ആ നടനും ഞാനും പ്രണയത്തിലാണെന്നു വരെ അവര്‍ പ്രചരിപ്പിച്ചു ! പ്രതികരിക്കാതിരുന്നത് ‘അക്കാരണത്താല്‍’ എന്ന് വരദ

മലയാളി ബിഗ്‌സ്‌ക്രീന്‍-മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട നടിയാണ് വരദ. തുടക്കം സിനിമയില്‍ ആയിരുന്നുവെങ്കിലും വരദയ്ക്ക് തിളങ്ങാനായത് മിനിസ്‌ക്രീനിലാണ്. സീരിയലുകളിലൂടെയാണ് വരദ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. സീരിയല്‍ താരമായ ജിഷിന്‍ മോഹന്‍ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതര്‍ ആയതും. എന്നാല്‍ അടുത്തിടെ ഇവര്‍ പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വന്ന മോശം കമന്റുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരദ. പലരും തങ്ങളുടെ ഊഹാപോഹങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എഴുതിയിടുന്നത്. പല വാര്‍ത്തകളും കണ്ട് പ്രതികരിക്കാന്‍ തോന്നിയിരുന്നുവെന്നും പിന്നീട് കരുതി വെറുതേ എന്തിനാണ് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നവരെ നമ്മളായിട്ട് വളര്‍ത്തുന്നതെന്നും വരദ പറഞ്ഞു. ഞാന്‍ കാരണം അവര്‍ക്ക് പബ്ലിസിറ്റി കിട്ടേണ്ട. ഒരു കാലത്ത് താനും കൂടെ…

Read More

പ്രണയംപൊട്ടിയ വാർത്ത പരന്നു; സ്കൂളിൽ എല്ലാവരും ഒറ്റപ്പെടുത്തി; സെന്‍റീകഥ പറഞ്ഞ് ജൂവൽ മേരി

ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. ഇമോഷണലി ആഴത്തില്‍ ചെന്നിറങ്ങിയ പ്രണയങ്ങള്‍ കുറവാണ്. ഒരിക്കല്‍ സ്നേഹിച്ചവരോട് എനിക്ക് ഇപ്പോഴും ആ സ്നേഹമുണ്ട്. പക്ഷെ അതിന് മുകളിലുള്ള മുറിവ് ഭയങ്കരമാണ്. പ്രണയം നഷ്ടപ്പെട്ടതോര്‍ത്ത് വേദനിച്ച നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്.അന്നൊക്കെ എനിക്കുണ്ടായിരുന്ന ധൈര്യത്തിന്‍റെ നാലിലൊരു അംശമെങ്കിലും സ്നേഹം പ്രണയിച്ചവന് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയിരുന്നു. അത്രയും എന്നെ തേച്ചൊട്ടിച്ച് കളഞ്ഞു. മാനസികമായി തളര്‍ന്നു. സ്‌കൂളില്‍ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്‌കൂളില്‍നിന്നുതന്നെ പോകേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. പതിമൂന്നാമത്തെ വയസിലൊക്കെ ഒരുപാട് മനസികമായി തളര്‍ന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെ പ്രേമമൊക്കെ വലിയ സംഭവമാണ്. നാട്ടിലും വീട്ടിലും എല്ലാവരും നമ്മളെത്തന്നെ ഉറ്റുനോക്കും. എന്തോ എയ്ഡ്സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം അന്ന് ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്.jw അതാണ് സ്‌കൂള്‍ മാറാന്‍ കാരണമായത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ പതിമൂന്ന് വയസുള്ള എന്നോട് ഭയങ്കര അടങ്ങാത്ത സ്നേഹമാണ്. ആരൊക്കെയോ എന്നെ…

Read More

വിദ്യാഭ്യാസത്തിലും സാക്ഷരതയിലും നമ്മള്‍ മുന്നിലാണെങ്കിലും, ഭാവന തുറന്ന് പറയുന്നു

സൈബര്‍ ആക്രമണം എല്ലാ മേഖലയിലുള്ളവരും നേരിടുന്ന കാര്യമാണ്. ഇതൊരു സാധാരണ കാര്യമായി മാറാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വര്‍ക്കിനെ വിമര്‍ശിക്കുന്നത് നമുക്ക് മനസിലാക്കാം. വ്യക്തിപരമായി ആക്രമിക്കുക അല്ലെങ്കില്‍ അസഭ്യം പറച്ചില്‍ ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ഇപ്പോഴും മനസിലാവുന്നില്ല. പലരുടെയും സങ്കടങ്ങള്‍ അവര്‍ ഇങ്ങനെയൊക്കെയാകും തീര്‍ക്കുന്നതെന്ന് തോന്നുന്നു. എല്ലാത്തിനും നല്ല വശവും മോശം വശവും ഉണ്ട്. ബോഡി ഷെയ്മിംഗ്, ജെന്‍ഡര്‍ ഷെയ്മിംഗ്, മറ്റ് അധിക്ഷേപങ്ങള്‍ എന്നിവ തെറ്റാണെന്ന് ഒരു പരിധിവരെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ സഹായിച്ചിട്ടുണ്ട്. അതേസമയം ഏറ്റവും കൂടുതല്‍ അധിക്ഷേപങ്ങള്‍ നടക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ്. കൂടുതല്‍ ബോധവത്കരണത്തിന് എല്ലാവരും ശ്രമിക്കണം. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും നമ്മള്‍ മുന്നിലാണെങ്കിലും ഒരുപാട് അടിസ്ഥാനപരമായ കാര്യങ്ങള്‍ ഇനിയും നമ്മള്‍ ശ്രദ്ധിച്ചു തുടങ്ങണം. അനാവശ്യമായ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ അടക്കം തെറ്റാണെന്നുള്ള ബോധം പരസ്പരം പറഞ്ഞ് മനസിലാക്കണം. -ഭാവന

Read More

ഗര്‍ഭകാലത്തെക്കുറിച്ചു മനസ് തുറന്ന് കാജല്‍; സിനിമയിലേക്കു തിരിച്ചു വരുന്നു

അഭിനയമികവും ഒപ്പം അഴകും കൊണ്ട് വളരെ ചെറിയ കാലംകൊണ്ട് തന്നെ തെന്നിന്ത്യന്‍ ആസ്വാദകരുടെ മനം കവര്‍ന്ന നായികയാണ് കാജല്‍ അഗര്‍വാള്‍. അഭിനയ ജീവിതത്തില്‍ നിന്നു ചെറിയൊരു ഇടവേളയിലായിരുന്ന താരം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. അമ്മായാവാനുള്ള തയാറെടുപ്പിനായാണ് കാജല്‍ സിനിമയില്‍നിന്നു വിട്ട് നിന്നത്. ഇപ്പോഴിതാ ഗര്‍ഭകാലയളവിനെക്കുറിച്ചും കുഞ്ഞുണ്ടായതിനുശേഷമുള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനേക്കുറിച്ചും സംസാരിക്കുകയാണ് കാജല്‍ അഗര്‍വാള്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് സംവദിക്കുന്നതിന് ഇടയ്ക്കായിരുന്നു കാജല്‍ മനസ് തുറന്നത്. ഗര്‍ഭ കാലയളവ് ശാkaരീരിക ബുദ്ധിമുട്ടുകളേക്കാള്‍ മാനസികമായ കാര്യമാണ്. ജീവിതം സമ്മാനിക്കുന്ന മനോഹരമായ നിമിഷം. ഈ നിമിഷത്തില്‍ ജീവിക്കുക അത് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു കുഞ്ഞുണ്ടാവുക എന്നത് ഒരു അനുഗ്രഹമാണ് -കാജല്‍ പറയുന്നു. കുഞ്ഞ് ജനിച്ച് രണ്ട് മാസത്തിനുള്ളില്‍തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നു എന്നതും വളരെ സന്തോഷം നല്‍കുന്നു. കുഞ്ഞ് ജനിക്കുന്നതിന് മുമ്പുള്ള രൂപത്തിലേക്ക് ശരീരത്തെ എത്തിക്കുകയെന്നതും വളരെ കഠിനമായ കാര്യമാണ്. പോസ്റ്റ് പാര്‍ട്ടം…

Read More

സെറീനയെ ഇപ്പോഴും പെരുത്ത ഇഷ്ടമാണ് ! തുറന്നു പറച്ചിലുമായി ജുനൈസ്…

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോയായ ബിഗ്‌ബോസ് സീസണ്‍ അഞ്ചിന് കഴിഞ്ഞ ദിവസമായിരുന്നു സമാപനമായത്. ഇത്തവണ അഖില്‍ മാരാരാണ് ബിഗ് ബോസ് കപ്പ് സ്വന്തമാക്കിയത്. 50 ലക്ഷം രൂപയും കാറുമാണ് ഒന്നാംസ്ഥാനക്കാരനായ അഖിലിന് ലഭിച്ചത്. റെനീഷയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനം നേടിയത് ജുനൈസ് വിപിയായിരുന്നു. ഇപ്പോഴിതാ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തിയ ജുനൈസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. അഖില്‍മാരാറുമായ ബിഗ് ബോസ് ഹൗസില്‍ വെച്ച് തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം അവിടെ വെച്ച് തന്നെ കഴിഞ്ഞുവെന്നും ഷോയില്‍ 100 ദിവസം നില്‍ക്കാനായത് ഭയങ്കര ഭാഗ്യമാണെന്നും ഇപ്പോള്‍ സന്തോഷം തോന്നുന്നുവെന്നും ജുനൈസ് കൂട്ടിച്ചേര്‍ത്തു. കുറേ കാര്യങ്ങള്‍ തനിക്ക് ഷോയില്‍ നിന്നും പഠിക്കാന്‍ പറ്റി. തനിക്ക് സെറീനയുമായുള്ള അടുപ്പം ഒരു സ്ട്രാറ്റജി ആയിരുന്നില്ലെന്നും സെറീന നോ പറഞ്ഞപ്പോള്‍ തകര്‍ന്നുപോയിരുന്നുവെന്നും പിന്നീട് താനും അങ്ങനെ അത് നിര്‍ത്തിയെന്നും തനിക്ക് ഇപ്പോഴും സെറീനയെ…

Read More

സ്നേഹവും കരുതലും  ഉള്ളയാൾ; തല അജിത്തിനെ കാണാൻ ലൊക്കേഷനിൽ പോയ കഥ പറഞ്ഞ് ഭാവന

എന്‍റെ അവസാന തമിഴ് ചിത്രം അജിത്ത് സാറിനൊപ്പം അഭിനയിച്ച അസല്‍ ആണ്. 2010 ലാണ് ആ സിനിമ റിലീസ് ചെയ്തത്. അതിനുശേഷം മലയാളത്തിലും കന്നഡയിലും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. തമിഴില്‍ നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. അജിത്തിനൊപ്പം അസല്‍ ചിത്രീകരിച്ച അനുഭവം മറക്കാനാകില്ല. ഞാന്‍ മലേഷ്യ ഷെഡ്യൂളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരേയും സ്‌നേഹത്തോടെയും കരുതലോടേയും സമീപിക്കു ന്ന വ്യക്തിയാണ് അജിത്ത്. ഈയടുത്ത് തുനിവിന്‍റെ ചിത്രീകരണത്തിനിടെ മഞ്ജു ചേച്ചിയോട് എന്നെക്കുറിച്ച് അദ്ദേഹം ചോദിച്ചു. എന്നോട് സംസാരിക്കണമെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. പിന്നീട് അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ ചെന്നൈയിലുണ്ടായിരുന്നു. തുനിവിന്‍റെ ചിത്രീകരണവും നടന്നത് ചെന്നൈയിലാണ്. എനിക്ക് അജിത്ത് സാറിനെ നേരിട്ട് കാണണമായിരുന്നു. ഞാന്‍ ലൊക്കേഷനിലേക്ക് ചെന്നു. ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഞാനും മഞ്ജു ചേച്ചിയും അജിത്ത് സാറും ഒരുമിച്ചാണ് ഉച്ചയൂണ് കഴിച്ചത്. -ഭാവന

Read More

 സ്ക്രീനിൽ മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എനിക്ക് കംഫർട്ടബിൾ അല്ല; ചംബനത്തിനോട് നോ പറയുമെന്ന് പ്രിയാമണി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. സിനിമയിലോ സീരീസുകളിലോ ചുംബന രംഗങ്ങളിൽ താൻ അഭിനയിക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് പ്രിയാമണി. ഞാൻ സ്‌ക്രീനിൽ ചുംബിക്കില്ല. അക്കാര്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും നോ ആയിരിക്കും. അത് ഒരു റോൾ മാത്രമാണെന്നും അതെന്‍റെ ജോലിയാണെന്നും എനിക്കറിയാം, പക്ഷേ വ്യക്തിപരമായി സ്ക്രീനിൽ മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എനിക്ക് കംഫർട്ടബിൾ അല്ല, അതിന് ഞാൻ എന്‍റെ ഭർത്താവിനോട് ഉത്തരം പറയണം. 2017 ൽ മുസ്തഫയെ വിവാഹം കഴിച്ചശേഷം എടുത്ത തീരുമാനമാണ്. അത് എന്‍റെ ഭാഗത്തുനിന്നുണ്ടാവേണ്ട ഒരു ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പ്രണയിക്കുന്ന സമയത്തുപോലും, ഞാൻ ആരെയെങ്കിലും ചുംബിക്കേണ്ടതായുള്ള വേഷം ലഭിച്ചിട്ടില്ല, ഇനി ഇപ്പോൾ ഞാൻ അത് ചെയ്താലും, ഞാൻ അവരോട് തീർച്ചയായും പറയും, ഞാൻ അതിൽ അസ്വസ്ഥയാണെന്ന്. എന്‍റെ ഏത് പ്രോജക്‌റ്റ് ഇറങ്ങിയാലും എന്‍റെ രണ്ടു കുടുംബാംഗങ്ങളും ഇത് കാണുമെന്ന് എനിക്ക് അറിയാം. ഇത്…

Read More

എന്നെ രക്ഷിച്ചത് ഉണ്ണി മുകുന്ദന്‍ ! ഇപ്പോഴും കാണുമ്പോള്‍ അതേപ്പറ്റി പറയുമെന്ന് നിഖില വിമല്‍

ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി 2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദിലീപ് നായകനായി 2015ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലെ നായികയായതോടെയാണ് നിഖില ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു. ഞാന്‍ പ്രകാശന്‍, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അരവിന്ദന്റെ അതിഥികള്‍, ജോ അന്‍ഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകള്‍ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു. ബ്രോ ഡാഡി എന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രത്തില്‍ ഒരു ചെറിവേഷത്തില്‍ നിഖില പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ്…

Read More

രണ്ടു വര്‍ഷമായി താമസം തനിച്ച് ! കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകേണ്ടി വരുമെന്ന് അപര്‍ണ ബാലമുരളി

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ. ഈ ചിത്രത്തിനു ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ തനിച്ചുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ. ഇപ്പോള്‍ താന്‍ തനിച്ചാണ് ജീവിക്കുന്നതെന്നും ആദ്യമൊന്നും…

Read More

ആദ്യ വിവാഹം പരാജയപ്പെട്ടു ! രണ്ടാമത് വിവാഹം കഴിച്ച് അമേരിക്കയിലേക്ക് പറന്നു; നടി അര്‍ച്ചനയുടെ വിശേഷങ്ങള്‍

മലയാളം മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്ന താരമാണ് അര്‍ച്ചന സുശീലന്‍. പഴയ കിരണ്‍ ടിവിയില്‍ ആങ്കറായി കരിയര്‍ ആരംഭിച്ച അര്‍ച്ചന പിന്നീട് സീരിയല്‍ അഭിനയത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് അര്‍ച്ചന തിളങ്ങിയത്. എന്റെ മാനസ പുത്രി എന്ന പരമ്പരയാണ് അര്‍ച്ചനയുടെ കരിയറില്‍ വഴിത്തിരിവായത്. ഈ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2014ല്‍ ആയിരുന്നു അര്‍ച്ച വിവാഹിതയായത്. മനോജ് യാദവായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ അധികം വൈകാതെ തന്നെ ഈ വിവാഹബന്ധം വേര്‍പിരിഞ്ഞു. പിന്നീട് അമേരിക്കക്കാരനായ പ്രവീണിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന അര്‍ച്ചന എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് പ്രവീണിനെ കുറിച്ചുള്ളതായിരുന്നു അര്‍ച്ചനയുടെ പുതിയ പോസ്റ്റ്. എന്റെ പുഞ്ചിരി നീയാണ്, എന്റെ പൊട്ടിച്ചിരിയുടെ കാരണവും നീയാണ്, നീയാണ് എന്റെ ജീവിതത്തില്‍ കരച്ചില്‍…

Read More