയിലാണ് ഭക്ഷണം തേടി ഇറങ്ങാറ്.ഒരു വയസ് പ്രായമെത്തിയാൽ ഇവയ്ക്ക് പ്രത്യുല്പാദനശേഷി കൈവരും. ലൈംഗിക പ്രക്രിയയിലൂടെയാണ് സന്താനോല്പാദനം. കുഞ്ഞുങ്ങളെ സ്കോർ‌പ്ലിംഗ്സ് എന്ന് വിളിക്കുന്നു. വെളുത്ത നിറമുള്ളവരാണ് അവർ. കുത്താൻ കഴിയില്ല. അമ്മയോടൊപ്പമാണ് ഇവ താമസിക്കാറ്. വളർത്താറുണ്ട് വിഷമുണ്ടായിട്ടും ചുവന്ന തേളുകളെ ചില മനുഷ്യർ…

Read More

നിലവിലുണ്ടായിരുന്ന എക്സ് റേ ടെക്നീഷ്യൻ സ്ഥലം മാറി! ഗവ.ആശുപത്രിയിലെ എക്സ് റേ യൂണിറ്റ് പൂട്ടി; സ്വകാര്യ ലാബുകൾക്ക് വൻ കൊയ്ത്ത്

മുക്കം: മലയോര മേഖലയിലെ ആദിവാസികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളുടെ പ്രധാന ചികിത്സാ കേന്ദ്രമായ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ എക്സ് റേ യൂണിറ്റ് അടച്ചു പൂട്ടിയിട്ട് ആറ് മാസം പിന്നിട്ടു. നിലവിലുണ്ടായിരുന്ന എക്സ് റേ ടെക്നീഷ്യൻ സ്ഥലം മാറിപ്പോയതോടെയാണ് നല്ല നിലയിൽ പ്രവർത്തിച്ച യൂണിറ്റിന് താഴുവീണത്. കാലപ്പഴക്കം മൂലം എക്സറെ യന്ത്രത്തിന് പ്രവർത്തനക്ഷമതയും കുറവാണ്. ക്ഷയരോഗം, ന്യുമോണിയ, തുടങ്ങിയ രോഗ നിർണയത്തിന് എക്സറെ അനിവാര്യമാണ്. ക്ഷയരോഗ ചികിൽസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജില്ലയിലെ പ്രാധാന യൂണിറ്റുകളിൽ ഒന്നാണ് മുക്കം സിഎച്ച്സി. വിരലിലെണ്ണാവുന്ന ആശുപത്രിക ളിൽ മാത്രമാണ് ഇത്തരം യൂണിറ്റുകൾ പ്രവർത്തിക്കുന്നത് . കിഴക്കൻ മലയോരത്തെ പ്രധാന കേന്ദ്രമെന്ന നിലക്ക് അപകടത്തിൽ പരുക്കു പറ്റി ചികിൽതേടുന്നവരുടെ എണ്ണവും ഇവിടെ കൂടതലാണ്. പരുക്കുകൾ ഉൾപ്പെടെ വിലയിരുത്തുന്നതിനും തുടർ കാര്യങ്ങൾക്കും എക്സ് റേ അനിവാര്യമാണ്. ആശുപത്രിയിൽ എക്സറെ സൗകര്യം ഉണ്ടായിരുന്നപ്പോൾ പരമാവധി 50 രൂപ…

Read More