അർജുൻ ആയങ്കിയുടെ കാർ; അഴീക്കലിൽ നിന്നും പരിയാരത്ത് എത്തിയത് റോഡരികിലെ സിസിടിവിയും ‌അഞ്ച് പോലീസ് സ്റ്റേഷനും കടന്ന്

സ്വന്തം ലേഖകൻ കണ്ണൂർ: കോഴിക്കോട് സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അഴീക്കോട് നിന്നും പട്ടാപകൽ അപ്രത്യക്ഷമായ കാർ അഞ്ച് പോലീസ് സ്റ്റേഷൻ പരിധി കഴിഞ്ഞാണ് പരിയാരം ആ‍യുർവേദ മെഡിക്കൽ കോളജിന് സമീപത്തെ കുന്നിൻ മുകളിൽ ഇന്നലെ കണ്ടെത്തിയത്. വളപട്ടണം, കണ്ണപുരം, പഴയങ്ങാടി, തളിപറന്പും പോലീസ് സ്റ്റേഷനുകളും കഴിഞ്ഞ് പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാദമായ കാർ കണ്ടെത്തിയത്. പട്ടാപകലാണ് കാർ അഴീക്കോട് നിന്നും കൊണ്ടുപോകുന്നത്. മാത്രമല്ല വളപട്ടണം വെസ്റ്റേൺ ഇന്ത്യാ കമ്പനിക്ക് സമീപം മുതൽ പരിയാരം എത്തുന്നതിനിടയിൽ നിരവധി സിസിടിവി കാമറകൾ റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രമാദമായ ഒരു കേസിൽപ്പെട്ടയാളുടെ കാർ പട്ടാപകൽ ഓടിച്ച് പോയിട്ടും അഞ്ച് പോലീസ് സ്റ്റേഷനിലെ സിസിടിവിൽ ദ്യശ്യങ്ങളിൽ കാണാൻ സാധിച്ചില്ലെന്നത് പോലീസിന്‍റെ ഗുരുതര വീഴ്ചയായി കണക്കാക്കുന്നു. പരിയാരത്ത് കാർ കണ്ടതാവട്ടെ പശുവിന് പുല്ലരിയാൻ…

Read More

കേന്ദ്ര നിർദേശം ലംഘിച്ച് വീണ്ടും ട്വിറ്റർ; പരാതി പരിഹാര ഓഫീസറായി വിദേശിയെ നിയമിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിർദേശം ലംഘിച്ച് ട്വിറ്ററിന്‍റെ പുതിയ നടപടി. പുതിയ പരാതി പരിഹാര ഓഫീസറായി ജെറിമി കെസ്റ്റലിനെ നിയമിച്ചാണ് വിവാദ നടപടി. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ജെറിമിയുടെ നിയമനവും ഐടി ചട്ടങ്ങൾക്ക് വിരുദ്ധമാണ്.കഴിഞ്ഞ ദിവസം, ഇന്ത്യയിലെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ രാജ്യത്ത് അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവച്ചിരുന്നു. ഇന്ത്യയിലെ ഇടക്കാല റെസിഡന്‍ഷ്യല്‍ ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതൂറാണ് രാജിവച്ചത്.രാജ്യത്തെ പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ പോരാട്ടത്തിനിടയിലാണ് ഈ രാജിയെന്നതും ശ്രദ്ധേയമാണ്. ഐടി നിയമം പാലിക്കപ്പെടുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

Read More

നൂറു രൂപ നൽകിയില്ല; മുൻ വൈസ് ചാൻസിലറെ മദ്യപാനി കൊലപ്പെടുത്തി

  സംബാർപുർ: പണം നൽകാൻ വിസമ്മതിച്ചതിന് മുൻ വൈസ് ചാൻസിലറെ മദ്യപാനി മഴുവിന് വെട്ടി കൊലപ്പെടുത്തി. ഒഡീഷയിലെ സംബാർപുർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ധ്രുബരാജ് നായിക്കാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. കുരാമൽ ഗ്രാമത്തിലെ നായിക്കിന്‍റെ വീടിനു മുന്‍പില്‍ മദ്യപിച്ചത്തിയ അക്രമി അദ്ദേഹത്തോട് നൂറു രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം വിസമ്മതിച്ചു. തുര്‍ന്ന് നായിക്കിനെ വീടിനു പുറത്തേക്ക് വിളിച്ചു വരുത്തിയ ഇയാള്‍ കൈയിലിരുന്ന മഴു ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപെട്ടു. നായിക്കിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Read More

സ്ത്രീധന പീഡനം; പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കുമെന്ന് സുരേഷ് ഗോപി

കൊല്ലം: സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കുമെന്നും വിഷയം പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി എംപി. സാമൂഹ്യനീതി വകുപ്പ് നടപടികള്‍ക്ക് മുന്‍കൈയെടുക്കണമെന്നും എല്ലാം പോലീസുകാര്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Read More

ബിഹാറിൽ മരുന്നില്ലാ സിറിഞ്ചിൽനിന്നു കോവിഡ് വാക്സിൻ! കുത്തിവയ്പിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍

പാറ്റ്ന: ബിഹാറിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ മരുന്നില്ലാ സിറിഞ്ചിൽനിന്നു യുവാവിന് കുത്തിവയ്പ് എടുത്തതായി പരാതി. കുത്തിവയ്പിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നു ചുമതലപ്പെട്ടവരെ ജോലിയിൽനിന്നു നീക്കി. വാക്സിനേഷൻ കേന്ദ്രത്തിൽ പുതിയ സിറിഞ്ച് എടുത്ത നഴ്സ് വാക്സിൻ നിറയ്ക്കാതെ യുവാവിന് കുത്തിവയ്പ് എടുക്കുന്ന മൊബൈൽ ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ വൈറലായത്. കുത്തിവയ്പ് വീഡിയോ കണ്ട സുഹൃത്ത് അറിയിച്ചപ്പോഴാണു തനിക്ക് വാക്സിൻ ലഭിച്ചില്ലെന്ന വിവരം മനസിലായതെന്ന് യുവാവ് സ്വകാര്യ വാർത്താ ചാനലിനോട് വെളിപ്പെടുത്തി.

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! പതിനഞ്ചു വർഷത്തിനുശേഷം ഇന്ത്യയിൽ ഒരു രാഷ്‌ട്രപതി ആദ്യമായി ട്രെയിൻ യാത്ര നടത്തി; വിശേഷങ്ങള്‍ ഇങ്ങനെ…

ന്യൂഡൽഹി: ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്ത പകിട്ടുകളോടെ ഇന്നലെ ഒരു ട്രെയിൻ ചൂളംവിളിച്ചു യാത്രക്കാരനെ കാത്തു തലയെടുപ്പോടെ നിന്നു. രാജ്യത്തെ പ്രഥമ പൗരൻ രാം നാഥ് കോവിന്ദിനും കുടുംബത്തിനും വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്. ഉത്തർപ്രദേശിലെ കാണ്‍പൂരിൽ താൻ ജനിച്ച ഗ്രാമത്തിലേക്കാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പത്നിയും ഇന്നലെ പ്രത്യേക ട്രെയിനിൽ യാത്ര തിരിച്ചത്. കാണ്‍പൂരിലെ പരൗങ്ക് ഗ്രാമത്തിലേക്ക് വർഷങ്ങൾക്കുശേഷമാണ് രാം നാഥ് കോവിന്ദ് എത്തുന്നത്. പതിനഞ്ചു വർഷത്തിനുശേഷം ഇന്ത്യയിൽ ഒരു രാഷ്‌ട്രപതി ആദ്യമായി നടത്തുന്ന ട്രെയിൻ യാത്ര എന്ന പ്രത്യേകത കൂടി ഈ ട്രെയിൻ യാത്രയ്ക്കുണ്ട്. 2006ൽ മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമാണ് രാഷ്‌ട്രപതി പദവിയിലിരിക്കെ ഏറ്റവും ഒടുവിൽ ട്രെയിനിൽ യാത്ര ചെയ്തത്. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പാസിംഗ് ഒൗട്ട് പരേഡിൽ പങ്കെടുക്കാൻ ഡെറാഡൂണിലേക്കായിരുന്നു കലാമിന്‍റെ യാത്ര. ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതിയായിരുന്ന രാജേന്ദ്ര…

Read More

ഇതിനെക്കാള്‍ വലിയൊരു ആദരം നല്‍കാനില്ല! വിമാനവാഹിനി ‘വിക്രാന്ത്’കടലിലേക്ക്; വിമാനവാഹിനിയുടെ പോരാട്ട സവിശേഷതകള്‍ ഇങ്ങനെ…

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലായ വിക്രാന്ത് 2022ലെ സ്വാതന്ത്ര്യദിനത്തിൽ കമ്മീഷന്‍ ചെയ്യുമെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കൊച്ചിന്‍ ഷിപ്പ് യാർഡിൽ അവസാനഘട്ട നിർമാണത്തിലുള്ള വിമാനവാഹിനിയുടെ സമുദ്ര പരീക്ഷണത്തിനു (സീ ട്രയല്‍സ്) മുന്നോടിയായി നിര്‍മാണ പുരോഗതി വിലയിരുത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തിന്‍റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ ഇതിനെക്കാള്‍ വലിയൊരു ആദരം നല്‍കാനില്ലെന്നു രാജ്‌നാഥ് സിംഗ് പറഞ്ഞു. വിമാനവാഹിനിയുടെ പോരാട്ട സവിശേഷതകളും വൈദഗ്ധ്യവും രാജ്യത്തിന്‍റെ പ്രതിരോധശേഷിക്കു കൂടുതല്‍ കരുത്തു പകരുന്നതിനൊപ്പം ഇന്ത്യയുടെ നാവിക താത്പര്യങ്ങള്‍ സംരക്ഷിക്കാനും സഹായിക്കും. വിമാനവാഹിനിയുടെ രൂപരേഖയും ഉരുക്കും ആയുധങ്ങളും സെന്‍സറുകളുമുള്‍പ്പെടെ 75 ശതമാനവും തദ്ദേശീയമാണ്. ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ തിളങ്ങുന്ന ഉദാഹരണമായ വിക്രാന്ത് ഇന്ത്യയുടെ അഭിമാനമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം അദ്ദേഹം വിമാനവാഹിനിയില്‍ ചെലവിട്ടു. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ എ.കെ.…

Read More

രാജ്യത്ത് ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയാകുന്നു! തമിഴ്നാട്ടിൽ ഒരാൾ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാൾ മരിച്ചു. മധുര സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തമിഴ്നാട്ടിൽ നിലവിൽ ഒമ്പതു പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിക്കുകയും ചെയ്തു. ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്രം നിർദേശിച്ചു.

Read More

കണക്ക് പറയുന്ന കച്ചവടമല്ല വിവാഹം: സ്ത്രീധനത്തിനെതിരെ മോഹൻലാൽ

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ വിമർശനവുമായി നടൻ മോഹൻലാൽ രംഗത്ത്. “സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ’ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ആറാട്ട് എന്ന ചിത്രത്തിലെ ഭാഗം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം സ്ത്രീധനത്തിനെതിരെ രംഗത്തെത്തിയത്. കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More

നിയമസഭാ കൈയാങ്കളി: കേസ് പിന്‍വലിക്കാന്‍ ഹര്‍ജിയുമായി കേരളം സുപ്രീം കോടതിയില്‍

ന്യൂഡൽഹി: നിയമസഭ കൈയാങ്കളിക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണമെന്ന് അപ്പീലിൽ പറയുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ തന്നെയാണ് കേസ് പിൻവലിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ തിരുമാനിച്ചതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

Read More