കോവിഡിനെ ഇല്ലാതാക്കും! ഡിആർഡിഒ വികസിപ്പിച്ച മരുന്ന് ഉപയോഗിക്കാൻ അനുമതി; പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കാം

ന്യൂഡൽഹി: കോവിഡ് വൈറസിനെതിരെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തൽ. 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്ന് കോവിഡ് രോഗികളിൽ ഉപയോഗിക്കാൻ ഡ്രഗ്സ് കണ്‍ട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഡിആർഡിഒയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസും (ഐ‌എൻ‌എം‌എസ്) ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച മരുന്നാണ് ഇത്. കോവിഡ് ബാധിതർ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വളരെ വേഗത്തിൽ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തിയത്. ഈ മരുന്ന് എളുപ്പത്തിൽ ഉത്പാദിപ്പിക്കാനും വളരെ അളവിൽ ലഭ്യമാക്കാനും കഴിയുമെന്ന് ഡിആർഡിഒ അറിയിച്ചു. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കുന്നത്. വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞ് കൂടി വൈറസിന്‍റെ വളർച്ചയെ മരുന്ന് തടയുന്നുവെന്ന് ഡിആർഡിഒ വ്യക്തമാക്കി.

Read More

തമിഴ്‌നാട് അടയ്ക്കുന്നു ! 10 മുതല്‍ 24 വരെ ലോക്ക്ഡൗണ്‍; കര്‍ണാടകയും രണ്ടാഴ്ച അടച്ചിടും

ചെന്നൈ: പ്രതിദിന രോഗവ്യാപനം പുതിയ റെക്കോര്‍ഡില്‍ എത്തിയതോടെ തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പുതിയ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതിന്‍റെ പിറ്റേന്നാണ് രണ്ടാഴ്ചത്തെ അടച്ചിടലിനു തീരുമാനമായത്. കര്‍ണാടകയിലും 10 മുതല്‍ 24 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തേ തന്നെ അടച്ചിടലിനു തീരുമാനമെടുത്തിരുന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളില്‍ തുടരുകയാണ്. അതില്‍ 30 ജില്ലകളിലെങ്കിലും രോഗവ്യാപനം അതിരൂക്ഷമായ നിലയിലാണ്. ആരോഗ്യമന്ത്രാലയം ഈ അവസ്ഥയെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ശക്തമായ മുന്‍കരുതലുകള്‍ എടുത്താല്‍ കോവിഡിന്‍റെ മൂന്നാം തരംഗത്തെ നിയന്ത്രിക്കാമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ് കെ. വിജയരാഘവന്‍ പറഞ്ഞു.

Read More

പോലീസിനു ഡ്യൂട്ടി ഇളവ്; പോലീസിന്‍റെ ഭരണാനുകൂല സംഘടനയായ കെപിഎ സര്‍ക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ…

കെ. ഷിന്‍റുലാല്‍കോഴിക്കോട്: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പോലീസിന്‍റെ ആരോഗ്യസുരക്ഷ സംബന്ധിച്ചും മറ്റും സൗകര്യമൊരുക്കണമെന്ന് റിപ്പോര്‍ട്ട്. പോലീസിന്‍റെ ഭരണാനുകൂല സംഘടനയായ കേരള പോലീസ് അസോസിയേഷനാണ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. പാലക്കാട്, കോട്ടയം, തൃശൂര്‍ സിറ്റി, മലപ്പുറം, കോഴിക്കോട് തുടങ്ങി ജില്ലകളിലുള്‍പ്പെടെ നൂറുകണക്കിന് പോലീസുദ്യോഗസ്ഥരാണ് കോവിഡ് ബാധിതരായുള്ളത്. ഈ സാഹചര്യത്തില്‍ കോവിഡ് മുന്‍നിര പോരാളികളെന്ന നിലയില്‍ പോലീസുകാര്‍ക്ക് ചികിത്സാ സൗകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഇതിന്‍റെ ഭാഗമായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ നിശ്ചിത ശതമാനം ബെഡുകള്‍ പോലീസുകാര്‍ക്കായി നീക്കിവയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ക്വാറന്‍റൈന്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പോലീസ് സ്‌റ്റേഷനിലെ വാഹനം മറ്റുപല ആവശ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ പോലീസുകാര്‍ സ്വന്തം ചെലവിലാണ് ക്വാറന്റൈന്‍ ലംഘനം പരിശോധിക്കാനായി പോവുന്നത്. ഇത്തരം ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഇന്ധന ചെലവ് (ഫ്യൂല്‍ അലവന്‍സ്) അനുവദിക്കണം. കൂടാതെ ഡ്യൂട്ടി…

Read More

യുപിയിലെ സഫാരി പാർക്കിൽ‌ രണ്ട് പെൺസിംഹങ്ങൾക്ക് കോവിഡ്

ഇറ്റാവാ: രാജ്യത്തെ ആശങ്കയിലാഴ്ത്തി സിംഹങ്ങളുടെ ഇടയിൽ കോവിഡ് വ്യാപനം. ഉത്തർപ്രദേശിലെ ഇറ്റാവാ സഫാരി പാർക്കിലെ രണ്ട് പെൺസിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുപിയിലെ സിംഹങ്ങൾക്കും രോഗം സ്ഥിരീകരിച്ചത്. 14 സിംഹങ്ങളുടെ സാംപിളുകൾ ശേഖരിച്ച് ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. തുടർന്നു രണ്ടു പെൺസിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ മറ്റു മൃഗങ്ങളിൽ നിന്നും ഇവയെ മാറ്റി പാർപ്പിച്ചിരിക്കുകയാണെന്ന് സഫാരി പാർക്ക് ഡയറക്ടർ അറിയിച്ചു. പാർക്കിലെ ജോലിക്കാരിലേക്ക് അസുഖം പകരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

Read More

സുശാന്ത് സിംഗ് രജ്പുത് കേസ്; ലഹരിമരുന്നു കടത്തു കേസിൽ ഒരാൾ ഗോവയിൽ പിടിയിൽ‌

മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ ഒരാൾ ഗോവയിൽ പിടിയിലായി. ഹേ മൽ ഷായാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രജ്പുതിന്‍റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ച് എൻസിബി അന്വേഷണം നടത്തിവരികയാണ്. രജ്പുതിന്‍റെ സുഹൃത്ത് റിയ ചക്രവർത്തി, സഹോദരൻ ഷോവിക് എന്നവരെ എജൻസി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിയയും മറ്റുള്ളവരും ഇപ്പോൾ ജാമ്യത്തിലാണ്.

Read More

 കോവിഡ് ആശങ്ക ഉയർന്നുതന്നെ; രാജ്യത്ത് ഇന്നും നാല് ലക്ഷം കടന്ന് രോഗികൾ; 24 മണിക്കൂറിനിടെ 4187 കോവിഡ് മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറവില്ലാതെ മുന്നേറുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,187 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,73,46,544 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

ലോക്ക്ഡൗൺ നിലവിൽ വന്നു; ആവശ്യമരുന്നുകൾക്ക് 112ൽ വിളിക്കാം; പോലീസ് വീട്ടിലെത്തിക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പോലീസ് സഹായം തേടാം. ഇതിനായി ജനങ്ങൾക്ക് 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. ഹൈവേ പോലീസാണ് വീടുകളിൽ മരുന്ന് എത്തിച്ചു നൽകുക. മരുന്നുകളുടെ പേര് വാട്ട്സ്ആപ്പ് വഴി പോലീസിനെ അറിയിക്കുകയും വേണം. വീടുകളില്‍ തന്നെ കിടപ്പിലായ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകൾ ആവശ്യമുള്ള പക്ഷം എത്തിച്ചു നൽകാനായിരിക്കും മുൻഗണന.

Read More

വെറുതേ ആരോ പറഞ്ഞ് പരത്തിയത്; ഛോട്ടാ രാജൻ കോവിഡ് ചികിത്സയിലെന്ന് ഡൽഹി എയിംസ്

ന്യൂഡൽഹി: അധോലോക നായകൻ ഛോട്ടാ രാജൻ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാർത്തകൾ തള്ളി ഡൽഹി എയിംസ്. ചോട്ടാ രാജൻ മരിച്ചിട്ടില്ലെന്നും ചികിത്സയിൽ തന്നെ കഴിയുകയാണെന്നുമാണ് എയിംസ് അധികൃതർ നൽകിയ വിശദീകരണം. നേരത്തേ, തീഹാർ ജയിൽ അധികൃതരും ചോട്ടാ രാജൻ മരിച്ചെന്ന വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഏപ്രിൽ 22നു ജയിലിൽവച്ച് കോവിഡ് സ്ഥിരീകരിച്ച ഛോട്ടാരാജനെ 24നാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. 2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽനിന്ന് ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ട ഛോട്ടാരാജൻ അന്നുമുതൽ തിഹാർ ജയിലിലാണ്. 70 ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതിൽ മുംബൈയിൽ നടത്തിയ കൊലപാതകവും കവര്‍ച്ചയും അടക്കം ഉള്‍പ്പെടുന്നുണ്ട്.

Read More

മാനദണ്ഡങ്ങൾ ലംഘിച്ചോ? കോവിഡ് സന്നദ്ധ പ്രവർത്തകയായ  ചിന്താ ജെറോം മറുപടി പറയുന്നു

തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ചല്ല താൻ കോവിഡ് വാക്സിൻ സ്വീകരിച്ചതെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്‍റെ ചിത്രം ചിന്ത ജെറോം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചിന്ത വാക്സിൻ സ്വീകരിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കൊല്ലത്തെ അഭിഭാഷകനായ ബോറിസ് പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 45 വയസ് പിന്നിട്ടിട്ടില്ലാത്ത ചിന്ത വാക്സിൻ സ്വീകരിച്ചത് പിൻവാതിലിലൂടെയെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്. കോവിഡ് സന്നദ്ധ പ്രവർത്തക എന്ന നിലയിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ചിന്ത വാക്സിൻ സ്വീകരിച്ചതെന്നാണ് യുവജന കമ്മീഷൻ പറയുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നവര്‍ എന്ന നിലയിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്‍കണമെന്നത് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള വാക്സിന്‍ നല്‍കുന്നതിന് പ്രായപരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല. ഇതനുസരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…

Read More

പ്രചാരണത്തിൽ വീഴ്ചയില്ലെന്നു ബിജെപി നേതൃത്വം; നേതൃമാറ്റം കൊണ്ട് പ്രശ്നത്തിനു പരിഹാരമാകില്ലെന്നും റിപ്പോർട്ട്

ഇ. അനീഷ്കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിജെപിയില്‍ ഉയരുന്ന അസ്വാരസ്യങ്ങള്‍ നേതൃമാറ്റത്തിലേക്ക് എത്തില്ലന്നു സൂചന.പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തി നു നൽകിയ റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷസ്ഥാനം തുടരാനാണ് സാധ്യത.ക്ഷേമം ഗുണം ചെയ്തു ഇടതു തരംഗമാണുണ്ടായത്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കു സീറ്റ് പ്രതീക്ഷിച്ചതിലും കുറഞ്ഞിട്ടുണ്ട്. ഈ രാഷ്‌ട്രീയ സാഹചര്യം പരിഗണിക്കുന്പോൾ ബിജെപിയുടെ പ്രചാരണ പിശകു മാത്രമാണ് പരാജയത്തിനു കാരണമെന്ന നിലപാട് ശരിയാകില്ല. അതുകൊണ്ടുതന്നെ നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. പരാജയം സംഭവിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രാഥമികവിവരങ്ങള്‍ സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അവരെ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ഏറ്റിയതെന്നാണ് അധ്യക്ഷന്‍ കേന്ദ്രത്തിനു നല്‍കിയ വിവരത്തിലുള്ളത്. നേമത്തു രാഷ്‌ട്രീയ തോൽവിബിജെപിക്കു കൂടുതല്‍ സീറ്റുകളില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞു. കേരളത്തിലെ പ്രത്യേക സാഹചര്യം ഭരണസംവിധാനം ഉപയോഗിച്ചു…

Read More