പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 22 വര്‍ഷം തടവ് ശിക്ഷ

പാലക്കാട്: കല്ലടിക്കോട് 15കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 22 വര്‍ഷം തടവ് ശിക്ഷ. പട്ടാമ്പി കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം സ്വദേശി ആദര്‍ശാണ് കേസിലെ പ്രതി. ഇയാളില്‍നിന്ന് ഒരു ലക്ഷം രൂപ പിഴയും ഈടാക്കും. ഈ തുക അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. 21 സാക്ഷികളെ വിസ്തരിച്ച കേസില്‍ പ്രോസിക്യൂഷന്‍ 34 രേഖകള്‍ ഹാജരാക്കി.

Read More

ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തിന് കട്ട സപ്പോര്‍ട്ടുമായി യുവതി ! കാരണം അറിഞ്ഞാല്‍ തലയില്‍ കൈവയ്ക്കും…

സ്വന്തം ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ ഏതൊരു ഭാര്യയും പ്രശ്‌നമുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ത ആവുകയാണ് മോണിക്ക ഹള്‍ഡറ്റ് എന്ന 37കാരി. ഭര്‍ത്താവായ ജോണ്‍ എന്ത് ആഗ്രഹം പറഞ്ഞാലും സമ്മതിച്ചുകൊടുക്കുന്ന മനസാണ് തന്റേതെന്ന് മോണിക്ക പറയുന്നു. അതുകൊണ്ടുതന്നെ പരസ്ത്രീബന്ധവും ഇവര്‍ക്ക് പൂര്‍ണ സമ്മതമാണ്. മറ്റു സ്ത്രീകളുമായി സമയം ചെലവാക്കാന്‍ അനുവദിക്കുന്നതിലൂടെ ഭര്‍ത്താവിന് തന്നോടുളള സ്നേഹം വര്‍ദ്ധിക്കുമെന്നാണ് മോണിക്ക പറയുന്നത്. ജോണ്‍ മറ്റു സ്ത്രീകളോടൊപ്പം ചെലവഴിക്കുമ്പോള്‍ വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് തന്റെ പ്രധാന ജോലിയെന്ന് മോണിക്ക പറയുന്നു. ”ഭര്‍ത്താവിനെ സന്തോഷവാനാക്കുക എന്നതാണ് എന്റെ ലക്ഷ്യം. പൂര്‍ണ അര്‍ത്ഥത്തില്‍ ഞാനൊരു വീട്ടമ്മയാണ്. ദിവസത്തില്‍ കൂടുതല്‍ സമയവും ജോണിന് വേണ്ടിയാണ് എന്റെ പ്രവര്‍ത്തനം. അദ്ദേഹത്തിനിഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കുക, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുക എന്നതിലൊക്കെയാണ് ഞാന്‍ ശ്രദ്ധ നല്‍കുന്നത്” മോണിക്ക പറയുന്നു. മോണിക്കയെ പിന്തുണച്ചും പരിഹസിച്ചും നിരവധി ആളുകളാണ്…

Read More

പ്രതിവര്‍ഷം മതംമാറ്റുന്നത് 1000 പെണ്‍കുട്ടികളെ ! നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം…

രാജ്യത്തെ ഹിന്ദു പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നതിനെതിരേ കറാച്ചിയില്‍ പ്രതിഷേധമാര്‍ച്ച്. ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ നിരവധി അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പാക്കിസ്ഥാന്‍ ദാരാവര്‍ ഇത്തിഹാദ് (പിഡിഐ) എന്ന ഹിന്ദു സംഘടനയാണ് കറാച്ചി പ്രസ് ക്ലബ്ബിന് പുറത്തും സിന്ധ് അസംബ്ലി മന്ദിരത്തിന്റെ കവാടത്തിലും പ്രതിഷേധിച്ചത്. ”സിന്ധിലെ ഹിന്ദുക്കള്‍ നേരിടുന്ന ഈ വലിയ പ്രശ്‌നം ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, പ്രത്യേകിച്ച് നമ്മുടെ 12 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും തുടര്‍ന്ന് പ്രായമായ മുസ്ലീം പുരുഷന്മാരെകൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. ”പിഡിഐയിലെ ഒരു അംഗം പറഞ്ഞു. വ്യാഴാഴ്ച നടന്ന പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടുവെന്നും പലരും ഈ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ വലിമാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. ഹിന്ദു…

Read More

കാറിൽ കഞ്ചാവും ഹാഷിഷ് ഓയിലും; പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് ഓടുന്നതിനിടെ മൈബൈൽ എടുക്കാൻ മറന്നു

കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചുഗ്രാം എംഡിഎംഎയും പിടികൂടിയ സംഭവത്തിൽ പ്രതികൾ ഉടൻ പിടിയിലാവുമെന്ന് പോലീസ്. കൊറ്റാളി, മട്ടന്നൂർ സ്വദേശികൾക്കായി പോലീസ് വലവിരിച്ചു ക‌ഴിഞ്ഞു.കാറിൽനിന്നു ലഭിച്ച രണ്ട് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഈ മൊബൈൽ ഫോണുകളിലേക്ക് വന്ന കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തു മയക്കുമരുന്നുകൾ എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ സംസ്ഥാനം വിട്ടതായാണ് പോലീസ് സൂചന. ഇന്നലെ പുലർച്ചെ ഒന്നോടെ പുല്ലൂപ്പിക്കടുത്തുവച്ചാണ് മയക്കുമരുന്നുകൾ പിടികൂടിയത്. രാത്രികാല പരിശോധനയ്ക്കിടെ പോലീസിനെ കണ്ടതോടെ രണ്ടംഗസംഘം പുതുതായി നിർമാണം നടക്കുന്ന ബൈപ്പാസ് റോഡിലേക്ക് കാർ കയറ്റിയ ശേഷം വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പോലീസ് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് 1.052 കിലോഗ്രാം ഹാഷിഷ് ഓയിൽ അഞ്ചുകിലോഗ്രാം കഞ്ചാവ്, 5.8 ഗ്രാം എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും രണ്ടു…

Read More

വനിതാ ജീവനക്കാര്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഷ്യന്‍ മിലിട്ടറി ഡോക്ടര്‍…

റഷ്യ-യുക്രൈന്‍ യുദ്ധം 400 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി റഷ്യന്‍ മിലിട്ടറി ഡോക്ടര്‍. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വനിത മെഡിക്കല്‍ ജീവനക്കാരെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നുവെന്നാണ് വനിതാ ഡോക്ടറിന്റെ വെളിപ്പെടുത്തല്‍. റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഫീല്‍ഡ് വൈഫ്’ ആകാന്‍ സമ്മതിച്ചവരെ ഓഫീസര്‍മാര്‍ക്ക് വേണ്ടി പാചകം ചെയ്യാനും വൃത്തിയാക്കാനും ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനും ഉപയോഗിച്ചിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. ലൈംഗിക അടിമകളാകാന്‍ വിസമ്മതിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും മര്‍ദനവുമാണ് നേരിടേണ്ടി വരികയെന്നും അവര്‍ വ്യക്തമാക്കി. തന്റെ സൈനിക യൂണിറ്റിന്റെ ചുമതലയുള്ള ഒരു കേണല്‍, നിസ്നി നോവ്ഗൊറോഡ് പരിശീലന ക്യാമ്പില്‍ ആയിരിക്കുമ്പോള്‍ തന്നെ അയാളുടെ ഫീല്‍ഡ് വൈഫ്’ ആക്കാന്‍ ശ്രമിച്ചതായും ഡോക്ടര്‍ തുറന്നുപറഞ്ഞു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് അവര്‍ തന്നെ ഉപദ്രവിച്ചുവെന്ന് ഡോക്ടര്‍ പറഞ്ഞു. മറ്റുള്ളവര്‍ ടെന്റുകളിലും വീടുകളിലും കിടന്നുറങ്ങുമ്പോള്‍ ഒരു…

Read More

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍മോഷണം ! 60 പവന്‍ സ്വര്‍ണം നഷ്ടമായി…

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബം പരാതി നല്‍കി. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. വിജയ് യേശുദാസിന്റെ കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് അഭിരാമിപുരം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പരാതി നല്‍കിയത്. വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. സമാനമായ രീതിയില്‍ നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായി ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും ഒരാഴ്ച മുന്‍പ് മോഷണം നടന്നിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഒരാഴ്ച മുന്‍പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ നടന്ന മോഷണത്തിലും…

Read More

തീക്കളി അതിരുവിട്ടു ! മുഖത്തേക്ക് തീ ആളിപ്പടര്‍ന്നതോടെ വിവാഹവേദിയില്‍ പൂമാല വലിച്ചെറിഞ്ഞ് വധു; വീഡിയോ വൈറല്‍…

വിവാഹാഘോഷങ്ങളുടെ പേരില്‍ നിരവധി കോപ്രായങ്ങള്‍ നടക്കുന്ന കാലമാണിത്. അത്തരം ഒരു വാര്‍ത്തയാണ് മഹാരാഷ്ട്രയിലെ ജുന്നറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ വേദിയില്‍ വധുവും വരനും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് സംഭവം. ഫോട്ടോ കൂടുതല്‍ രസമുള്ളതാക്കാന്‍ ഇരുവരുടെയും കയ്യില്‍ ഓരോ തോക്കുകളും നല്‍കിയിരുന്നു. അത് പൊട്ടിക്കുന്ന സമയത്ത് പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെണ്‍കുട്ടിയുടെ മുഖത്തേക്ക് പടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആത്മരക്ഷയെക്കരുതി തോക്കും വരണമാല്യവും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേക്ക് ഓടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. സംഭവത്തെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. വ്യത്യസ്തയ്ക്ക് വേണ്ടി എന്ത് തോന്ന്യാസവും കാണിക്കാന്‍ ഇപ്പോഴത്തെ ആളുകള്‍ക്ക് ഒരു മടിയുമില്ലെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.

Read More

സമൂഹമാധ്യമത്തിലൂടെ  സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ  അറസ്റ്റു ചെയ്ത് പോലീസ്

കൊല്ലം: സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആൾ പിടിയിൽ. നീരാവിൽ വയലിൽ പുത്തൻ വീട്ടിൽ സുധി(27) ആണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടി പ്രണയത്തിൽനിന്നു പിൻമാറിയ വിരോധത്തിൽ പ്രതി സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പോലീസ് പ്രതി യെ ബാംഗ്ലൂരിൽ നിന്നു പിടികൂടുകയായിരുന്നു. ഇയാൾ ബാംഗ്ലൂരിൽ ഒപ്റ്റീഷൻ ആയി ജോലി നോക്കിവരികയായിരുന്നു. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്‍റെ നിർദ്ദേശപ്രകാരം എസ്ഐ മാരായ ആശ, ഡാർവിൻ, എന്നിവരങ്ങിയ സംഘ മാണ് അറസ്റ്റ് ചെയ്തത്.

Read More

അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരോ കാലില്‍ തൊട്ടുനോക്കുന്നതായി രാജുവിനു തോന്നി ! മോനിഷയുടെ മരണശേഷം മണിയന്‍പിള്ള രാജുവിനുണ്ടായത് ഭയാനകമായ അനുഭവം…

മലയാളസിനിമയുടെ തീരാനഷ്ടങ്ങളിലൊന്നായിരുന്നു നടി മോനിഷയുടെ അപ്രതീക്ഷിത മരണം. സിനിമയില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വാഹനാപകടത്തിന്റെ രൂപത്തില്‍ നടിയെ മരണം കവര്‍ന്നെടുത്തത്. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന റെക്കോഡ് ഇപ്പോഴും മോനിഷയ്ക്കു സ്വന്തമാണ്. മരിക്കുന്നതിനു മുമ്പ് മോനിഷ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. ആ സമയങ്ങളില്‍ കത്തിനിന്ന നായികമാരില്‍ ഒരാളു കൂടിയായിരുന്നു മോനിഷ. മോനിഷ മരിച്ച രണ്ടു വര്‍ഷത്തിനു ശേഷം മോഹന്‍ലാലിനും മണിയന്‍പിള്ള രാജുവിനും ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും ഉണ്ടായിരുന്നു. മദ്രാസില്‍ എത്തിയാല്‍ രാജു സ്ഥിരം തമസിക്കുന്നതു പാംഗ്രോ ഹോട്ടലിലെ 504ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് ആ റൂം ഒഴിവില്ലാത്തതിനാല്‍ 505ലാണു താമസിച്ചത്. വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാന്‍ കിടന്നു.…

Read More

ഇടിമിന്നലോടെ വേനൽമഴ കനക്കും;  കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Read More