ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ! സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍ യുവതിയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. റാന്നി കീക്കൊഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടി കൊലപ്പെടുത്തി അതുല്‍ സത്യനാണ് പോലീസിന്റെ പിടിയിലായത്. 12 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനു ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും ഇന്ന് രാവിലെയോടെയാണ് പ്രതിയെ റാന്നി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആക്രമണത്തില്‍ പ്രതിക്ക് സാരമായ പരിക്കേറ്റിരുന്നു. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ഓടെയാണ് ഒപ്പം താമസിച്ചിരുന്ന രഞ്ജിതയെ ഇയാള്‍ വീട്ടില്‍ കയറി വാള്‍ കൊണ്ട് വെട്ടികൊലപ്പെടുത്തിയത്. സംഭവ ശേഷം അതുല്‍ ഇവിടെ നിന്നു കടന്നുകളഞ്ഞു. ഇയാളുടെ രക്തം പുരണ്ട ഷര്‍ട്ട് വീടിനു ഒന്നര കിലോ മീറ്റര്‍ അകലെ നിന്നും പൊലീസിന് ലഭിച്ചിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ യുവതി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ രഞ്ജിതയുടെ അച്ഛന്‍ വിഎ…

Read More

ബംഗാള്‍ തീരത്തിനടുത്ത് ‘അന്തരീക്ഷച്ചുഴി’ ! നാളെ മുതല്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ പ്രവചനം…

നാളെ മുതല്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്പെടും. സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനടുത്തായി രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാലവര്‍ഷത്തിനുപകരം ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴകളാണ് സംസ്ഥാനത്ത് പലയിടത്തും ലഭിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പെട്ടെന്ന് ന്യൂനമര്‍ദങ്ങളും ചുഴലിയും ഒന്നിനുപിന്നാലെ ഒന്നായി രൂപംകൊള്ളാനുളള സാധ്യതയും, ശാന്തസമുദ്രത്തിലെ ശക്തമായ ഉഷ്ണജലപ്രവാഹ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍…

Read More

വയനാട് പനവല്ലിയില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി; 10 വയസുള്ള ആരോഗ്യവതിയായ പെണ്‍കടുവ;ആശ്വാസത്തിൽ നാട്ടുകാർ

കല്‍പ്പറ്റ: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ ജനവാസ കേന്ദ്രത്തില്‍ ഭീതിപരത്തിയ കടുവ കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച രാത്രിയാണ് പത്തു വയസുള്ള പെണ്‍കടുവ കൂട്ടിലായത്. വനസേനയുടെ നിരീക്ഷണത്തില്‍ ആരോഗ്യവതിയെന്നുകണ്ട കടുവയെ പിന്നീട് കര്‍ണാടക അതിര്‍ത്തിയില്‍ ഉള്‍വനത്തില്‍ തുറന്നുവിട്ടു. പനവല്ലി ആദണ്ടയില്‍ കഴിഞ്ഞ 16നാണ് കൂട് സ്ഥാപിച്ചത്. കടുവ കൂട്ടിലായത് പനവല്ലി ഗ്രാമത്തിനു ആശ്വാസമായി. രണ്ടാഴ്ച മുമ്പാണ് പനവല്ലിയില്‍ കടുവ സാന്നിധ്യം സ്ഥിരീകരിച്ചത്. ജനവാസകേന്ദ്രത്തില്‍ നിരന്തരം ഇറങ്ങിയ കടുവ മൂന്നു പശുക്കളെ കൊന്നുതിന്നു. ഇത് ജനങ്ങളെ ഭീതിയിലാക്കിയ സാഹചര്യത്തിലാണ് കൂട് സ്ഥാപിച്ചത്. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂര്‍ റേഞ്ചിലാണ് പനവല്ലി. നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍, റേഞ്ച് ഓഫീസര്‍ കെ. രാകേഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ ജയേഷ് ജോസഫ്, അബ്ദുല്‍ഗഫൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കടുവയെ പനവല്ലിയില്‍നിന്നു കൊണ്ടുപോയത്.

Read More

ആറുമാസത്തിനിടെ കരിപ്പൂരില്‍ പിടിച്ചത് 160 കിലോ സ്വര്‍ണം‌; വില കൂടുന്നതിനനുസരിച്ച് വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്തും കൂടുന്നു

 സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വര്‍ണവില കുതിച്ചുയരുന്നതിനനുസരിച്ച് സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കഴിഞ്ഞ ആറുമാസം കൊണ്ട് പിടികൂടിയത് 160 കിലോ സ്വര്‍ണം.90.50 കോടി രൂപ വിലവരും ഇതിന്. ഇതുമായി ബന്ധപ്പെട്ട് 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 172 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ആറുമാസത്തിനിടയില്‍ പിടികൂടുന്ന ഏറ്റവും വലിയ വേട്ടയാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും കള്ളക്കടത്ത് സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നത്. ചില വിമാനജീവനക്കാരും ചില കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തിനു ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ പിടിയിലാവുകയും ചെയ്തു. വിമാനത്താവളത്തിനകത്തുനിന്നാണ് ഏറ്റവും കുടുതല്‍ സ്വര്‍ണം പിടികൂടിയതെന്നതാണ് പ്രത്യേകത. 120 കിലോ സ്വര്‍ണമാണ് ആറുമാസത്തിനിടയില്‍ വിമാനത്താവളത്തിനകത്തുനിന്ന് പിടിച്ചെടുത്തത്. ഇതിന് 67 കോടി രൂപ വിലവരും. ആറ് സ്ത്രീകള്‍ അടക്കം 147 േപര്‍ അറസ്റ്റിലായി. 149 കേസുകള്‍ രജിസ്റ്റര്‍…

Read More

ലൈംഗിക വൈകൃത ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല പോസ്റ്ററുകളും കാംപസുകളില്‍ സ്ഥാപിച്ചത് എസ്എഫ്‌ഐ അല്ലേ ? ഇത്തരക്കാരുടെ ഉല്‍പ്പന്നമാണ് തൊപ്പിയെന്ന് തൊഹാനി

തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെതിരേ പോലീസ് കേസെടുത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. തൊപ്പിയെപ്പോലുള്ളവര്‍ വളര്‍ന്നു വരുന്ന യുവതലമുറയെ ദോഷകരമായി ബാധിക്കുമെന്നാണ് ഇയാളെ എതിര്‍ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ തൊപ്പിയേക്കാള്‍ വലിയ അശ്ലീലം പറയുന്ന പല മത-രാഷ്ട്രീയ നേതാക്കളും ഇപ്പോഴും നിര്‍ബാധം പൊതുസമൂഹത്തില്‍ വിലസുന്നുണ്ടെന്നാണ് ഇയാളെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി ഹരിത നേതാവ് അഡ്വ.കെ.തൊഹാനി. സദാചാര- ധാര്‍മിക സംസ്‌കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം-എസ്എഫ്‌ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് നിസ്സംശയം പറയാനാകുമെന്ന് തൊഹാനി പറഞ്ഞു. ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല ഭാഷണങ്ങള്‍ എഴുതിയ പോസ്റ്ററുകളും കാംപസുകളില്‍ സ്ഥാപിച്ചത് ചോദ്യം ചെയ്തപ്പോള്‍ നിങ്ങളാരാണ് സദാചാരം തീരുമാനിക്കാന്‍ എന്നാണ് എസ്എഫ്‌ഐ ചോദിച്ചത്. അതു തന്നെയാണ് തൊപ്പിയുടെ സംരക്ഷകരും ചോദിക്കുന്നതെന്ന് തൊഹാനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അഡ്വ. കെ.തൊഹാനിയുടെ പോസ്റ്റ്.…

Read More

സാമ്പത്തിക തട്ടിപ്പുകേസ്; ആവശ്യമെങ്കിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കുമെന്ന് കെ. സുധാകരൻ

കൊച്ചി: തട്ടിപ്പ് കേസിലെ അറസ്റ്റിന് പിന്നാലെ ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനിൽക്കുമെന്ന പ്രതികരണവുമായി കെ. സുധാകരൻ. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുകയാണ്. അന്വേഷണത്തെ നേരിടും. നിരപരാധിയെന്ന വിശ്വാസം തനിക്കുണ്ട്. കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു. അതേസമയം, മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത്തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും. പ്രതിഷേധ പ്രകടനങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്

Read More

കെ-സ്വിഫ്റ്റിന്‍റെ ബസ് ഓടിക്കാൻ വനിതകൾക്ക് കാറിൽ ഡ്രൈവിംഗ് ടെസ്റ്റ്; തലസ്ഥാനത്തെ ടെസ്റ്റ് ചർച്ചയാകുന്നു

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെ സ്വിഫ്റ്റിന്‍റെ ബസ് ഓടിയ്ക്കാൻ കാറിൽ ഡ്രൈവിംഗ് ടെസ്റ്റ് . ഹെവി വാഹനമായ ബസ് ഓടിക്കുന്നതിന് ബസ് ഓടിച്ചു തന്നെ ടെസ്റ്റ് നടത്തുന്നതിന് പകരമായാണ് കാർ ഉപയോഗിച്ച് ടെസ്റ്റ് നടത്തിയത്. എച്ച് എടുത്തതും റോഡ് ടെസ്റ്റ് നടത്തിയതും മാരുതി ആൾട്ടോ കാറിൽ. തിരുവനന്തപുരം പാപ്പനംകോട് വച്ച് ഇന്ന് രാവിലെയായിരുന്നു ടെസ്റ്റ് . കെ സ്വിഫ്റ്റിൽ നാനൂറോളം വനിതാ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ടെസ്റ്റ് . തലസ്ഥാന നഗരത്തിൽ ഹരിത നഗരം പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകൾ ഓടിക്കാനാണ് വനിതകളെ നിയമിക്കുന്നത്. ഇപ്പോൾ കെ സ്വിഫ്റ്റിന് നിലവിലുള്ള 63ഓളം ഇലക്ട്രിക് ബസുകളിൽ വനിതകളെനിയമിക്കാനാണ് പദ്ധതി. കേന്ദ്ര സർക്കാരിന്‍റെ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ലഭിക്കുന്ന 132 ഇലക്ട്രിക് ബസുകളും ഉടൻ ലഭിക്കും. ഇതും സർവീസ് നടത്താനായി കെ സ്വീഫ്റ്റിന് കൈമാറും. അതിലും…

Read More

വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസ്; ഒളിവിൽ പോയിട്ടില്ലെന്ന് വിദ്യ; ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു പോലീസ്

പാലക്കാട്: ഒളിവില്‍ പോയിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍എസ്എഫ്‌ഐ നേതാവ് കെ. വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കില്‍ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറയുന്നു. മഹാരാജാസ് കോളജ് കേന്ദ്രീകരിച്ച് തനിക്കെതിരേ വന്‍ ഗൂഢാലോചന നടന്നെന്നും വിദ്യ പറഞ്ഞു. അവിടത്തെ ചില അധ്യാപകര്‍ ഗൂഢാലോചന നടത്തി. അതിന് തുടക്കമിട്ടത് അട്ടപ്പാടി പ്രിന്‍സിപ്പലാണെന്നും വിദ്യ പോലീസിന് മൊഴി നൽകി. അതേസമയം വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് പോലീസിന്‍റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ ഒട്ടും പതറാതെയാണ് വിദ്യ മറുപടികള്‍ നല്‍കുന്നത്. വ്യാജ രേഖ നിര്‍മിച്ചിട്ടില്ലെന്ന മുന്‍ മൊഴികളില്‍ വിദ്യ ഉറച്ച് നില്‍ക്കുകയാണ്. പറഞ്ഞുപഠിപ്പിച്ചപോലെയുളള പ്രതികരണമാണിതെന്നാണു പോലീസ് സംശയം. ബയോഡാറ്റയിലെ “മഹാരാജാസ്’ പരാമര്‍ശം കൈപ്പിഴയെന്ന് പോലീസിനോടും വിദ്യ ആവര്‍ത്തിച്ചു. അട്ടപ്പാടി കോളജിലെ മുഖാമുഖത്തില്‍ മഹാരാജാസ്…

Read More

മിനി കൂപ്പര്‍ വിവാദത്തിൽ പുറത്തായ സിഐടിയുവില്‍ നേതാവിന്‍റെ വീട്ടിൽ വ്യാജ പരിശോധന; അറസ്റ്റിലായ പരമേശ്വരന് പറയായുള്ളതിങ്ങനെ

  കൊച്ചി: മിനി കൂപ്പര്‍ വിവാദത്തിന്‍റെ പേരില്‍ സിഐടിയുവില്‍നിന്ന് പുറത്താക്കിയ പി.കെ. അനില്‍കുമാറിന്‍റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്‍റെ ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധനയ്‌ക്കെത്തിയ ആളെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. ആലുവ മുപ്പത്തടം ശ്രീനിലയത്തില്‍ പരമേശ്വരന്‍ (65) ആണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇഡി ഉദ്യോഗസ്ഥനെന്ന് സ്വയംപരിചയപ്പെടുത്തിയ ഇയാള്‍ പി.കെ അനില്‍കുമാറിന്‍റെ കൊച്ചുകടവന്ത്രയ്‌ക്ക് സമീപമുള്ള വീട്ടിലെത്തിയത്. ആഡംബര വാഹനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരാഞ്ഞ ഇയാളുടെ ഐഡി കാര്‍ഡ് വീട്ടുകാര്‍ ചോദിച്ചതോടെ ഇയാള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ സൗത്ത് പോലീസില്‍ പരാതി നല്‍കി. സൗത്ത് എസ്എച്ച്ഒ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ആലുവ മുപ്പത്തടം സ്വദേശിയാണെന്ന് വ്യക്തമായി. വ്യക്തിവിരോധത്തെത്തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥനെന്നു പറഞ്ഞ് വീട്ടിലെത്തിയതെന്നാണ് പ്രതി പോലീസിനെ അറിയിച്ചത്. പ്രതിയെ ഉച്ചയ്ക്കുശേഷം കോടതിയില്‍…

Read More

കേസില്‍ തനിക്കു പങ്കില്ല; ആര്‍ഷോ വിവാദം; കേസ് റദ്ദാക്കണമെന്ന അഖിലയുടെ ഹര്‍ജി ഹൈക്കോടതിയിൽ

കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ടു വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്ന് ഗൂഢാലോചന ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് കെ. ബാബുവാണ് ഹര്‍ജി പരിഗണിക്കുന്നത്. കെ. വിദ്യ മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്ന ആരോപണത്തെക്കുറിച്ച് വാര്‍ത്ത തയാറാക്കാന്‍ കോളജില്‍ പോയ തനിക്കു നല്‍കിയ അഭിമുഖത്തില്‍ ഫാസിലാണ് ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്നു പറഞ്ഞതെന്നും രാഷ്ട്രീയ ആരോപണമാണെന്നല്ലാതെ മറ്റൊന്നും റിപ്പോര്‍ട്ടില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും അഖിലയുടെ ഹര്‍ജിയില്‍ പറയുന്നു. മഹാരാജാസ് കോളജിലെ പരീക്ഷാ വിഭാഗമാണ് തെറ്റായ റിസള്‍ട്ട് തയാറാക്കിയത്. ഈ വിഷയത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ നല്‍കിയ അഭിമുഖത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിനു സംഭവിച്ച തെറ്റാണെന്നു വിശദീകരിക്കുകയും ചെയ്തു. കേസില്‍ തനിക്കു പങ്കില്ലെന്നും ആര്‍ഷോയ്ക്കും പാര്‍ട്ടിക്കും ഏഷ്യാനെറ്റ് ന്യൂസ്…

Read More