പെണ്‍കുട്ടി ‘അങ്ങനെ’ ചെയ്തില്ലായിരുന്നെങ്കില്‍ വീട്ടുകാര്‍ അറിയില്ലായിരുന്നു..! പോക്സോ കേസ് പ്രതിക്ക് 50 വര്‍ഷം കഠിന തടവ്

തൃശൂര്‍: തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിന തടവ്. കുന്നംകുളം പോര്‍ക്കളം സ്വദേശി സായൂജിനെ(23) ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റീസ് റീന എം. ദാസാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതി 60,000 രൂപാ പിഴയുമൊടുക്കണം. 2018 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി കെെയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യാ ശ്രമം നടത്തിയപ്പോഴാണ് കാര്യം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന്, കുട്ടിയുടെ മാതാപിതാക്കള്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Read More

നീ വിരൂപയാ..! ഇരുണ്ടനിറത്തെ പരിഹസിച്ചു, ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി; നാട്ടുകാരുടെ മുമ്പില്‍ യുവതിയുടെ തന്ത്രം പാളി

ദുർഗ് (ചത്തീസ്ഗഡ്): ഇരുണ്ടനിറത്തെക്കുറിച്ച് നിരന്തരം പരിഹസിച്ചിരുന്ന ഭര്‍ത്താവിനെ യുവതി കോടാലികൊണ്ട് വെട്ടിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഭര്‍ത്താവ് അനന്ത് സൊന്‍വാനിയെ (40) കൊലപ്പെടുത്തിയതിനു സംഗീത സൊന്‍വാനി അറസ്റ്റിലായി. ചത്തീസ്ഗഡിലെ അമലേശ്വര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മുപ്പതുകാരിയായ യുവതിക്ക് കറുത്ത നിറമായതിനാല്‍ വിരൂപയെന്നു ഭര്‍ത്താവ് നിരന്തരം വിളിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. നിറവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും വഴക്കുണ്ടായതിനെ തുടര്‍ന്ന് സംഗീത കോടാലികൊണ്ട് അനന്തിനെ വെട്ടുകയുമായിരുന്നു. അനന്ത് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം സംഗീത അറുത്തുമാറ്റി. തന്‍റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്ന് പിറ്റേന്ന് രാവിലെ യുവതി നാട്ടുകാരോടു പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അനന്തിന്‍റെ ആദ്യഭാര്യ മരിച്ചതിനുശേഷമാണ് സംഗീതയെ വിവാഹം കഴിച്ചത്.

Read More

എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി…ജീവിതം ബാക്കിയുള്ളതു കൊണ്ട് ആ സ്ഥാനത്ത് മറ്റൊരാളെ കൊണ്ടു വന്നെന്ന് മനോജ് ! ഞെട്ടലോടെ ആരാധകര്‍…

നടന്‍ മനോജ് കുമാറും ഭാര്യ ബീന ആന്റണിയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. തങ്ങളുടെ ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരദമ്പതികള്‍ക്കുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് മനോജ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഈ വാക്കുകള്‍ ഞെട്ടലോടെയാണ് ആരാധകരും കേട്ടത്. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാന്‍ തോല്‍ക്കില്ല’ എന്ന തംപ് നെയിലോടു കൂടിയാണ് നടി ബീന ആന്റണിയുടെ പേരും ചേര്‍ത്ത് ആണ് മനോജ് കുമാര്‍ പുതിയ വ്‌ളോഗ് പങ്കുവെച്ചത്. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി. പൊരുത്തപ്പെട്ട് പോകാന്‍ പറ്റാത്തത് കൊണ്ടാണോ എന്തോ എനിക്ക് അറിയില്ല, അവള്‍ പോയി. അതിന്റെ വേദനയുണ്ട്. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും ഒട്ടും താത്പര്യമില്ലാത്ത ആളെ…

Read More

എങ്ങനെ 2047ല്‍ ഭരണം പിടിക്കാം…എങ്ങനെ എളുപ്പത്തില്‍ ബോംബുണ്ടാക്കാം ! പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പിടിച്ചെടുത്ത രേഖകളില്‍ പറയുന്നത്…

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ അതി സങ്കീര്‍ണമായ പലതെളിവുകളും കണ്ടെടുത്തതായി അന്വേഷണ ഏജന്‍സികള്‍. റെയ്ഡുകളില്‍ വിവിധയിടങ്ങളില്‍നിന്നായി പിടിച്ചെടുത്ത രേഖകളുടെ വിശദാംശങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ പങ്കുവെച്ചത്. ഖാദ്രയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഹമ്മദ് ബേഗ് നദ്വിയില്‍നിന്നും തീവ്രസ്വഭാവമുള്ള ഒരു ബുക്ക്‌ലെറ്റും പിടിച്ചെടുത്തിരുന്നു. സ്‌ഫോടക വസ്തു നിര്‍മിക്കാനുള്ള ഹ്രസ്വകാല കോഴ്‌സ് എന്ന തലക്കെട്ടിലാണ് ഈ ബുക്ക്‌ലെറ്റിലെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. മഹാരാഷ്ട്രയിലെ പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റില്‍നിന്നാണ് സി.ഡി.കളും മറ്റുലഘുലേഖകളും കണ്ടെടുത്തത്. മിഷന്‍ 2047 പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന സി.ഡി.കളാണ് പിടിച്ചെടുത്തത്. ഇതിനുപുറമേ ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് പിടിച്ചെടുത്തതായും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന് രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇവിടങ്ങളിലായി 1300-ലേറെ ക്രിമിനല്‍ കേസുകളാണ് സംഘടനയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലീസും എന്‍.ഐ.എയും അടക്കം രജിസ്റ്റര്‍…

Read More

Here Is What I Understand About Colombian Sexy Women

Work With UsIf you are talented and keen about human rights then Amnesty International needs to listen to from you. While she “would somewhat die of old age than have a violent death”, Márquez insists that Colombia’s Afro ladies “must keep going”, despite the risks they face. She believes women have a key function to play as a result of their “caring instinct” drives them to guard not only their youngsters, but in addition their territory, the environment and their communities. The authorities must also work to eradicate the corruption…

Read More

വഴി ചോദിയ്ക്കാന്‍ എന്ന മട്ടില്‍ അശ്ളീല പുസ്തകങ്ങള്‍ തുറന്നു കാണിക്കാന്‍…സ്ത്രീകളെ പിച്ചാന്‍, തോണ്ടാന്‍, കടന്നുപിടിക്കാന്‍, പറ്റിയാല്‍…കുറിപ്പ് വൈറല്‍…

കോഴിക്കോട് മാളില്‍ തിരക്കിനിടയില്‍ യുവ നടിയെ കയറിപ്പിടിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ ആരും അതില്‍ അതിശയോക്തി പ്രകടിപ്പിക്കുന്നില്ല. കാരണം ഇത്തരം സംഭവങ്ങള്‍ ഇവിടെ ഇതാദ്യമല്ല. നടിയുടെ പ്രതികരണവും പ്രസ്താവനകളുമെല്ലാം കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുക്കുടി.കേരളത്തില്‍ ഇതൊരു നിത്യ സംഭവമായി മാറിയെന്ന്, ഈ വിഷയത്തെക്കുറിച്ച് പലവട്ടം എഴുതിയിട്ടുള്ള മുരളി തുമ്മാരുകുടി ഫേബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”തിരക്കില്ലാത്തിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. അശ്ലീലമായ കമന്റുകള്‍ പറയാന്‍, സിപ്പ് അഴിച്ചോ തുണി പൊക്കിയോ സ്വന്തം ലിംഗം പ്രദര്‍ശിപ്പിക്കാന്‍, വഴി ചോദിയ്ക്കാന്‍ എന്ന മട്ടില്‍ അശ്ളീല പുസ്തകങ്ങള്‍ തുറന്നു കാണിക്കാന്‍, പറ്റിയാല്‍ കയറിപിടിക്കാന്‍ റെഡിയായി മറ്റൊരു പറ്റം ക്രിമിനലുകള്‍ നമ്മുടെ നാട്ടിലും നഗരങ്ങളിലും സജീവമാണ്.ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് ഏതൊരു സ്ത്രീയും വിധേയയാകാം. പത്തു വയസ്സ് തികയാത്ത പെണ്‍കുട്ടി മുതല്‍ എണ്‍പതു കഴിഞ്ഞ മുത്തശ്ശി…

Read More

വ്യവസായിയെ ബന്ദിയാക്കി പണംതട്ടാന്‍ ശ്രമം; പ്രതികള്‍ ഉപയോഗിച്ച തോക്ക് കണ്ട് ഞെട്ടി പോലീസ്; പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവർ

തിരുവല്ല: തിരുവല്ലയിലെ വേങ്ങലില്‍ വ്യവസായിയെ ഗോഡൗണില്‍ ബന്ദിയാക്കിയശേഷം വടിവാളും തോക്കും കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാക്കള്‍ ക്രിമിനല്‍ കേസുകളില്‍ മുമ്പും പ്രതികളെന്നു പോലീസ്. മൂന്നു ലക്ഷം രൂപ വ്യാപാരിയില്‍ നിന്നു തട്ടിയെടുക്കാന്‍ നടത്തിയ ശ്രമമാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ ചേര്‍ന്നു പൊളിച്ചത്. സംഭവത്തില്‍ മൂന്നംഗ സംഘം വ്യാജ തോക്കും മാരകായുധങ്ങളുമായി തിരുവല്ല പോലീസിന്‍റെ പിടിയിലായി. ഇടിഞ്ഞില്ലം മാങ്കുളത്തില്‍ വീട്ടില്‍ ഷിജു വര്‍ഗീസ് (23 ), ഇടിഞ്ഞില്ലം കഴുപ്പില്‍ കോളനിയില്‍ രാഹുല്‍ കൊച്ചുമോന്‍ (23), ഇടിഞ്ഞില്ലം വാഴയില്‍ വീട്ടില്‍ ബാസ്റ്റിന്‍ മാത്യു ( 20 ) എന്നിവരാണ് പിടിയിലായത് . തിങ്കളാഴ്ച രാത്രി ഏഴഓടെ പെരുംതുരുത്തിയില്‍ കടപ്പാക്കല്‍ ബിസിനസ് നടത്തുന്ന കൊച്ചേട്ട് താഴ്ചയില്‍ വീട്ടില്‍ ഷൈജുവിനെ വേങ്ങലിലെ ഗോഡൗണില്‍ ബന്ദിയാക്കി പണം തട്ടാനായിരുന്നു ശ്രമം. വടിവാള്‍ കഴുത്തില്‍വച്ച് തോക്ക് കാട്ടി മൂന്നുലക്ഷം രൂപയാണ് സംഘം ഷൈജുവിനോട് ആവശ്യപ്പെട്ടത്.ജീവനക്കാര്‍ വിവരം…

Read More

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയെ മർദിച്ചത് ഒരാഴ്ച മുമ്പ് ഡിവൈഎഫ് ഐ  പുറത്താക്കിയ പ്രവർത്തകർ; സംഘം ചേർന്ന് മർദിച്ച ശേഷം സിഗരറ്റിന് കുത്തി പൊള്ളിച്ചു; സംഭവത്തിൽ  നാലുപേർ പിടിയിൽ 

കടുത്തുരുത്തി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയെ രാത്രിയില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ആരോപണമുയര്‍ന്നെങ്കിലും സംഭവത്തില്‍പെട്ടവരെ ഒരാഴ്ച്ച മുമ്പ് ഡിവൈഎഫ്ഐയില്‍ നിന്നു പുറത്താക്കിയതാണെന്ന് നേതാക്കള്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം സെക്രട്ടറി വാലാച്ചിറ പനച്ചിക്കാലായില്‍ ജിന്‍സ് കുര്യന്‍ (30) ആണ് മര്‍ദനമേറ്റത്. ഇയാള്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ ചികിത്സയിലാണ്. മുട്ടുചിറ മൈലാടുംപാറ സ്വദേശികളായ ജിതിന്‍, സാവിയോ, അരുണ്‍ ബാബു, തോമസുകുട്ടി, സച്ചിന്‍ ബിനോയി, അജയല്‍ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന ജിന്‍സിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപെട്ട് തോമസുകുട്ടി, അജയല്‍, അരുണ്‍ ബാബു, സച്ചിന്‍ ബിനോയി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. രാഷ്ട്രീയ സമര്‍ദങ്ങളെ തുടര്‍ന്ന് കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പോലീസ് ആദ്യം തയാറായിരുന്നില്ല.തിങ്കളാഴ്ച്ച രാത്രി പത്തോടെ കുറുപ്പന്തറ…

Read More

“ദ ലൈറ്റ് ഓഫ് മൈ ലൈഫ്’’ വൈറൽ താരമായി റാനിഷ് ഇഖ്ബാൽ താനി; അഭിനന്ദനവുമായി നിവിൻ പോളിയും

നവാസ് മേത്തർതലശേരി: നാദാപുരം സ്വദേശിയായ റാനിഷ് ഇഖ്ബാൽ താനി എന്ന പ്ലസ് ടൂ വിദ്യാർഥിനി സംവിധാനം ചെയ്ത “ദ ലൈറ്റ് ഓഫ് മൈ ലൈഫ്’ എന്ന ഹ്രസ്വചിത്രം നവ മാധ്യമങ്ങളിൽ വൈറലാകുന്നു. അധ്യാപകർ കേവലം പാഠപുസ്തക വിജ്ഞാനത്തിന്റെ ഉറവിടമല്ല, മറിച്ച് വിലയേറിയ പാഠങ്ങളുടെ കിരണങ്ങളാൽ വിദ്യാർഥികളിൽ പ്രകാശിക്കുകയും ചെയ്യുന്ന ഒരു മെഴുകുതിരി പോലെയാണ് എന്ന സന്ദേശമാണ് ദ ലൈറ്റ് ഓഫ് മൈ ലൈഫ് എന്ന ഹ്രസ്വചിത്രം മുന്നോട്ട് വെക്കുന്നത്. കുട്ടിക്കാലം മുതൽ ഞങ്ങളെ വളർത്തിയ സ്നേഹനിധികളായ അധ്യാപകർക്ക് ഞങ്ങൾ ഈ ഹ്രസ്വചിത്രം സമർപ്പിക്കുന്നു എന്ന മുഖവുരയോടയാണ് ചിത്രം ആരംഭിക്കുന്നത്. അധ്യാപകരുടെ അത്ഭുതകരമായ കഠിനാധ്വാനത്തിനും സ്ഥിരമായ പരിചരണത്തിനും നന്ദി പറയാനും റാനിഷ് മറന്നില്ല. കുട്ടിക്കാലത്ത് അമ്മയെ നഷ്ടപ്പെട്ട് മദ്യപാനിയായ അച്ഛനൊപ്പം വളരുന്ന ചെറുപ്പവും വികൃതിയുമായ ഷാൻ എന്ന ആൺകുട്ടിയെ തന്‍റെ ജീവിതം മികച്ചതാക്കി മാറ്റിയ മിസ് സനയ എന്ന…

Read More

ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം; സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ മുദ്ര വയ്ക്കും

തിരുവനന്തപുരം: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ സംസ്ഥാന പോലീസിന് ഡിജിപി അനിൽകാന്ത് ജാഗ്രതാ നിർദേശം നൽകി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് അദ്ദേഹം നിർദേശം ന234548ൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിച്ച് വിജ്ഞാപനം ഇറങ്ങിയ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസും ആഭ്യന്തരമന്ത്രാലയം. നിരോധനത്തെ തുടർന്ന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉടനിറങ്ങും. ഉത്തരവിറങ്ങിയാലുടൻ പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകൾ പൂട്ടി പോലീസ് സീൽ ചെയ്യും. കനത്ത പോലീസ് സന്നാഹത്തോടെ നടപടികൾ ചെയ്യാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. പോപ്പുലർ ഫ്രണ്ട ിനെ നിരോധിച്ചുകൊണ്ട ുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും അയച്ച് കൊടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ ശക്തികേന്ദ്രങ്ങളിൽ പോലീസ് വിന്യാസം ആരംഭിച്ചു.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ…

Read More