ആദ്യ പ്രതിഫലം വെളിപ്പെടുത്തി അനു സിത്താര; വിശ്വസിക്കാനാവാതെ ആരാധകർ

സിനിമയിലെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി നടി അനു സിത്താര. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ചോദ്യത്തിനു മറുപടിയായി നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് നടി പറയുന്നു. ഇൻസ്റ്റഗ്രാമിലായിരുന്നു സംവാദം. തന്നെ വീട്ടിൽ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും താരം പറയുന്നു. 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്.

Read More

സംസ്ഥാനത്തെ ഇടതു ഭരണം ബിഗ് ബോസ് ഹൗസ് പോലെയാണ്! ധര്‍മജന്‍ ബോള്‍ഗാട്ടി

സിനിമയില്‍ എത്തിയത് പിന്‍വാതിലിലൂടെയല്ല. കഠിനമായ പ്രയത്നവും കഷ്ടപ്പാടുമാണ് എന്‍റെ കലാരംഗത്തുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല അത്. സംസ്ഥാനത്തെ ഇടതു ഭരണം ബിഗ് ബോസ് ഹൗസ് പോലെയാണ്. കേരളം നേരെയാകണമെങ്കില്‍ ഇടത് മാറി വലത് വരണം. -ധര്‍മജന്‍ ബോള്‍ഗാട്ടി

Read More

സെക്കന്‍റ് ഷോയ്ക്ക് അനുമതിയില്ല; ദി പ്രീസ്റ്റ് നാലിന് എത്തില്ല

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ റിലീസ് മാറ്റിവച്ചു. തിയറ്ററുകളില്‍ സെക്കന്‍റ് ഷോയ്ക്ക് ഉള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചതോടെയാണ് ചിത്രം ഉടനെ റിലീസ് ചെയ്യേണ്ടന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മാര്‍ച്ച് നാലിനായിരുന്നു ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. മമ്മൂട്ടിയും മഞ്ജുവാര്യരും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഖില , ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ആർഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി .എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. .

Read More

ആസിഫിനും മൈഥിലിക്കും എന്ത് സംഭവിച്ചു? പക്ഷേ, മൈഥിലി അമേരിക്കയില്‍ താമസമായതിനാല്‍…

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടന്‍ ബാബുരാജ് തിരക്കഥയെഴുതി സംവിധാനംചെയ്ത ബ്ലാക്ക് കോഫി പ്രദര്‍ശനത്തിനെത്തി. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്ക് ബാബുവും, കാളിദാസനും, മായയും, മൂപ്പനുമെല്ലാം ബ്ലാക്ക് കോഫിയിലൂടെ വീണ്ടും തിരശീലയിലേക്ക് എത്തിയപ്പോള്‍ ആസിഫിന്‍റെ മനു രാഘവും മൈഥിലിയുടെ മീനാക്ഷിയും എവിടെ എന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ചിത്രത്തില്‍ അവര്‍ക്ക് എന്തുപറ്റി എന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ബാബുരാജ്.ഞാന്‍ ഇതിനുമുമ്പ് സംവിധാനംചെയ്ത രണ്ടുചിത്രങ്ങളും ത്രില്ലര്‍, ക്രൈം വിഭാഗത്തില്‍പ്പെട്ടതാണ്. എന്തുകൊണ്ടൊരു കോമഡിചിത്രം ചെയ്യുന്നില്ല എന്നചോദ്യം, കുറെക്കാലമായി പലരും ചോദിച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിറ്റായി മാറിയ ഉടനെ തന്നെ ചിത്രത്തിനൊരു രണ്ടാം ഭാഗം എന്ന ചിന്ത ഉയര്‍ന്നിരുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്നൊരു തുടര്‍ച്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു. സിനിമയ്ക്കുപറ്റിയൊരു കഥ കിട്ടിയപ്പോള്‍ ആഷിക്ക് അബുവിനോട് കാര്യം പറഞ്ഞു. സോള്‍ട്ട് ആന്‍ഡ് പെപ്പറിനൊരു തുടര്‍ച്ചയെന്നു കേട്ടപ്പോള്‍ ആഷിക്കിനും സന്തോഷം. ഞാന്‍ സംവിധാനംചെയ്യുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.…

Read More

ധര്‍മജന്‍ പണ്ട് മുതലേ കോണ്‍ഗ്രസാണ്, പിഷാരടിയ്ക്ക്‌ പ്രത്യേകിച്ച് രാഷ്‌ട്രീയ പാര്‍ട്ടിയിലൊന്നുമില്ല..!

പട്ടാളക്കാരനാവാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ അത് ആഗ്രഹമല്ല, സേവന മനസ്ഥിതിയാണ്. പാര്‍ട്ടിയുടെ അച്ചടക്കമുള്ളതിനാല്‍ പ്രഖ്യാപിച്ചതിന് ശേഷമേ പറയാന്‍ പാടുള്ളൂ. ഇപ്പോള്‍ എനിക്കുമറിഞ്ഞുകൂടാ. പിന്നെ ഞാന്‍ ഉണ്ടാകുമോ ഉണ്ടാകുമോ എന്ന് ചോദിക്കുന്നയാളല്ല. ഉണ്ടായാല്‍, അപ്പോ ആലോചിക്കാം. അത്രേയുള്ളൂ. ധര്‍മജന്‍ പണ്ട് മുതലേ കോണ്‍ഗ്രസാണ്. പിഷാരടി പ്രത്യേകിച്ച് രാഷ്‌ട്രീയ പാര്‍ട്ടിയിലൊന്നുമില്ലായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നു. അത് അവകാശമല്ലേ? ഒരു ജനാധിപത്യ രാജ്യത്ത് ആര്‍ക്കും ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വരാം, പ്രവര്‍ത്തിക്കാം. -മുകേഷ്

Read More

പക്വതയെത്തുന്ന പ്രായംവരെ പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുത്…! സലിംകുമാര്‍ പറയുന്നു…

പക്വതയെത്തുന്ന പ്രായംവരെ പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുത്. ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറിപ്പാഞ്ഞുപോയി അപകടം വരുത്തിവയ്ക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മകന്‍ അതിനുവേണ്ടി നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല. എന്‍റേത് പ്രണയവിവാഹമായിരുന്നു. ഭാര്യക്ക് ഒരു പനി വന്നാല്‍ കുടുംബത്തിന്‍റെ താളം തെറ്റും. അവരാണ് ഈ വീടിന്‍റെ തുടിപ്പ്. എന്റെ കടങ്ങളെക്കുറിച്ചോ അക്കൗണ്ടുകളേ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്.

Read More

ഓരോ നിമിഷവും ആസ്വദിക്കുക, ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്..! നടി മന്യ പറയുന്നു…

മൂന്നാഴ്ച മുമ്പ്, എനിക്കൊരു പരുക്കു പറ്റി. ഡിസ്‌ക്കിന് പ്രശ്നമുണ്ടെന്ന് സ്‌കാനിംഗില്‍ മനസിലായി. അതെനന്‍റെ ഇടതു കാലിനെ എതാണ്ട് പൂര്‍ണമായും തളര്‍ത്തിക്കളഞ്ഞു. കടുത്ത വേദന മൂലം ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ.ഇന്ന് നട്ടെല്ലില്‍ സ്റ്റിറോയ്ഡ് ഇന്‍ജക്ഷനെടുത്തു. കൊവിഡ് മൂലം മറ്റാരെയും റൂമില്‍ അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ഥനകളോടെ വേദനയെ നേരിട്ടു. ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലാണ്. മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. -മന്യ

Read More

ആ ചിത്രത്തിൽ മമ്മൂക്കയുടെ അഭിനയം കണ്ട് പൊട്ടിക്കരഞ്ഞുപോയി…; നടി സുരഭി ലക്ഷ്മി

സിനിമയിൽ മമ്മൂക്ക കരയുന്നതും ലാലേട്ടന്‍ ചിരിക്കുന്നതും കാണാനുമാണ് തനിക്ക് ഇഷ്ടമെന്ന് നടി സുരഭി ലക്ഷ്മി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ സൂര്യമാനസം എന്ന സിനിമ പ്രദര്‍ശിച്ചപ്പോള്‍ മമ്മുക്കയുടെ പ്രകടനം കണ്ടു താൻ പൊട്ടിക്കരഞ്ഞു പോയെന്നും നടി കൂട്ടിച്ചേർത്തു. ഇമോഷന്‍സ് കൊണ്ട് ആ മനുഷ്യന്‍ അത്രയ്ക്കാണ് ഉള്ളിലേക്ക് ഇറങ്ങുന്നത്. വാത്സല്യമൊക്കെ മമ്മുക്കയ്ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. അതൊക്കെ എന്‍റെ പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളില്‍ ഒന്നാണെന്നും സുരഭി ലക്ഷ്മി പറഞ്ഞു. ലാലേട്ടന്‍ ചിരിപ്പിക്കുന്നത് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടമെന്നും കിലുക്കം പോലെയുള്ള അദ്ദേഹത്തിന്‍റെ സിനിമകളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും നടി കൂട്ടിച്ചേർത്തു.

Read More

അന്നാരും എന്നെ പിന്തുണച്ചില്ല

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികമാരിലൊരാളാണ് അമല പോള്‍. മികച്ച നടി എന്നതിനു പുറമെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയടി സ്വന്തമാക്കാറുണ്ട്. തെലുങ്ക് ആന്തോളജി ചിത്രത്തില്‍ മീര എന്ന കഥയിലാണ് അമല ഇപ്പോള്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും ആ സമയത്തെ തന്‍റെ മാനസികാവസ്ഥയെക്കുറിച്ചും അമല മനസ് തുറന്നിരിക്കുന്നു. പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു അമല മനസ് തുറന്നത്. സംവിധായകന്‍ എ.എല്‍. വിജയ് ആണ് അമലയുടെ മുന്‍ ഭര്‍ത്താവ്. ഇരുവരും 2016ല്‍ വിവാഹമോചിതരായിരുന്നു. യഥാര്‍ഥ ജീവിതത്തിന്‍റെ പ്രതിഫലനമാണ് മീര. വിവാഹജീവിതത്തിലെ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീക്ക് പിന്തുണ നല്‍കുന്നൊരു സംവിധാനം നിലവിലില്ല. ഞാന്‍ വേര്‍പിരിയലിലൂടെ കടന്നു പോയപ്പോള്‍ എന്നെ പിന്തുണയ്ക്കാന്‍ ആരും വന്നതായി എനിക്കോര്‍മയില്ല. എല്ലാവരും എന്നില്‍ ഭയം വളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ ഒരു പെണ്‍കുട്ടി മാത്രമാണെന്ന്…

Read More

പക്ഷേ എനിക്ക് പ്രതീക്ഷിക്കാമല്ലോ

സിനിമ തെരഞ്ഞെടുക്കുന്നതിന്‍റെ പ്രധാന മാനദണ്ഡം എന്തെങ്കിലും ഒരു പുതിയ അറിവ് ലഭിക്കണം. അതൊരു പാട്ടോ, കഥയോ, ഡയലോഗോ എന്തുമാകാം. എന്നെ അദ്ഭുതപ്പെടുത്തുന്ന ഒരു പുതുമ അതിലുണ്ടാകണം. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കും സലിം കുമാര്‍ ചെയ്യുന്ന സിനിമയിലൊന്നും ഇങ്ങനെ കാണാറില്ലല്ലോ എന്ന്. പക്ഷേ എനിക്ക് പ്രതീക്ഷിക്കാമല്ലോ. ആ പ്രതീക്ഷയാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്ന്-സലിംകുമാര്‍

Read More