മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെ മർദിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ: യുവാവിനെ മർദിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. ആറ്റിങ്ങൽ കിഴുവിലം മുളയറത്തലക്കാവ് ക്ഷേത്രത്തിന് സമീപം ഷെറിൻ (23) , ആറ്റിങ്ങൽ കടുവയിൽ കടുവയിൽ പുത്തൻവീട്ടിൽ അനന്തപത്മനാഭൻ (21, വിഷ്ണു) എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിയായ അൻവർ എന്ന യുവാവിനെ മർദിച്ച് മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും അപഹരിച്ച സംഘത്തിലെ രണ്ടു പേരെയാണ് ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ഒ. എ. സുനിലിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശി ആയ യുവാവ് പ്രതികളിൽ ചിലരും ആയി സൗഹൃദത്തിൽ ആയിരുന്നു. ഈ സൗഹൃദം ഉപയോഗിച്ച് കഴിഞ്ഞ ദിവസം രാത്രി ആറ്റിങ്ങൽ കാട്ടുമ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ച് വരുത്തി മർദിച്ച് യുവാവിന്‍റെ കൈയിൽ കിടന്ന സ്വർണ ബ്രേസ്‌ലെറ്റും പണവും അപഹരിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ മോഷണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആറ്റിങ്ങൽ…

Read More

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ; സ്വന്തം ജില്ലയില്‍ സ്ഥാനംനേടി ഏഴാറ്റുമുഖം റോഡ്;  പുനരുദ്ധാരണപ്രവര്‍ത്തനത്തിനായി 25 ലക്ഷം രൂപയും

അങ്കമാലി: എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്തിട്ടും പൊതുമരാമത്ത് വകുപ്പ് തൃശൂർ ഡിവിഷന്‍റെ ഭാഗമായിരുന്ന അടിച്ചിലി മുതല്‍ ഏഴാറ്റുമുഖം പ്രകൃതിഗ്രാമം വരെയുള്ള ഏഴുകിലോമീറ്റര്‍ റോഡിന് ശാപമോക്ഷമായി. ഇന്നലെ പൊതുമരാമത്ത് വകുപ്പ് എൻജിനീയർ റോഡ് എറണാകുളം ഡിവിഷനിലേക്ക് മാറ്റിയതായി ഉത്തരവിറക്കി. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയപാതയില്‍ മുരിങ്ങൂരില്‍ നിന്നാരംഭിച്ച് ചാലക്കുടി പുഴയുടെ വടക്കേതീരത്തുകൂടി മേലൂര്‍ വഴി 17.205 കിലോമീറ്റർ നീളമുള്ള റോഡ് പൊതുമരാമത്ത് എറ്റെടുത്ത കാലം മുതല്‍ തൃശൂര്‍ ഡിവിഷനു കീഴിലായിരുന്നു. തൃശൂര്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കാകട്ടെ ജില്ലാ അതിര്‍ത്തിയായ അടിച്ചിലി വിട്ട് കിഴക്കോട്ട് തിരിഞ്ഞു നോക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ അടിച്ചിലി മുതല്‍ ഏഴാറ്റുമുഖം വരെയുള്ള ഏഴുകിലോമീറ്റര്‍ റോഡ് സംരക്ഷിക്കാൻ ആളില്ലാതായി. റോഡ് എറണാകുളം ഡിവിഷനിലേയ്ക്ക് മാറ്റണമെന്ന മുന്നൂര്‍പ്പിള്ളി, ഏഴാറ്റുമുഖം നിവാസികള്‍ മുറവിളിക്ക് നാലു പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ യാതൊരു നടപടികളും കൈക്കൊണ്ടിരുന്നില്ല. റോജി എം.…

Read More

നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്ന് അനധികൃത മദ്യക്കടത്ത്; എയർലൈൻസ് ജീവനക്കാരൻ പിടിയിൽ; മദ്യം മറിച്ചു വിറ്റിരുന്നത് ഇരട്ടി വലയ്ക്ക്

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്ന് അനധികൃതമായി വാങ്ങിയ മദ്യം കടത്തുവാൻ ശ്രമിച്ച എയർലൈൻസ് ജീവനക്കാരനെ നെടുമ്പാശേരി പോലീസ് പിടികൂടി. ഒമാൻ എയർലൈൻസിലെ റാമ്പ് അസിസ്റ്റന്‍റായി ജോലി ചെയുന്ന കോഴിക്കോട് സ്വദേശി അഷറഫ് (47) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. മൂന്ന് ലിറ്റർ വിദേശ മദ്യം ഇയാളിൽനിന്നു പിടിച്ചെടുത്തു. ഒമാൻ എയർലൈൻസ് വിമാനത്തിൽ വരുന്ന യാത്രക്കാരിൽ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇവർ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്നു മദ്യം വാങ്ങുന്നത്. ഇത്തരത്തിൽ വർഷങ്ങളായി അഷറഫ് അനധികൃതമായി മദ്യം വാങ്ങി മറിച്ചു വിൽപന ചെയ്‌തിരുന്നെന്ന് പോലീസ് പറഞ്ഞു. വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീയിൽനിന്ന് വാങ്ങുന്ന മദ്യം ലിറ്ററിന് 1000 രൂപ ലാഭത്തിനാണ് വിൽക്കുന്നത്.

Read More

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്ഥലം വിട്ടുനൽകിയ കുടുംബത്തിന് ആദരം

ആലുവ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 20 സെന്‍റ് സ്ഥലം വിട്ടുനൽകിയ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബത്തിന് ആദരവ്. സ്വാതന്ത്ര സമര സേനാനിയായിരുന്ന ഉറുമ്പത്ത് വീട്ടിൽ യു.ജെ. പോളിന്‍റെ ഭാര്യ അന്നമ്മ പോൾ 55 വർഷങ്ങൾക്ക് മുന്പ് സൗജന്യമായി വിട്ടു നൽകിയ 20 സെന്‍റ് സ്ഥലത്ത് പുതിയകെട്ടിടത്തിന്‍റെ പ്രവർത്തനോദ്ഘാടന ചടങ്ങിലാണ് ആദരിച്ചത്. സ്ഥലം വിട്ടുതന്ന ഉറുമ്പത്ത് പോൾ-അന്നമ്മ ദമ്പതിമാരുടെ മകൻ ആൽഫിയെ അൻവർ സാദത്ത് എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. ഇവിടെ കീഴ്മാട് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ സബ് സെന്‍റർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാലപ്പഴക്കംമൂലം ശോചനീയാവസ്ഥയിലായ കെട്ടിടം പൊളിച്ച് പുതിയത് പണിയുന്നതിന് 2015 ലാണ് തുക അനുവദിച്ചത്. 2016ൽ നിർമാണം ആരംഭിച്ച് 2018 ൽ പൂർത്തീകരിക്കുകയും ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ഇരുനില കെട്ടിടം നിർമിച്ചത്. അൻവർ സാദത്ത് എംഎൽഎ…

Read More

നായരമ്പലത്തുനിന്നു  സുഹൃത്തുക്കളായ  യുവതികളെ  കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു;   കണ്ടെത്താനാകാതെ പോലീസ്

വൈപ്പിൻ: നായരന്പലത്തുനിന്നും കാണാതായ പതിനെട്ടും പത്തൊന്പതും വയസ് പ്രായമുള്ള രണ്ട് യുവതികളെ ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ് അന്വേഷണം ഇഴയുന്നു. പെൺകുട്ടികൾക്കൊപ്പം കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമുണ്ടെന്നാണ് സൂചന. യുവാക്കൾക്കാകട്ടെ ക്രിമിനൽ പാശ്ചാത്തലമാണുള്ളതെന്നും സൂചനയുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇവർ ചെന്നൈയിലെത്തിയതായി അറിയാൻ കഴിഞ്ഞെങ്കിലും പിന്നീട് ഇവരുടെ മൊബൈൽ സ്വിച്ച് ഓഫ് ആയതിനാൽ ഈ വഴിക്കുള്ള അന്വേഷണം തടസപ്പെട്ടിരിക്കുകയാണ്. സുഹൃത്തുക്കളായ രണ്ട് യുവതികളും നായരന്പലം വടക്കൻ മേഖലയിലുള്ളവരാണ്. ഈ മാസം രണ്ടിന് ഇവർ വീടു വിട്ടതാണ്. വീട്ടുകാർ ഞാറക്കൽ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടക്കുന്നത്.

Read More

കാഴ്ച്ചക്കുറവുള്ള നന്ദകുമാറിനുനേരേ കണ്ണടച്ച് തൃക്കാക്കര നഗരസഭ; അർഹതപ്പെട്ട പെൻഷൻ ലഭിക്കാനായി  മൂന്നുവർഷമായി ഓഫീസ് കയറിയിറങ്ങുന്നു

കളമശേരി: അർഹതപ്പെട്ട പെൻഷൻ ലഭിക്കാനായി കാഴ്ചക്കുറവുള്ള നന്ദകുമാർ മൂന്നു വർഷമായി അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങുകയാണ്. 60 വയസു കഴിഞ്ഞ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള കേന്ദ്ര സാമൂഹ്യ പെൻഷനാണ് ലഭിക്കേണ്ടത്. തൃക്കാക്കര നഗരസഭയിൽ കേന്ദ്രഫണ്ട് എത്തിയിട്ടുണ്ടെങ്കിലും അനുവദിക്കുന്നില്ലെന്നാണ് പരാതി. കൊളവേലി വീട്ടിൽ കെ.ആർ. നന്ദകുമാർ തൃക്കാക്കര നഗരസഭയിലെ 27 ാം ഡിവിഷൻ നിവാസിയാണ്. മനുഷ്യവകാശ കമ്മീഷന്‍റെ മാർച്ച് മാസം മുതലുള്ള സിറ്റിംഗുകളിലും പങ്കെടുത്തെങ്കിലും എന്നാൽ എതിർകക്ഷിയായ തൃക്കാക്കര നഗരസഭ ഹാജരാകാത്തതിനാൽ ഹർജി തീർപ്പാക്കാൻ കമ്മീഷനും കഴിയുന്നില്ല. ഓംബുഡ്സ്മാനിൽനിന്ന് അനുകൂല വിധി നേടിയെങ്കിലും അത് നടപ്പിലായില്ല. ഇതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. തൃക്കാക്കര നഗരസഭയിൽ അർഹരായ നിരവധി പേർക്ക് സാമൂഹ്യ പെൻഷൻ ലഭിക്കുന്നില്ലെന്ന് നന്ദകുമാർ പറയുന്നു. കക്കൂസ് നിർമാണത്തിനോ വീടുകളുടെ അറ്റകുറ്റപ്പണിയ്ക്കോ വേണ്ട തുകയും അനുവദിക്കപ്പെടുന്നില്ല. രേഖകളും അപേക്ഷകളും വാങ്ങുമെന്നല്ലാതെ മറ്റൊരു നടപടികളും ഉണ്ടാകാറില്ല. വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തന്നെ…

Read More

റഫീഖ്, ജീവൻ, ബിജു…എല്ലാം ഒരാൾതന്നെ; പത്രത്തിൽ പരസ്യം നൽകി വിവാഹ തട്ടിപ്പ് നടത്തിവന്നിരുന്ന ആന്‍റണിയുടെ വലയിൽ വീണത് 25 വയസുമുതൽ 60 വയസുവരയെുള്ളവർ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകൾ

കൊച്ചി: പത്രത്തിൽ പരസ്യം നൽകി വിവാഹ തട്ടിപ്പ് നടത്തിവന്നിരുന്ന പ്രതി ഇതിലൂടെ ലഭിച്ചിരുന്ന പണം വിനിയോഗിച്ചത് ആഡംബര ജീവിതം നയിക്കാനെന്നു പോലീസ്. വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടികളോട് വിവിധ പേരുകൾ പറഞ്ഞിരുന്ന പ്രതിക്കെതിരേ സംസ്ഥാനത്തിന്‍റെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത് നിരവധി കേസുകൾ. ഇതിനോടകം അന്പതോളം യുവതികളെ കെണിയിൽപെടുത്തിയ മാനന്തവാടി കല്ലോടിയിൽ താമസക്കുന്ന പയ്യന്നൂർ സ്വദേശി ബിജു ആന്‍റണിയെ (38) ആണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പുനർവിവാഹത്തിനു പത്രത്തിൽ പരസ്യം നൽകി വിവാഹാലോചനയുമായി വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരുടെ പണവും സ്വർണവുമായി മുങ്ങുകയാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു. 25 മുതൽ 60 വയസുവരെയുള്ളവരാണു കെണിയിൽ വീണവരിലേറെയും. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിനു 2008 മുതൽ കാസർഗോഡ് കുന്പള, കണ്ണൂർ ചൊക്ലി, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിൽ പ്രതിക്കെതിരേ കേസുകൾ നിലവിലുണ്ട്. മലപ്പുറം സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലായ ഇയാൾ…

Read More

പെട്രോൾ വിലയിൽ മാറ്റമില്ല; ഡീസൽ വില 26 പൈസ വർധിച്ചു; വില കുറച്ച് അഞ്ചു ദിവസത്തിനുള്ളൽ ഡീസലിന്  വില കൂടിയത് 1.17 രൂപ

കൊച്ചി: പെട്രോൾ വില മാറ്റമില്ലാതെ തുടരുന്പോൾ ഡീസൽ വില വർധിച്ചു. 26 പൈസയുടെ വർധനവാണു സംസ്ഥാനത്ത് ഇന്നു ഡീസൽ വിലയിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയിൽ ഡീസൽ വില 78.56 രൂപയായി. പെട്രോൾ വില ഇന്നലത്തെ വിലയായ 84.32 രൂപയിൽ തുടരുകയാണ്. തിരുവനന്തപുരത്താകട്ടെ ഡീസൽ വില 79.68 രൂപയായപ്പോൾ പെട്രോൾ വില 85.70 രൂപയാണ്. കോഴിക്കോട് ഡീസൽ വില 78.69 രൂപയായി ഉയർന്നു. പെട്രോൾ വില 84.57 രൂപയിൽ തുടരുകയാണ്. കേന്ദ്ര സർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ ഒന്നര രൂപ കുറയ്ക്കുകയും എണ്ണക്കന്പനികൾ സർക്കാർ നിർദേശപ്രകാരം ഒരു രൂപ കുറയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലുള്ള പുതുക്കിയ വില കഴിഞ്ഞ അഞ്ചിനാണു നിലവിൽ വന്നത്. ഇതിനുശേഷം അഞ്ചുദിവസംകൊണ്ട് ഡീസൽ വിലയിൽ ഉണ്ടായ വർധനവ് 1.71 രൂപയാണ്. പെട്രോൾ വിലയാകട്ടെ അഞ്ചുദിവസംകൊണ്ട് 82 പൈസയും വർധിച്ചു.

Read More

ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയിൽ പോകില്ല; പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് എം.ടി. രമേശ്

കൊച്ചി: ശബരിമലയിൽ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. പക്ഷേ ഹിന്ദുവിശ്വാസികളായ സ്ത്രീകൾ ആരും ശബരിമലയിൽ പോകുമെന്നു തോന്നുന്നില്ലെന്നും രമേശ് പറഞ്ഞു. ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയിൽ പോകുമെന്നു തോന്നുന്നില്ല. ടൂറിസ്റ്റ് കേന്ദ്രമായി കരുതുന്നവർ പോയേക്കും. അതുകൊണ്ടാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് തന്‍റെ വീട്ടിൽനിന്ന് ആരും പോകില്ലെന്നു പറഞ്ഞത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നില്ല. പരന്പാരഗത വിശ്വാസം സംരക്ഷിക്കാനാണ് ഈ സമരം. വിശ്വാസികളുടെ കൂടെയാണു ഭരണകൂടം നിലനിൽക്കേണ്ടതെന്നും രമേശ് പറഞ്ഞു. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാൻ അത്യധ്വാനം ചെയ്യുന്ന സർക്കാർ ആദ്യം വിശ്വാസികളായ ഹിന്ദുക്കൾക്കു ശബരിമലയിൽ പോയി തൊഴാൻ സൗകര്യമൊരുക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

Read More

മൂലന്പിള്ളി പിഴല പാലം; ഇരുകരകളും മുട്ടിക്കാതെ എങ്ങനെ  പാലം പണിയുമെന്നു കോടതി

കൊച്ചി: മൂലന്പിള്ളി പിഴല പാലത്തിന്‍റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നു വ്യക്തമാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഇരുകരകളും മുട്ടിക്കാതെയും ഭൂമി ഏറ്റെടുക്കാതെയും പാലം എങ്ങനെ പൂർത്തിയാവുമെന്നും കോടതി ചോദിച്ചു. കെസിവൈഎം പിഴല യൂണിറ്റ് പ്രസിഡന്‍റ് പി.ജെ. അശ്വിൻ നൽകിയ പൊതുതാത്പര്യഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം. ഹർജി പരിഗണിക്കവേ പിഴല പാലത്തിന്‍റെ നിർമാണം 90 ശതമാനവും പൂർത്തിയായെങ്കിലും പിഴല കരയിലേക്കു പാലം മുട്ടിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കു തുക വകയിരുത്തുന്നതിനു ഭരണാനുമതിയും മറ്റു സർക്കാർ അനുമതികളും ആവശ്യമാണെന്നു കരാറുകാരൻ കോടതിയെ അറിയിച്ചു. പാലത്തിന്‍റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ കാര്യങ്ങൾ ഇനിയും പൂർത്തിയാകാൻ ഉണ്ടെന്നും കരാറുകാരൻ വ്യക്തമാക്കി. ഈ അവസരത്തിൽ ഇരുകരകളും മുട്ടിക്കാതെയും ഭൂമി ഏറ്റെടുക്കാതെയുമാണോ പ്രവർത്തനമെന്നു കോടതി ചോദിച്ചു. ഇത്തരത്തിൽ എങ്ങനെ ജിഡയും സർക്കാരും പാലം പദ്ധതിക്കു രൂപകല്പന നൽകി എന്നുള്ളത് ആശ്ചര്യമായിരിക്കുന്നുവെന്നു കോടതി പറഞ്ഞു. പാലത്തിന്‍റെ…

Read More