യൂസ്ഡ് കാർ ഷോറൂമിന്‍റെ പൂട്ട് തകർത്ത്  കടന്ന കള്ളൻ കൊണ്ടുപോയത് സ്വിഫ്റ്റ് കാർ; ആ കള്ളൻ അന്വേഷിച്ച് വന്നത് സ്വിഫ്റ്റ് കാർ ആയിരുന്നോ? 

കോട്ടയം: ആ കള്ളൻ അന്വേഷിച്ച് വന്നത് സ്വിഫ്റ്റ് കാറായിരുന്നു. കാണക്കാരിയിൽ അടച്ചിട്ടിരുന്ന യൂസ്ഡ് കാർ ഷോറൂമിന്‍റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവിന്‍റെ ആവശ്യം സ്വിഫ്റ്റ് കാറായിരുന്നു. ഷോറൂമിനു മുന്നിൽ നിരവധി കാറുകളുണ്ടായിട്ടും പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് സ്വിഫ്റ്റ് കാർതന്നെ മോഷ്ടിക്കുകയായിരുന്നു. ഏറ്റുമാനൂർ കാണക്കാരിയിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽ യൂസ്ഡ് കാർ ഷോറൂമിലാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാർ ഷോറൂമിലെത്തിയപ്പോഴാണ് പൂട്ട് തകർന്നുകിടക്കുന്നതായി കണ്ടത്. തുടർന്ന‌് ഉടമയെ വിവരം അറിയിക്കുകയും പോലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു. ഇന്നലെ രാത്രിയിലോ ഇന്നു പുലർച്ചയോ ആകാം മോഷണം നടന്നിരിക്കുന്നത്. പരിശോധനയിൽ ഷോറൂമിനുള്ളിലുണ്ടായിരുന്ന കാർ മോഷണം പോയതായി കണ്ടെത്തി ഷോറൂമിനു ഗേറ്റിനു മുന്നിലായി ഇരുന്പ് കന്പിവച്ചാണ് സുരക്ഷ ഒരുക്കിയത്. ഈ കന്പിയും ഇളക്കി മാറ്റിയിട്ടുണ്ട്. ഷോറൂമിന്‍റെ സിസിടിവി ക്യാമറകൾ തകരാറിലത് അന്വേഷണത്തിനു പ്രതിസന്ധിയാകുന്നുണ്ട്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടി കാമറാ ദൃശ്യങ്ങൾ…

Read More

രഹസ്യ വിവരം കിട്ടി, തിരുവഞ്ചൂരിൽ എക്സൈസ് സംഘത്തിന്‍റെ മിന്നൽ പരിശോധന; കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം: മണർകാട് തിരുവഞ്ചൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധിയിൽ അകത്തായത് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവഞ്ചൂർ സിബിയെയാണ് കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 65 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 9.30നായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ തിരുവഞ്ചൂർ, മണർകാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകുന്നേരം സിബി കഞ്ചാവുമായി എത്തിയതായി കണ്ടെത്തിയത്. തുടർന്നു കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി. നായരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ഈ…

Read More

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു ! പരാതിയുമായി 24കാരി പോലീസ് സ്‌റ്റേഷനില്‍…

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു എന്ന് പോലീസില്‍ പരാതിപ്പെട്ട് ഭാര്യ. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിയുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ 24 കാരിയാണ് പരാതിക്കാരി. 2018ലായിരുന്നു ഇവരുടെ വിവാഹം. തൊട്ടുപിന്നാലെ, നിസാര പ്രശ്നങ്ങളുടെ പേരില്‍ ഇയാള്‍ ഭാര്യയുമായി വഴക്കിടാന്‍ തുടങ്ങി 2020 ജനുവരിയില്‍ ഭാര്യയെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. സാമുദായിക നേതാക്കളും യുവതിയുടെ കുടുംബാംഗങ്ങളും ഇടപെട്ടതിനെത്തുടര്‍ന്ന്, ഭര്‍ത്താവ് ഭാര്യയെ 2020 ഫെബ്രുവരിയില്‍ തിരികെ കൊണ്ടുപോയി, ഇനി ശല്യപ്പെടുത്തില്ലെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും സംഭവിച്ചത് മറ്റൊന്നാണ് യുവതി സബര്‍മതി പോലീസില്‍ നല്‍കിയ പരാതി അനുസരിച്ച്, അതിനു ശേഷവും ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ അവസാനിച്ചില്ല. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ തന്നെ മര്‍ദിക്കാറുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു ഒരിക്കല്‍ അയാള്‍ എന്റെ മാതാപിതാക്കളോട് പണം ചോദിച്ചപ്പോള്‍ എങ്കിലത് വിവാഹത്തിന് മുമ്പ് ചെയ്യണമായിരുന്നു…

Read More

അതു ശരി…കള്ളുഷാപ്പിനടുത്ത് വീട് വയ്ക്കുകയും വേണം ഒപ്പം സ്വകാര്യതയും വേണം ! വീട്ടമ്മയോട് ഹൈക്കോടതി പറഞ്ഞതിങ്ങനെ…

കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടുവെച്ച ശേഷം സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വീട്ടമ്മയുടെ വാദം പാടെതള്ളി ഹൈക്കോടതി. ഈ വാദം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വൈക്കം റേഞ്ച് പരിധിയിലുള്ള ഒരു കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിലയിരുത്തല്‍. 1994ല്‍ പ്രവര്‍ത്തനം ആരംഭിച്ച കള്ളുഷാപ്പിന് സമീപം 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. തുടര്‍ന്ന് കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്. ഇതിന് പിന്നാലെ കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഷാപ്പ് മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് അനുയോജ്യമായ…

Read More

താളം തെറ്റിയ നാടൻ പാട്ടുകൾ ! തലയ്ക്ക് മുകളിൽ വീണ്ടും ഭീഷണിയായി ഒമിക്രോൺ; ആധി പൂക്കുന്ന വേദികൾ

എം.സുരേഷ്ബാബു കാർഷിക സംസ്കാരത്തിന്‍റെ മഹിമ വിളിച്ചോതി കേരളത്തിലെ കലാവേദികളിലും ഉത്സവവേദികളിലും ഏറെ ശ്രദ്ധേയമായി മാറിയ കലാരൂപമാണ് നാടൻ പാട്ടുകൾ. ഇപ്പോൾ സാങ്കേതിക വിദ്യയുടെ സഹായവും നാടൻ പാട്ടുകളുടെ അവതരണത്തിനു മിഴിവേകുന്നു. മൂന്നു പതിറ്റാണ്ടിന്‍റെ കലാപാരന്പര്യമുള്ള നാടൻ പാട്ട് കലാകാരനാണ് മനോജ് പുന്നപ്ര. കുട്ടനാട് കണ്ണകി എന്ന പേരിൽ സ്വന്തമായി നാടൻപാട്ട് സമിതി ആരംഭിച്ച് നല്ല നിലയിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ച് വന്നിരുന്ന മനോജിന്‍റെയും സഹപ്രവർത്തകരുടെയും ജീവിതങ്ങൾക്കു മേൽ കോവിഡ് മഹാമാരി കരിനിഴൽ വീഴ്ത്തുകയായിരുന്നു. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്പുള്ള ഉത്സവ സീസണിൽ 47 പ്രോഗ്രാമുകളാണ് മുടങ്ങിയത്. ബുക്കിംഗ് നടത്തിയ പലരും അഡ്വാൻസ് തുക മടക്കി ചോദിച്ചു. കഴിഞ്ഞ രണ്ട ു വർഷക്കാലമായി മനോജിന്‍റെയും കുടുംബത്തിന്‍റെയും ജീവിതം വളരെ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അമ്മയും ഭാര്യയും രണ്ട ് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിലെ അത്താണിയാണ് മനോജ്. നാടൻ പാട്ടുസമിതിമിമിക്രി കലാകാരനായും നാടൻപാട്ട്…

Read More

ഇടുക്കി കൊലപാതകം ദൗർഭാഗ്യകരം; സുധാകരന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം നടക്കില്ലെന്ന് വിഡി സതീശൻ

  തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളെ കോൺഗ്രസ് ഒരിക്കലും ന്യായികരിക്കില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇടുക്കി കൊലപാതകം കെ. സുധാകരന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം നടക്കില്ല. ഇതിന്‍റെ പേരിൽ സിപിഎം സംസ്ഥാനത്ത് നടത്തുന്ന അക്രമ സംഭവങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ല. കേരളത്തിലെ കാമ്പസുകളിൽ വിദ്യാർഥികൾക്ക് നേരെ വ്യാപകമായ മർദനമാണ് എസ്എഫ്ഐ നടത്തുന്നത്. മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം അഴിഞ്ഞാടുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു.

Read More

ഇ പോസ് മെഷീൻ തകരാരിൽ, റേഷൻ മുടങ്ങുന്നു; ‘നെറ്റ് വർക്ക് പ്രശ്നത്തിനു ശാശ്വതപരിഹാരം വേണമെന്ന് റേഷൻ വ്യാപാരികൾ

പത്തനംതിട്ട: ഇ പോസ് മെഷീന്‍ തകരാറിലായതോടുകൂടി ജില്ലയിലെ റേഷന്‍ വിതരണം മുടങ്ങി. ശനിയാഴ്ച ആരംഭിച്ച തകരാര്‍ തിങ്കളാഴ്ചയും തുടര്‍ന്നു. ശനിയാഴ്ച റേഷന്‍ വാങ്ങാന്‍ വന്ന കാര്‍ഡ് ഉടമകളോട് നെറ്റ്വര്‍ക്ക് തകരാറുമൂലം ഇ പോസ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും തിങ്കളാഴ്ച രാവിലെ വരാന്‍ പറഞ്ഞ് വ്യാപാരികള്‍ മടക്കി അയച്ചു. ഇന്നലെ രാവിലെ വന്നിട്ടും പ്രശ്‌നം പരിഹരിക്കാതെ വന്നപ്പോള്‍ വൈകുന്നേരം വരാന്‍ പറഞ്ഞു വീണ്ടും തിരിച്ചയച്ചു. വൈകുന്നേരമെത്തിയ കാര്‍ഡ് ഉടമകള്‍ റേഷന്‍ സാധനം കിട്ടാതെ വന്നപ്പോള്‍ പലസ്ഥലങ്ങളിലും കടയുടമകളുമായി പ്രശ്‌നങ്ങളുണ്ടായി. നെറ്റ് വര്‍ക്ക് പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോണ്‍സണ്‍ വിളവിനാല്‍ അഭിപ്രായപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പ് നടപടിയെടുക്കുക ഇല്ലെങ്കില്‍ കടകളടച്ചിടാന്‍ അനുവാദം തരിക ഇക്കാര്യത്തിലാണ് ഇനി തീരുമാനം ഉണ്ടാകേണ്ടതെന്ന് ജോണ്‍സണ്‍ പറഞ്ഞു.

Read More

ധീരജിന്‍റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും; തളിപ്പറമ്പിൽ വൈകുന്നേരം നാലുമുതൽ ഹർത്താൽ; കനത്ത സുരക്ഷയൊരുക്കി പോലീസ്

കണ്ണൂർ: ഇടുക്കി പൈനാവ് ഗവ. എൻജിനിയറിംഗ് കോളജിൽ കൊല്ലപ്പെട്ട ധീരജിന്‍റെ മൃതദേഹം ഇന്ന് ജന്മനാടായ കണ്ണൂരിലെത്തിക്കും. അക്രമ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.തളിപ്പറന്പിൽ വലിയ പോലീസ് സന്നാഹം തന്നെ ക്യാമ്പ് ചെയ്തിട്ടുണ്ട്. ദേശീയ പാതകളിൽ പോലീസ് പരിശോധന ശക്തമാക്കി. മാഹിപ്പാലം, തലശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം ബസാര്‍, തോട്ടട ഗവ.പോളിടെക്നിക്, താഴെചൊവ്വ, കണ്ണൂര്‍ തെക്കി ബസാര്‍, പുതിയതെരു, പാപ്പിനിശേരി പഞ്ചായത്ത്, കല്യാശേരി, ധര്‍മശാല എന്നിവിടങ്ങളിൽ മൃതദേഹം ആംബുലൻസിൽ വച്ച് പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ധീരജിന്‍റെ ജന്മനാടായ തളിപ്പറന്പും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്. ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയിലെ പലയിടങ്ങളിലും ഇന്നലെ അക്രമസംഭവങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ വർധിപ്പിച്ചത്. തളിപ്പറമ്പ് കെകെഎന്‍ പരിയാരം സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് തളിപ്പറന്പ് സിപിഎം…

Read More

ജീവിതം മധുരിതമാക്കുന്ന രുചിക്കൂട്ട്!

ടി.ജി.ബൈജുനാഥ്ഇഷ്ടമുള്ള ബിരിയാണി ആസ്വദിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിലെത്തുന്ന ഗുജറാത്തി സ്ട്രീറ്റിലെ ചിത്രയെന്ന വലിയ ജിമിക്കി കമ്മലിട്ട പെണ്‍കുട്ടി. വീട്ടിലെ പുലാവ്, ബിരിയാണിക്കു പകരമാവില്ലെന്ന തിരിച്ചറിവോടെ രുചിഭേദങ്ങളെ പ്രണയിച്ചവൾക്കു പിറന്നാൾരാവിൽ വീട്ടുപടിക്കലെത്തി സ്പെഷൽ ബിരിയാണി സമ്മാനിക്കുന്ന സാബുവെന്ന കാമുകൻ. ഭക്ഷണത്തിലും ജീവിതത്തിലും, രുചികളുംഇഷ്ടങ്ങളും ഒന്നാണെന്നു തിരിച്ചറിയുന്നതോടെചിത്രയുടെയും സാബുവിന്‍റെയും ജീവിതം മധുരിതമാകുന്നു. ആഷിക് അമീറിന്‍റെയും ഫാഹിം സഫറിന്‍റെയും രുചിക്കൂട്ടിൽ അഹമ്മദ് കബീർ ഒരുക്കിയ മധുരത്തിനു ഹൃദയം തൊടുന്ന പ്രണയത്തിന്‍റെ ഫ്ളേവർ സമ്മാനിച്ച സാബുവും ചിത്രയും സിനിമ തീരുന്പൊഴും മനസുവിട്ടുപോകുന്നതേയില്ല. ശ്രുതിരാമചന്ദ്രന്‍റെ സ്ക്രീൻ നിമിഷങ്ങളിൽ മധുരം നിറയ്ക്കുകയാണു ചിത്ര. ‘അന്വേഷണം’ കഴിഞ്ഞ്‘അന്വേഷണം’ ചെയ്തു കഴിഞ്ഞിരിക്കുന്ന സമയത്താണ് മധുരത്തിന്‍റെ കഥയുമായി സംവിധായകൻ അഹമ്മദ് കബീർ ശ്രുതിയുടെ അടുത്തെത്തിയത്. ‘അന്വേഷണം കുറച്ചു ഹെവി സബ്ജക്ടായിരുന്നു. അഹമ്മദ് വളരെ ലൈറ്റായ ഹാപ്പി ഫീൽഗുഡ് സബ്ജക്ട് പറഞ്ഞപ്പോൾ പെട്ടെന്നു തന്നെ ഞാൻ യേസ് പറഞ്ഞു. പിന്നെ, ജോജു…

Read More

ത്രില്ലടിപ്പിച്ച് ‘പദ്മ’ ടീസർ

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം ‘പദ്‍മ’യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി.സുരഭി ലക്ഷ്‍മിയാണ്ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ.

Read More