അഞ്ചു തവണ അയാള്‍ എന്നെ..! വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ഡോക്ടറായ യുവതിയുടെ പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരായാക്കിയെന്ന ഡോക്ടറായ യുവതിയുടെ പരാതിയില്‍ 10 വര്‍ഷത്തിനു ശേഷം പ്രതിക്കെതിരേ മൂന്നു വര്‍ഷത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടപ്പള്ളി സ്വദേശിനിയായ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് ചങ്ങനാശേരി പെരുമണ്ണ സ്വദേശി പ്രശാന്ത് എസ്. തോമസിനെ ശിക്ഷിച്ചത്. എറണാകുളം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ മൂന്നു വര്‍ഷം ആയതിനാല്‍ പ്രതിക്ക് ഉടന്‍ തന്നെ ജാമ്യം ലഭിച്ചു. 2011-12 കാലയളവില്‍ വിവാഹ വാഗ്ദാനം നല്‍കി അഞ്ചു തവണ പീഡനത്തിനിരായാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. പ്രണയത്തിലായ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതായും എന്നാല്‍ പിന്നീട് പ്രതി വിവാഹത്തില്‍ നിന്നു പിന്മാറിയെന്നുമായിരുന്നു യുവതിയുടെ പരാതിയില്‍ പറയുന്നത്. ചങ്ങനാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. പിന്നീട് യുവതിയുടെ ആവശ്യപ്രകാരം എറണാകുളത്തേക്ക് കേസ് മാറ്റുകയായിരുന്നു. പ്രതിക്ക് കോടതി വിധിച്ച ശിക്ഷ…

Read More

ലൈംഗിക ബന്ധത്തിനു ശേഷം മറ്റൊരു കല്യാണം കഴിച്ചതുകൊണ്ടു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ചുമത്താന്‍ കഴിയില്ല! പ്രതിയുടെ ജീവപര്യന്തം റദ്ദാക്കി

കൊച്ചി: കല്യാണം കഴിക്കില്ലെന്ന വസ്തുത മറച്ചുവച്ച് സ്ത്രീയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ ലൈംഗിക കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരത്തെ വ്യാജ വിവാഹവാഗ്ദാനം നല്‍കി സ്വാധീനിക്കുകയോ ചെയ്താലേ പ്രതിക്കെതിരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കൂവെന്ന് ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇടുക്കി സ്വദേശി രാമചന്ദ്രനെതിരെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും പിഴയും റദ്ദാക്കി വെറുതേ വിട്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഇരയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം പ്രതി മറ്റൊരു കല്യാണം കഴിച്ചുവെന്നതുകൊണ്ടു മാത്രം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ചുമത്താന്‍ കഴിയില്ലെന്നു ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ രാമചന്ദ്രന്‍ നല്‍കിയ അപ്പീല്‍് പരിഗണിച്ചാണ് തീരുമാനം.

Read More

സംസ്ഥാനത്ത് ഇന്ധനവിലയിൽ കുതിപ്പ് തുടരുന്നു; രണ്ടാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് വർധിച്ചത് 8.38 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ കുതിപ്പ് തുടരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് 8.38 രൂപയുടെയും ഡീസലിന് 8.09 രൂപയുടെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 113.56 പൈസയും ഡീസലിന് 100.49 പൈസയുമായി. കൊച്ചിയില്‍ ഡീസല്‍ വില നൂറു കടന്നിരിക്കുകയാണ്. മാര്‍ച്ച് 22-നാണ് ഇന്ധനവില വര്‍ധിച്ചത്. 137 ദിവസത്തേ ഇടവേളയ്ക്കു ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായത്. നിലവില്‍ ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ഇത് വാഹനയാത്രികര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കുമെന്നാണ് വിപണി നല്‍കുന്ന സൂചന.

Read More

നടികേസിൽ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട നടന് ജാമ്യം കിട്ടിയത് ചൂണ്ടിക്കാട്ടി;  നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിനു ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതി വിജീഷ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷിന്‍റെ ഹര്‍ജിയില്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷിന്‍റെ ഹര്‍ജിയിലുണ്ടായിരുന്നു. ഈ സാഹചര്യം പരിഗണിച്ച കോടതി വിജീഷിന് ജാമ്യം അനുവദിക്കുകയായിരുന്നു. നടിയെ ആക്രമിക്കാനെത്തിയ സംഘത്തില്‍ അത്താണി മുതല്‍ പള്‍സര്‍ സുനിക്കൊപ്പം വാഹനത്തില്‍ വിജീഷും ഉണ്ടായിരുന്നു. കേസില്‍ പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ ഒഴികെ മറ്റു പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സാഗര്‍ വിന്‍സന്‍റിന്‍റെഹര്‍ജി തള്ളിനടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ബൈജു എം. പൗലോസ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കേസിലെ സാക്ഷിയും കാവ്യ മാധവന്‍റെ ഉടസ്ഥതയിലുള്ള വസ്ത്രശാല ലക്ഷ്യയിലെ മുന്‍…

Read More

മൂവാറ്റുപുഴയിലെ ജപ്തി നടപടി; ബാങ്കുമായി എംഎൽഎയുടെ നേതൃത്വത്തിൽ ചർച്ച; കടബാധ്യത ഏറ്റെടുത്തതായി മാത്യു കുഴൽനാടൻ 

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നിർധന കുടുംബത്തിന്‍റെ വീട് ജപ്തി ചെയ്ത സംഭവത്തിൽ അർബൻ ബാങ്കുമായി എംഎൽഎയുടെ നേതൃത്വത്തിൽ ചർച്ച ഇന്ന്. കുടുംബത്തിന്‍റെ കടബാധ്യത ഏറ്റെടുത്തതായി മാത്യു കുഴൽനാടൻ എംഎൽഎ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ബാങ്കുമായി ഇന്ന് ചർച്ച നടത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ അജേഷിന്‍റെയും മഞ്ജുവിന്‍റെയും നാല് കുട്ടികളെയാണ് ജപ്തി നടപടിയുടെ ഭാഗമായി മൂവാറ്റുപുഴ അർബൻ ബാങ്ക് മാതാപിതാക്കൾ ഇല്ലാത്ത സമയം ഇറക്കിവിട്ടത്. ഹൃദ്രോഗിയായ പിതാവ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു ബാങ്കിന്‍റെ നടപടി. ബാങ്കിന്‍റെ ക്രൂര നടപടിയിൽ പ്രതിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ജനപ്രതിനിധികൾ വീട് പൂട്ടിയിരുന്ന താഴ് തകർത്ത് കുട്ടികളെ വീട്ടിൽ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം വലിയ വാർത്തയായതോടെ കുടുംബത്തിന്‍റെ ബുദ്ധിമുട്ട് മനസിലാക്കി നിരവധി ആളുകൾ സഹായ വാഗ്ദാനങ്ങൾ അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ഈ കുടുംബത്തിന്‍റെ കാര്യത്തിനായി തുക…

Read More

പുരാവസ്തു തട്ടിപ്പ് കേസ്! മോന്‍സനിൽനിന്നു പണം വാങ്ങിയ സിഐക്കു കിട്ടിയ പണികേട്ട് ഞെട്ടരുത്‌

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലില്‍ നിന്നു പണം വാങ്ങിയ സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം. കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്‍ സിഐ അനന്തലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് മാറ്റിയത്. തട്ടിപ്പു കേസിലെ പ്രതിയില്‍ നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൊച്ചി മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും, വയനാട് മേപ്പാടി സിഐ എ.ബി. വിപിന്‍ 1.75 ലക്ഷം രൂപയും വാങ്ങിയതായി പിന്നീട് കണ്ടെത്തി. മോന്‍സന്‍റെ തട്ടിപ്പ് പുറത്തു വരുന്നതിന് മുമ്പായിരുന്നു ഇരുവരും പണം വാങ്ങിയത്. ഡിജിപി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം ഇവരുവര്‍ക്കുമെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണ്. പ്രതിയുടെ കൈയില്‍ നിന്ന് പണം വാങ്ങിയിരുന്നതായും ഇതു കടമായി വാങ്ങിയതാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് ഉള്‍പ്പെട്ട…

Read More

പിതാവിന്‍റെ ആണ്ട് വിളിക്കാൻ പോകവെ ബൈക്കപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ആലങ്ങാട്: പിതാവിന്‍റെ ആണ്ട് വിളിക്കാൻ പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി പഴന്പിള്ളി പരേതനായ ആന്‍റണിയുടെ മകൻ അലൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം.അലന്‍റെ പിതാവ് ആന്‍റണി കഴിഞ്ഞവർഷം ഏപ്രിൽ അഞ്ചിനാണ് മരിച്ചത്. ഒന്നാം ചരമവാർഷികത്തിന്‍റെ ചടങ്ങിലേക്ക് ബന്ധുക്കളെ വിളിക്കാൻ പോകുകയായിരുന്ന അലൻ സഞ്ചരിച്ചിരുന്ന ബൈക്ക് കൂനമ്മാവ് ഭാഗത്ത് നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: ഗ്രേസി ചേരിയംതുരുത്ത് മാപ്പിളശേരി കുടുംബാംഗം. സഹോദരങ്ങൾ: അനീറ്റ, അനസ്റ്റ.

Read More

തിയറ്റര്‍ വേണ്ടാത്ത താരങ്ങളെ തിയറ്ററുകാര്‍ക്കും വേണ്ട; ദുൽഖർ വിശദീകരണം കേട്ടു,വിലക്ക് പിന്‍വലിച്ചെന്ന് ഫിയോക്

കൊച്ചി: തിയറ്ററുകള്‍ വേണ്ടന്നു പറയുന്ന താരങ്ങളെ തിയറ്ററുകാര്‍ക്കും വേണ്ടെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(ഫിയോക്). ഒടിടിയിലേക്ക് പോകുന്തോറും താരങ്ങള്‍ ജനഹൃദയങ്ങളില്‍ നിന്ന് മാറിപ്പോകും. തിയറ്റര്‍ റിലീസിന് ശേഷം ചുരുങ്ങിയത് 42 ദിവസത്തിനുശേഷം സിനിമ ഒടിടിയിലേക്ക് എന്ന തീരുമാനം ശക്തമായി നടപ്പാക്കുമെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് ജനറല്‍ ബോഡിയോഗത്തിന് ശേഷം പ്രസിഡന്‍റ് കെ. വിജയകുമാര്‍ പറഞ്ഞു. വിശദീകരണം തൃപ്തികരം; ദുല്‍ഖറിന്‍റെ വിലക്ക് പിന്‍വലിച്ചു കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍റെ കമ്പനിക്ക് ഫിയോക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്‍റെ കമ്പനിയുമായും അദ്ദേഹത്തിന്‍റെ ചിത്രങ്ങളുമായും വീണ്ടും സഹകരിക്കാനും ഇന്നലെ കൊച്ചിയില്‍ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ തീരുമാനമായി. ദുല്‍ഖറിന്‍റെ പുതിയ ചിത്രം സല്യൂട്ട് ഒടിടിയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. ഈ വിഷയത്തില്‍ ദുല്‍ഖര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് വിലക്ക് പിന്‍വലിക്കുന്നതെന്ന് ഫിയോക് പ്രസിഡന്‍റ് കെ. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

Read More

പെരുമ്പാവൂരിൽ ബാറിന് മുന്നിലെ കനാൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം;  സിസിടിവി കാമറകൾ പരിശോധിക്കാനൊരുങ്ങി പോലീസ്

പെരുമ്പാവൂർ: ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നെല്ലിമോളം  ബാറിന് മുമ്പിൽ കഴിഞ്ഞ രാത്രിയാണ്സംഭവം. കുരുപ്പപാറ മൂത്തേടത്ത് വീട്ടിൽ മത്തായി (ഗംഗൻ മത്തായി 55) ആണ് മരിച്ചത്. മേതലയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന മത്തായിയെ ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ സമീപ വാസികളാണ് കനാലിൽ വാഹനവും മൃതദേഹവും കണ്ടത്. വിവരം അറിഞ്ഞെത്തിയ പെരുമ്പാവൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ കനാലിൽ മുങ്ങി ഡ്രൈവറുടെ മൃതദേഹം കരയ്ക്കെത്തിച്ചു. തുടർന്നു താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സമീപത്തുള്ള സിസിടിവി കാമറകൾ പരിശോധിച്ചാലാണ് കൂടുതൽ വിവരങ്ങൾ അറിയാനാകുവെന്ന് കേസ് അന്വേഷിക്കുന്ന കുറുപ്പംപടി പോലീസ് പറഞ്ഞു. KL 48 / 58 27 നമ്പർ ഓട്ടോയാണ് കനാലിൽ വീണത്. ഓട്ടോ കിടന്ന സ്ഥലത്തുനിന്നും നൂറു മീറ്റർ മാറിയാണ് മൃതദേഹം കാണപ്പെട്ടത്. രണ്ടാൾ താഴ്ച്ചയും ശകതമായ ഒഴുക്കുമുള്ള കനാലിലേക്കാണ് ഓട്ടോ മറിഞ്ഞത്.…

Read More

കെ സുധാകരനെ കാണാൻ പഞ്ചായത്ത് വണ്ടി ഉപയോഗിച്ചത് തെറ്റ്; ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കണ്ണൂർ യാത്രയുടെ  വാഹനവാടക ഈടാക്കും

  ആലുവ: യുഡിഎഫ് ഭരിക്കുന്ന ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പ്രസിഡന്‍റും ഏതാനും ഭരണപക്ഷ അംഗങ്ങളും ചേർന്ന് കണ്ണൂരിൽ കെ. സുധാകരൻ എംപിയെ കാണാൻ പോകാനുപയോഗിച്ച പഞ്ചായത്ത് വാഹനത്തിന്‍റെ വാടക ഈടാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസറുടെ നിർദേശം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വാഹനം ദുരുപയോഗം ചെയ്‌തെന്ന പരാതി സത്യമാണെന്ന് ഓഡിറ്റ് സൂപ്പർവൈസർ വിശദീകരിച്ചു. പഞ്ചായത്ത് വാഹനം 530 കിലോമീറ്റർ ഓടിയതിന്‍റെ വാടക ഈടാക്കാനും ഈ പണം പഞ്ചായത്ത് സെക്രട്ടറി മുഖേന പിടിക്കാനുമാണ് സൂപ്പർവൈസർ നിർദേശിച്ചിരിക്കുന്നത്.  പഞ്ചായത്ത് പ്രസിഡന്‍റ് രാജി സന്തോഷ് ഉൾപ്പെടെയുള്ള ഒരു വിഭാഗം ഭരണപക്ഷ അംഗങ്ങൾക്കെതിരെ ബിജെപിയാണ് പരാതി നൽകിയത്. പ്രസിഡന്‍റും അംഗങ്ങളും 2021 ഒക്ടോബർ 25ന് പഞ്ചായത്ത് വാഹനത്തിൽ കണ്ണൂരിലെത്തി കെ. സുധാകരൻ എംപിയെ സന്ദർശിച്ചതാണ് പരാതിക്ക് അടിസ്ഥാനം. പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാധവപുരം കോളനിയിലെ പെരിയാർവാലി കനാലിന്‍റെ…

Read More