തൃശൂർ: യുവ ഡിവൈഎഫ്ഐ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരെ തെളിവുകൾ. ജീവൻലാൽ എംഎൽഎ ഹോസ്റ്റലിൽ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട എംഎൽഎ കെ.യു.അരുണൻ മാസ്റ്ററുടെ മുറിയിലാണ് മൂന്ന് ദിവസം ജീവൻലാൽ താമസിച്ചത്. രഹസ്യമൊഴിയിൽ പെണ്കുട്ടി പരാതി ആവർത്തിച്ചാൽ ജീവലാലിനെ അറസ്റ്റ് ചെയ്യും. ജൂലൈ പത്തിന് അരുണൻ മാസ്റ്ററുടെ മുറിയിൽ വച്ചാണ് ജീവൻലാൽ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്. തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞാണു ഇയാൾ പെൺകുട്ടിയെ തലസ്ഥാനത്ത് കൊണ്ടുവന്നത്. സീറ്റ് ശരിയാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്ത ശേഷം എംഎൽഎ ഹോസ്റ്റലിൽ ബാഗ് എടുക്കാൻ എത്തിയ പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ച ശേഷം ജീവൻലാൽ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി വിവരം പാർട്ടി നേതൃത്വത്തെയും ഡിവൈഎഫ്ഐ നേതൃത്വത്തെയും അറിയിച്ചു. എന്നാൽ ഇയാൾക്കെതിരേ നടപടിയുണ്ടായില്ല. തുടർന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പെൺകുട്ടി പരാതി നൽകിയത്.
Read MoreCategory: Thrissur
എംഎൽഎ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്ഐ നേതാവിനെതിരെ തെളിവുകൾ
തൃശൂർ: യുവ ഡിവൈഎഫ്ഐ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരെ തെളിവുകൾ. ജീവൻലാൽ എംഎൽഎ ഹോസ്റ്റലിൽ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട എംഎൽഎ കെ.യു.അരുണൻ മാസ്റ്ററുടെ മുറിയിലാണ് മൂന്ന് ദിവസം ജീവൻലാൽ താമസിച്ചത്. രഹസ്യമൊഴിയിൽ പെണ്കുട്ടി പരാതി ആവർത്തിച്ചാൽ ജീവലാലിനെ അറസ്റ്റ് ചെയ്യും. ജൂലൈ പത്തിന് അരുണൻ മാസ്റ്ററുടെ മുറിയിൽ വച്ചാണ് ജീവൻലാൽ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്. തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞാണു ഇയാൾ പെൺകുട്ടിയെ തലസ്ഥാനത്ത് കൊണ്ടുവന്നത്. സീറ്റ് ശരിയാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്ത ശേഷം എംഎൽഎ ഹോസ്റ്റലിൽ ബാഗ് എടുക്കാൻ എത്തിയ പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ച ശേഷം ജീവൻലാൽ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി വിവരം പാർട്ടി നേതൃത്വത്തെയും ഡിവൈഎഫ്ഐ നേതൃത്വത്തെയും അറിയിച്ചു. എന്നാൽ ഇയാൾക്കെതിരേ നടപടിയുണ്ടായില്ല. തുടർന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പെൺകുട്ടി പരാതി നൽകിയത്.
Read Moreജീവനക്കാരെ കിട്ടാനില്ലത്രെ ! കോടികൾ മുടക്കി മെഡിക്കൽ കോളജിൽ പണിത പേ വാർഡ് അടഞ്ഞുകിടന്ന് നശിക്കുന്നു
മുളങ്കുന്നത്തുകാവ്: കോടികൾ ചിലവഴിച്ച് സജ്ജമാക്കിയ തൃശൂർ മെഡിക്കൽ കോളജിലെ പേ വാഡുകൾ ജീവനക്കാരില്ലാത്തതുമൂലം അടഞ്ഞു കിടന്നു നശിക്കുന്നു. നാലു മാസം മുന്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേ വാർഡുകൾ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെയായിട്ടും ഈ പേ വാർഡ് രോഗികൾക്ക് തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല. ആവശ്യമായ ജീവനക്കാരെ ഇവിടേക്ക് കിട്ടാത്തതാണ് പേ വാർഡ് തുറന്നുകൊടുക്കാൻ തടസമെന്നാണ് അധികൃതരുടെ മുടന്തൻ ന്യായം. കാലങ്ങളായുള്ള ആവശ്യമായിരുന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേ വാർഡുകൾ വേണമെന്നുള്ളത്. ദിവസവേതനത്തിൽ നൂറു കണക്കിനാളുകളെ അടുത്തിടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് ജോലിക്കെടുത്തിരുന്നുവെങ്കിലും പേ വാർഡിലേക്ക് മാത്രം ആളെ കിട്ടാനില്ലെന്നത് അധികൃതരുടെ മുടന്തൻ ന്യായമാണെന്ന് രോഗികളടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു. മികച്ച ഡോക്ടർമാരും നല്ല ചികിത്സയും ലഭിക്കുന്ന തൃശൂർ മെഡിക്കൽ കോളജ് പാവപ്പെട്ടവരുടെ പ്രധാന ആശ്രയകേന്ദ്രമാണ്. പണക്കാരായ നിരവധി രോഗികൾ ഇവിടെ സൂപ്പർ…
Read Moreദുരിതാശ്വാസ സഹായത്തിന്റെ പ്രഥമ ലക്ഷ്യം ക്യമ്പിൽ കഴിയുന്നവരുടെ താമസ സൗകര്യം; അനർഹമായി പണം കൈപ്പറ്റിയ അഞ്ഞൂറുപേരിൽനിന്നു പണം തിരിച്ചുപിടിച്ചതായി ജില്ലാ കളക്ടർ ടി.വി.അനുപമ
തൃശൂർ: ദുരിതാശ്വാസ സഹായം അനർഹമായി കൈപ്പറ്റിയ അഞ്ഞൂറുപേരിൽനിന്നു പണം തിരിച്ചുപിടിച്ചതായി ജില്ലാ കളക്ടർ ടി.വി.അനുപമ പറഞ്ഞു. നിരവധി പരാതികൾ ഇതുസംബന്ധിച്ചു ലഭിച്ചുകൊണ്ടിരിക്കയാണ്. അനർഹരായവർ പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന് വീണ്ടും പരിശോധിക്കും. പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിൽ 1,06000ത്തിലധികം പേർക്കു ദുരിതാശ്വാസ സഹായമായ പതിനായിരം രൂപ നല്കിക്കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തിൽ 3800 രൂപ നല്കിയപ്പോൾതന്നെ അനർഹർക്കു പണം ലഭിച്ചിട്ടുണ്ടെന്നു പരാതി ലഭിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇതു വ്യക്തമായത്. ചിലരുടെ ബാങ്ക് അക്കൗണ്ട് നന്പർ ശരിയല്ലാത്തതിനാൽ പണം തിരിച്ചുവന്നിട്ടുണ്ട്. ഇത്തരത്തിലാണ് പലർക്കും പണം കിട്ടാതായിരിക്കുന്നത്. ജില്ലയിൽ 1,800 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇത് ഇനിയും കൂടാമെന്നാണ് പറയുന്നത്. റോഡുകൾ നന്നാക്കാൻ തന്നെ 350 കോടി രൂപ ആവശ്യമാണ്. വീട് നഷ്ടപ്പെട്ടവരാണ് ഇനിയും ക്യാന്പുകളിൽ കഴിയുന്നത്. ഇവർക്കു താമസിക്കാൻ വേണ്ട സൗകര്യമുണ്ടാക്കി ക്യാന്പുകളിൽനിന്നു മാറ്റുന്നതിനാണ് മുൻഗണന…
Read Moreഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം; നടുക്കം മാറാതെ പുലിപ്പാറക്കുന്ന് ഗ്രാമം
കൊടകര: വീട്ടമ്മയുടെ കൊലപാതകവും തുടർന്നുള്ള ഗൃഹനാഥന്റെ ആത്മഹത്യയും ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇനിയും പുലിപ്പാറക്കുന്ന് ഗ്രാമം മുക്തമായിട്ടില്ല. തൊഴിലുറപ്പു തൊഴിലാളിയായ ബേബി ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് ചെമ്മണ്ട വീട്ടിൽ സുബ്രൻ ബേബിയെ തലക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമായി പോലിസ് പറയുന്നത്. അടുക്കളയിൽ കസേരയിലിരുന്ന് ബേബി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സുബ്രൻ ആക്രമിച്ചത്. തലക്കടിയേറ്റുമരിച്ചനിലയിൽ കസേരയിൽ തന്നെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലക്കടിക്കാനുപയോഗിച്ചതെന്നു കരുതുന്ന രക്തം പുരണ്ട ഇരുന്പുദണ്ഡ് സമീപത്തുനിന്ന് പോലിസ് കണ്ടെടുത്തു. ബേബിയെ ആക്രമിച്ചതിനു ശേഷം ഇറങ്ങിയോടിയ സുബ്രൻ സമീപത്തെ ഒഴിഞ്ഞ പറന്പിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീയാളുന്നതുകണ്ട് സമീപവാസികൾ ഓടിയെത്തി സുബ്രനെ ചാലക്കുടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ വിവരം ബേബിയെ അറിയിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ബേബിയെ കൊലചെയ്യപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടത്. ഗുരതരമായി പൊള്ളലേറ്റ സുബ്രനെ പിന്നീട് തൃശൂർ മുളങ്കുന്നത്തുകാവ്…
Read Moreപാലിയേക്കര ടോൾ പ്ലാസയിൽ സൗജന്യ പാസ് അനുവദിക്കുന്നതു നിർത്തിവച്ചു; കാരണം ഇങ്ങനെ
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ പ്രാദേശിക വാഹനങ്ങൾക്കു സൗജന്യ യാത്രാപാസ് അനുവദിക്കുന്നതു നിർത്തിവച്ചു. ടോൾപ്ലാസ സെന്ററിന്റെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പുതിയ വാഹനങ്ങൾക്കാണ് സൗജന്യയാത്ര നിഷേധിക്കുന്നത്. രാജ്യത്തെ ദേശീയപാതകളിൽ ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയപാത അഥോറിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. നേരത്തേ പ്രാദേശിക വാഹനങ്ങളുടെ ടോൾ സർക്കാരാണ് കന്പനിക്കു നൽകിവന്നിരുന്നത്. ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്പോൾ പ്രാദേശിക വാഹനങ്ങളുടെ ടോൾതുക എങ്ങനെ ഈടാക്കുമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടാകാത്തതാണ് പ്രശ്നത്തിനു കാരണമെന്ന് ടോൾപ്ലാസ അധികൃതർ പറയുന്നു. ഇതു സംബന്ധിച്ച് കന്പനി അധികൃതർ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്കു നൽകിയ കത്തിന് ഇതുവരെ മറുപടിയൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴത്തെ നിലയിൽ പുതിയ പ്രാദേശിക വാഹന ഉടമകൾ ഒരുമാസത്തേക്ക് 150 രൂപയുടെ പാസെടുത്തു യാത്രചെയ്യേണ്ട സ്ഥിതിയാണ്. ഇതിനിടെ, പുതിയ ടോൾനിരക്ക് സെപ്റ്റംബർ 15 മുതൽ പിരിച്ചുതുടങ്ങി. കാറുകളുടെയും ചെറുവാഹനങ്ങളുടേയും നിരക്കിൽ വ്യത്യാസമില്ലെങ്കിലും വലിയ വാഹനങ്ങളുടേയും ഭാരവാഹനങ്ങളുടേയും നിരക്ക്…
Read Moreഹോമിയോപ്പതി നിരോധിക്കണമെന്ന് കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്കയച്ച കത്ത് പിൻവലിക്കണമെന്ന് ഹോമിയോ ഡോക്ടർമാർ
തൃശൂർ: ഹോമിയോപ്പതി ചികിത്സ ശാസ്ത്രീയമല്ലെന്നതിനാൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്കയച്ച കത്ത് പിൻവലിക്കണമെന്നു ഹോമിയോ ഡോക്ടർമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കു കത്തയച്ച നടപടിയെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് പരാതികൾ അയച്ചു. സർക്കാരിന്റെ കീഴിൽ ഹോമിയോ മെഡിക്കൽ കോളജുകളും ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ഹോമിയോ നിരോധിക്കണമെന്ന ഐഎംഎയുടെ ആവശ്യം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഹോമിയോപ്പതി റിട്ട. ഡിഎംഎ ഡോ.എൻ.എ.നസറുള്ള പറഞ്ഞു. കത്ത് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നല്കാനാണ് നീക്കം. ഐഎംഎയുടെ നടപടിക്കെതിരെ മനുഷ്യാവകാശസംഘടനകളുടെ സഹകരണത്തോടെ 25നു രാവിലെ പത്തുമുതൽ കോർപറേഷൻ ഓഫീസിനുമുന്പിൽ ഹോമിയോ മെഡിക്കൽ ക്യാന്പ് നടത്തും. പ്രഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഹോമിയോപ്പതി ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ. ജോളി ജനാർദനൻ, ഡോ. സജി, ജോണി വർഗീസ്, കക്കായ് ചീഫ് കോ-ഓർഡിനേറ്റർ ശ്രീധരൻ തേറന്പിൽ…
Read Moreപരിഷ്കാരങ്ങൾ ഫലം കാണുന്നു; കുരുക്കൊഴിഞ്ഞ് തൃശൂരിലെ എംജി റോഡ്
തൃശൂർ: മീഡിയനുകൾ സ്ഥാപിച്ചും പാർക്കിംഗ് തടഞ്ഞുമുള്ള ഗതാഗതപരിഷ്കാരം ഏർപ്പെടുത്തിയതോടെ എംജി റോഡിലെ ഗതാഗതക്കുരുക്ക് അഴിക്കാനായതായി പോലീസ്. നടുവിലാൽ മുതൽ പടിഞ്ഞാറെകോട്ടവരെയുള്ള 1.1 കിലോമീറ്റർ റോഡിലാണ് പോലീസ് മധ്യത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് മീഡിയൻ സ്ഥാപിച്ചതോടെ ഗതാഗതം സുഗമമായത്. പാർക്കിംഗ് നിയന്ത്രണം ഉൾപ്പെടെയുള്ള റോഡിലെ മാറ്റങ്ങൾ യാത്രക്കാർ സ്വീകരിച്ചതായും പോലീസ് പറഞ്ഞു. വീതികുറഞ്ഞ റോഡിൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ ഓവർടേക്ക് ചെയ്യുന്നതും റോഡരികിലെ അനധികൃത പാർക്കിംഗും മൂലം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ റോഡിൽ ഉറപ്പിച്ച 250 മീഡിയനുകൾ വാഹനങ്ങളുടെ നിര തെറ്റിച്ച കുത്തിക്കയറ്റവും, പോക്കറ്റ് റോഡുകളിലൂടെയുള്ള അനിയന്ത്രിത വരവും തടഞ്ഞു. പോലീസിടപെട്ട് സ്വകാര്യ സ്പോണ്സർഷിപ്പിലൂടെയാണ് നഗരത്തിലേക്കാവശ്യമായ 500 മീഡിയനുകൾ കണ്ടെത്തി സ്ഥാപിച്ചത്. മന്നത്ത് ലൈൻ, മച്ചിങ്ങൽ ലൈൻ, ഡിസിസി ഓഫീസ് റോഡ്, മിൽമ ജംഗ്ഷൻ, മാരിയമ്മൻ കോവിൽ റോഡ്, പാറയിൽ ജംഗ്ഷൻ, ശങ്കരയ്യ റോഡ് തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം പോലീസിനെ ഗതാഗത…
Read Moreകുടുംബ വഴക്കിനെ തുടർന്ന് കൊടകരയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു
തൃശൂർ: കൊടകര പുലിപ്പാറക്കുന്നിൽ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. പുലിപ്പാറക്കുന്നിൽ ബേബി (46) ആണ് മരിച്ചത്. ബേബിയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് സുബ്രു(56)വിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. കുടുംബ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
Read Moreപ്രകൃതി വിരുദ്ധ പീഡനം; താമരാക്ഷനെന്ന സ്വാമി ശ്രീനാരായണ ധർമവ്രതൻ പീഡനത്തിന് ഇരയാക്കിയത് ഏഴു ആൺകുട്ടികളെ; ആളൂരിൽ നടന്ന സംഭവം ഇങ്ങനെ…
തൃശൂർ∙ ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്മാനന്ദാലയത്തിൽ ഏഴ് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സ്വാമി ശ്രീനാരായണ ധർമവ്രതൻ പിടിയിൽ. ചെന്നൈയിൽ നിന്നാണ് ആളൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാർഥ പേര് താമരാക്ഷൻ എന്നാണ്. സ്വാമിയെ 12.30ഓടെ തൃശൂരിലെത്തിച്ചു. ഇവിടെ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കും.ആൺകുട്ടികളുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തതിനു ശേഷവും മൊഴിമാറ്റാൻ ഇയാൾ സമ്മർദ്ദം ചെലുത്തിയെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.
Read More