യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: കടുത്ത മത്സരവുമായി എ-ഐ ഗ്രൂപ്പുകൾ;  പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് 14 പേർ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ എ,ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടുള്ള പോരാട്ടം. എഗ്രൂപ്പിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിൽ നിന്നും അബിൻ വർക്കിയും തമ്മിലാണ് പ്രധാന മത്സരം. നാമനിർദേശപത്രിക സമർപ്പണം ഇന്നലെ അവസാനിച്ചതോടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചത് 14 പേരാണ്. വനിതാ നേതാക്കൾ ഉൾപ്പെടെ ഇതിലുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എഗ്രൂപ്പിലെ ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്ന യുവനേതാക്കൾക്ക് അതൃപ്തിയുണ്ട്. ഈ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് നാല് പേരെ കൂടി മത്സരരംഗത്തിറക്കിയിരിക്കുകയാണ്. രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എന്നിവരാണ് അബിൻ വർക്കിയെ മത്സര രംഗത്തേക്ക് നിർദേശിച്ചത്. ഇതിനെതിരെയും ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. അതിനാൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം തൃശൂർ ജില്ലാ പ്രസിഡന്‍റ് ജെ. ജനീഷിനെ മത്സര രംഗത്തിറക്കിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം എ ഗ്രൂപ്പിന്‍റെ കുത്തകയായിട്ടാണ് കാലങ്ങളായി പ്രവർത്തിച്ചിരുന്നത്. കെപിസിസി ഒൗദ്യോഗിക നേതൃത്വം സമദൂര നിലപാട്…

Read More

മദനിയെ നാട്ടിലെത്തിക്കാൻ തിരക്കിട്ട നീക്കങ്ങൾ; മദനിയുടെ ബന്ധുക്കൾ കെ.സി. വേണുഗോപാലിനെ കണ്ടു

എസ്.ആർ. സുധീർകുമാർകൊല്ലം: ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയെ നാട്ടിലെത്തിക്കാൻ തിരക്കിട്ട നീക്കങ്ങൾ സജീവമായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് മദനിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച കരുനാഗപ്പള്ളിയിൽ എത്തിയ വേണുഗോപാലിനെ മദനിയുടെ ബന്ധുക്കൾ നേരിൽ സന്ദർശിച്ച് പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വേണുഗോപാൽ കർണാടക മുഖ്യമന്ത്രിയും അവിടത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ആശയ വിനിമയം നടത്തി. കർണാടക സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന ഉറപ്പ് ലഭ്യമായതായാണ് വിവരം. യാത്രാ ചെലവിന്‍റെ കാര്യത്തിൽ ഇളവ് നൽകണം എന്ന ആവശ്യവുമായാണ് മഅദനിയുടെ ബന്ധുക്കൾ കെ.സി.വേണുഗോപാലിനെ കണ്ടത്. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഡിസിസി പ്രസിസന്‍റ് പി.രാജേന്ദ്രപ്രസാദും സി.ആർ. മഹേഷ് എംഎൽഎയും ഒപ്പമുണ്ടായിരുന്നു. മദനിക്ക് രോഗബാധിതനായ പിതാവിനെ കാണുന്നതിന് അടക്കം ലഭിച്ച ജാമ്യ വ്യവസ്ഥയിലെ…

Read More

പ്രതിച്ഛായ തകര്‍ക്കാനാവില്ല; വഞ്ചനാക്കേസില്‍ കെ.സുധാകരന്‍റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. സുധാകരന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ഈ മാസം 21ന് പരിഗണിക്കും. അത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനാക്കേസിലാണ് സുധാകരനെ ക്രൈംബ്രാഞ്ച് സംഘം പ്രതിചേര്‍ത്തത്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചതോടെ സുധാകരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ആരോപണമാണിതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ മാത്രമാണ് തനിക്കെതിരെ ആരോപണം ഉയരുന്നത്. കേസിലുള്‍പ്പെടുത്തി തന്‍റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഹര്‍ജിയില്‍ പറയുന്നു.

Read More

കോൺഗ്രസ് പ്രവർത്തകന്‍റെ വീട് നിർമാണത്തിന് വിലക്ക് ഏർപ്പെടുത്തി സിപിഎം; രാജകുമാരിയിൽ സിപിഎം-കോൺഗ്രസ് സംഘർഷം

രാജകുമാരി: സിപിഎമ്മിന്‍റെ വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വീട് നിര്‍മിക്കാനുള്ള ശ്രമം ഏരിയ കമ്മിറ്റിയംഗത്തിന്‍റെ നേതൃത്വത്തില്‍ തടഞ്ഞു. ഇതരസംസ്ഥാന തൊഴിലാളിയെയും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെയും പട്ടികക്കഷണംകൊണ്ട് മര്‍ദിച്ചതായി പരാതി. ഖജനാപ്പാറ സ്വദേശി ടി. മുരുകന്‍റെ വീട് നിര്‍മാണമാണ് സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റിയംഗം പി. രവിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞത്. നിര്‍മാണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളിയായ ഒഡിഷ സ്വദേശി ഭുവനേശ്, കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം സെക്രട്ടറി സാബു മഞ്ഞനാക്കുഴി എന്നിവർക്കാണ് മർദനമേറ്റത്. രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇവരുടെ പരാതിയില്‍ രാജാക്കാട് പോലീസ് കേസെടുത്തു.സിപിഎം പ്രവര്‍ത്തകരായ സന്തോഷ്, മുനിയാണ്ടി എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് സിപിഎമ്മും പോലീസിൽ പരാതി നല്‍കി. ഇവരും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരെയും മര്‍ദിച്ചിട്ടില്ലെന്നും നടപ്പുവഴി നിഷേധിച്ചതിനും പൊതുമരാമത്ത് റോഡ് കൈയേറി വീട് നിര്‍മിച്ചതിനെതിരെയും പ്രതിഷേധിക്കുക…

Read More

ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം ! മധ്യപ്രദേശിലും രാജസ്ഥാനിലും തങ്ങളും മാറി നില്‍ക്കാമെന്ന് ആപ്പ്

ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കാതിരുന്നാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പില്‍ നിന്ന് തങ്ങളും വിട്ടു നില്‍ക്കാമെന്ന് ആംആദ്മി പാര്‍ട്ടി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആപ്പ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. എഎപി മന്ത്രി സൗരഭ് ഭരദ്വാജാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ രാജ്യം രാജവാഴ്ചയിലേക്കു മാറുമെന്നും ഭരണഘടന മാറ്റാനും ജീവനുള്ള കാലത്തോളം രാജാവായി സ്വയം അവരോധിക്കാനും മോദി ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐയേയും ഇ.ഡി.യെയും ഇന്‍കംടാക്സിനെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. 2015, 2020 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പൂജ്യം സീറ്റുകളില്‍ ഒതുങ്ങിയതും എഎപിയുടെ വക്താവ് കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് മറുപടിക്കായി കാത്തിരിക്കെയാണ് എഎപിയുടെ ഈ നീക്കം. ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിനു ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി നേതാക്കള്‍…

Read More

കെ. സുധാകരന് കുരുക്കു മുറുകുന്നു; സുധാകരന് കൈമാറിയ പണം എണ്ണിയതും പണം വാങ്ങുന്നത് കണ്ടെന്നും മോന്‍സന്‍റെ മുന്‍ ഡ്രൈവര്‍

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ കുരുക്കു മുറുകുന്നു. മോന്‍സന്‍റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി. അഹമ്മദ്, സലീം എടത്തില്‍, എം.ടി. ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ ഡ്രൈവര്‍ അജിത് രംഗത്ത് എത്തിയിരിക്കുന്നത്.മോന്‍സന്‍റെ കൈയില്‍നിന്നും സുധാകരന്‍ പണം വാങ്ങുന്നത് താന്‍ കണ്ടതാണ്. ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സന്‍ പണം നല്‍കിയിട്ടുണ്ടെന്നും അജിത് ആരോപിക്കുന്നു. കേസില്‍ രണ്ടുമാസം മുമ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനും ക്രൈംബ്രാഞ്ചിനും മൊഴി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച സമയത്ത് സുധാകരന്‍ പണം വാങ്ങിയ സംഭവം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.…

Read More

ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; ഇങ്ങനെ പോയാല്‍ ശരിയാവില്ല; കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ അതൃപ്തി പ്രകടമാക്കി മുസ് ‌ലിം ലീഗ്

കോഴിക്കോട്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ നീരസം പ്രകടമാക്കി മുസ് ലിം ലീഗ്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുകയും സംസ്ഥാന സർക്കാറിനെതിരേ ആഞ്ഞടിക്കാൻ അവസരങ്ങൾ തുറന്നുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബ്ലോക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രൂപംകൊണ്ട പരിധിവിട്ട ഗ്രൂപ്പ് പോര് ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട്. കോൺഗ്രസ് വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിൽ അതൃപ്തി പ്രകടമാണ്. ഇത് തമ്മിലടിക്കേണ്ട സമയമല്ലെന്നാണ് കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതൃത്വത്തെ ഓർമപ്പെടുത്തിയത്. ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമും നീരസം മറച്ചുവച്ചില്ല. കർണാടകയിലെ വിജയത്തിളക്കം കേരളത്തിൽ ഊർജമാക്കാൻ കഴിയുമായിരുന്ന സാഹചര്യമാണ് തമ്മിലടിയിലൂടെ കോൺഗ്രസ് നേതൃത്വം കളഞ്ഞുകുളിക്കുന്നതെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് നേതൃത്വം നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന പരിഭവവും ലിഗിനുണ്ട്. ഇനിയും പരസ്യ പ്രസ്താവനകള്‍ തുടരരുതെന്ന ശക്തമായ വികാരം ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായും അറിയുന്നു.

Read More

അരിക്കൊമ്പൻ എവിടെ; ഉത്തരമില്ലാതെ വനംവകുപ്പ്; കേരളത്തിലേക്കുള്ള ആനത്താരയിൽ കടന്നോ? രണ്ടു ദിവസമായി സിഗ്നൽ കിട്ടുന്നില്ല

കാട്ടാക്കട : കഴിഞ്ഞ രണ്ടു ദിവസമായി അരിക്കൊമ്പൻ എവിടെയെന്ന് വിവരമില്ല. ആനയുടെ സിഗ്നൽ കിട്ടാത്തതിനാൽ എവിടെയാണ് ഉള്ളതെന്ന് പറയാൻ വനം വകുപ്പിന് കഴിയുന്നില്ല. അരികൊമ്പൻ കോതയയാറിനും അപ്പർകോതയറിനും ഇടയ്ക്കുള്ള നിബിഡ വനത്തിലാണ് എന്ന് പറഞ്ഞിരുന്ന തമിഴ്‌നാട് വനം വകുപ്പ് രണ്ടു ദിസമായി എവിടെയാണെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ഇന്നലെ ഇതു സംബന്ധിച്ച് തമിഴ്‌നാട് വനം വകുപ്പ ്‌വിശദീകരണകുറിപ്പ് ഇറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. കേരളത്തിലേക്കുള്ള ആനത്താരയിൽ കടന്നുവോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കേരള വനം വകുപ്പിന്‍റെ നിരീക്ഷണത്തിൽ ആന കേരള അതിർത്തിയിൽ തുടരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ നടത്തിയ നിരീക്ഷണത്തിൽ ആനയുടെ സഞ്ചാരപഥം ലഭ്യമായിട്ടില്ല. കേരള വനം വകുപ്പ് അതിർത്തി വനത്തിൽ നിരീക്ഷണം തുടരുകയാണ്. രണ്ടു സംസ്ഥാനങ്ങൾക്കിടയിൽ അരിക്കൊമ്പൻ ഉയർത്തിയേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ കേരള വനം വകുപ്പിന് മുകളിൽ നിന്നും നിർദ്ദേശം വന്നു കഴിഞ്ഞിരുന്നു. അരിക്കൊമ്പൻ കളക്കാട് –…

Read More

പൊറുക്കില്ല കേരളം..!സി. ദിവാകരന്‍റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം വേണം; ഉമ്മന്‍ ചാണ്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസിന്‍റെ ജനകീയ സദസ്

കോട്ടയം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിന്തുണയുമായി കോട്ടയത്ത് കോണ്‍ഗ്രസിന്‍റെ ജനകീയ സദസ്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഐ നേതാവുമായി സി. ദിവാകരന്‍റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും കേരളത്തിന്‍റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാനായി സിപിഎം നടത്തിയ ഹീനമായ പ്രവൃത്തികളില്‍ സിപിഎം നേതൃത്വം കേരളസമൂഹത്തോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ജനകീയ സദസ് സംഘടിപ്പിച്ചത്. സോളാര്‍ കേസില്‍ ജുഡീഷറിയെ കളങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ജസ്റ്റീസ് ശിവരാജന്‍ തയാറാക്കിയതെന്നു ജനകീയ സദസ് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. കേസിന്‍റെ വസ്തുതകള്‍ കണ്ടെത്തേണ്ട കമ്മീഷന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചനയ്ക്ക് വിധേയനായി. സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷനായിരുന്ന ജസ്റ്റീസ് ശിവരാജന്‍ അഞ്ചുകോടി കൈക്കൂലിയായി കൈപ്പറ്റിയെന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന സി. ദിവാകരന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍…

Read More

ഗംഗയിൽ കുളിക്കാനിറങ്ങിയ ബാലനെ മുതല കൊന്നു തിന്നു ; നാട്ടുകാർ മുതലയെ അടിച്ചുകൊന്നു

പട്ന: ഗംഗയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരനെ മുതല ജീവനോടെ കടിച്ചുതിന്നു. അങ്കിത് കുമാർ ആണു മരിച്ചത്. ബിഹാറിലെ വൈശാലി ജില്ലയിൽ രാഘോപുർ ദിയാരയിലാണ് ദാരുണ സംഭവം. സംഭവത്തിൽ കുപിതരായ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുതലയെ നദിയിൽനിന്ന് വലിച്ചുകയറ്റി അടിച്ചുകൊന്നു. പുതിയതായി വാങ്ങിയ ബൈക്ക് പൂജിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അങ്കിത് കുമാർ കുടുംബാംഗങ്ങൾക്കൊപ്പം ഗംഗയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ മുതല ആക്രമിക്കുകയായിരുന്നു. വെള്ളത്തിലേക്കു വലിച്ചുകൊണ്ടുപോയശേഷം അങ്കിതിനെ മുതല ജീവനോടെ തിന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ബഹളം വച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വീണ്ടെടുക്കാനായത് അങ്കിതിന്‍റെ ഏതാനും ശരീര ഭാഗങ്ങൾ മാത്രം. ഇതിനിടെ നാട്ടുകാർ ചേർന്ന് മുതലയെ വലിച്ച് കരയ്ക്കു കയറ്റിയിരുന്നു. തുടർന്ന് വടികൾ ഉൾപ്പെടെ ഉപയോഗിച്ച് അവർ മുതലയെ അടിച്ചുകൊന്നു.  

Read More