കോശിയായി സച്ചി ആദ്യം മനസില്‍ കണ്ടത് ബിജു മേനോനെ..! വൈറലായ ബിജു മേനോന്‍ നടത്തിയ വെളിപ്പെടുത്തല്‍

സച്ചിയുടെ സംവിധാനത്തില്‍ ബിജു മേനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. വന്‍ വിജയമാണ് സിനിമ നേടിയത്. സിനിമയെക്കുറിച്ച് ഒരിക്കല്‍ ബിജു മേനോന്‍ നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. സിനിമയില്‍ കോശി എന്ന കഥാപാത്രത്തെയാണ് സച്ചി തനിക്ക് ആദ്യം തന്നതെന്ന് അയ്യപ്പന്‍ നായരെ അവതരിപ്പിച്ച ബിജു മേനോന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജുമേനോന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… അയ്യപ്പനും കോശിയും സിനിമയുടെ കഥ സച്ചി എന്നോട് പറയുമ്പോള്‍ ആദ്യം ആ സിനിമ ചെറിയ ഒരു ക്യാന്‍വാസില്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു. എന്നാല്‍ പിന്നീട് രഞ്ജിത്തേട്ടനും ശശിയേട്ടനും സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ ചിത്രത്തിന്‍റെ ക്യാന്‍വാസ് കുറെകൂടി വലുതായി. സച്ചി എന്നോട് ആദ്യം കഥ പറയുമ്പോള്‍ നീ കോശിയുടെ വേഷം ചെയ്യാനാണ് പറഞ്ഞത്. അയ്യപ്പന്‍ നായര്‍ കുറച്ചുകൂടി പ്രായമായ കഥാപാത്രമായതിനാല്‍ അതിന് യോജിക്കുന്ന…

Read More

“പിന്നല്ല…’ സ്വന്തം പേരില്‍ കേരളത്തില്‍ ഒരു റോഡുള്ള നടി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. അരുണേട്ടാ… (ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടന്‍ എവിടെയാ…(ചന്ദ്രേട്ടന്‍ എവിടെയാ) എന്നീ അനുശ്രീയുടെ ഡയലോഗുകള്‍ മാത്രം മതി ഈ നടിയെ ഓര്‍ത്തെടുക്കാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവച്ച ഒരു രസകരമായ ചിത്രമാണ് വൈറലാകുന്നത്. തന്‍റെ പേരില്‍ കേരളത്തില്‍ ഒരു റോഡ് തന്നെയുണ്ട് എന്ന് പറയുകയാണ് അനുശ്രീ.കേരളത്തില്‍ ഒരിടത്ത് “അനുശ്രീ റോഡ്’ എന്ന് പേരുള്ള സ്ഥലമുണ്ട്. അനുശ്രീ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം ജില്ലയിലെ മുടക്കുഴ ഗ്രാമപഞ്ചായത്തിലാണ് അനുശ്രീ റോഡുള്ളത്. അവിടെയുള്ളവര്‍ക്കു മാത്രമറിയാവുന്ന കാര്യം. പച്ച പെയിന്‍റ് അടിച്ച്, അതില്‍ വെളുത്ത അക്ഷരങ്ങളില്‍ അനുശ്രീ റോഡ് എന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്. മറ്റൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇട്ടുകൊണ്ടാണ് അനുശ്രീ, “അനുശ്രീ റോഡിനെ’ പരിചയപ്പെടുത്തുന്നത്. “പിന്നല്ല…’ എന്നാണ്…

Read More

അഭിനന്ദിക്കാതിരിക്കാന്‍ വയ്യ

ഒരിക്കല്‍ കൂടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് അഭിനന്ദനം. രാജ്യം കോവിഡ് ഭീതിയില്‍ വിറങ്ങലിക്കുകയും രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്സിനുകളുടെയും ഓക്സിജന്‍റെയും ദൗര്‍ലഭ്യം കാരണം ജനജീവിതം കൊടുംദുരിതത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ സംസ്ഥാന ഗവര്‍മെന്‍റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സര്‍വ പിന്തുണയും നല്‍കാന്‍ തയാറായ പ്രതിപക്ഷത്തിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്‌ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു. അഭിനന്ദനങ്ങള്‍… ഇതായിരിക്കണം പ്രതിപക്ഷം, ഇങ്ങിനെയായിരിക്കണം പ്രതിപക്ഷമെന്ന് ജോയ് മാത്യു

Read More

 നടൻമാരോട് അങ്ങനെ ചോദിക്കാത്തതെന്താ

..ഒരു നടി വിവാഹിതയായാൽ ഉടൻ മാധ്യമങ്ങൾ ചോദിക്കും ഇനി അഭിനയിക്കുന്നുണ്ടോ എന്ന്. എന്നാൽ, ഏതെങ്കിലുമൊരു നടൻ വിവാഹം കഴിച്ചാൽ അങ്ങനെ ചോദിക്കുമോയെന്ന് നമിത. സിനിമാമേഖലയിൽ നടന്മാർക്കു പ്രത്യേകിച്ച് റൂൾസ് ഒന്നുമില്ല. അവർ സ്വതന്ത്രരാണ്. നടിമാർ അങ്ങനെയല്ല. അവർക്ക് ഏറെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു. വിവാഹം എന്നതു ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. അല്ലാതെ ജീവിതത്തിന്റെയും കരിയറിന്റെയും അവസാനമല്ലെന്നു പെൺകുട്ടികൾ മനസിലാക്കണമെന്ന് നമിത

Read More

മകന് കൊവിഡ്; പരിഭ്രാന്തി സൃഷ്ടിച്ച ദിനങ്ങളെക്കുറിച്ച് മേഘ്‌ന

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്‌നരാജിന്‍റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടേത്. ഇനിയും താരത്തിന്‍റെ വിയോഗം ഉൾക്കൊള്ളാന്‍ ഭാര്യയും നടിയുമായ മേഘ്‌ന രാജിനും കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. മേഘ്‌ന നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം.അതിനു ശേഷം ഏറെ പ്രതിസന്ധിയിലൂടൊണ് നടി കടന്നു പോയത്. ജനിച്ച് രണ്ടു മാസമായപ്പോഴേക്കും കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ… കടന്നു പോയ ജീവിത പ്രതിസന്ധിയെ കുറിച്ച് മനസ് തുറക്കുകയാണ് മേഘ്‌ന. കൊവിഡ് പോസ്റ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ നിഹാര്‍ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ അഭിമുഖത്തിന്‍റെ വീഡിയോ സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് മേഘ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞിന് രണ്ട് മാസം മാത്രം പ്രായമുളളപ്പോഴാണ് കൊവിഡ് വന്നത്. ആ സമയത്ത് ഞാന്‍ പരിഭ്രാന്തിയിലായിരുന്നു എന്നാണ് മേഘ്ന പറഞ്ഞത്. നടിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് മേഘ്നയ്ക്കും…

Read More

പത്തു വര്‍ഷമായി സഹിക്കുന്നു

ബെസ്റ്റ് ഫ്രണ്ട്, സോള്‍ മേറ്റ്, ഭാര്യ എന്നിവ മൂന്നും ഒത്തുകിട്ടുക എന്നത് ഒരുപാട് പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമല്ലെന്ന് പൃഥിരാജ്. ലോകം മുഴുവന്‍ ആഹ്ളാദിക്കുമ്പോള്‍ നമ്മള്‍ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്, ലോകം മുഴുവന്‍ നമ്മളെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതായി തോന്നിയപ്പോള്‍ കൈകോര്‍ത്തിട്ടുമുണ്ട്. എന്‍റെ പൊന്നുമോളുടെ അമ്മ, എന്നെ ചേര്‍ത്ത്പിടിക്കുന്ന കരുത്ത്, കഴിഞ്ഞ പത്ത് വര്‍ഷമായി എന്നെ സഹിക്കുന്നതിനു ഈ സ്ത്രീയ്ക്ക് ഒരു മെഡല്‍ കൊടുക്കേണ്ടതുണ്ട്! ഐ ലവ് യു സുപ്സ്!

Read More

മരണവീട്ടിലും സുരാജി‌ന്‍റെ  തമാശ മിസായതില്‍ വിഷമം!

ഹാസ്യതാരമായെത്തി പിന്നീട് സീരിയസ് റോളുകളും ചെയ്ത്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പലതവണ തെളിയിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. തങ്ങളെ ഒത്തിരി ചിരിപ്പിച്ച സുരാജ് സെൻി വേഷത്തിലെത്തിയാല്‍ ഞങ്ങളെ കരയിക്കുക തന്നെ ചെയ്യുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. അഭിനയവുമായി ബന്ധപ്പെട്ട് തന്‍റെ കുട്ടിക്കാലത്തുണ്ടായ ഒരു അനുഭവം സുരാജ് വെഞ്ഞാറമൂട് ഒരിക്കല്‍ പറഞ്ഞിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വകയിലൊരു അമ്മൂമ്മ മരിച്ച് ബന്ധുക്കളുടെയെല്ലാം കൂടെ കുറച്ചു ദിവസം ആ വീട്ടില്‍ തങ്ങേണ്ടി വന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് സുരാജ് പറഞ്ഞത്.  രണ്ടു മൂന്നു നാള്‍ കഴിഞ്ഞപ്പോള്‍ വിഷമമെല്ലാം നീങ്ങി. സന്ധ്യ കഴിയുന്നതോടെ ഉമ്മറത്ത് വലിയൊരു സദസ് രൂപപ്പെടും. ബന്ധുക്കള്‍ക്കു മുന്നില്‍ ഞാനവതരിപ്പിക്കുന്ന കലാപരിപാടിയാണ് കൂട്ടത്തില്‍ പ്രധാനം. വല്യമ്മാവനെയും ചിറ്റപ്പനെയുമെല്ലാം അനുകരിച്ച് കൈയടി നേടും. ഇവനൊരു ഭാവിയുണ്ട്. സ്റ്റേജില്‍ തിളങ്ങും മോനേ… എന്നെല്ലാമുള്ള ബന്ധുക്കളുടെ അഭിനന്ദനങ്ങള്‍ ഇന്നും മനസിലുണ്ട്. ചടങ്ങുകള്‍ കഴിഞ്ഞ്…

Read More

പ്രേക്ഷകർക്ക് എന്നെ കണ്ടപ്പോൾ ചിരി വന്നിട്ടുണ്ടാവും..! നാരായണൻകുട്ടി

ഉൗമപ്പെണ്ണിന് ഉരിയാടാപയ്യനിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചു. എന്നാൽ പ്രേക്ഷകർക്ക് എന്നെ കണ്ടപ്പോൾ ചിരി വന്നിട്ടുണ്ടാവും. കോമഡി ചെയ്യുന്ന നടൻമാർ തമാശ മാത്രമാണ് കാട്ടുക എന്ന തോന്നൽ പ്രേക്ഷകരുടെ മനസിലുണ്ട്. അങ്ങനെ കരുതുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ല. ലേലം, തെങ്കാശിപ്പട്ടണം, ഈ പറക്കുംതളിക, കല്യാണരാമൻ എന്നീ സിനിമകളിലെ എന്‍റെ കഥാപാത്രങ്ങളാണ് എനിക്കേറെയിഷ്ടം. -നാരായണൻകുട്ടി  

Read More

ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടിയൊന്നുമില്ല! രചന നാരായണൻകുട്ടി

ഇപ്പോൾ ഗ്ലാമറസ് വേഷങ്ങളൊന്നും ചെയ്യുന്നില്ല. എന്നാൽ അത്തരത്തിലുള്ള ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടിയൊന്നുമില്ല. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെ തിരക്കഥകൾക്കാണ് പ്രാധാന്യം നൽകാറുള്ളത്. തിരക്കഥ ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടിയില്ല. -രചന നാരായണൻകുട്ടി

Read More

കാര്യമറിയാതെ ആളുകൾ വിവാദമുണ്ടാക്കുകയാണ്! ഷാജി കൈലാസ്

എനിക്ക് ജോസിനെ അറിയാം. അദ്ദേഹത്തെക്കുറിച്ച് സിനിമയെടുക്കാൻ ഞാനും രഞ്ജി പണിക്കരും തീരുമാനിച്ചിരുന്നതുമാണ്. എന്നാൽ ജിനുവിന്‍റെ തിരക്കഥ തീർത്തും വ്യത്യസ്തമാണ്. കടുവ എന്നത് ഒരു യുവ പ്ലാന്‍ററുടെ കഥയാണ്. ഇതിന് ജോസുമായി ഒരു ബന്ധവുമില്ല. കാര്യമറിയാതെ ആളുകൾ വിവാദമുണ്ടാക്കുകയാണ്. ഞാനും പൃഥ്വിരാജും മാത്രമാണ് കടുവയുടെ മുഴുവൻ തിരക്കഥ വായിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ ജിനു ഈ തിരക്കഥ മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതാണ്. അത് നടക്കാതെ പോയപ്പോൾ എന്നിലേക്ക് വന്നു. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രം തീർത്തും സാങ്കൽപികമാണ്. -ഷാജി കൈലാസ്  

Read More