മക്കൾ എല്ലാം നല്ലനിലയിൽ! അവസാന മോഹം സഫലമാകാതെ ആ അമ്മ പോയി… അഞ്ചു മക്കളുടെ അമ്മ രോഗാവസ്ഥയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു

ഹരിപ്പാട് : അഞ്ചു മക്കളുടെ അമ്മ രോഗാവസ്ഥയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. വാത്തുകുളങ്ങര രാജലക്ഷ്മി ഭവനിൽ സരസമ്മ (74 )ആണ്. ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ഇന്നലെ രാത്രി മരിച്ചത്. രോഗബാധിതയായ അമ്മയെ മക്കൾ നോക്കാത്തതിനെ തുടർന്ന് ചെങ്ങന്നൂർ ആർ. ഡി. ഒ ഇടപെട്ടു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മൂന്ന് ആൺമക്കളും രണ്ടു പെൺമക്കളും ആണ് ഇവർക്കുള്ളത്. മക്കൾ എല്ലാം നല്ലനിലയിൽ! മക്കൾ എല്ലാം നല്ല നിലയിലുമാണ് ആരോഗ്യവകുപ്പിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി വിരമിച്ച ഇവർ ഭർത്താവ് മരിച്ചതിന് ശേഷം പല മക്കളുടെയും അടുത്തായിരുന്നു താമസം. അമ്മ രോഗശയ്യയിൽ അയതിനെത്തുടർന്നു മക്കൾ നോക്കാതെ ആയി ഒരു മാസം മുമ്പ് ഒരു മകൾ അമ്മയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്ഥലം വിട്ടെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇതേത്തുടർന്നു സംഭവം ചെങ്ങന്നൂർ…

Read More

സിനിമയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങൾ! ജസ്റ്റീസ് ഹേമ കമ്മിറ്റിക്കായി സർക്കാർ ചെലവഴിച്ചത് 1.06 കോടി രൂപ; കമ്മിറ്റി ശിപാർശകൾ വെളിച്ചം കണ്ടില്ല

സിജോ പൈനാടത്ത് കൊച്ചി: നടിക്കെതിരേയുള്ള ആക്രമണ കേസിന്‍റെ പശ്ചാത്തലത്തിൽ, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ‌ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി ശിപാർശകൾ രണ്ടു വർഷം പിന്നിട്ടിട്ടും വെളിച്ചം കണ്ടില്ല. അതേസമയം, മൂന്നംഗ കമ്മിറ്റിയ്ക്കു വേണ്ടി സർക്കാർ ചെലവഴിച്ച തുകയുടെ വിവരങ്ങൾ പുറത്ത്. 1.06 കോടി രൂപയാണു ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവിട്ടത്. സംസ്ഥാന ചലച്ചിത്ര അക്കാദമി വഴിയാണു തുക നൽകിയത്. വിവിധ സ്ഥലങ്ങളിലെ സിറ്റിംഗുകൾ, കമ്മിറ്റി അംഗങ്ങളുടെ യാത്ര, താമസം, ഭക്ഷണം എന്നീ ഇനങ്ങളിലാണു തുക ചെലവഴിച്ചതെന്നു ചലച്ചിത്ര അക്കാദമിയിൽ നിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ രാജു വാഴക്കാലയ്ക്കു ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഹേമ അധ്യക്ഷയായ കമ്മിറ്റിയിൽ, നടി ശാരദ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ…

Read More

പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം! വെട്ടിക്കൊലപ്പെടുത്തിയത്‌ വീട്ടിൽനിന്നു വിളിച്ചിറക്കി; രണ്ടുപേർ കസ്റ്റഡിയിൽ; ഗുണ്ടാ സംഘങ്ങളുമായി ബന്ധം

പെരുമ്പാവൂർ: യുവാവിനെ വീട്ടിൽനിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. കീഴില്ലം ഏഴാം വാർഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ സാജുവിന്‍റെ മകൻ അൻസിൽ (28) കൊല്ലപ്പെട്ട കേസിലാണ് ബിജു, എൽവിൻ എന്നിവരെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഫോൺ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അൻസിലിനെ പ്രതികൾ വെട്ടുകയായിരുന്നു. തലയ്ക്കും കൈക്കും പുറത്തും വെട്ടേറ്റ അൻസിലിനെ പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം രണ്ട് ദിവസം മുൻപ് എംസി റോഡിൽ കീഴില്ലത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ പാർക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. കൊലപാതകത്തിൽ പങ്കാളിയായ ബിജു പമ്പിലെ ജീവനക്കാരനാണ്. ഇയാൾ മൂന്ന് മാസമായി ഇവിടെ ജോലി ചെയ്ത് വരുന്ന ആളാണ്. മറ്റൊരു പ്രതിയായ…

Read More

ലിപ്‌ലോക്കുമായി അനുപമ ! ട്രോളുകളുമായി സോഷ്യല്‍ മീഡിയ

സിനിമയില്‍ സജീവമായ കാലം മുതൽ പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുള്ള താരമാണ് അനുപമ പരമേശ്വരൻ. ഇന്ത്യയിലെ പ്രശസ്ത ക്രിക്കറ്റ് താരത്തിന്‍റെ പേരിനൊപ്പം പ്രചരിച്ച വാര്‍ത്തകള്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. പിന്നീടിങ്ങോട്ട് പല തരത്തിലുള്ള പ്രണയകഥകളാണ് അനുപമയ്ക്കു നേരിടേണ്ടിവന്നത്. ഓരോ വിമര്‍ശനങ്ങളും കാര്യമാക്കാതെ നടി മുന്നോട്ടുപോവുകയാണ് പതിവ്. എന്നാലിപ്പോള്‍ ഒരു ലിപ് ലോക്കിന്‍റെ പേരില്‍ അനുപമയ്ക്ക് എതിരേ ട്രോളുകള്‍ ഉയര്‍ന്നുവരികയാണ്. പുതിയ സിനിമയില്‍നിന്ന് പുറത്തുവന്ന ട്രെയിലറിലെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത്. ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് റൗഡി ബോയിസ്. ദില്‍ രാജു നിര്‍മിക്കുന്ന സിനിമ ശ്രീഹര്‍ഷ കോനുഗണ്ടിയാണ് സംവിധാനം ചെയ്യുന്നത്. അധികം വൈകാതെ റിലീസിന് ഒരുങ്ങുന്ന സിനിമയില്‍നിന്നു ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. കിടിലനൊരു പ്രണയകഥ പറയുന്ന സിനിമയാണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് അനുമപ സിനിമയില്‍ അഭിനയിക്കുന്നത്. പെട്ടെന്നൊരു സാഹചര്യത്തില്‍ ഇരുവരും…

Read More

ഒരു പ്രത്യേകതരം ഈഗോ ! സ്ത്രീകള്‍ എന്തു ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റം; അതിന്‍റെ കാരണവും മനസിലാക്കി; നേഹ റോസ് പറയുന്നു…

കുറ്റപ്പെടുത്തലുകള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്ന ആളാണ് ഞാന്‍. എപ്പോഴും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടത് സ്ത്രീകളാണ്. സ്ത്രീകള്‍ എന്തു ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റം. അതിന്‍റെ കാരണവും മനസിലാക്കി. ആണിന് ഒന്നാംസ്ഥാനവും പെണ്ണിന് രണ്ടാംസ്ഥാനം മതി എന്ന ചിന്താഗതിയാണ് ഇതിന്‍റെ കാരണം.. ഒരു പ്രത്യേകതരം ഈഗോ. സ്ത്രീകള്‍ എന്നും താഴ്ന്നുനില്‍ക്കണം അല്ലെങ്കില്‍ അവളെ ഒതുക്കണം എന്ന ചിന്താഗതി. ഒരു പെണ്ണിന് എന്നും അവള്‍ മാത്രമേ ഉള്ളൂ, അതാണ് സത്യം. നമ്മള്‍ സ്ത്രീകള്‍ മനസിലാക്കേണ്ട കാര്യം ഇതാണ്, നമുക്ക് രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ സ്വന്തമായി ഇറങ്ങിത്തിരിക്കണം… എനിക്ക് എന്‍റെ വോയിസ് മാത്രമാണ്. ഒരുപക്ഷേ ഈ ലോകം തന്നെ മാറ്റിമറിക്കാന്‍ കഴിയും എന്‍റെ വോയ്സിന്… അതുകൊണ്ട് നമ്മള്‍ സ്ത്രീകള്‍ ശബ്ദമുയര്‍ത്തി നമുക്കുവേണ്ടി നിലകൊള്ളണം. -നേഹ റോസ്

Read More

വീഡിയോ ദൃശ്യം ഉൾപ്പെടെയുള്ള തെളിവുകൾ തേടി ദിലീപിന്‍റെ ആലുവായിലെ വീട്ടിൽ ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ വീട്ടിൽ പരിശോധന. ദിലീപിന്‍റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. കേസിലെ തെളിവുകൾ തേടിയാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണസംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന്‍റെ വീട്ടിൽ പരിശോധനയുമായി ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. 51 പേജുള്ള രഹസ്യമൊഴിയാണ് കോടതിയിൽ രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്‍റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Read More

എനിക്ക് മനസിലാകുന്നില്ല! എന്‍റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്‍റെ സഹപ്രവര്‍ത്തനെ സപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്‍റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി; ദുർഗ കൃഷ്ണ പറയുന്നു…

കുടുക്ക് 2025ലെ സോംഗ് ഇറങ്ങിയിരുന്നു. ആ പാട്ടിന്‍റെ അവസാനമുണ്ടായിരുന്ന ലിപ് ലോക് സീനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം. ആ പാട്ടിറങ്ങിയതിനു പിന്നാലെ ഞാനും എന്‍റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിരുന്നു. ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതില്‍ തങ്ങളുടെ പങ്കാളികള്‍ എങ്ങനെയെടുത്തു എന്നു ചോദിച്ചു. ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവാണ് എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സിനിമയെ സിനിമയായിട്ടും ജീവിതത്തെ ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു കിട്ടിയത് എന്നാണ് ഞാന്‍ പറഞ്ഞത്. ഇന്‍റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്‍റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്‍റെ സഹപ്രവര്‍ത്തനെ സപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്‍റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി. അതെങ്ങനെയാണ് എന്ന് എനിക്കു മനസിലായില്ല. ഞങ്ങള്‍ ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍, വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്കു പോയിട്ടല്ല ലിപ് ലോക്ക് ചെയ്തിരിക്കുന്നത്. ‌‌-ദുർഗ…

Read More

നല്ല ഒന്നാന്തരം തീരുമാനം ! സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നാഗചൈതന്യ പറയുന്നത് ഇങ്ങനെ…

സാമന്തയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന്‍ നാഗ ചൈതന്യ . ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും വേര്‍പിരിയുന്നത് പൊതുസമൂഹത്തെ അറിയിച്ചത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും നാഗ ചൈതന്യ അതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഉടന്‍ പുറത്തിറങ്ങുന്ന തന്റെ ചിത്രമായ ബംഗാര്‍രാജിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ നാഗ ചൈതന്യ തന്റെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. ‘അവള്‍ സന്തോഷവതിയാണെങ്കില്‍ താന്‍ സന്തോഷവാനാണ്. ഈ അവസരത്തില്‍ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം’- നാഗ ചൈതന്യ പറഞ്ഞു. ”പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്. അവള്‍ സന്തോഷവതിയാണെങ്കില്‍, ഞാന്‍ സന്തോഷവാനാണ്. അതിനാല്‍ അത്തരമൊരു സാഹചര്യത്തില്‍ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം, ‘ നാഗ…

Read More

പ്രിയപ്പെട്ട സൈന..! ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ലക്ഷ്യവും എനിക്കില്ലായിരുന്നു; സിദ്ധാർഥ്

പ്രിയപ്പെട്ട സൈന, കുറച്ചു ദിവസങ്ങൾക്കു മുമ്പ് നിങ്ങളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാൻ എഴുതിയ എന്‍റെ പരുഷമായ തമാശയ്ക്ക് നിങ്ങളോടു ക്ഷമചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് നിങ്ങളോടു പല കാര്യങ്ങളിലും വിയോജിപ്പുണ്ടാകാം, പക്ഷേ, നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്കുണ്ടായ നിരാശയോ ദേഷ്യമോ പോലും എന്‍റെ സ്വരത്തെയും വാക്കുകളെയും ന്യായീകരിക്കാൻ കഴിയില്ല. ഞാൻ പറഞ്ഞത് തമാശയാണെങ്കിൽ ക്കൂടി അതു വിശദീകരിക്കേണ്ട ബാധ്യത എനിക്കുണ്ട്. പക്ഷേ, അത് അത്ര നല്ല തമാശയായിരുന്നില്ല. ഞാൻ ഉദ്ദേശിക്കാത്ത ഒരിടത്ത് ആ തമാശ ചെന്നുനിന്നതിൽ ക്ഷമചോദിക്കുന്നു. എന്നിരുന്നാലും, എന്‍റെ വാക്കുകൾക്കും ഞാൻ ഉദ്ദേശിച്ച തമാശയ്ക്കും മറ്റു പലയിടങ്ങളിൽനിന്നും ആളുകൾ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാൻ തറപ്പിച്ചു പറയുന്നു. ഞാൻ എന്നും ഫെമിനിസ്റ്റ് ചിന്താഗതിക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്. എന്‍റെ ട്വീറ്റുകളിലൊന്നും യാതൊരു വിധ ലിംഗഭേദവും ഉണ്ടാകാറില്ല, ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ലക്ഷ്യവും…

Read More

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് ബിജെപി പഞ്ചായത്തംഗം; രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്  പഞ്ചായത്തിലേക്ക് മാർച്ച് നടത്തി സിപിഎം

മതിലകം: മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ച കേസിൽ പ്രതിയായ പഞ്ചായത്തംഗം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ മതിലകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കു മാർച്ച് നടത്തി. മതിലകം പഞ്ചായത്ത് 13-ാം വാർഡ് മെന്പറും ബിജെപി നേതാവുമായ സഞ്ജയ് ശാർക്കര രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.ഒരാഴ്ചമുന്പ് സത്യേഷ് ബലിദാന ദിനാചരണത്തിന്‍റെ ഭാഗമായി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണു മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിയുയർന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള മുദ്രാവാക്യം വിളിയുൾപ്പെടെയുള്ള ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് നേതാക്കൾ ഉൾപ്പെടെ 500 ഓളം പേർക്കെതിരെ കേസെടുക്കുകയും, സഞ്ജയ് ശാർക്കര ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. പഞ്ചായത്തംഗത്തിന്‍റെ രാജി ആവശ്യപ്പെട്ട് സിപിഎം മതിലകം, കൂളിമുട്ടം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മതിലകം സെന്‍ററിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്തോഫീസിന് അല്പം അകലെ…

Read More