പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പെൻഷൻ പ്രായം ഏകീകരിക്കണമെന്ന് എഐടിയുസി

കൊല്ലം :വൈദ്യുതി ബോർഡ് ജീവനക്കാർക്ക് ത്രികക്ഷികരാറിലൂടെ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാട്യൂട്ടറി പെൻഷൻ നടപ്പിലാക്കി പെൻഷൻ പ്രായം ഏകീകരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ കൊല്ലം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഡിവിഷൻ പ്രസിഡന്‍റ് ജുബിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബി.എച്ച്.അനി, എം. സുകുമാരപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ഡിവിഷൻ വൈസ് പ്രസിഡന്‍റ് ശിവശങ്കരൻ പി.കെ. പതാക ഉയർത്തി. ജില്ലാ പ്രസിഡന്‍റ് ഡി. ലാൽ പ്രകാശ്, പ്രദീപ്കുമാർ എം.ജെ. എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ മറ്റു കോർപ്പറേഷൻ പ്രദേശങ്ങളിൽ ഭൂഗർഭകേബിൾ ഉപയോഗിച്ചു ആധുനിക സാങ്കേതിക വിദ്യയിലൂടെ റിമോട്ട് കണ്‍ട്രോൾ ഉപയോഗിച്ച് കണ്‍ട്രോൾറൂമിൽ ഇരുന്നു ആർഎം യു വഴി തടസ രഹിത വൈദ്യുതി സംവിധാനം കൊല്ലത്തും നടപ്പിലാക്കണമെന്നും വനിതാ ജീവനക്കാർക്ക് പ്രതിവർഷം 10 ദിവസം സ്പെഷ്യൽ…

Read More

കുളത്തൂപ്പുഴ ടെക്നിക്കൽ ഹൈസ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുളള നടപടിക്കായി വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടെന്ന് മന്ത്രി കെ രാജു

കുളത്തൂപ്പുഴ : കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന സാം ഉമ്മൻ മെമ്മോറിയൽ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിനെ അപ്ഗ്രേഡ് ചെയ്തു പോളിടെക്നിക്ക് കോളേജായി ഉയർത്താൻ ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിനായി സാങ്കേതിക ഉന്നതവിദ്യാഭ്യാസ വകുപ്പിനും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടതായി മന്ത്രി കെ. രാജു കുളത്തൂപ്പുഴയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ ഗവൺമെൻറ് യു. പി. സ്കൂളിനു പുതിയതായി അനുവദിച്ച കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻെറ ഭാഗമായി സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ച രണ്ടുകോടി രൂപ മുടക്കി മൂന്നു നില കെട്ടിടമാണ് കുളത്തൂപ്പുഴ ഗവ. യു. പി. സ്കൂളിനായി നിർമ്മിക്കുന്നതെന്നും എല്ലാ ക്ലാസ്സ് മുറികളും ഡിജിറ്റലൈസ് ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാ ബീവി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം രവീന്ദ്രൻപിള്ള, എസ്.…

Read More

ഉത്സവത്തിന് കൊണ്ടുവന്ന ആന പരിഭ്രാന്തി പരത്തി;  പേടിവിട്ടുമാറാതെ നാട്ടുകാർ

കുണ്ടറ : ഉത്സവത്തിനായി കൊണ്ടുവന്ന ആന ഏറെ നേരം നാട്ടുകാരെ പരിഭ്രാന്തരാക്കി. കിഴക്കേകല്ലട മാർത്താണ്ഡപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഇന്ന് രാവിലെ നാട്ടുകാരെ പരിഭ്രാന്തരാക്കിയത്. ആന ചില അസ്വസ്ഥതകൾ കാട്ടിയതിനെതുടർന്ന് ആനയെ മടക്കിക്കൊണ്ടുപോകാൻ ലോറിയിൽ കയറ്റാൻശ്രമിക്കവെയാണ് ആന പാപ്പാനെ അനുസരിക്കാതെ റോഡിലൂടെയും പിന്നിട് വയലിലൂടെയും ഇറങ്ങിയത്. ക്ഷേത്രത്തിലേക്ക് കൊടിക്കൂറ നേർച്ചയായി നൽകിയയാളുടെ വീട്ടിൽവരികയും കൊച്ചുപ്ലാംമൂട് ഭാഗത്ത് കയലിലൂടെ നീന്തുകയും തിരിച്ച പഴയ സ്ഥലത്ത് എത്തുകയുമായിരുന്നു. ആർക്കും ശല്യമുണ്ടാക്കിയില്ലെങ്കിലും നാട്ടുകാരുടെ പേടിമാറിയില്ല. തുടർന്ന് കൊടുവിള ശിവക്ഷേത്രത്തിന് സമീപമുള്ള ഒരു വീട്ടിന്‍റെ മുറ്റത്ത് നിലയുറപ്പിച്ച ആനയെ പാപ്പാനെത്തി തളയ്ക്കുകയായിരുന്നു.

Read More

കെഎംഎംഎലിന്‍റെ കരാർ ലംഘനം;  കോവിൽത്തോട്ടം ഇടവക പ്രക്ഷോഭത്തിന്;നാട്ടുകാരുടെ കൂട്ട ഉപവാസം നാളെ

കൊല്ലം: കെഎംഎംഎലിന്‍റെ കുടിയൊഴിപ്പിക്കൽ കരാർലംഘനത്തിനെതിരേ കോവിൽത്തോട്ടം ഇടവകയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി നാളെ രാവിലെ എട്ടിന് പ്രദേശവാസികളായ നൂറുകണക്കിന് ആൾക്കാർ ഉപവാസം നടത്തും. സമരത്തിന്‍റെ ഉദ്ഘാടനം കൊല്ലം ബിഷപ് ഡോ.പോൾ ആന്‍റണി മുല്ലശേരി നിർവഹിക്കും. കോവിൽതോട്ടത്തെ മൈനിംഗ് തൊഴിലാളികൾക്ക് അടിയന്തിര ഇടക്കാലാശ്വാസം അനുവദിക്കുക, ജോലി സ്ഥിരത ഉറപ്പ് വരുത്തുക, കന്പനിയിലെ സ്ഥിര നിയമനങ്ങൾക്ക് അർഹമായ മുൻഗണന നൽകുക, ഖനനപ്രദേശം മണ്ണിട്ട് നികത്തി വാസയോഗ്യമാക്കി പുരരധിവാസത്തിനായി ഭൂമി തിരിച്ചുനൽകുക,തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ. പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ കരിമണൽ ലഭിക്കാതെ കന്പനി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സാഹചര്യത്തിലാണ് കോവിൽത്തോട്ടം പ്രദേശംമ ഖനനത്തിനായി ഏറ്റെടുക്കുന്നതിനുളള നടപടികൾ ആരംഭിചചത്. സംസ്ഥാന മന്ത്രിമാർ, ഗവൺമെന്‍റ് സെക്രട്ടറിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർ‌ട്ടി പ്രതിനിധികൾ, കന്പനി മാനേജ്മെന്‍റ് എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി തവണ നടന്ന ചർച്ചകൾക്ക് ഒടുവിലാണ് കുടിയൊഴിപ്പിക്കൽ കരാർ വ്യവസ്ഥകൾക്ക് അനതിമ…

Read More

കെഎസ്ആർടിസിയുടെ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്ക്കരണം മാറ്റണമെന്ന്  കേരള പ്രതികരണവേദി

അഞ്ചാലുംമൂട് : കെഎസ്ആർടിസി യെ ലാഭത്തിലേക്ക് നയിക്കുവാൻ അധികൃതർ നടത്തികൊണ്ട ിരിക്കുന്ന ഡ്യൂട്ടി പരിഷ്ക്കരണം വീണ്ടും നഷ്ടത്തിലേക്ക് നയിക്കുന്നുവെന്ന് കേരള പ്രതികരണവേദി. ഗ്രാമീണ മേഖലകളിൽ യാത്രാക്ലേശം സൃഷ്ടിക്കുന്ന കെഎസ്ആർടിസി യുടെ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്ക്കാരം നിർത്തലാക്കി, ലാഭകരമായ ട്രിപ്പുകൾ നിലനിർത്തി സർവ്ീസ് നടത്തിയാൽ കരകയറ്റാൻ കഴിയും. വരുമാനം കൂട്ടുന്നതിനുവേണ്ട ി കേരളമെന്പാടും കെഎസ്ആർടിസി ബസ് ഡേ ആചരിച്ചു. ശരാശരി വരുമാനം ആറരകോടി ആയിരുന്നത് ഏഴ് കോടി ലക്ഷ്യമിട്ടായിരുന്നു ആചരണം നടത്തിയത്. പക്ഷേ ലഭിച്ചത് അഞ്ചരക്കോടി രൂപ മാത്രമാണ്. ട്രിപ്പുകൾ ക്രമീകരിച്ചതിലുള്ള പാകപ്പിഴവും പുതിയ പരിഷ്ക്കാരത്തിന്‍റെ പേരിൽ ഡ്രൈവർമാരും കണ്ട ക്ടർമാരും അനുഭവിക്കുന്ന 12 മണിക്കൂർ ജോലി ഭാരവും ഒരു പ്രധാന ഘടകം തന്നെയാണ്. അഞ്ചാലുമൂട് പ്രദേശത്ത് നിർത്തിവച്ച 10 ട്രിപ്പുകളും പുനരാംരംഭിക്കണമെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട ും കേരള പ്രതികരണവേദി സംസ്ഥാന വൈസ്…

Read More

സ്വയം നിയന്ത്രിച്ച് ജലം ഉപയോഗിക്കാന്‍ ശീലിച്ചാല്‍ കുടിവെള്ളക്ഷാമം നേരിടാമെന്ന്  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 

കൊല്ലം : സ്വയം നിയന്ത്രിച്ച് ജലം ഉപയോഗിക്കാന്‍ ശീലിച്ചാല്‍ ക്ഷാമകാലത്തെ നേരിടല്‍ എളുപ്പമാകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജല അതോറിറ്റി വഴി സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് നല്‍കുന്ന ഗാര്‍ഹിക കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പതിനായിരം കുടുംബങ്ങള്‍ക്കാണ് പുതുതായി കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിന്‍റെ ഇരട്ടി പേര്‍ക്ക് വരും വര്‍ഷം കണക്ഷന്‍ നല്‍കുകയുമാണ്. കുടിവെള്ള ദൗര്‍ലഭ്യത്തിന്‍റെ തോത് കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ജില്ലയില്‍ കാഷ്യൂ മ്യൂസിയം സ്ഥാപിക്കുന്നതിനായി സാധ്യതാ പഠനം നടത്തും. പുരാവസ്തു മ്യൂസിയത്തിന് അനുമതിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുറമുഖ വികസനം ലക്ഷ്യമാക്കി ജില്ലയില്‍ പോര്‍ട്ട് കോണ്‍ക്ലേവ് നടത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എം. എ. സത്താര്‍,…

Read More

കാപക്‌സ് ഫാക്ടറി മുറ്റത്തെ കൃഷിയിടങ്ങളിൽ വിളവെടുപ്പ് ; മാനേജ്‌മെന്റിന്‍റെ വേറിട്ട പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു

കൊല്ലം : കാപക്‌സ് ഫാക്ടറി മുറ്റങ്ങളെല്ലാം ഹരിതാഭയിലേക്ക് കടന്നു. ഓരോ ഫാക്ടറിയിലേയും അധികഭൂമിയില്‍ ജൈവകൃഷി വ്യാപനം ഉറപ്പാക്കിയാണ് മാനേജ്‌മെന്റിന്റെ വേറിട്ട പ്രവര്‍ത്തനം നടത്തുന്നത്. എല്ലായിടത്തുമായി 10 ഏക്കര്‍ ഭൂമിയാണുള്ളത്. പച്ചക്കറിയും കശുമാവ് നഴ്‌സറികളുമാണ് ഇവിടങ്ങളിലുള്ളത്. ഫാക്ടറികളിലെ കൃഷിയുടെ ആദ്യ വിളവെടുപ്പ് കാപക്‌സ് ചെയര്‍മാന്‍ പി.ആര്‍. വസന്തന്‍ പെരുമ്പുഴയില്‍ നിര്‍വഹിച്ചു. ചീരയാണ് ഇവിടെ നട്ടിരുന്നത്. കാപക്‌സിന്‍റെ ഒഴിവുള്ള ഭൂമിയാകെ കൃഷിക്കായി വിനിയോഗിച്ച് തൊഴിലാളികളില്‍ കാര്‍ഷിക സംസ്‌കാരവും ആരോഗ്യകരമായ ജീവിതവും ഉറപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ കെ. സുഭഗന്‍, ടി.സി. വിജയന്‍, കോതേത്ത് ഭാസുരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

വേനൽ ചൂട് കാർഷിക വിപണിയെ തകർക്കുന്നു; പഴം, പച്ചക്കറികളുടെ വരവ് കുറഞ്ഞു;  വിലക്കറ്റവും രൂക്ഷം

കുന്നിക്കോട് : വേനല്‍ചൂട് നാടന്‍ വിപണിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.മലയോരവിപണിയിലേക്ക് എത്തുന്ന കാര്‍ഷികോല്‍പനങ്ങളുടെ അളവില്‍ വൻ കു‍റവ്.വേനല്‍ ചൂട് ശക്തമായതോടെമേഖലയിലെ ഹെക്ടര്‍ കണക്കിന് കൃഷി സ്ഥലത്ത് വിളവിറക്കാന്‍പോലും കഴിയാതെ മഴ കാത്തിരിക്കുകയാണ് കര്‍ഷകര്‍. സാധാരണ ഫെബ്രുവരി മാസങ്ങളില്‍ വിപണിയിലേക്ക് എത്തുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും അന്‍പത് ശതമാനത്തിലധികം കുറവാണ് ഇക്കൊല്ലം.സ്വാശ്രയ വിപണികളെയും ഇത് ബാധിച്ചിട്ടുണ്ട്.കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് മഴ ശക്തമായിരുന്നെങ്കിലും ചൂടിന്‍റെആധിക്യവും ഇരട്ടിയായി. കാര്‍ഷികവിളകള്‍ അധികവും ഉണങ്ങിക്കരിയുന്നു.ഏത്തവാഴ കൃഷിയെയാണ് ഏറ്റവുമധികം ചൂട് ബാധിച്ചത്.കുലച്ചവാഴകള്‍ പാകം ആകും മുന്‍പെ ഉണങ്ങുകയാണ്.സാധാരണ ഏപ്രില്‍ മേയ് മാസങ്ങളിലാണ് ചൂടിന് ശക്തിയേറുന്നത്.വി.എഫ്.പി.സി.കെ,പഞ്ചായത്ത് എന്നിവയുടെ കാര്‍ഷിക വിപണികള്‍ വഴി പ്രതിമാസം വന്‍തോതില്‍ കാര്‍ഷിക വിളകള്‍ സംഭരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നു. ഇതുവഴി വിലക്കയറ്റം ഒരു പരിധി വരെ നിയന്ത്രണവിധേയമായിരുന്നു.എന്നാല്‍ വിപണികള്‍ മന്ദീഭവിച്ചതോടെ വിലക്കയറ്റവും രൂക്ഷമാണ്.പ്രളയ കാലത്ത് മഴയിലും കാറ്റിലും പകുതിയിലധികം കാര്‍ഷികവിളകള്‍ നശിച്ചിരുന്നു. ഇതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. നിലവില്‍മഴ…

Read More

കുട്ടികളിൽ മന്ത് രോഗ പകർച്ച സാധ്യത ;  പരിശോധന നാലുവരെ; രോഗ പകർച്ചയില്ലെങ്കിൽ  ജില്ലയെ മന്തുരോഗ വിമുക്ത ജില്ലയായി പ്രഖ്യാപിക്കും

കൊല്ലം: കുട്ടികളിൽ മന്തുരോഗ പകർച്ച സാധ്യതയുണ്ടോയെന്നറിയാനായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് ട്രാൻസ്മിഷൻ അസെസ്മെൻറ് സർവ്വെ (ടാസ്) എന്ന പേരിൽ രക്ത പരിശോധന തുടങ്ങി. ജില്ലയിൽ തിരഞ്ഞെടുത്ത മുപ്പത് സ്‌കൂളുകളിലെ ഒന്നിലും രണ്ടിലും പഠിക്കുന്ന 3112 വിദ്യാർത്ഥികളിലാണ് പരിശോധന നടത്തുന്നത്. കുട്ടികൾക്കിടയിൽ നിശ്ചിത മാനദണ്ഡത്തിൽ കൂടുതൽ മന്ത് രോഗം കണ്ടെത്തിയാൽ നേരത്തെ നിർത്തിവച്ച സമൂഹ മന്ത് രോഗ ചികിത്സ വരുന്ന രണ്ടു വർഷം കൂടി ആളുകൾക്കിടയിൽ നടത്തേണ്ടി വരും. രോഗ പകർച്ചയില്ലെങ്കിൽ കൊല്ലം, കോട്ടയം ജില്ലകളെ മന്തുരോഗ വിമുക്ത ജില്ലകളായി പ്രഖ്യാപിക്കും. ലോകാരോഗ്യ സംഘടനയും കേന്ദ്ര സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ചേർന്നു നടത്തുന്ന പരിശോധന നാലുവരെയുണ്ടാകും. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ആന്‍റിജെൻ ടെസ്റ്റിനായിട്ടുള്ള കിറ്റുൾപ്പെടെ ഒരു കുട്ടിക്ക് 1200 രൂപ വരെയാണ് മന്ത് രോഗ പരിശോധനക്കായി ചെലവഴിക്കുന്നത്. ജൂൺ മാസത്തിൽ മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ…

Read More

കുട്ടികൾക്ക് നേരെയും കുളിക്കടവിലെത്തുന്ന സ്ത്രീകൾക്ക് നേരെയും നഗ്നതാ പ്രദർശനം;  നാട്ടുകാരുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

കുളത്തൂപ്പുഴ: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയും കുളിക്കടവിലെത്തുന്ന സ്ത്രീകള്‍ക്ക് നേരെയും നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തുന്ന യുവാവിനെ പോലീസ് പിടികൂടി. കുളത്തൂപ്പുഴ കണ്ടന്‍ചിറ ഗീതാ വിലാസം വീട്ടില്‍ ജയനെ യാണ് സമീപ വാസികളുടെ പരാതിയെ തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം സമീപ വാസിയുടെ മകളായ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക നേരെ ലൈംഗിക അതിക്രമം കാട്ടിയതോടെയാണ് ഇയാള്‍ക്കെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്. കുളത്തൂപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസികള്‍ക്ക് നിരന്തര ശല്യമാണെന്ന് കണ്ടതോടെയാണ് പോക്സോ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ജയനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More